Monday, December 31, 2012

പറയൂ ഭിന്നിപ്പിനു കോടി പിടികുന്നവരെ ഹുസൈന്‍ സലഫി ചെയ്ത തെറ്റ് എന്ത് എന്ന് ???

പ്രിയമുള്ള സഹോദരങ്ങളെ ,

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ഐക്യത്തിന് വേണ്ടി സംസാരിച്ച ബഹുമാന്യ പണ്ഡിതന്‍ ഹുസൈന്‍ സലഫിയെ താറ ടിക്കുകയും ,മുനഫിക്കകയും ചെയ്ത നാം സ്നേഹിക്കുന്ന നെടക്കന്മാരുടെ പ്രസംഗം കേട്ടപ്പോള്‍ വിഷമം തോന്നി :തങ്ങളുടെ അജണ്ടക്ക് അനുകൂലമായി പ്രസഗി ചില്ല എന്നാ ഒരു കാരണത്താല്‍ അദേഹത്തെ പ്രയാസപ്പെടുത്തിയ നേതാക്കന്മാര്‍ക്ക് അള്ളാഹു സല്‍ബുദ്ധി തോന്നിക്കുകയും ഹുസൈന്‍ സലഫിക്ക് മാനസികമായ കരുത്തും ആയുരരോഗ്യത്തോടു കൂടിയുള്ള ദീര്‍ഗയുസും അല്ലാഹു നല്‍കുമറാകട്ടെ :

എന്താണ് ഹുസൈന്‍ സലഫി ചെയ്ത തെറ്റ് എന്ന്‍ ഇവര്‍ മുജാഹിദ് പ്രവര്‍ത്തകരെ ബോദ്യപ്പെടുത്തേണ്ടതുണ്ട്.

ഐക്യത്തിലേക്ക് മടങ്ങണ മെന്നും ,ഭിന്നിപ്പ്/തര്‍ക്കം ഉള്ള വിഷയത്തില്‍ മുമ്പ് ഉള്ള നിലപാടിലേക്ക് മാറണമെന്നും പറഞ്ഞതാണോ അദ്ദേഹത്തിന്റെ കുറ്റം?

നാം ബഹുമാനിക്കുന്ന നമ്മെ സ്നേഹിക്കുന്ന സലഫീപണ്ടിതന്‍മാരുമായി കാര്യങ്ങള്‍ കൂടിയാലോചിച്ച് സലഫികള്‍ എല്ലാം ഒരേ നിലപാട് എടുക്കണം എന്ന് പറഞ്ഞതാണോ അദ്ദേഹത്തിന്റെ കുറ്റം?

വലത് കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യണമെന്ന്‍ പറഞ്ഞതിനെ നമ്മുടെ പ്രസിടണ്ട് (T .P )കളിയാക്കിയത് അവിടെ കൂടിയ ജനമനസ്സില്‍ അദേഹത്തെ മോശക്കരനാക്കാനയിരുന്നില്ലേ ?(അല്ലാഹു ഒരാള്‍ക്ക് കൊടുത്തപ്രദാപത്തെ കെടുത്താന്‍ സാതിക്കില്ലല്ലോ (അള്ളാഹു അക്ബര്‍ )
എനിപറയുക : ദുര്‍ബലമായ (യാ ഇബാദള്ളാ) ഹദീസ് ജിന്നിനെ വിളിച്ചു പ്രാര്‍ത്തി ക്കാന്‍ സക്കരിയ്യ സ്വലാഹി കൊണ്ട് വന്നതാണോ ?

ജിന്നിനോട് പ്രാര്‍ത്ഥിച്ചോ എന്ന്‍ ഈ ദുര്‍ബലമായ ഹദീസ് സ്വലാഹി എവിടെയെങ്കിലും പറഞ്ഞതിന് വല്ല തെളിവും നമ്മുടെ നേതാക്കന്മാരുടെ അട്ത്തുണ്ട് എങ്കില്‍ ദയവായി പുറത്ത്വിടുക .(ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട് ശിര്‍ക്കിനെതിരെ പൊരുതാന്‍ )

മുവഹിധുകളുടെ ചോര കുടിച്ചു മതി വരാത്ത ആളുകളോട്

അസ്സലാമു അലൈകും,,

കേരള നദ് വത്തുല്‍ മുജഹിദീന്റെ നേതാന്ക്കന്മാരെയും പണ്ഡിതന്‍മാരെയും ഇസ്ലാഹി കേരളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തത് നിങ്ങളുടെ തറവാട്ട്‌ മഹിമ കൊണ്ടോ മത, മറ്റു സാമുഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുമായുള്ള ബന്ധം കൊണ്ടോ , പ്രമാണിമാരുടെ പിന്‍ബലം കണ്ടിട്ടോ അല്ലാ.. മറിച്ച് പരിപാവനമായ ഇസ്ലാമിന്റെ ആദര്‍ശം സലഫിയ്യതിന്റെ ആദര്‍ശം കളങ്കമില്ലാതെ വളച്ചുകെട്ടില്ലാതെ ധുര്വ്ക്യനങ്ങളില്ലാതെ ജനങ്ങളോട് തുറന്നു പറയുകയും അതിനു വേണ്ടി പ്രവര്‍.തിക്കുകയും ചെയ്തതുകൊണ്ടാണ്, മഹത്തായ നമ്മുടെ പ്രസ്തനതിനെറെ ആദര്‍ശം ചില കുഭുധികളുടെയും താല്‍പര കക്ഷികളുടെയും തല്പര്യതിന്നു വേണ്ടി ബലികൊടുക്കുകയും, ഹദീസ് നിഷേധത്തിന്റെയും അഖ്‌ലനിയതിന്റെയും ആളുകള്‍ക്ക് കയറി നിരങ്ങാന്‍ പാകത്തില്‍ ആദര്‍ശത്തില്‍ മായം ചേര്‍ക്കുകയും ചെയ്ത നേതാക്കന്മാരേ,,,,,,,, പണ്ഡിതരെ,,,,,,,, മഹാന്മാരായ പണ്ഡിതരുടെയും നിസ്സ്വാര്താരായ മുന്‍കാല നേതാകന്മാരുടെയും ചോരയുടെയും അദ്വാന്തിന്റെയും ത്യാകതിന്റെയും പോരാട്ടങ്ങളുടെയും ഫലമായി വളര്‍ന്നു പന്തലിച്ച ഈ തൌഹീദീ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ അട്ടിമറിച്ചവരേ ....,, അതേ നിങ്ങള്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്നേ വരെ ഇസ്ലാഹി കേരളം കണ്ടിട്ടില്ലാത്ത ചരിത്രം ആദര്‍ശ വഞ്ചനയുടെയും അധികാരമോഹതിന്റെയും ഒരു പുതിയ ചരിത്രം,,,. ഇന്ഷ അള്ളാ ഇതു കേരളത്തിലെ ഇസ്ലാഹി സമൂഹം കാരുണ്യവാനായ റബ്ബിന്റെ അടുത്ത് ഭാരമെല്‍പ്പിക്കുകയാണ് .... നാളെ റബ്ബിന്‍റെ കോടതിയില്‍ തനിക്കെല്‍പിക്കപ്പെട്ട അമാനതിനെ കുറിച്ച് ചോദ്യം ചെയ്യപപെടുന്ന ഒരു ദിനം വരാനുണ്ട് എന്നത് സലഫീ കേരളത്തിന്‌ ആശ്വാസം നല്‍കുന്നതാണ്,,

ആദര്‍ശം സ്വീകരിക്കുവാനുള്ള ആര്‍ജവം അത് പ്രസങ്ങിക്കാന്‍ മാത്രമുള്ളതല്ല എന്നും ഏതു പ്രധിസന്തി ഘട്ടങ്ങളിലും പ്രയാസങ്ങളിലും ആര്കുമുന്നിലും അടിയറവു വെക്കനുല്ലതല്ല എന്ന്‍ പടിപ്പിക്കപ്പെട്ട അതില്‍ മുന്‍കാല സലഫുകളെ മത്ര്കയക്കുകയും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്ത പണ്ടിതരെയും പ്രവര്‍ത്തകരെയും പലവിധത്തില്‍ പീഡിപ്പിക്കുകയും മര്ധിക്കുകയും ചെയ്തവരേ... അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഖുര്‍ആനിലെക്കും സുന്നതിലേക്കും സലഫുകളുടെ മാര്‍ഗത്തിലേക്കും മടങ്ങണമെന്ന് പറഞ്ഞ പണ്ഡിതരെ ചീത്തവിളിക്കുകയും സമൂഹ മധ്യത്തില്‍ കൊചാക്കുവാന്‍ ശ്രമിക്കുകയും ചെയ്ത നേത്രതമേ ..... നിങ്ങളുടെ ഭീഷനികല്‍കും വിലക്കുകല്കും മുമ്പില്‍ പേടിച്ചു പിന്മാരുന്നവരല്ല സലഫീ സമൂഹം,, നിങ്ങള്‍ക്ക് ഊതി കെടുത്തുവാന്‍ സാധിക്കുകയില്ല ഈ പ്രകാശത്തെ.. നിങ്ങള്ക് അള്ളാഹു സല്‍ബുദ്ധി നല്കുകയും പൊറുത്തു തരികയും ചെയ്യട്ടെ ആമീന്‍,

മുജഹിടുകളില്‍ ഒരാളും ശിര്‍കിലേക്ക് പോയിട്ടില്ലെന്നും ജിന്നിനോട് വിളിച്ചു പ്രാര്തികുന്നവരില്ലെന്നും ആവര്തിച്ചു ആവര്ത്തിച്ചു വ്യക്തമാക്കിയിട്ടും മുവഹിടുകളില്‍ ശിര്‍ക്കരോപിക്കുന്നവരേ... മുജഹിടുകള്‍ മുന്‍കാല സലഫുകളുടെ ആദര്ശര്ത്തില്‍ ഐക്യപ്പെടുവാന്‍ ആഹ്വാനം ചെയ്തതിനെതിരെ അക്രോശവുമായി വന്ന നെത്ര്ത്തമേ.... നിങ്ങളുടെ കുത്സിത പ്രവര്തങ്ങളെ കുറിച്ച് അറിയുന്ന നാഥന്‍ നിഷ്കളങ്കരായ മുജഹിടുകളുടെ പ്രാര്‍ത്ഥനക്കു ഉത്തരം നല്‍കുമെന്ന ഉത്തമ പ്രതീക്ഷയാണ് ഓരോ ഇസ്ലാഹീ പ്രവര്തകന്റെയും ശക്തി,,

അധികാരവും സ്വാധീനവും സ്വന്തം പ്രയത്നം കൊണ്ടുണ്ടയതന്ന മൌഡ്‌യമായ ധാരണയുമായി അഹന്ദ മൂത്ത് തന്‍റെ സ്വാര്‍ത്ഥ തല്പര്യങ്ങല്‍ക്ക് വേണ്ടി ഈ മഹത്തായ ആദര്ശ പ്രസ്ഥാനത്തെ നശിപ്പിക്കുവാന്‍ ഇറങ്ങിയവരുടെ ശ്രമങ്ങളെ റബ്ബുല്‍ ആലമീനായ നാഥാ നീ നിഷ്ഫലമാക്കേണമേ.... അവരുടെ എല്ലാവിധ ശര്റില്‍ നിന്നും ഈ ആദര്‍ശ പ്രബോധക സംഘത്തെ നീ സംരക്ഷിക്കേണമേ.... ആദര്‍ശം ആരുടെ മുന്നിലും അടിയറവു വെക്കാത്ത ഈമനുല്ല,, ഇല്മുള്ള,, നിസ്വര്താരായ പണ്ടിതരെയും നേതാക്കളെയും കാരുണ്യവാനായ നാഥാ നീ ഞങ്ങള്‍ക്ക് നല്‍കേണമേ.....
ഹബീബ് റഹ്മാന്‍ തേങ്ങാട്ട് ..
00971 55 189 4541

Sunday, December 30, 2012

ഒരു സ്ഥലത്ത് നടക്കുന്ന ദഹുവ പരിപാടികള്‍ എങ്ങിനെ മുടക്കാം -ഫസല് റഹ്മാന്‍ തെങ്ങാട്ടിന്റെ കുതന്ത്രങ്ങള്‍ കാണുക

അസ്സലാമുഅലൈക്കും
ഒരു സ്ഥലത്ത് നടക്കുന്ന ദഹുവ പരിപാടികള്‍ എങ്ങിനെ മുടക്കാം എന്ന് പടിപിക്കപെട്ട അനുയായി വൃന്ദം ആണ് .ഇപ്പോള്‍ അബ്ദു റഹ്മാന്‍ സലഫി വളര്‍ത്തിയെടുത്ത ഈ വളണ്ടിയര്‍ കോര്‍ ....ഒരു സ്ഥലത്ത് കൃത്രിമ കാതുകള്‍ ശ്രിഷ്ടിച്ചു പരപാടി എങ്ങിനെ മുടക്കാം ..എന്ന് ഫസല് റഹ്മാന്‍ തെങ്ങാട്ടിന്റെ കുതന്ത്രങ്ങള്‍ കാണുക....
ഇതേ വിദ്യ കടം കൊണ്ടാണ് അവന്‍ ചെറുകാവ് മണ്ഡലം പരിപാടി മുടക്കാന്‍ സകല കളിയും കളിച്ചത്  
 

 

അക്ബര്‍ സാഹിബു താങ്കള്‍ നയം വ്യക്തമാക്കി നന്ദി

അക്ബര്‍ സാഹിബു താങ്കള്‍ കുറെ കാലം മെയിലിലൂടെ നടത്തിയ ഈ ഒളി നാടകം അവസാനിപിച്ചതിനു നന്ദി ...താങ്കള്‍ ഈ വിഷയം പടിചിടില്ല ..അതിനു താങ്കള്‍ ശ്രമിച്ചിട്ടും ഇല്ല ....പക്ഷെ ഇപ്പോള്‍ നയം വ്യക്തമാക്കി എന്നൊക്കെ പറഞ്ഞു ചിലര്‍ നടക്കുന്നു ...അവര്‍ കൂടി അറിയട്ടെ മാസങ്ങള്‍ മുമ്പ് താങ്കള്‍ സാലിഷ് വാടാനപള്ളിയുടെ documentry പലര്‍ക്കും ഇ മെയിലായി അയച്ചു കൊടുത്തത് ...എന്നിട്ട് പോലും തല കത്തുമ്പോള്‍ ല്വഹീഫായ ഹധീസിനെ ചര്‍ച്ച ചെയ്യ്ന്ന്വര്‍ എന്നും ..ജിന്നിനെ അബൗധികമൊ ഭൌധികാമോ എന്ന് തലപുന്നാക്കുനവര്‍ എന്നും താങ്കള്‍ ആക്ഷേപിച്ചത് ...അത് ശരിയായില്ല ..ഞങ്ങള്‍ താങ്കളോട് ക്ഷമിക്കുന്നു ...പക്ഷെ അല്ലാഹു പൊറുക്കണം എങ്കില്‍ താങ്കള്‍ തന്നെ പശ്ചാതപിക്കണം ....
കണ്ടോളൂ അക്ബര്‍ സാഹിബു മുമ്പ് അയച്ച മെയില്‍


ഹുസൈന്‍ സലഫി ആരുടെ കൂടെ???

സഹോദരങ്ങളെ,എന്റെ സമയം തീര്‍ന്നു.ഒരു കാര്യം കൂടി പറഞ്ഞു ഞാന്‍ അവസാനിപ്പിക്കുകയാണ്.കെ.ജെ.യു.വിന്റെയും കെ.എന്‍.എമ്മിന്റെയും ഐ.എസ്.എമ്മിന്റെയും എം.എസ്.എമ്മിന്റെയും എം.ജി.എമ്മിന്റെയും അമരത്തിരിക്കുന്ന നേതൃത്വം നല്‍കുന്ന സമാദരണിയരായ എന്റെ പോന്നു നേതാക്കളോട്,അതെ ,മുജാഹിദ് സമ്മേളനമാണ്‌ വീട്ടിലിരിക്കാന്‍ ആവില്ല എന്ന മനസ്സോട് കൂടി അഷ്ടദിക്കുകളില്‍ നിന്ന് ഈ സലഫീനഗറിലേക്ക് പരന്നൊഴുകിയ എന്റെ പോന്നു മുജാഹിദ് പ്രവര്‍ത്തകരോട്,എനിക്ക് സ്നേഹത്തോടെ പറയാനുള്ളത് , ‘മുജാഹിദുകള്‍ കൂട്ടത്തോടെ ശിര്‍ക്കിലേക്ക് പോയിരിക്കുന്നു' എന്ന ഖുബൂരികളുടെ ആരോപണത്തിനു നമുക്കൊന്നായി മറുപടി കൊടുക്കാന്‍ സാധിക്കണം.ആ വിശയത്തില്‍ നമ്മുടെ ശബ്ദം ഭിന്നിച്ചു പോകരുത്.ഒരു മുജാഹിദും ശിര്‍ക്കിലേക്ക് പോയിട്ടില്ല എന്ന് പറയാന്‍ നമുക്ക് സാധിക്കണം.

അതിന്റെ മുമ്പില്‍ നമുക്ക് തടസ്സമായി നില്‍ക്കുന്ന ചില വിഷയങ്ങള്‍ ഇന്നുണ്ട്.'യാ ഇബാദല്ല' എന്ന് തുടങ്ങുന്ന ഒരു ദുര്‍ബലമായ ഹദീസിന്റെ പ്രശ്നത്തില്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഖുബൂരികള്‍ അത് തെളിവായി കൊണ്ട് വന്നപ്പോള്‍ മുസ്ലിം ലോകം മുഴുവനും ഇന്നേവരെ അതിനു നല്‍കിയ ഒരു മറുപടിയുണ്ട്.ആ മറുപടിയില്‍ നാം ഒതുങ്ങി നില്‍ക്കുക.അതിനുമപ്പുറമുള്ള വ്യാഖ്യാനചര്‍ച്ചയില്‍ നിന്ന് നാം വിട്ടു നില്‍ക്കുക.ഇനിഅതല്ല സഹോദരങ്ങളെ,മറുപടിയില്‍ അപകടമുണ്ടെന്നാണോ നമുക്ക് പറയാനുള്ളത്,എങ്കില്‍ അത് മുഖവിലക്ക് എടുത്തുകൊണ്ട് നാം ഇനിയും ചര്‍ച്ചകള്‍ അവസാനിപ്പിക്കരുത്.കൂട്ടമായി ചര്‍ച്ചചെയ്യണം.ഇനിയും പഠനങ്ങള്‍ നടക്കണം.സാധാരണജനങ്ങളിലെക്കല്ല,പണ്ഡിതലോകത്ത് ചര്‍ച്ച നടക്കട്ടെ.നാം അംഗീകരിക്കുന്ന , നമ്മെ അംഗീകരിക്കുന്ന വിദേശരാജ്യങ്ങളിലുള്ള ഒട്ടേറെ പണ്ഡിതസഭകള്‍ നമ്മുടെ ഇന്നത്തെ പ്രശ്നങ്ങളില്‍ ആശങ്കാകുലരാണ്.അവര്‍ നമ്മോടു ഈ വിഷയം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.അവരുടെ മുമ്പില്‍ പോയിട്ടും നമുക്ക് ചര്‍ച്ച ചെയ്യാം.എന്തിനു വേണ്ടി,ഗള്‍ഫ്സലഫീപണ്ഡിതന്മാര്‍ പറയുന്നത് മുഴുവന്‍ അണ്ണാക്ക് തൊടാതെ തിരിച്ചു പോരാനല്ല.അത് തഖ്-ലീദു ചെയ്യാനല്ല.അവരുടെ മുമ്പില്‍,അവരുടെ കാല്‍ക്കീഴില്‍ നമ്മുടെ ആദര്‍ശം പണയപ്പെടുത്താനുമല്ല.മറിച്ചു പ്രമാണങ്ങള്‍ ഉദരിച്ചുകൊണ്ട്,ഞങ്ങളുടെ നാട്ടിലെ തര്‍ക്കങ്ങള്‍ എന്താണെന്നു മുഴുവനും ആ അറബ് സഹോദരങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.അതുകൊണ്ടാണ് അവരില്‍ നിന്ന് ഫത്വകള്‍ പലപ്പോഴും വിഭിന്നങ്ങളായി മാറുന്നത്.നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ എന്താണെന്നു കൂട്ടമായി നാം അവരെ അറിയിക്കണം.പ്രമാണങ്ങള്‍ ഉദരിച്ച് കൊണ്ട് അവര്‍ക്ക് പറയാനുള്ളത് പ്രമാണങ്ങള്‍ ഉദരിച്ചു അവരും പറയട്ടെ.എന്നിട്ട് ഒരു തീരുമാനത്തില്‍ നമുക്ക് എത്തിക്കൂടെ പ്രിയമുള്ളവരേ.എത്താന്‍ നമുക്ക് സാധിക്കുമെന്നാണ് ഈയുള്ളവന്‍ പ്രതീക്ഷിക്കുന്നത്.പ്രിയമുള്ളവരേ,ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്.സഹോദരങ്ങളെ ,ഇത്തരത്തിലുള്ള നമ്മുടെ തര്‍ക്കങ്ങളും ചര്‍ച്ചകളും ഒക്കെ പൊതുജനങ്ങളില്‍ നിന്ന് മാറ്റിവെച്ചുകൊണ്ട് എല്ലാവരും സ്നേഹത്തോടെ ബഹുമാനത്തോടുകൂടി ഒന്നിച്ചുപോകണമെന്നതാണ് ആദര്‍ശശത്രുക്കള്‍ക്കെതിരെ നമുക്ക് സ്വീകരിക്കേണ്ട അജണ്ടയുമായി നാം മുന്നോട്ട് പോകണെയെന്നാണ് വിനീതമായി പറയാനുള്ളത്.

ഒരൊറ്റ കാര്യം കൂടി പറയുന്നു,എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനുവേണ്ടി മിത്രങ്ങളുടെ വേഷത്തില്‍ നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നവരെ നാം കാണാതിരുന്നുകൂടാ.കരുതിയിക്കണം അവരെ കുറിച്ച്,നമുക്കിടയിലെ ഭിന്നതകളെ അവര്‍ ആളി കത്തിക്കുകയാണ്.നമ്മുടെ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത ഒരു മാന്യദേഹം നമുക്കിടയിലെ ഭിന്നതമുതലെടുത്ത്കൊണ്ട് 'ഇബ്ലീസുകളെന്നും ജാഹിലുകളെന്നും,ശൈതന്മാരെന്നും എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം,ഞങ്ങളും നിങ്ങലോടോപ്പം ഉണ്ട്' എന്ന് പറഞ്ഞുകൊണ്ട് പ്രോത്സാഹനം നല്‍കിയ ഒരു സാഹചര്യം ഇവിടെ ഉണ്ടായി.നമുക്ക് അവരോടു വിനയത്തോടെ പറയാനുള്ളത് നിങ്ങള്‍ നിങ്ങളുടെ മേഖലകളില്‍ ഒതുങ്ങി നിന്നുകൊണ്ട് അതും അത് പഠിച്ചിട്ടുള്ള പ്രമാണങ്ങള്‍ അറിയുന്ന പണ്ഡിതന്മാര്‍ പറയട്ടെ,ഡോക്ടര്‍മാര്‍ അവരുടെ ഡ്യുട്ടി നിര്വ്വഹിക്കട്ടെ.ആ നിലക്ക് ഓരോരുത്തരും അവരുടെതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകലായിരിക്കും ഇത്തരം വ്യക്തികള്‍ക്കും എല്ലാവര്ക്കും നല്ലത് എന്നതാണ് മിതമായ നിലക്ക് ഒരു മുസ്ലിമിന് ഒരു മുജാഹിദീനു പറയാനുള്ളത്.

അതുകൊണ്ട് പ്രിയമുള്ളവരേ,നമ്മുടെ ശബ്ദം ഭിന്നിച്ചു കൂടാ,ശിര്‍ക്കിനെതിരെയുള്ള പോരാട്ടം നിന്ന് കൂടാ,ബിദ്അത്തുകള്‍ക്കെതിരെയുള്ള സ്വരം ഒരിക്കലും തണുത്തുറഞ്ഞു കൂടാ,എന്ത് വിട്ടുവീഴ്ച ചെയ്താലും.ആരുടെ വാക്കുകളില്‍ വന്ന,അമിതാവേശത്താല്‍ ജനങ്ങളെ കണ്ടപ്പോള്‍ അഹന്തതോന്നിക്കുന്ന വര്‍ത്തമാനങ്ങള്‍ പ്രസങ്ങിച്ചവരുണ്ടെങ്കില്‍ അവരും തിരുത്തട്ടെ.മുഴുവന്‍ ആളുകളും തിരുത്തട്ടെ.നമ്മുടെ നേതാക്കല്ലേ കുറിച്ച് പറഞ്ഞുപോയെങ്കില്‍ അവരോടു മാപ്പ് ചോതിക്കട്ടെ,അങ്ങനെ പരസ്പരം അറിഞ്ഞും ഇണങ്ങിയും പോറുത്തും കൊണ്ടും കൊടുത്തും നമ്മള്‍ ഒന്നാകണം.ഒരു ശത്രുവിനെയും ഇതിനിടയിലേക്ക് കടന്നു വരാന്‍ നമ്മള്‍ സമ്മതിക്കരുത്.നമ്മള്‍ ശക്തമായി ശിര്‍ക്കിന്റെ കോ ട്ട കൊത്തളങ്ങള്‍ ഏതു രൂപത്തില്‍ ഇതുവരെ എങ്ങനെ ആഞ്ഞടിച്ചുവോ ആ ആഞ്ഞടിതന്നെ തുടര്‍ന്നുകൊണ്ട്, സ്നേഹമുണ്ടാക്കണേ, ബഹുമാനമുണ്ടാക്കണേ,ആദരവുണ്ടാക്കണേ എന്ന് മാത്രം വിനയത്തോടെ ഇവിടെ തടിച്ചു കൂടിയ മുജാഹിദുകലോട് നീറുന്ന മനസ്സോടെകൂടെയാണ് ഇവിടെ രാവിലെ മുതല്‍ ആളുകള്‍ ഇരിക്കുന്നത് എന്നരിയത്തവനല്ല ഞാന്‍.സന്തോഷിക്കുന്ന ഒരൊറ്റ മുജാഹിദുമില്ല.മനോവിഷമാത്ത്തോട് കൂടി തന്നെയാണ് നമ്മള്‍ എല്ലാവരും ഇരിക്കുന്നത്.പക്ഷെ 'അല്ലാഹു മഅനാ' അല്ല ഉണ്ട് നമ്മുടെ കൂടെ,ഒരു ശക്തിക്കും നമ്മെ ഭിന്നിപ്പിക്കാന്‍ സാധ്യമാകാത്ത നിലക്ക് നാം ഒന്നിക്കണം.അതിനു ഏതു അറ്റം അവരെ പോകേണ്ടി വന്നാലും.പടച്ചറബ്ബിന്റെ സഹായം നമുക്കുണ്ടാകും.
إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെ സഹായിക്കും.നിങ്ങളുടെ പാദങ്ങള്‍ അവന്‍ ഉറപ്പിച്ചു നിര്‍ത്തും എന്ന് പറഞ്ഞിരിക്കുന്നു.ആ മുഖവിലക്കെടുത്ത് ആ വചനത്തെ നെഞ്ചില്‍ ഏറ്റികൊണ്ട് മുജാഹിദുകളെ ,وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ആ ആദര്‍ശത്തിന്റെ പ്രഖ്യാപനത്തില്‍ ഭിന്നിക്കാതെ ഒറ്റകെട്ടായി നിലനില്‍ക്കുക."(ഇന്ന് കോഴിക്കോട് സമ്മേളന പന്തലില്‍ നിന്നും കേട്ട വേറിട്ട ശബ്ദം)സഹോദരങ്ങളെ,എന്റെ സമയം തീര്‍ന്നു.ഒരു കാര്യം കൂടി പറഞ്ഞു ഞാന്‍ അവസാനിപ്പിക്കുകയാണ്.കെ.ജെ.യു.വിന്റെയും കെ.എന്‍.എമ്മിന്റെയും ഐ.എസ്.എമ്മിന്റെയും എം.എസ്.എമ്മിന്റെയും എം.ജി.എമ്മിന്റെയും അമരത്തിരിക്കുന്ന നേതൃത്വം നല്‍കുന്ന സമാദരണിയരായ എന്റെ പോന്നു നേതാക്കളോട്,അതെ ,മുജാഹിദ് സമ്മേളനമാണ്‌ വീട്ടിലിരിക്കാന്‍ ആവില്ല എന്ന മനസ്സോട് കൂടി അഷ്ടദിക്കുകളില്‍ നിന്ന് ഈ സലഫീനഗറിലേക്ക് പരന്നൊഴുകിയ എന്റെ പോന്നു മുജാഹിദ് പ്രവര്‍ത്തകരോട്,എനിക്ക് സ്നേഹത്തോടെ പറയാനുള്ളത് , ‘മുജാഹിദുകള്‍ കൂട്ടത്തോടെ ശിര്‍ക്കിലേക്ക് പോയിരിക്കുന്നു' എന്ന ഖുബൂരികളുടെ ആരോപണത്തിനു നമുക്കൊന്നായി മറുപടി കൊടുക്കാന്‍ സാധിക്കണം.ആ വിശയത്തില്‍ നമ്മുടെ ശബ്ദം ഭിന്നിച്ചു പോകരുത്.ഒരു മുജാഹിദും ശിര്‍ക്കിലേക്ക് പോയിട്ടില്ല എന്ന് പറയാന്‍ നമുക്ക് സാധിക്കണം.

അതിന്റെ മുമ്പില്‍ നമുക്ക് തടസ്സമായി നില്‍ക്കുന്ന ചില വിഷയങ്ങള്‍ ഇന്നുണ്ട്.'യാ ഇബാദല്ല' എന്ന് തുടങ്ങുന്ന ഒരു ദുര്‍ബലമായ ഹദീസിന്റെ പ്രശ്നത്തില്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഖുബൂരികള്‍ അത് തെളിവായി കൊണ്ട് വന്നപ്പോള്‍ മുസ്ലിം ലോകം മുഴുവനും ഇന്നേവരെ അതിനു നല്‍കിയ ഒരു മറുപടിയുണ്ട്.ആ മറുപടിയില്‍ നാം ഒതുങ്ങി നില്‍ക്കുക.അതിനുമപ്പുറമുള്ള വ്യാഖ്യാനചര്‍ച്ചയില്‍ നിന്ന് നാം വിട്ടു നില്‍ക്കുക.ഇനിഅതല്ല സഹോദരങ്ങളെ,മറുപടിയില്‍ അപകടമുണ്ടെന്നാണോ നമുക്ക് പറയാനുള്ളത്,എങ്കില്‍ അത് മുഖവിലക്ക് എടുത്തുകൊണ്ട് നാം ഇനിയും ചര്‍ച്ചകള്‍ അവസാനിപ്പിക്കരുത്.കൂട്ടമായി ചര്‍ച്ചചെയ്യണം.ഇനിയും പഠനങ്ങള്‍ നടക്കണം.സാധാരണജനങ്ങളിലെക്കല്ല,പണ്ഡിതലോകത്ത് ചര്‍ച്ച നടക്കട്ടെ.നാം അംഗീകരിക്കുന്ന , നമ്മെ അംഗീകരിക്കുന്ന വിദേശരാജ്യങ്ങളിലുള്ള ഒട്ടേറെ പണ്ഡിതസഭകള്‍ നമ്മുടെ ഇന്നത്തെ പ്രശ്നങ്ങളില്‍ ആശങ്കാകുലരാണ്.അവര്‍ നമ്മോടു ഈ വിഷയം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.അവരുടെ മുമ്പില്‍ പോയിട്ടും നമുക്ക് ചര്‍ച്ച ചെയ്യാം.എന്തിനു വേണ്ടി,ഗള്‍ഫ്സലഫീപണ്ഡിതന്മാര്‍ പറയുന്നത് മുഴുവന്‍ അണ്ണാക്ക് തൊടാതെ തിരിച്ചു പോരാനല്ല.അത് തഖ്-ലീദു ചെയ്യാനല്ല.അവരുടെ മുമ്പില്‍,അവരുടെ കാല്‍ക്കീഴില്‍ നമ്മുടെ ആദര്‍ശം പണയപ്പെടുത്താനുമല്ല.മറിച്ചു പ്രമാണങ്ങള്‍ ഉദരിച്ചുകൊണ്ട്,ഞങ്ങളുടെ നാട്ടിലെ തര്‍ക്കങ്ങള്‍ എന്താണെന്നു മുഴുവനും ആ അറബ് സഹോദരങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.അതുകൊണ്ടാണ് അവരില്‍ നിന്ന് ഫത്വകള്‍ പലപ്പോഴും വിഭിന്നങ്ങളായി മാറുന്നത്.നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ എന്താണെന്നു കൂട്ടമായി നാം അവരെ അറിയിക്കണം.പ്രമാണങ്ങള്‍ ഉദരിച്ച് കൊണ്ട് അവര്‍ക്ക് പറയാനുള്ളത് പ്രമാണങ്ങള്‍ ഉദരിച്ചു അവരും പറയട്ടെ.എന്നിട്ട് ഒരു തീരുമാനത്തില്‍ നമുക്ക് എത്തിക്കൂടെ പ്രിയമുള്ളവരേ.എത്താന്‍ നമുക്ക് സാധിക്കുമെന്നാണ് ഈയുള്ളവന്‍ പ്രതീക്ഷിക്കുന്നത്.പ്രിയമുള്ളവരേ,ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്.സഹോദരങ്ങളെ ,ഇത്തരത്തിലുള്ള നമ്മുടെ തര്‍ക്കങ്ങളും ചര്‍ച്ചകളും ഒക്കെ പൊതുജനങ്ങളില്‍ നിന്ന് മാറ്റിവെച്ചുകൊണ്ട് എല്ലാവരും സ്നേഹത്തോടെ ബഹുമാനത്തോടുകൂടി ഒന്നിച്ചുപോകണമെന്നതാണ് ആദര്‍ശശത്രുക്കള്‍ക്കെതിരെ നമുക്ക് സ്വീകരിക്കേണ്ട അജണ്ടയുമായി നാം മുന്നോട്ട് പോകണെയെന്നാണ് വിനീതമായി പറയാനുള്ളത്.

ഒരൊറ്റ കാര്യം കൂടി പറയുന്നു,എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനുവേണ്ടി മിത്രങ്ങളുടെ വേഷത്തില്‍ നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നവരെ നാം കാണാതിരുന്നുകൂടാ.കരുതിയിക്കണം അവരെ കുറിച്ച്,നമുക്കിടയിലെ ഭിന്നതകളെ അവര്‍ ആളി കത്തിക്കുകയാണ്.നമ്മുടെ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത ഒരു മാന്യദേഹം നമുക്കിടയിലെ ഭിന്നതമുതലെടുത്ത്കൊണ്ട് 'ഇബ്ലീസുകളെന്നും ജാഹിലുകളെന്നും,ശൈതന്മാരെന്നും എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം,ഞങ്ങളും നിങ്ങലോടോപ്പം ഉണ്ട്' എന്ന് പറഞ്ഞുകൊണ്ട് പ്രോത്സാഹനം നല്‍കിയ ഒരു സാഹചര്യം ഇവിടെ ഉണ്ടായി.നമുക്ക് അവരോടു വിനയത്തോടെ പറയാനുള്ളത് നിങ്ങള്‍ നിങ്ങളുടെ മേഖലകളില്‍ ഒതുങ്ങി നിന്നുകൊണ്ട് അതും അത് പഠിച്ചിട്ടുള്ള പ്രമാണങ്ങള്‍ അറിയുന്ന പണ്ഡിതന്മാര്‍ പറയട്ടെ,ഡോക്ടര്‍മാര്‍ അവരുടെ ഡ്യുട്ടി നിര്വ്വഹിക്കട്ടെ.ആ നിലക്ക് ഓരോരുത്തരും അവരുടെതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകലായിരിക്കും ഇത്തരം വ്യക്തികള്‍ക്കും എല്ലാവര്ക്കും നല്ലത് എന്നതാണ് മിതമായ നിലക്ക് ഒരു മുസ്ലിമിന് ഒരു മുജാഹിദീനു പറയാനുള്ളത്.

അതുകൊണ്ട് പ്രിയമുള്ളവരേ,നമ്മുടെ ശബ്ദം ഭിന്നിച്ചു കൂടാ,ശിര്‍ക്കിനെതിരെയുള്ള പോരാട്ടം നിന്ന് കൂടാ,ബിദ്അത്തുകള്‍ക്കെതിരെയുള്ള സ്വരം ഒരിക്കലും തണുത്തുറഞ്ഞു കൂടാ,എന്ത് വിട്ടുവീഴ്ച ചെയ്താലും.ആരുടെ വാക്കുകളില്‍ വന്ന,അമിതാവേശത്താല്‍ ജനങ്ങളെ കണ്ടപ്പോള്‍ അഹന്തതോന്നിക്കുന്ന വര്‍ത്തമാനങ്ങള്‍ പ്രസങ്ങിച്ചവരുണ്ടെങ്കില്‍ അവരും തിരുത്തട്ടെ.മുഴുവന്‍ ആളുകളും തിരുത്തട്ടെ.നമ്മുടെ നേതാക്കല്ലേ കുറിച്ച് പറഞ്ഞുപോയെങ്കില്‍ അവരോടു മാപ്പ് ചോതിക്കട്ടെ,അങ്ങനെ പരസ്പരം അറിഞ്ഞും ഇണങ്ങിയും പോറുത്തും കൊണ്ടും കൊടുത്തും നമ്മള്‍ ഒന്നാകണം.ഒരു ശത്രുവിനെയും ഇതിനിടയിലേക്ക് കടന്നു വരാന്‍ നമ്മള്‍ സമ്മതിക്കരുത്.നമ്മള്‍ ശക്തമായി ശിര്‍ക്കിന്റെ കോ ട്ട കൊത്തളങ്ങള്‍ ഏതു രൂപത്തില്‍ ഇതുവരെ എങ്ങനെ ആഞ്ഞടിച്ചുവോ ആ ആഞ്ഞടിതന്നെ തുടര്‍ന്നുകൊണ്ട്, സ്നേഹമുണ്ടാക്കണേ, ബഹുമാനമുണ്ടാക്കണേ,ആദരവുണ്ടാക്കണേ എന്ന് മാത്രം വിനയത്തോടെ ഇവിടെ തടിച്ചു കൂടിയ മുജാഹിദുകലോട് നീറുന്ന മനസ്സോടെകൂടെയാണ് ഇവിടെ രാവിലെ മുതല്‍ ആളുകള്‍ ഇരിക്കുന്നത് എന്നരിയത്തവനല്ല ഞാന്‍.സന്തോഷിക്കുന്ന ഒരൊറ്റ മുജാഹിദുമില്ല.മനോവിഷമാത്ത്തോട് കൂടി തന്നെയാണ് നമ്മള്‍ എല്ലാവരും ഇരിക്കുന്നത്.പക്ഷെ 'അല്ലാഹു മഅനാ' അല്ല ഉണ്ട് നമ്മുടെ കൂടെ,ഒരു ശക്തിക്കും നമ്മെ ഭിന്നിപ്പിക്കാന്‍ സാധ്യമാകാത്ത നിലക്ക് നാം ഒന്നിക്കണം.അതിനു ഏതു അറ്റം അവരെ പോകേണ്ടി വന്നാലും.പടച്ചറബ്ബിന്റെ സഹായം നമുക്കുണ്ടാകും.
إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെ സഹായിക്കും.നിങ്ങളുടെ പാദങ്ങള്‍ അവന്‍ ഉറപ്പിച്ചു നിര്‍ത്തും എന്ന് പറഞ്ഞിരിക്കുന്നു.ആ മുഖവിലക്കെടുത്ത് ആ വചനത്തെ നെഞ്ചില്‍ ഏറ്റികൊണ്ട് മുജാഹിദുകളെ ,وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ആ ആദര്‍ശത്തിന്റെ പ്രഖ്യാപനത്തില്‍ ഭിന്നിക്കാതെ ഒറ്റകെട്ടായി നിലനില്‍ക്കുക."(29.12.2012 കോഴിക്കോട് സമ്മേളന പന്തലില്‍ നിന്നും കേട്ട വേറിട്ട ശബ്ദം)
http://youtu.be/o1km8x6YvWI 
 

Saturday, December 29, 2012

മൂന്നാം ദിവസം നാം കേട്ടതെന്താണ് ????-Harif PK

അസ്സലാമു അലൈക്കും
പ്രിയമുള്ള സഹോദരന്മാരെ സമ്മേളനത്തിലെ
മൂന്നാം ദിവസം നാം കേട്ടതെന്താണ് ????
ഭിന്നിച്ചു നില്‍ക്കുന്ന നാം ഒന്നിക്കണം . അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാന്‍ തെളിവായി പറയുന്ന ഒരു ഹദീസിനു മുന്‍ഗാമികള്‍ എന്ത്
വ്യഖാനം പഞ്ഞുവോ അവിടെ നില്‍ക്കുക . ഇനി അത് തെറ്റാണെന്ന് നമുക്ക് തോന്നുന്നുവെങ്കില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാവാം .
സാധാരണക്കാരില്‍ നിന്നും ഇത് അവസാനിപ്പിക്കണം . ഐക്ക്യപ്പെടണം . ഒന്നിച്ചു പോവണം . എല്ലാം മറക്കാനും പൊറുക്കാനും കഴിയണം
എത്ര നല്ല സംസാരം . പക്ഷേ ഒന്നിക്കലും ഐക്ക്യപ്പെടലും അല്ലല്ലോ പലരുടെയും ലക്‌ഷ്യം . ബിന്നിപ്പിക്കളും തകര്‍ക്കലും മാത്രം ലക്‌ഷ്യം വെച്ചവര്‍ക്ക് എന്ത് ഐക്ക്യം ????
നാം കേട്ടു അലറലോടലറല്‍
നിഷ്പക്ഷ് ബുദ്ധികളെ നിങ്ങള്‍ ചിന്തിക്കുക .
1) മുജഹിദു പ്രസ്ഥാനത്തിന്‍റെ ഒരു സ്ഥാനവും വഹിക്കാത്ത അനസ് മുസ്ലിയാര്‍ പറയുന്നു ഒരു ചര്‍ച്ചയും ഇനിയില്ല എന്ന് . ഇത് പറയാന്‍ അനസ് മുസ്ലിയാര്‍ ആരാണ് ??? ആരാണ് അയാള്‍ക്ക്‌ ഈ അധികാരം നല്‍കിയത് ????
2) കെ എന്‍ എമ്മിന്‍റെ മറ്റു സെക്രട്ടറി മാരെപ്പോലെ ഒരു സെക്രട്ടറിയായ അബ്ദുറഹ്മാന്‍ സലഫി അതിനു മറുപടി പറഞ്ഞു . ഇനി ഒരു ചര്‍ച്ചയും ഇല്ല
അല്ലാത്തവര്‍ക്ക് പോകാം എന്ന് . ഇത് പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം ???? . ഏവര്‍ക്കും സ്വീകാര്യമായ ഒരുകാര്യത്തെ സംബധിച്ച് അലറലോടലറല്‍ നടത്തിയ അബ്ദുറഹ്മാന്‍ സലഫി എന്തേ നമുക്ക് ഒരു നിലക്കും യോജിക്കാന്‍ കഴിയാത്ത ബിഷപ്പിന്‍റെ വാദങ്ങള്‍ക്ക് മറുപടിപറയാന്‍ ആവേശം കാണിച്ചില്ല ???
ഖുര്‍ആന്‍ പറയുന്നു {وَقَالُوا اتَّخَذَ الرَّحْمَنُ وَلَدًا (88) لَقَدْ جِئْتُمْ شَيْئًا إِدًّا (89) تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنْشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا (90) أَنْ دَعَوْا لِلرَّحْمَنِ وَلَدًا } [مريم: 88 - 91]
പരമ കാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു . (അപ്രകാരം പറയുന്നവരേ ) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു . അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും , ഭൂമി വിണ്ടു കീറുകയും , പര്‍വ്വതങ്ങള്‍ തകര്‍ന്നു
വീഴുകയും ചെയ്യുമാറാകും . (അതെ ) പരമ കാരുണികന്‌ സന്താനാമുണ്ടെന്നു അവര്‍ വാദിച്ചത് നിമിത്തം . ( സൂറ : മറിയം 88 - 91 )
ആകാശം പിളരാനും , ഭൂമി വിണ്ടു കീറാനും , പര്‍വതങ്ങള്‍ പൊട്ടിതകരാനും മാത്രം ഗവുരമുള്ള ഒരു കാര്യം ബിഷപ്പ് അവിടെ വെച്ച് പറഞ്ഞപ്പോള്‍
അതിനു മറുപടിപറയാത്ത , ഏവര്‍ക്കും സ്വീകാര്യമായ ഒരുകാര്യത്തെ സംബധിച്ച് ഹുസൈന്‍ സലഫി പറഞ്ഞപ്പോള്‍ അലറലോടലറല്‍ നടത്തിയ അബ്ദുറഹ്മാന്‍ സലഫിക്ക് എന്തിനോടാണ്‌ താല്‍പ്പര്യം എന്ന് വളരെ വ്യക്തം . ആദര്‍ഷതിനോടായിരുന്നെങ്കില്‍ ബിഷപ്പിനായിരുന്നു ആദ്യം മറുപടി പറയേണ്ടിയിരുന്നത് എന്നാല്‍ താന്‍ കണ്ണ് വെച്ച നേട്ടങ്ങള്‍ , ഇപ്പോള്‍ ഉണ്ടാക്കി വെച്ച ഭിന്നത നീങ്ങിയാല്‍ നഷ്ട്ടപ്പെടുമെന്നു അറിവുള്ള സലഫി
അത് കൊണ്ടാണ് അലറിയത് . സംഘടനാപരമായ സകല സീമകളും ലന്ഘിച്ചു അലറലോടലറല്‍ നടത്തിയത് . സംഘടനക്ക് ഒരു പ്രസിഡന്‍റെ ഉണ്ട് . ജനറല്‍ സെക്രട്ടറി ഉണ്ട് . കെ ജെ യു വിനും ഉണ്ട് പ്രസിഡന്റും സെക്രട്ടറിയും , പോകട്ടെ അവിടെ യോഗാദ്ധ്യക്ഷന്‍ ഉണ്ട് . അതിനെ മുഴുവന്‍ മറികടന്നു ഒരു വിശദീകരണം നല്‍കാന്‍ ആരാണ് അയാളെ ചുമതലപ്പെടുത്തിയത് ????
അത് സംഘടന തീരുമാനമാണോ ???ഇനി ഒരു ചര്‍ച്ചക്കും സ്ഥാനമില്ലേ ??? സംഘടനയിലെ എല്ലാവരുടെയും അഭിപ്രായമാണോ ഇത് ??? അതോ സംഘടനയുടെ സകല തീരുമാനങ്ങളും
പ്രഖ്യാപിക്കാന്‍ സംഘടനയെ അബ്ദുറഹ്മാന്‍ സലഫിക്ക് തീരെഴുതികൊടുത്തോ ???? ഇതെന്താ സംഘടന അബ്ദുറഹ്മാന്‍ സലഫിയുടെ തറവാട്ടു സ്വത്തോ ????
ഖുര്‍ആന്‍ പറഞ്ഞപോലെ { أَلَيْسَ مِنْكُمْ رَجُلٌ رَشِيدٌ } [هود: 78] നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ ???? (സൂറ :ഹൂദ്‌ 78)

അടച്ചു പൂട്ടപ്പെട്ട മുജാഹിദുകളുടെ ശബ്ദത്തിന് സമ്മേളന നഗരിയില്‍ മോചനം കിട്ടിയ ദിവസം ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍

അസ്സലാമു അലൈകും വ രഹ്മതുല്ലാഹ് ...

وَمَا النَّصْرُ إِلاَّ مِنْ عِندِ اللّهِ الْعَزِيزِ الْحَكِيمِ
"തീര്‍ച്ചയായും സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാകുന്നു " - [ആല് ഇമ്രാന്‍ 126]

വിലക്കുകളും തടസ്സങ്ങളും അധികാരവും ഉപയോഗിച്ച് തടവറക്കുള്ളില്‍ അടച്ചു പൂട്ടപ്പെട്ട മുജാഹിദുകളുടെ ശബ്ദത്തിന് സമ്മേളന നഗരിയില്‍ മോചനം കിട്ടിയ ദിവസം ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍ ... അല്ലാഹുവേ നീ വലിയവനാണ്‌ ... എല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ് ... സര്‍വ്വ സ്തുതിയും അല്ലാഹുവിനാകുന്നു ...

99% മുജാഹിദുകളുടെയും വികാരം സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഹുസൈന്‍ സലഫിക്ക് നന്ദി രേഖപ്പെടുത്തുന്നു ... അദ്ദേഹത്തിനു അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ ... ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമാറാകട്ടെ... മനസ്സില്‍ തട്ടിയ വാക്കുകള്‍ ... കക്ഷിത്വവും വിഭാഗീയതയും മൂലം അന്തത ബാധിക്കാത്ത മനസ്സുകള്‍ക്ക് സത്യം മനസ്സിലാവും ഇന്‍ ഷാ അല്ലാഹ് ...

എങ്കിലും വരാനിരിക്കുന്ന പരീക്ഷണങ്ങള്‍ക്ക് വിരാമമില്ല .... ക്ഷമയോടെയും പക്വതയോടെയും പ്രതിഫലേഛയോടെയും ഓരോ പരീക്ഷണങ്ങളെയും എതിരിടാന്‍ മാനസികമായി തയ്യാറാവുക .... നിങ്ങള്‍ വിശ്വാസികളാണ് എങ്കില്‍ അല്ലാഹു നിങ്ങളോടൊപ്പമുണ്ട് .... അല്ലാഹു പറഞ്ഞത് നിങ്ങള്‍ മറന്നു പോയോ ??
ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
" നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ " [ ആലു ഇമ്രാന്‍- 139].

ആദര്‍ശത്തിന്റെ പേരില്‍ പരസ്പരം സ്നേഹിച്ചവരെ ഭിന്നിപ്പിച്ചവര്‍ ആരായാലും അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ ... അവരെ അല്ലാഹു സന്മാര്‍ഗത്തിലെക്ക് വഴി നടത്തട്ടെ ... അവരുടെ ഫിത്നയില്‍ നിന്നും അല്ലാഹു നമ്മെയും നമ്മുടെ സമൂഹത്തെയും രക്ഷിക്കുമാറാകട്ടെ ...

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് കുവൈറ്റില്‍ വച്ച് ഉണ്ടായ ഒരു ചര്‍ച്ചയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും ... അന്ന് ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു .. ചിലരുടെ വാദങ്ങളുടെ നിചസ്ഥിതി പണ്ഡിതനും ഫത്'വാ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ്‌ ഡോ: ഹമൂദ് അല്‍ നജ്ദി വിശദീകരിച്ചു ... ഒരുപാട് നിര്‍ദേശങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കി ... "നിങ്ങളുടെ ചര്‍ച്ച നിങ്ങള്‍ സൌദിയിലെ വലിയ പണ്ടിതന്മാരിലേക്ക് മടക്കണം .. പൊതുജനങ്ങളെ ആശയക്കുഴപ്പതിലാക്കരുത് .. ഈ വിഷയത്തിന്റെ പേരില്‍ നിങ്ങള്‍ എടുത്ത അച്ചടക്ക നടപടികള്‍ പിന്‍വലിക്കണം... ഒരുമയോട് കൂടി സാഹോദര്യ ബന്ധത്തോടെ നിങ്ങള്‍ മുന്നോട്ട് പോകണം. " അങ്ങനെ ഒരുപാട് നല്ല നല്ല നിര്‍ദേശങ്ങള്‍ ..

പക്ഷെ ആ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ബഹുമാന്യനായ അബ്ദുറഹ്മാന്‍ സലഫി പറഞ്ഞ കാര്യങ്ങളില്‍ ഇവിടെ ഏറ്റവും പ്രസക്തമായത് മാത്രം ഉദ്ധരിക്കാം: "നിങ്ങള്‍ ആ വിചാരിച്ചതൊന്നും നടക്കൂലാ".

ഇന്ന് ഹുസൈന്‍ സലഫിയുടെ സുന്ദരമായ പ്രഭാഷണത്തിനു ശേഷം മുജാഹിദ് കേരളം ആ വാക്കുകളോട് തുല്യതയുള്ള വാക്കുകള്‍ അദേഹത്തില്‍ നിന്നും നേരില്‍ കേട്ടു എന്ന് ഞാന്‍ മനസ്സിലാക്കുന്നു ...

ഒരു വ്യക്തിയെ ഇകഴ്താനോ പരിഹസിക്കാനോ വേണ്ടിയല്ല ... പക്ഷേ അദ്ദേഹം പ്രധിനിദാനം ചെയ്യുന്ന രീതിയെയും വീക്ഷണങ്ങളെയും അംഗീകരിക്കാന്‍ സാധിക്കുന്നില്ല.. മാത്രമല്ല വിഭാഗീയതയും കക്ഷിത്വവും അലിഞ്ഞു ചേരാത്ത തീര്‍ത്തും നന്മ നിറഞ്ഞ ഒരുപദേശം ഹുസൈന്‍ സലഫി നല്‍കിയതിനെ വളരെ ക്രൂരമായി വലിച്ചു കീറുന്നത് കണ്ടപ്പോള്‍ ചില സത്യങ്ങള്‍ ജനങ്ങള്‍ അറിയണം എന്ന് തോന്നി... ഏതായാലും അല്ലാഹു എല്ലാവര്ക്കും സന്മാര്‍ഗം കാണിച്ചു കൊടുക്കട്ടെ ... ഈ ആദര്‍ശത്തെ തകര്‍ക്കുന്നവരില്‍ നിന്നും നമ്മെ സംരക്ഷിക്കുമാറാകട്ടെ... ആരോടും നമുക്ക് വിരോധമില്ല .. ആക്ഷേപമില്ല .. വ്യക്തി എന്ന നിലക്ക് ആരെയും നമ്മള്‍ ആക്ഷേപിക്കാന്‍ അര്‍ഹരല്ല ... ആരോപണ പ്രത്യാരോപണങ്ങള്‍ നമ്മുടെ രീതിയുമല്ല ... പക്ഷെ മതവിഷയങ്ങളിലെ പ്രാമാണികമായ നിലപാടുകളും അതില്‍ കടന്നു വരുന്ന വ്യതിയാനങ്ങളും ജനങ്ങളോട് പറയേണ്ടതുണ്ട് ...

എന്തും ഒരു മുജാഹിദ് സഹിക്കും ... ക്ഷമിക്കും ... പക്ഷെ അവന്റെ ആദര്‍ശത്തെ അവന്‍ ഒരിക്കലും കൈവിടില്ല ... അതവന്റെ പരലോക രക്ഷയുടെ കാര്യമാണ് ...
എല്ലാവരും അല്ലാഹുവിനെ സ്തുതിക്കുക ... വിമര്‍ശനങ്ങളിലും പ്രതികരണത്തിലും നമ്മുടെ ആദര്‍ശ ബോധവും ... നീതി ബോധവും കൈവെടിയാതെ സൂക്ഷിക്കുക ... പ്രാര്‍ഥനയാണ് ഒരു വിശ്വാസിയുടെ ആയുധം അത് മറക്കാതിരിക്കുക ... നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ല എങ്കില്‍ അല്ലാഹു നിങ്ങളെ പരിഗണിക്കുകയില്ല ...
قل ما يعبأ بكم ربي لولا دعاءكم

എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുക ...

ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
" നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ " [ ആലു ഇമ്രാന്‍- 139].

മുജാഹിധുകളെ തെറി വിളിക്കുന്ന ഫസലുരഹ്മാന്റെ ദ്വി മുഖം


മുജാഹിധുകളെ തെറി വിളിക്കുന്ന ഫസലുരഹ്മാന്റെ ദ്വി മുഖം 
മുജാഹിധുകള്‍ക്ക് നേരെ പച്ച കളവു പറഞ്ഞു നടക്കുന്ന ഈ ഫസല് റഹ്മാന്‍ മടവൂരികളുടെ പാലക്കാട് സമ്മേളന ഫോട്ടോ ഷെയര്‍ ചെയ്തത് കാണുക 

Friday, December 28, 2012

ജിന്ന് വിവാദത്തില്‍ സാകിര്‍ നായിക്കിന്റെ പരാമര്‍ശം: സംഘാടകര്‍ വെട്ടിലായി!!

ജിന്ന് വിവാദത്തില്‍ സാകിര്‍ നായിക്കിന്റെ പരാമര്‍ശം: സംഘാടകര്‍ വെട്ടിലായി!!



കോഴിക്കോട് : മുജാഹിദ് എട്ടാമത് സംസ്ഥാന സമ്മേളനത്തില്‍ ഡോ. സാകിര്‍ നായിക്കിന്റെ 

വിവാദ വിഷയങ്ങളിലുള്ള പരാമര്‍ശം സംഘാടകരെ തന്നെ വെട്ടിലാകി. ജിന്ന് ബാധ 

ചികില്സിക്കുന്നതിനെ പറ്റി ചോദിക്കപെട്ടപ്പോള്‍ അതിനു രുഖിയ്യ ചെയ്യുന്ന സ്പെഷലിസ്ടുകളുടെ 

അടുത്ത വിടനമെന്നായിരുന്നു സാകിര്‍ നായിക്കിന്റെ മറുപടി. കഴിഞ്ഞ കുറച്ചു കാലമായി കെ എന്‍ 

എമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന ജിന്ന് വിവാദവുമായി ബന്ധപ്പെട്ടു പ്രസ്ഥാനത്തില്‍ നിന്നും 

ചിലരെ പുറത്താക്കുകയും അവര്‍ ജിന്ന് രുഖിയ്യ ചെയ്യാന്‍ ചില ആളുകളെ "സ്പെഷളിസ്ടുകളുടെ" 

അടുത്തേക്ക് വിട്ടതായി ആരോപിക്കുകയും ചെയ്ത പ്രസ്ഥാന നേത്രുതം തന്നെ നടത്തിയ 

മുജാഹിദ് സംതാന സമ്മേളനത്തിന്റെ വേദിയിലാണ് സാകിര്‍ നായിക്കിന്റെ ഈ മറുപടി എന്നത് 

നേതൃത്തത്തെ ആശങ്കയിലാക്കി. 


http://www.youtube.com/watch?v=jz1XK14nyfU )


അതെ സമയം തന്നെയാണ് സമ്മേളനം ഉത്ഘാടനം ചെയ്യേണ്ടിയിരുന്ന ലൂയിസ് ബുല്ലോക്കിന്റെ 

ഫേസ് ബുക്ക്‌ സ്റ്റാറ്റസ് -ഉം കെ എന്‍ എം നേത്രുതത്തിനു തലവെദനയുണ്ടാക്കുന്നത്.


അദ്ദേഹം എഴുതി :

The fact that jinn can enter human bodies is proven in the Qur’aan and Sunnah, and by the 

consensus of Ahl al-Sunnah wa’l-Jamaa’ah, and by real-life events. No one disputes this 

apart from the Mu’tazilah who give priority to their own rational analysis over the evidence of 

the Qur’aan and Sunnah

ഇതോടെ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സംഘാടകര്‍ക്ക് ശുഭ 

സൂചനയല്ല നല്‍കുന്നത്.

ഇസ്ലാം അജയ്യമാണ് --നവ മടവൂരിസം തകര്നടിഞ്ഞ മുജാഹിദ് സമ്മേളനം -ഇനി ആരെ ജിന്നൂരി എന്ന് വിളിക്കും


-നവ മടവൂരിസം തകര്നടിഞ്ഞ മുജാഹിദ് സമ്മേളനം -ഇനി ആരെ ജിന്നൂരി എന്ന് വിളിക്കും 
സാകിര്‍ നായിക്കിനെയോ ,irf നെയോ ..കൊണ്ട് വന്ന സഘാടകരെയോ ...കേട്ട മുജാഹിധുകലെയോ ......
അതിലും നല്ലത് അബ്ദു റഹ്മാന്‍ സലഫിക്ക് ഭാധിച്ച ജിന്നിനെ ഊരുന്നതു ആണ് .....
ഇസ്ലാം അജയ്യമാണ് 
ഡോ. സാക്കിര്‍ നയിക്കിനോട് മുജാഹിദ്‌ സമ്മേളനത്തില്‍ 


ചോദിക്കപ്പെട്ട ചോദ്യവും അതിനു അദ്ദേഹം നല്‍കുന്ന മറുപടിയും ......

ചോദ്യം: ഇസ്ലാം മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരുന്നുണ്ട്. 

ഒരാളുടെ ശരീരത്തില്‍ 

ജിന്ന് ഉണ്ടായാല്‍ എന്ത് ചെയ്യണം എന്നാണ് ഇസ്ലാം പറയുന്നത്ഉത്തരം: നിങ്ങള്‍ ഖുറാന്‍ 

വായിക്കുകയാണെങ്കില്‍ 

അതില്‍ ജിന്നിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, അല്ഹുമ്ദുലില്ലാഹ്, ഖുറാനില്‍ പിന്നെ സിഹ്രിനെ കുറിച്ചും 

പറഞ്ഞിട്ടുണ്ട്, പക്ഷെ ആരും സിഹ്ര്‍ ചെയ്യാന്‍ പാടില്ല, അതില്‍ നിന്നും മാറി നില്‍ക്കണം, 

ആര്‍ക്കെങ്കിലും ജിന്നോ സിഹ്രോ ബാധിചെങ്കില്‍ ഹദീസില്‍ രുക്കിയയെ കുറിച്ച് പറഞ്ഞിട്ടുണ്ട്, 

കുറെ സ്വഹീഹായ ഹദീസില്‍ പ്രവാചകന്‍ രുക്കിയയെ കുറിച്ച് പറഞ്ഞിട്ടുണ്ട് അത് എങ്ങനെ 

ചെയ്യാമെന്ന്, ഖുറാനിലും. സുര്‍ഹാ ഹിജ്ര്‍ (അധ്യായം 15) ഇല്‍ പറഞ്ഞിട്ടുണ്ട് ഖുറാനില്‍ മനുഷ്യര്‍ക്ക്‌ 

രോഗശമനം ഉണ്ട്, അതുകൊണ്ട് ഖുറാന്‍ തെന്നെ റുക്കിയ ആണ്, സുരഹ് ഫാത്തിഹയും. ഇതില്‍ 

സ്പെഷളിസ്ടികുല്‍ ഉണ്ട് എങ്ങനെ റുക്കിയ ചെയ്യാം എന്നതില്‍, ഹാര്‍ട്ട്‌ സ്പെഷലിസ്റ്റ്, 

ബ്രെയിന്‍ സ്പെഷലിസ്റ്റ് അതൊക്കെ മാതിരി. ഞാന്‍ comparative religionil സ്പെഷലിസ്റ്റ് 

ആണ് പക്ഷെ രുക്കിയയില്‍ അല്ല, അതുകൊണ്ട് നിങ്ങള്‍ രുക്കിയയില്‍ സ്പെഷലിസ്റ്റ് ആയ 

ആളുടെ അടുത്ത് പോകുക. റുക്കിയ എന്ന് പറഞ്ഞാല്‍ ജിന്നോ സിഹ്രോ ബാടിച്ച ഒരാളെ 

ചികില്സിക്കുന്നതാണ്. പക്ഷെ ഹട്ടെസില്‍ നിന്നും ഖുരനില്‍ നിന്നും വ്യതിചലിച്ച ആള്കാരുടെ 


അടുത്ത് പക്ഷെ പൂകാന്‍ പാടില്ല, പലരും അങ്ങനെ പറയും അതായത് എനിക്ക് ചികില്‍സിക്കാന്‍ 

പറ്റും പക്ഷെ അവര്‍ ഖുറാനില്‍ നിന്നും സുന്നത്തില്‍ നിന്നും മാറിപോയവരായിരിക്കും, അത് കൊണ്ട് 

ഖുറാനും സുന്നത്തും അനുസരിച്ച് ചെയ്യേന്നവരുടെ അടുത്ത് പോകുക
മുജാഹിധുകളെ നമ്മള്‍ ഒന്നാണ് ...ഒരു കുതന്ത്ര കാരനും ഇനി നമ്മെ തെറ്റിക്കാന്‍ കഴിയരുത്‌ 

നവ മടവൂരിസത്തിനു എതിരെ സമ്മേളന മുഖ്യ ഉദ്ഗാടകാന്‍ ഇസ്മായില്‍ ബുല്ലോക്


നവ മടവൂരിസത്തിനു എതിരെ സമ്മേളന മുഖ്യ ഉദ്ഗാടകാന്‍ 

ഇസ്മായില്‍ ബുല്ലോക് 



..ജിന്ന് ഭാധയും അതിന്റെ 
വിശദാംശങ്ങളും നബിക്ക് മാത്രമേ അറിയൂ എന്നാ നവ മടവൂരി -വാദം -മുഹ്തസിളിയതാണ് 
എന്ന് ഇസ്മായില്‍ ബുല്ലോച്ക് ....


ഇനി സമ്മേളനത്തില്‍ വല്ല ലോക പണ്ഡിതരും നവ മടവൂരി വാദം പറയണം എന്ഖില്‍ 

സലാം സുല്ലമിയെ ഉദ്ഗാടിക്കാന്‍ വിളിച്ചോളൂ ....

നമ്മുടെ ഒരു സാധ പ്രവര്‍ത്തകനുമായി അദ്ദേഹം നടത്തിയ ചര്‍ച്ച 


Assalamu Alaikum Talking with Ismail Bullock Masha 

Allah See this 

Junaid Puthiya Purayil :assalamu alikum sir (6 hours ago · Seen 12:49am)



Ismail Bullock: walaikum as salam 6 hours ago · (Sent from Chat )


Junaid Puthiya Purayil :can u see my wall there is a one link of Dr Zakir naik pls see that 

Junaid Puthiya Purayil :U not inougrated sir 6 hours ago

Ismail Bullock: ok i saw the link any reason why u want me to watch this? 

Junaid Puthiya Purayil :What is ur opinion about that Yeah reason behind that sir

Ismail Bullock: opinon on what exactly?

Junaid Puthiya Purayil :jinn posession is there,posessed person must go to a jinn specialist 

(raaqi) for treatment and ruqya is treatment ,

Ismail Bullock :of course this is basic islam there is so many examples and hadith proving this 

 Junaid Puthiya Purayil :But our KNM not believe that  

Ismail Bullock: whoever doesnt believe in this is very wrong

Junaid Puthiya Purayil :They dismiss our scolers · 

Junaid Puthiya Purayil :Yes sir 

 Junaid Puthiya Purayil :now a days its one of the common practice 

among some muslims and non muslims that doing witchcraft ... i heard that it will lead to 

insanity.... so my questions is that whether jinnu possession, evil eye and witchcraft are true 

??? If all these are true, what are the remedies of all these??'

Ismail Bullock :there are many different surahs that can be used to treat each form 

Junaid Puthiya Purayil :Ok Jinn Enter in human body ?

Ismail Bullock :yes

Junaid Puthiya Purayil :Sir its my doubt about jinn pls clearify

Ismail Bullock :u can find many examples of jinn in sunnah etc

Junaid Puthiya Purayil :Ok sir

 Ismail Bullock :http://islamqa.info/en/ref/2340/jinn 

http://islamqa.info/en/ref/1819/jinn 

Junaid Puthiya Purayil :Thx very much sir

Ismail Bullock :The fact that jinn can enter human bodies is proven in the Qur’aan and 

Sunnah, and by the consensus of Ahl al-Sunnah wa’l-Jamaa’ah, and by real-life events. No 

one disputes this apart from the Mu’tazilah who give priority to their own rational analysis 

over the evidence of the Qur’aan and Sunnah.  

Junaid Puthiya Purayil :Yes sir JINN IS METERIAL OR IMMETERIAL? Sir Sir r u busy ??? Can 

u tell my last Question answer?? 

Ismail Bullock :im not a jinn expert hehe

Junaid Puthiya Purayil: Hehehe

Ismail Bullock: but you can find much info the website i sent you by typing jinn 

Junaid Puthiya Purayil :Ok sir jazakAllahu Khairen Assalanu alaikum

------------------------------------------------------------------------------------------------------
From Bullock's Status Update In Face Book



The fact that jinn can enter human bodies is proven in the Qur’aan and Sunnah, and by the 
consensus of Ahl al-Sunnah wa’l-Jamaa’ah, and by real-life events. No one disputes this 
apart from the Mu’tazilah who give priority to their own rational analysis over the evidence of 
he Qur’aan and Sunnah


Wednesday, December 19, 2012

ജിന്നുകളോടുള്ള സഹായതേട്ടവും കെ ജെ യു ഫത്വയും

കെ എന്‍ എമ്മില്‍ ഒരു വിഭാഗം അദൃശ്യ സൃഷ്ടികളായ ജിന്നുകളേയും മലക്കുകളേയും വിളിച്ചു പ്രാര്‍ത്ഥിക്കാനും സഹായം തേടാനും തുടങ്ങിയിരിക്കുന്നു എന്ന് ഗൂഢപ്രചാരണം നടത്തി പ്രവര്‍ത്തകരെ ചേരിതിരിക്കുകയും അതിലൂടെ (2011 ല്‍ നടന്ന) കെ എന്‍ എം ഇലക്ഷനില്‍ സംഘടനാ നേതൃത്വം കൈക്കലാക്കുകയും ചെയ്ത ഒരു വിഭാഗം ഇലക്ഷനോടനുബന്ധിച്ച് തങ്ങള്‍ നടത്തിയ ദുഷ്പ്രചാരണങ്ങള്‍ക്ക് മറ പിടിക്കാന്‍ ബോധപൂര്‍വം പടച്ചുണ്ടാക്കിയതാണ് “ജിന്നിനോട് സഹായം ചോദിക്കുന്ന വിഷയത്തില്‍ 2012 ഫെബ്രുവരിയില്‍ പുറത്തു വിട്ട കെ ജെ യു ഫത്വ. കെ ജെ യു-കെ എന്‍ എം കേന്ദ്ര നേതൃത്വങ്ങളില്‍ ഈ വിഭാഗത്തിനാണ് മൃഗീയ ഭൂരിപക്ഷമെന്നതിനാല്‍ ഏത് തീരുമാനവും ഈ രണ്ടു സംഘടനകളെ കൊണ്ടും എടുപ്പിക്കാനും ആയത് സംഘടനാ ചാനലിലൂടെ പ്രചരിപ്പിക്കാനും ഈ കോക്കസിന് സാധിക്കുന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇതിന് വേണ്ടിയായിരുന്നു ഗൂഢപ്രവ ര്‍ത്തനത്തിലൂടെ മാതൃസംഘടനയുടെ കേന്ദ്ര നേതൃത്വം പിടിച്ചെടുക്കാന്‍, കഴിഞ്ഞ കെ എന്‍ എം ഇലക്ഷനില്‍ ഇവര്‍ രാഷ്ട്രീയക്കാരെ പോലും പിന്നിലാക്കുന്ന തരം താഴ്ന്ന കളികള്‍ കളിച്ചത്. ജിന്നും പിശാചും റുക്വ്യ ശറഇയ്യയുമൊക്കെ കെ എന്‍ എം ഇലക്ഷനില്‍ വോട്ടാക്കിയ ശേഷമാണ് തന്ത്രപരമായി ചിലരെ മാത്രം ക്ഷണിച്ച് ചര്‍ച്ചകളും ദൌറകളും തട്ടിക്കൂട്ടിയത്. പിന്നീട് ദൌറാ തീരുമാനത്തെ അട്ടിമറിച്ച് കെ ജെ യുവിന്റെ പേരില്‍ ഫത്വയുണ്ടാക്കുകയും ചെയ്തു. ശിര്‍ക്കിലേക്ക് പോകുന്ന സംഘടനയെ രക്ഷിക്കുകയാണ് കഴിഞ്ഞ ഇലക്ഷനില്‍ തങ്ങള്‍ ചെയ്തതെന്ന് മുജാഹിദ് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണീ ഫത്വയുടെ ലക്ഷ്യം.
വാസ്തവത്തില്‍, ജിന്നുകളോടോ മലക്കുകളോടോ എന്തെങ്കിലും സഹായം തേടുന്നത് അനുവദനീയമാണെന്ന് വാദിക്കുന്ന ഒരാളും കെ എന്‍ എം പ്രബോധകന്‍മാരിലോ പ്രവര്‍ത്തകരിലോ ഇല്ല. മാത്രമല്ല, ജിന്നിനോടും മലക്കിനോടും പ്രാര്‍ത്ഥിക്കുന്നതും പ്രാര്‍ത്ഥനയുടെ അര്‍ത്ഥത്തിലുള്ള സഹായം തേടുന്നതും ശിര്‍ക്കും കുഫ്റുമാണെന്ന് വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമാണവര്‍. അല്ലാഹുവോട് മാത്രം ചോദിക്കേണ്ട കാര്യങ്ങള്‍ ജിന്നിനോടും മലക്കിനോടും (ഏത് സൃഷ്ടിയോടും) ചോദിച്ചാല്‍ അത് ശിര്‍ക്കാണെന്ന കാര്യത്തില്‍ സംശയിക്കുന്ന ആരും മുജാഹിദുകളിലില്ല തന്നെ. ബദ്രീങ്ങളേ രക്ഷിക്കണേ…. മുഹ്യുദ്ദീന്‍ ശൈഖേ കാക്കണേ….. മമ്പുറം തങ്ങളേ എന്റെ രോഗം മാറ്റണേ…. എന്നിങ്ങനെ മരിച്ച മഹാന്‍മാരോടു തേടുന്നതു പോലെ ജിന്നേ കാക്കണേ… മലക്കേ രക്ഷിക്കണേ.. എന്ന് പ്രാര്‍ത്ഥിച്ചാലും/സഹായം തേടിയാലും ശിര്‍ക്ക് തന്നെയാണ് എന്നതില്‍ ഒരാള്‍ക്കും തര്‍ക്കമില്ല. വസ്തുത ഇതായിരിക്കെ മുജാഹിദുകളില്‍ ചിലര്‍ ജിന്നിനോട് പ്രാര്‍ത്ഥിക്കാം/സഹായം തേടാമെന്ന് വാദിക്കുന്നവരാണെന്ന് 2011ല്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മില്‍ ചിലര്‍ തന്നെ പ്രചരിപ്പിച്ചത് ഗൂഢലക്ഷ്യത്തോടെയായിരുന്നു?
കെ ജെ യു ആദര്‍ശ വിശദീകരണമെന്ന പേരില്‍ കെ എന്‍ എം ഇലക്ഷന് മുന്നോടിയായി മുജാഹിദുകളെ തൌഹീദും ശിര്‍ക്കും പറഞ്ഞ് ചേരിതിരിക്കുന്ന വിശദീകരണ പ്രഹസനങ്ങള്‍ കേരളമൊട്ടുക്കും കെ എന്‍ എമ്മിന്റെ സംഘടനാ ചാനലുപയോഗിച്ച് അടിച്ചേല്‍പ്പിച്ചത് എന്തിനായിരുന്നു?  ഒരേ ഒരു മറുപടിയേ അതിനുള്ളൂ. അതായത്, കെ എന്‍ എമ്മിലെ ഒരു വിഭാഗത്തെ“’ജിന്ന്വിഭാഗം’ എന്ന് മുദ്രകുകുത്തി മാറ്റി നിര്‍ത്തി സംഘടന പിടിച്ചെടുക്കാന്‍ തന്നെ.
2011 ആഗസ്റിലാണല്ലോ ഇക്കഴിഞ്ഞ കെ എന്‍ എമ്മിന്റെ ഇലക്ഷന്‍ വിജ്ഞാപനം പുറത്തു വന്നത്. എന്നാല്‍ അതിന്റെ രണ്ടു മാസം മുമ്പ് (2011 ജൂണില്‍) തന്നെ കെ ജെ യു വിശദീകരണങ്ങള്‍ ജില്ലകള്‍ തോറും തുടങ്ങിക്കഴിഞ്ഞിരുന്നു. കെ എന്‍ എം ഇലക്ഷനു വേണ്ടി ആളുകളെ ചേരിതിരിക്കുന്ന തികഞ്ഞ ഇലക്ഷന്‍ പ്രചരണമായിരുന്നു കെ ജെ യു വിശദീകരണങ്ങളെന്ന് നിഷ്പക്ഷമതികള്‍ അന്ന് തന്നെ പറഞ്ഞിട്ടുണ്ട്. ചേരിപ്പോരും അനൈക്യവും നിയന്ത്രിക്കേണ്ട കേന്ദ്ര നേതൃത്വം തന്നെ ഭിന്നിപ്പ് സ്പോണ്‍സര്‍ ചെയ്ത് പൊതു ജനങ്ങളിലേക്ക് ഇട്ടുകൊടുക്കുന്ന അത്യന്തം ദുഖകരമായ കാഴ്ചയാണ് മുജാഹിദ് കേരളം കെ ജെ യു വിശദീകരണങ്ങളിലൂടെ കണ്ടത്?! ജംഇയ്യത്തുല്‍ ഉലമയുടെ പാവനമായ ബാനര്‍ തന്നെ ഈ പ്രചരണത്തിന് ഉപയോഗിച്ചതില്‍ നിന്ന് തന്നെ ഈ കോക്കസിന്റെ കുതന്ത്രത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കെ ജെ യുവിനെ പോലും ജനങ്ങള്‍ വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇതിലൂടെ ഉണ്ടായിത്തീര്‍ന്നത്. മടവൂരികള്‍ വര്‍ഷങ്ങളായി നമുക്കെതിരില്‍ ഉന്നയിച്ച് പരാജയപ്പെട്ട ശിര്‍ക്കാരോപണം തന്നെ 2011ല്‍ ഈ കോക്കസ് ഏറ്റെടുത്തത് കെ എന്‍ എം ഇലക്ഷന്‍ മുന്നില്‍ കണ്ടുള്ളകുപ്രചാരണങ്ങള്‍ക്ക് കൂടുതല്‍ മൈലേജ് ലഭിക്കാനായിരുന്നു! ആ ശിര്‍ക്കാരോപണത്തിന് പണ്ഡിതോചിതമായ ന്യായീകരണം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് 2011 നവംബര്‍-2012 ജനുവരി മാസങ്ങ ളില്‍ കെ ജെ യുവിന്റെ പേരില്‍ ദൌറ സംഘടിപ്പിച്ചതും കെ എന്‍ എം നേതൃത്വം കയ്യിലാക്കിയ ശേഷം 2012 ഫെബ്രുവരിയില്‍ ദൌറയുടെ തീരുമാനങ്ങളെ വളച്ചൊടിച്ച് കെ ജെ യു ഫത്വ പടച്ചുണ്ടാക്കിയതും.
ഒന്നുകൂടി വ്യക്തമായിപ്പറയാം. അതായത്, 2007 ഏപ്രില്‍ ലക്കം “ഇസ്വ്ലാഹ്’ മാസികയില്‍ അബ്ദുല്‍ ജബ്ബാര്‍ മൌലവി എഴുതിയ ലേഖനം കെ എന്‍ എമ്മുകാര്‍ ശിര്‍ക്കിലെത്തി എന്നതിന് മടവൂരികള്‍ തെളിവാക്കിയപ്പോള്‍ നാം ഒറ്റക്കെട്ടായി മറുപടി കൊടുത്തു. “”അതില്‍ ശിര്‍ക്കില്ല; അതിലെവിടെ ശിര്‍ക്ക് എന്ന്. പിന്നീട് ക്വുബൂരിക്കൂട്ടങ്ങള്‍ ശിര്‍ക്കാരോപണം ഏറ്റെടുത്തപ്പോഴും അന്നൊക്കെയും ഇതേ മറുപടിയാണ് നാം പറഞ്ഞിരുന്നത്. നിരവധി കാസറ്റുകള്‍ ഇതിനെല്ലാം തെളിവായി നമ്മുടെ കൂടെയുണ്ട്. 2011 ജൂണ്‍ വരേയും ഇതായിരുന്നല്ലോ അവസ്ഥ. എന്നാല്‍, 2011ല്‍ കെ എന്‍ എം ഇലക്ഷന്‍ വന്നപ്പോള്‍ നമ്മുടെ കൂട്ടത്തില്‍ ചിലര്‍ തന്നെ പറയാന്‍ തുടങ്ങി,“2007 ഏപില്‍ ലക്കം ഇസ്വ്ലാഹിലെ ആ ലേഖനത്തില്‍ ശിര്‍ക്കുണ്ട് എന്ന്.
2007 മുതല്‍ മടവൂരികള്‍ പറഞ്ഞിരുന്ന അതേ കാര്യം! അതെ, നാം നാലു വര്‍ഷത്തോളം ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിച്ച ആരോപണം നമ്മുടെ നേതാക്കള്‍ തന്നെ പറയാന്‍ തുടങ്ങി. അങ്ങിനെ സഹപ്രവര്‍ത്തകരുടെ മേല്‍ അന്യായമായി ശിര്‍ക്കാരോപിച്ച് പ്രവര്‍ത്തകരെ ചേരിതിരിച്ച് കുകുതന്ത്രങ്ങളിലൂടെ കെ എന്‍ എമ്മിന്റെ അധികാര സ്ഥാനങ്ങള്‍ പിടിച്ചെടുത്തു. അതിന് ശേഷമാണ് എലക്ഷന്‍ പ്രചാരണത്തിനു വേണ്ടി തങ്ങളുയര്‍ത്തിക്കൊണ്ടു വന്ന ശിര്‍ക്കാരോപണത്തിന് മതപരമായ പിന്‍ബലമു ണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ “ജിന്നിനോട് സഹായം ചോദിക്കല്‍’ എന്ന വിഷയത്തില്‍ പുതിയ ഫത്വയുണ്ടാക്കിയത്.
ഈ പശ്ചാത്തലം ശരിക്കും മനസ്സിലാക്കിക്കൊണ്ടായിരിക്കണം കെ ജെ യു ഫത്വയെ നാം നിരൂപണം ചെയ്യേണ്ടത്. മതപരമായ താല്‍പര്യങ്ങളേക്കാളുപരി സംഘടനാപരമായ താല്‍പര്യങ്ങളാണ് ഈ ഫത്വ ഉണ്ടാക്കിയതിന് പിന്നിലുള്ളത് എന്ന കാര്യം നാം മറക്കാതിരിക്കുക.
കെ ജെ യു ഫത്വയും തെറ്റിദ്ധരിപ്പിക്കലുകളും
ഇനി നമുക്ക് ഫത്വയുടെ ഉള്ളടക്കത്തിലേക്ക് കടക്കാം. കെ ജെ യു ലെറ്റര്‍ പാഡില്‍ പ്രസിദ്ധീകരിച്ച ഫത്വയുടെ ആദ്യ ഖണ്ഡിക ഇപ്രകാരം വായിക്കാം.
“കുറച്ച് കാലമായി സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നതുമായ ജിന്നിനോട് സഹായം ചോദിക്കല്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2012 ഫെബ്രുവരി 6-ാം തിയ്യതി ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വ്വാഹക സമിതിയുടെയും ഫത്വാ ബോര്‍ഡിന്റെയും സംയുക്ത യോഗത്തില്‍ ഐക്യകണ്ഠേന എടുത്ത തീരുമാനം”
വിശകലനം:
ഈ ഖണ്ഡികയില്‍ പല കുതന്ത്രങ്ങളുമുണ്ട്:
1- ജിന്നിനോട് സഹായം ചോദിക്കുക എന്നൊരു വിഷയം തന്നെ കെ എന്‍ എം പ്രവര്‍ ത്തകര്‍ക്കിടയില്‍ സജീവമായ ചര്‍ച്ചക്ക് വിധേയമായിട്ടില്ല. 2011ല്‍ ഇലക്ഷനോടനുബന്ധിച്ച് ഒരു കോക്കസ് വലിച്ചിട്ട ഒരു വിഷയം മാത്രമാണിത്.
2- അബ്ദുല്‍ ജബ്ബാര്‍ മൌലവി (തുറക്കല്‍) 2007 ഏപ്രില്‍ ലക്കം ഇസ്വ്ലാഹില്‍ എഴുതിയ ലേഖനമാണല്ലോ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാകാന്‍ കാരണമായി ഇവര്‍ തന്നെ പറയുന്നത്. എങ്കില്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്തിന് 2011 ഡിസംബര്‍ വരെ (നീണ്ട നാലു വര്‍ഷം) കാത്തിരുന്നു? മാത്രമല്ല, ആ ലേഖനത്തില്‍ ജിന്നിനെക്കുറിച്ച് മാത്രമാണോ ചര്‍ച്ചയുള്ളത്? മലക്കിനെക്കുറിച്ചും ചര്‍ച്ചയില്ലേ? അതെന്തേ കാണാതെ പോയി?
3- കെ ജെ യുവിന്റെ പേരിലുള്ള ദൌറയിലാണല്ലോ 2011 അവസാനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തത്. അതിന് മുമ്പുള്ള നാലു വര്‍ഷങ്ങളില്‍ (2007-2011) പലപ്പോഴും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടിട്ടും “”ദൌറ അതിനുള്ളതല്ല” എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയവര്‍ 2011 ല്‍ എന്ത് കൊണ്ട് ഇത് ചര്‍ച്ചാ വിഷയമാക്കി?
ഉത്തരം വ്യക്തം.കുപ്രചാരണങ്ങളിലൂടെ കെ എന്‍ എം ഇലക്ഷനില്‍ അധികാരം പിടിച്ചെടുക്കാനും പിന്നീട് അധികാരക്കസേര നിലനിര്‍ത്താനും ഈ വിഷയം ലൈവാക്കി നിര്‍ത്തല്‍ ആവശ്യമായി വന്നു.
കെ ജെ യു സാധാരണ ദൌറ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പല തും പാലിക്കാത്തത് കൊണ്ടായിരിക്കാം “ദൌറ എന്ന് പറയാതെ “ചര്‍ച്ച’ എന്ന് മാത്രം ഫത്വക്കാര്‍ പറഞ്ഞത്. കെ ജെ യുവിന്റെ എല്ലാ മെമ്പര്‍മാര്‍ക്കും സാധാരണ ദൌറയില്‍ പങ്കെടുക്കാം. കഴിയുന്നത്ര പങ്കെടുക്കണമെന്നാണ് നേതാക്കള്‍ പലപ്പോഴും കെ ജെ യു മെമ്പര്‍മാരോട് പറയാറുള്ളത്. എന്നാല്‍, ഇപ്പറഞ്ഞ ദൌറ പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. കൂടാതെ, കെ ജെ യുവിന്റെ ചരിത്രത്തിലാദ്യമായി ദൌറയുണ്ടെന്നറിഞ്ഞ് ചെന്ന മൂന്ന് കെ ജെ യു മെമ്പര്‍മാരെ ദൌറയില്‍ പങ്കെടുക്കാനനുവദിക്കാതെ നിര്‍ദ്ദാക്ഷിണ്യം തിരിച്ചയക്കുകയും ചെയ്തു, അതിലൊരാള്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് കെ ജെ യുവിനോട് രേഖാ മൂലം ആവശ്യപ്പെട്ട വ്യക്തിയായിട്ടു പോലും. ദൌറയിലെ തീരുമാനം വോട്ടിനിടുമ്പോള്‍ കോക്കസിനു ഭൂരിപക്ഷം കിട്ടാനായിരുന്നു ഇവരെ തിരിച്ചയച്ചതെന്ന് വ്യക്തമാണ്.
ഇത്രയും വിവാദമായ ഒരു വിഷയമായിട്ടു പോലും എല്ലാ കെ ജെ യു മെമ്പര്‍മാ ര്‍ക്കും പങ്കെടുക്കാവുന്ന വൈജ്ഞാനിക ചര്‍ച്ച ഒന്നെങ്കിലും സുതാര്യമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കെ ജെ യു തയ്യാറായിട്ടില്ല എന്നതു തന്നെ ഇവരുടെ വൈജ്ഞാനിക‘ഭീരുത്വവും ഇരട്ടത്താപ്പും വ്യക്തമാക്കുന്നുണ്ട്. ഫത്വയിലെ ആദ്യ ഖണ്ഡിക വായിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി മുജാഹിദ് പ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടതുണ്ട്.
ദൌറയുടെ വിഷയത്തിലും അട്ടിമറി
കെ ജെ യു ദൌറയുടെ കണ്‍വീനറായി നിശ്ചയിക്കപ്പെട്ട മുനീര്‍ മദനി ദൌറക്ക് വിളിച്ചപ്പോള്‍ ഫോണില്‍ പറഞ്ഞത്; “യാ ഇബാദല്ലാ അഈനൂനീ’ എന്ന ഹദീസിനെക്കുറിച്ച് 26-11-2011 ന് ഒരു ദൌറയുണ്ട്, പങ്കെടുക്കണം എന്നായിരുന്നു. അന്നത്തെ ചര്‍ച്ച ഏതാണ്ട് ആ വിഷയത്തില്‍ തന്നെ ഒതുങ്ങി നിന്നു. എന്നാല്‍ അതിന്റെ തുടര്‍ച്ചയായി നടന്ന രണ്ടാമത്തെ ദൌറയില്‍“’യാ ഇബാദല്ലാ…’’എന്നതു മാറ്റി“ജിന്നിനോടുള്ള സഹായ തേട്ടം’ എന്നാക്കി വിഷയം അട്ടി മറിച്ചു! എന്തിനായിരുന്നു ഈ അട്ടിമറി?“’യാ ഇബാദല്ലാ…..’ എന്ന ഹദീസ് ചര്‍ച്ച ചെയ്ത പൌരാണികരും ആധുനികരുമായ പണ്ഡിതന്‍മാരൊന്നും ഹദീസില്‍ വന്ന”’യാ ഇബാദല്ലാ’’(അല്ലാഹുവിന്റെ അടിമകളേ..) എന്ന വിളി പ്രാര്‍ത്ഥനയായി കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അതില്‍ ശിര്‍ക്കുണ്ടെന്നും പറഞ്ഞിട്ടില്ല. വിജനമായ മരുഭൂമിയില്‍ തന്റെ ശബ്ദം കേള്‍ക്കുന്ന പരിധിയില്‍ ഹാജറുള്ള മുസ്ലിം ജിന്നുകളേയോ മലക്കുകളേയോ ആണ് പ്രസ്തുത വിളിയില്‍ ലക്ഷ്യമാക്കുന്നത് എന്നും പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരും പ്രബോധകരും ഇപ്രകാരം തന്നെയാണ് 2012 വരേയും വിശദീകരിച്ചിരുന്നതും. ‘യാ ഇബാദല്ലാ….’ എന്ന ദുര്‍ബല ഹദീസ് ചര്‍ച്ചയായാല്‍ ഈ വസ്തുതകളെല്ലാം പുറത്ത് വരും, അതോടെ ശിര്‍ക്കാരോപണത്തിന്റെ മുനയൊടിയുകയും ചെയ്യും. അതു കൊണ്ടാണ് തന്ത്രപരമായി അടുത്ത ദൌറയില്‍ വിഷയം തന്നെ മാറ്റിയത്. ചര്‍ച്ച മാത്രമല്ല, ദൌറയുടെ തീരുമാനവും എന്തായിരിക്കണമെന്ന് നേരത്തെ തന്നെ ഈ ശിര്‍ക്കാരോപകര്‍ തീരുമാനിച്ചു വെച്ചതു കൊണ്ടാണ് ഇത്തരംകുകുതന്ത്രങ്ങള്‍ പയറ്റേണ്ടി വന്നത്.
കെ ജെ യു യോഗത്തിലെ അട്ടിമറി
വിഷയം തന്ത്രപരമായി അട്ടിമറിച്ചെങ്കിലും രണ്ടാം ദൌറയില്‍ എത്തിച്ചേര്‍ന്ന തീരുമാനം ഇതായിരുന്നു: ജിന്നുകളോട് സഹായം ചോദിക്കുന്നതില്‍ ശിര്‍ക്കാവുന്നതും (ശിര്‍ക്കിലേക്കുള്ള വസീല എന്ന നിലയില്‍) ഹറാം ആവുന്നതും ഉണ്ട്. രണ്ടാം ദൌറ കഴിഞ്ഞ ശേഷം ദൌറയിലെ തീരുമാനത്തെക്കുറിച്ച് ഹനീഫ് (കായക്കൊടി) എന്‍ വി സാലിമിന് (അല്‍കോബാര്‍) ഇ-മൈല്‍ അയച്ചതിലുള്ളതും ഇങ്ങനെ തന്നെയാണ്.
പക്ഷെ, ദൌറയിലെത്തിച്ചേര്‍ന്ന തീരുമാനത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കെ ജെ യു ഫത്വാ ബോര്‍ഡിന്റേയും നിര്‍വാഹക സമിതിയുടേയും സംയുക്ത യോഗത്തില്‍ അബ്ദുറഹ്മാന്‍ സലഫി ഈ തീരുമാനത്തേയും അട്ടിമറിച്ചു!”ജിന്നുകളോട് സഹായം ചോദിക്കുന്നതില്‍ ശിര്‍ക്കിലേക്കുള്ള മാര്‍ഗ്ഗം (വസീലതുന്‍ ഇലശ്ശിര്‍ക്ക്) ആകുന്നതും ഉണ്ട് എന്ന് ചില പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാം ശിര്‍ക്ക് തന്നെയാണ് എന്നാണ് ദൌറയില്‍ തീരുമാനമായത് എന്ന് അബ്ദുറഹ്മാന്‍ സലഫി പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തു. “അങ്ങനെയല്ലല്ലോ ഹനീഫ് കായക്കൊടിയുടെ മെയിലിലുള്ളത്. ശിര്‍ക്കാകുന്നതും ഹറാമാകുന്നതും ഉണ്ട് എന്നാണ് തീരുമാനിച്ചത് എന്നാണല്ലോ എന്‍ വി സാലിംക്കാക്ക് അയച്ച മെയിലുള്ളത്”’’
അപ്പോള്‍ സലഫിയുടെ മറുപടി””നീ അതില്‍ പങ്കെടുത്തിട്ടില്ലല്ലോ? അതു കൊണ്ട് അതില്‍ പങ്കെടുത്ത ഞാനാണ് അത് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. (നീ സംസാരിക്കേണ്ട) ഹനീഫ അവന്റെ നിഗമനം എഴുതിയതാണ്.” എന്നായിരുന്നു. പിന്നെ ആരും എതിര്‍ത്തില്ല. ദൌറയില്‍ പങ്കെടുത്ത എം എം മദനിയും അഹ്മദലി മദനിയും സത്യം അറിയാമായിരുന്നിട്ടും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി സലഫിയെ അനുകൂലിച്ച് കൊണ്ട് മിണ്ടാതിരുന്നു. അങ്ങനെ ദൌറയില്‍ എടുത്ത തീരുമാനത്തെ സലഫി വിദഗ്ദമായി അട്ടിമറിച്ചു. പിന്നീട് താന്‍ നേരത്തെ തയ്യാറാക്കിക്കൊണ്ടു വന്ന തീരുമാനം സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു. ഞാന്‍ ഒഴികെ മറ്റാരും എതിര്‍ക്കാനില്ലാത്തതിനാല്‍ അതാണ് ആ യോഗത്തിലെ തീരുമാനമായി വന്നത്.
ഇനി പ്രസ്തുത തീരുമാനത്തിലെ വാചകങ്ങള്‍ ഓരോന്നും നമുക്ക് വിശകലനം ചെയ്യാം.
1- ”ജിന്നിനോട് പ്രാര്‍ത്ഥിക്കുന്നതും രക്ഷ തേടുന്നതും സഹായം തേടുന്നതും ശിര്‍ക്കും ഹറാമുമാണെന്ന് ക്വുര്‍ആനും തിരുസുന്നത്തും വ്യക്തമാക്കിയിട്ടുണ്ട്’’
വിശകലനം: ഏത് സൃഷ്ടിയോടും-അത് ജിന്നാകട്ടെ മലക്കാവട്ടെ- പ്രാര്‍ത്ഥിക്കുന്നതും പ്രാര്‍ത്ഥനയുടെ അര്‍ത്ഥത്തിലുള്ള സഹായാര്‍ത്ഥന നടത്തുന്നതും ശിര്‍ക്കാണെന്ന കാര്യത്തില്‍ മുവഹിദുകള്‍ക്ക് തര്‍ക്കമില്ല. (അത് ഫത്വക്കാര്‍ പ്രത്യേകം പറയേണ്ടതില്ല). അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കരുതെന്നും അത് ശിര്‍ക്കാണെന്നും സൂചിപ്പിക്കുന്ന മുഴുവന്‍ ക്വുര്‍ആന്‍ വചനങ്ങളും അതാണ് പഠിപ്പിക്കുന്നത്.
ഇനി ഫത്വയിലെ അടുത്ത വാചകം നോക്കൂ
2-”മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശ്യവും അഭൌതികവുമായ ജിന്നിനോട് അവയുടെ കഴിവില്‍പ്പെട്ടതോ അല്ലാത്തതോ ആയ സഹായം ചോദിക്കുന്നതും ശിര്‍ക്കും ഹറാമുമാണ്.
വിശകലനം: ഒരു നിലക്ക് വ്യാഖ്യാനിച്ചാല്‍ ഈ വാചകത്തില്‍ അബദ്ധമില്ല. അതായത്,”മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശ്യവും അഭൌതികവുമായ ജിന്നിനോട് എന്ന് പറഞ്ഞാല്‍ ഗാഇബായ (ശബ്ദം കേള്‍ക്കുന്ന പരിധിയില്‍ ഹാജറില്ലാത്ത) ജിന്നിനോട് എന്ത് ചോദിച്ചാലും അത് ശിര്‍ക്കാണ്. കാരണം, എവിടെ നിന്ന് വിളിച്ചാലും ആ വിളി സ്ഥല-ശബ്ദ വ്യത്യാസമന്യേ കേള്‍ക്കാനും അഭൌതികമായ മാര്‍ഗ്ഗത്തില്‍(കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗത്തില്‍) സഹായിക്കാനും ആ ജിന്നിന് കഴിയുമെന്ന വിശ്വാസത്തിലാണല്ലോ വിളിക്കുന്നത്. അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യം ഇവിടെ ജിന്നിന് വക വെച്ച് കൊടുക്കുന്നുണ്ട്. അതിനാല്‍ അത് ശിര്‍ക്ക് തന്നെയാണ്.
എന്നാല്‍ അബ്ദുറഹ്മാന്‍ സലഫിയുടെ ഉദ്ദേശ്യം ഇതല്ല. മറിച്ച് ജിന്നുകളെല്ലാം അഭൌതികം (ഗാഇബ്) ആണ്. “ഹാദ്വിര്‍(ഹാജറുള്ള) ജിന്ന് എന്നൊന്നില്ല. ഇനി ഉണ്ടെങ്കിലും അത് ഗാഇബിന്റെ (ഹാജറില്ലാത്തതിന്റെ) സ്ഥാനത്താണ്. അതിനാല്‍ ജിന്നിനോട് എന്ത് ചോദിച്ചാലും-അതിന്റെ കഴിവില്‍പ്പെട്ടതായാലും അല്ലെങ്കിലും-ശിര്‍ക്ക് തന്നെ യാണ്. ഇതാണ് ഫത്വയിലെ ‘ഭാഷ്യത്തിന്റെ ചുരുക്കം.
“”അഭൌതികമായ ജിന്ന് എന്നതിന്റെ ഉദ്ദേശ്യമെന്ത്?
ജിന്നുകളും മലക്കുകളുമൊക്കെ അഭൌതികമാണ് എന്നതിന്റെ ഉദ്ദേശ്യമെന്താണ്? അത് ഫത്വക്കാര്‍ ഇതുവരേയും വ്യക്തമായി വിശദീകരിച്ചിട്ടില്ല. ജിന്നുകളും അവയുടെ അവസ്ഥകളും“ഗൈബിയാണ് എന്ന് പ്രസ്താവിക്കുന്ന സഊദിയിലെ ചില ഫത്വാ ശകലങ്ങളാണ് “അഭൌതികത്തിന് തെളിവായി പല പ്രസംഗ വേദികളിലും ഇവര്‍ വായിക്കുന്നത്. ഗൈബിയ്യ്/ഗാഇബ്’എന്ന അറബി വാക്കുകള്‍ക്ക് അഭൌതികം’എന്ന് മലയാളത്തില്‍ അര്‍ത്ഥം പറഞ്ഞത് കൊണ്ട്“അഭൌതികം എന്നതിന്റെ ഉദ്ദേശ്യം വ്യക്തമാവുന്നില്ല!
ജിന്നും മലക്കുമൊക്കെ“ഗൈബിയ്യായ സൃഷ്ടികളാണെന്ന് പറയുമ്പോള്‍ പൊതുവെ നാം ഉദ്ദേശിക്കാറുള്ളത് അവരെക്കുറിച്ചുള്ള അറിവ് ഗൈബി(മറഞ്ഞത്) ആണ് എന്നാണ്. അതായത്, അല്ലാഹുവോ റസൂല്‍(സ്വ)യോ പറഞ്ഞ് തന്നതല്ലാതെ അവരെക്കുറിച്ച് മനസ്സിലാക്കാന്‍ മനുഷ്യന് കഴിയില്ല എന്നര്‍ത്ഥം. അതായത്, മനുഷ്യന്റെ അന്വേഷണത്തിനും അറിവിനും അപ്പുറത്തുള്ള സൃഷ്ടികളാണവര്‍. അതിനാല്‍ വഹ്യിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് അവരെക്കുറിച്ചും അവയുടെ അവസ്ഥകളെക്കുറിച്ചും അറിയാന്‍ സാധിക്കുകയുള്ളൂ. ഈ അര്‍ത്ഥത്തിലാണ് അഭൌതികം എന്ന് പറഞ്ഞതെങ്കില്‍ അതില്‍ അപാകതയില്ല. അത് പോലെ മനുഷ്യന്റെ ദൃഷ്ടിയില്‍ നിന്നും മറഞ്ഞ് നില്‍ക്കുന്ന അഥവാ മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത എന്ന അര്‍ത്ഥത്തിലും“’ഗാഇബ്’ എന്ന് പറയാറുണ്ട്. ഫത്വക്കാര്‍ ഉദ്ദേശിച്ചത് ഈ അര്‍ത്ഥമാണെങ്കിലും കുഴപ്പമില്ല.
എന്നാല്‍, “കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ’ എന്ന അര്‍ത്ഥത്തിലും അഭൌതികം എന്ന വാക്ക് മുന്‍കാല മുജാഹിദ് നേതാക്കള്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്. പ്രാര്‍ത്ഥന യും“ഇബാദത്തും വിശദീകരിക്കുമ്പോഴാണ് ആ പ്രയോഗം കടന്ന് വരാറുള്ളത്. ചില ഉദാഹരണങ്ങള്‍ ഉദ്ധരിക്കാം:
കുഞ്ഞീതു മദനി എഴുതിയത് നോക്കൂ:
1-“ഇബാദത്ത് എന്നത് വിപുലാര്‍ത്ഥമുള്ള ഒരു സാങ്കേതിക പദമാണ്. അഭൌതികമായ മാര്‍ഗ്ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമാണ് ഇബാദത്തിന്റെ ഉറവിടം….”’ (ഇസ്ലാമിന്റെ ജീവന്‍. പുറം:12 കെ എന്‍ എം പ്രസിദ്ധീകരണം)
അഭൌതികമായ എന്നതിന് കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ എന്നാണ് കുഞ്ഞീതു മദനി ഇവിടെ വിശദീകരണം നല്‍കുന്നത്. പ്രാര്‍ത്ഥന എന്താണെന്ന് വിശദീകരിച്ച് കൊണ്ട് കെ എന്‍ എം ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ക്വാദിര്‍ മൌലവി എഴുതിയത് നോക്കൂ. “ദുആ എന്നാല്‍-വിളി, ക്ഷണം, പ്രാര്‍ത്ഥന തുടങ്ങിയ പല അര്‍ത്ഥങ്ങള്‍ ഇതിനുണ്ട്….. അഭൌതികമായ മാര്‍ഗ്ഗത്തില്‍ ഒരു നന്‍മ ലഭിക്കുന്നതിന് വേണ്ടിയോ ഒരു തിന്‍മ തടയുന്നതിന് വേണ്ടിയോ ഉള്ള മനസ്സിന്റെ തേട്ടമാണത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഉപകാര ലബ്ധിക്കോ ദുരിത മോചനത്തിനോ വേണ്ടി കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ നിലക്കുള്ള കഴിവുണ്ടെന്ന് താന്‍ വിശ്വസിക്കുന്നവരോട് തദടി സ്ഥാനത്തില്‍ സഹായിക്കാനായി ഒരാള്‍ നടത്തുന്ന അപേക്ഷയാണത്.”” (ദൈവ വിശ്വാസം ക്വുര്‍ആനില്‍. പുറം:30)
ഇനി, പ്രാര്‍ത്ഥനയെ വിശദീകരിച്ച് കൊണ്ട് കുഞ്ഞീതു മദനി എഴുതിയത് ഇപ്രകാരം വായിക്കാം: “അഭൌതികമായ മാര്‍ഗ്ഗത്തില്‍ ഒരു ഗുണലബ്ധിയോ ദുരിത മോചനമോ നേടാനുള്ള അര്‍ത്ഥന മാത്രമേ പ്രാര്‍ത്ഥനയാവുകയുള്ളൂ. കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സഹായിക്കാനുള്ള അര്‍ത്ഥനയൊന്നും പ്രാര്‍ത്ഥനയല്ല.” (ഇസ്ലാമിന്റെ ജീവന്‍. പുറം: 13)
അപ്പോള്‍, അഭൌതികം’എന്നതിന് കാര്യകാരണ ബന്ധങ്ങള്‍ക്കതീതം’ എന്ന ആശയം നാം പണ്ട് മുതലേ പഠിപ്പിച്ച് പോന്നിട്ടുണ്ട്. ജിന്നുകളും മലക്കുകളും അഭൌതികമാണെന്ന് പറയുമ്പോള്‍ ഈ അര്‍ത്ഥമാണ് ഫത്വക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് നാളിതു വരെ നാം പഠിപ്പിക്കാത്ത അപകടകരമായ പുത്തന്‍ വാദമാണ്! എന്തെന്നാല്‍ ജിന്നുകളും മലക്കുകളും കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി സഹായിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യും! അവയുടെ കഴിവുകള്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമാണ് എന്നൊക്കെയായിരിക്കും ഈ അര്‍ത്ഥകല്‍പനയിലൂടെ വന്ന് ചേരുക. വാസ്തവ ത്തില്‍ അഭൌതികമായ കഴിവ് അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കുപരിയായ കഴിവ് അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്നാണ് ഇത്രയും കാലം നാം പഠിപ്പിച്ച് പോന്നിട്ടുള്ളത്. അത്തരം കഴിവുകള്‍ ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ മറ്റേതെങ്കിലും സൃഷ്ടികള്‍ക്കോ ഉണ്ടെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കന്‍ വിശ്വാസമായി. ഈ ഒരപകടമുള്ളത് കൊ ണ്ടാണ്“അഭൌതികമായ ജിന്ന്’ എന്ന ഫത്വക്കാരുടെ പ്രയോഗത്തെ പലരും ശക്തിയായി എതിര്‍ക്കുന്നത്.
കുഞ്ഞീതു മദനി എഴുതുന്നു: “”എന്നാല്‍ അഭൌതികമായ മാര്‍ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താന്‍ ഉള്ള കഴിവ് ലോക രക്ഷിതാവായ അല്ലാഹുവിന് മാത്രമേ ഉള്ളൂ. അവന്റെ പടപ്പുകളില്‍ ഒരാള്‍ക്കും ആ കഴിവില്ല.” (ഇസ്ലാമിന്റെ ജീവന്‍. പുറം:12)
സംഘടനാ പിളര്‍പ്പിന് മുമ്പ് (2001ല്‍) യുവത പ്രസിദ്ധീകരിച്ച“’പ്രാര്‍ത്ഥ, തൌഹീദ്-ചോദ്യങ്ങള്‍ക്ക് മറുപടി’’ എന്ന ഗ്രന്ഥത്തില്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എഴുതിയത് നോക്കൂ.””ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (പുറം: 78) (ശബാബില്‍ വന്ന ചോദ്യോത്തരങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം). കെ പി മുഹമ്മദ് മൌലവി ജീവിച്ചിരിക്കുന്ന കാലത്താണ് ഈ ചോദ്യോത്തരം ശബാബില്‍ വന്നത് എന്നതും ശ്രദ്ധേയമാണ്.
ക്വുബൂരികള്‍, മരിച്ചു പോയ അമ്പിയാ-ഔലിയാക്കള്‍ക്കെല്ലാം കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ കഴിവുണ്ടെന്ന് അഥവാ അഭൌതികമായ കഴിവുണ്ടെന്ന് വാദിച്ചപ്പോള്‍ നാം മറുപടി കൊടുത്തതും ഈ നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ടായിരുന്നു. അഥവാ അല്ലാഹു അല്ലാത്ത ആര്‍ക്കും അഭൌതികമായ യാതൊരു കഴിവും ഇല്ല എന്നായിരുന്നു നാം നല്‍കിയ മറുപടിയുടെ ചുരുക്കം. അഭൌതികമായ കഴിവ് എന്നത് അല്ലാഹുവിന് മാത്രമുള്ള കഴിവാണെന്ന് ക്വുബൂരികള്‍ക്ക് നാം വിശദീകരിച്ച് കൊടുത്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിചിന്തനത്തില്‍ ഇക്കാര്യം വിശദീകരിച്ച് കൊണ്ട് എഴുതി: “ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത്കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൌതികമെന്നോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല. (ഇസ്ലാഹ് 2004 ജനുവരി). അന്നും ഇന്നും എന്നും മുജാഹിദുകളുടെ നിലപാട് ഇതാണ്.” (വിചിന്തനം. 2007. ഫെബ്രുവരി. 16. പേജ്. 10)
“”മലക്കുകള്‍ക്കും ജിന്നുകള്‍ക്കും അഭൌതിക കഴിവുണ്ടെന്ന് അംഗീകരിക്കുന്ന മുജാ ഹിദുകള്‍ക്ക് മഹാത്മാക്കളുടെ അഭൌതിക കഴിവ് മാത്രം അംഗീകരിക്കാന്‍ എന്താണ് പ്രയാസം എന്നായിരുന്നു ക്വുബൂരികള്‍ ഇടക്കാലത്ത് നമ്മോട് ചോദിച്ച് കൊണ്ടിരുന്നത്. അതിന് മറുപടിയായി ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ മഹാത്മാക്കള്‍ക്കോ ആര്‍ക്കും യാതൊരു അഭൌതിക കഴിവുമില്ലെന്നും അഭൌതികമായ കഴിവ് അല്ലാഹുവിന് മാത്രമാണുള്ളതെന്നും നാം ആവര്‍ത്തിച്ച് വ്യക്തമാക്കി. നമ്മുടെ ഈ നിലപാടില്‍ നിന്നുള്ള വ്യക്തമായ വ്യതിയാനമാണ്“അഭൌതികമായ ജിന്നുകള്‍’ എന്ന ഫത്വക്കാരുടെ പ്രയോഗം. മാത്രമല്ല ഒരു തരം ശിര്‍ക്കന്‍ വാദത്തിലേക്കാണ് ഈ പദപ്രയോഗം കൊണ്ടെത്തിക്കുന്നത്. അതായത്, ജിന്നുകള്‍ “അഭൌതികമാണെന്ന് പറയുമ്പോള്‍ അവയുടെ കഴിവുകളും“അഭൌതികമാണെന്ന് സമ്മതിക്കേണ്ടി വരുന്നു. അഥവാ കാര്യകാരണ ബ ന്ധങ്ങള്‍ക്കതീതമായ കഴിവ് (അല്ലാഹുവിന് മാത്രമുള്ള കഴിവ്) ജിന്നുകള്‍ക്കുണ്ടെന്ന് വരുന്നു. മുവഹ്ഹിദുകളില്‍ ശിര്‍ക്കാരോപിക്കാന്‍ തട്ടിക്കൂട്ടിയ ഈ ഫത്വ മൂലം സ്വയം തന്നെ ശിര്‍ക്കന്‍ വിശ്വാസത്തിലെത്തുന്ന അവസ്ഥയാണ് വന്നതെന്ന് ചുരുക്കം. മുന്‍വിധിയോടെ വിഷയങ്ങളെ സമീപിച്ച ഫത്വക്കാര്‍ നാമിത് വരെ പഠിപ്പിച്ച തൌഹീദില്‍ പുതിയ ആശയക്കുഴപ്പങ്ങള്‍ വലിച്ചിടുകയാണ് വാസ്തവത്തില്‍ ചെയ്തിട്ടുള്ളത്. ശിര്‍ക്കല്ലാത്ത കാര്യങ്ങള്‍ ശിര്‍ക്കാണെന്ന് സ്ഥാപിക്കാനുള്ള ഈ പുത്തന്‍ വ്യാഖ്യാനം ആദര്‍ശ ബോധമുള്ള മുജാഹിദുകള്‍ സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ല.
ചുരുക്കത്തില്‍, ജിന്നും മലക്കും അഭൌതികമാണെന്ന് 2012 നു മുമ്പ് നാം പറയുമ്പോള്‍ നാമുദ്ദേശിച്ചത് “അവരെക്കുറിച്ചുള്ള അറിവ് അഭൌതികമാണ് എന്നതായിരുന്നു. അല്ലെങ്കില്‍ അവര്‍ നമുക്ക് കാണാന്‍ കഴിയാത്ത അദൃശ്യ ജീവികളാണ് എന്നത് മാത്രമായിരുന്നു. അതിനപ്പുറമുള്ളതും നമ്മുടെ മുന്‍കാല നേതാക്കള്‍ പഠിപ്പിക്കാത്തതുമായ പുതിയ വ്യാഖ്യാനങ്ങള്‍ നാം തള്ളിക്കളയുക തന്നെ വേണം.
ശിര്‍ക്കും ഹറാമുമാണെന്നതിന്റെ താല്‍പര്യമെന്ത്?
ശിര്‍ക്കിന്റെ വിധി (ഹുക്മ്) ഹറാമാണൈന്നറിയാത്ത ആരും മുജാഹിദുകളില്‍ ഇല്ലെന്നിരിക്കെ “ശിര്‍ക്കും ഹറാമുമാണ്’ എന്ന് ഈ ഫത്വയില്‍ ഉപയോഗിച്ചതിന്റെ പിന്നില്‍ ചില ദുരുദ്ദേശങ്ങള്‍ അബ്ദുറഹ്മാന്‍ സലഫിക്കുണ്ട്. അതായത്, ജിന്നുകളോട് സഹായം ചോദിക്കുന്ന വിഷയത്തില്‍ അറബികളായ ഭൂരിഭാഗം സലഫി പണ്ഡിതന്‍മാരുടേയും പ്രമാണബദ്ധമായ നിലപാട് അതില്‍ ശിര്‍ക്കാവുന്നതും ഹറാമാവുന്നതും ഉണ്ട് എന്നതത്രെ! (ജാഇസാണെന്ന് പറയാവുന്നതും ഉണ്ട് എന്ന അഭിപ്രായമുള്ള ഒരു ചെറിയ ന്യൂനപക്ഷവുമുണ്ട്.) അതേ സമയം എല്ലാതരം സഹായ തേട്ടവും ശിര്‍ക്കാവും എന്ന് പറയുന്ന സലഫിപണ്ഡിതര്‍ ആരും തന്നെ ഇല്ല താനും. അതു കൊണ്ട്, അറബികള്‍ക്ക് ഫത്വ പരിഭാഷപ്പെടുത്തി നല്‍കേണ്ടി വരുമ്പോള്‍ അറബ് സലഫികളുടെ ഭൂരിപക്ഷ നിലപാട് തന്നെയാണ് തങ്ങളുടേതും എന്ന് വരികള്‍ക്കിടയിലൂടെ തെറ്റിദ്ധരി പ്പിക്കാനായിരിക്കണം “ശിര്‍ക്കും ഹറാമുമാണ്’ എന്ന തന്ത്രവാചകം കണ്ടെത്തിയത്! വേണമെങ്കില്‍ ………………….. അതില്‍ ശിര്‍ക്കാവുന്നതും ഹറാമാവുന്നതും ഉണ്ട്’ എന്ന് അറബിയില്‍ അല്‍പം കോട്ടിമാട്ടി എഴുതാന്‍ സൌകര്യവുമാണല്ലോ. ഇതായിരിക്കണം കോക്കസ് നേതാവിന്റെ ഉള്ളിലിരുപ്പ്.
എല്ലാതരം സഹായതേട്ടവും ശിര്‍ക്കും ഹറാമുമാണെന്ന് പറഞ്ഞ ശേഷം എഴുതിയ അടുത്ത വാചകം ശ്രദ്ധിക്കൂ.””അതു കൊണ്ട് തന്നെ നബി(സ്വ) യോ സ്വഹാബികളോ അവര്‍ക്ക് പല പ്രതിസന്ധികളുണ്ടായിട്ടും എല്ലാ കഴിവുകളും ഉപയോഗിക്കേണ്ട ഘട്ടങ്ങളുണ്ടായിരുന്നിട്ടും ജിന്നുകളോട് ഒരിക്കല്‍ പോലും സഹായം ചോദിച്ചിട്ടില്ല.” നോക്കൂ! ഇവിടെ ശിര്‍ക്കും ഹറാമുമാണ് എന്ന് പറഞ്ഞ ഉടനെ “അത് കൊണ്ട് തന്നെ എന്ന് പ്രയോഗിച്ചാല്‍ അതിന്റെ അര്‍ത്ഥം ശിര്‍ക്കും ഹറാമുമായത്’ കൊണ്ട് തന്നെ എന്നാണ്. അതായത് നബി(സ്വ)യും സ്വഹാബികളും ജിന്നുകളോട് യാതൊരു സഹായവും ചോദിക്കാതിരുന്നത് അത് ശിര്‍ക്കായത് കൊണ്ടായിരുന്നുന്നുഎന്ന് ചുരുക്കം. ഇത് തെറ്റായ ഒരു നിഗമനം മാത്രമാണ്. വാസ്തവത്തില്‍ നബി(സ്വ) യോ സ്വഹാബത്തോ അപ്രകാരം ശിര്‍ക്കായത് കൊണ്ടാണ് ഞങ്ങള്‍ ചോദിക്കാതിരിക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല നബി(സ്വ)യോ സ്വഹാബത്തോ ഒരു കാര്യം (ദീനിലെ വിശ്വാസ-കര്‍മങ്ങളുമായി ബന്ധപ്പെട്ട കാര്യം) ചെയ്യാതെ വിട്ടു കളഞ്ഞാല്‍ അത് ബിദ്അത്താണെന്നും നമുക്ക് മാതൃകയില്ലെന്നും മൊത്തത്തില്‍ പറയാവുന്നതാണ്. എന്നാല്‍ അത് ശിര്‍ക്കായത് കൊണ്ടാണ് ചെയ്യാതിരുന്നത് എന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവ് വേണം. എന്നാല്‍ യാതൊരു തെളിവും ഉദ്ധരിക്കാതെ ‘അത് കൊണ്ട് തന്നെ’ എന്ന വാചകം നല്‍കി തെറ്റിദ്ധരിപ്പിക്കുകയാണ് ഫത്വക്കാര്‍ ചെയ്തിട്ടുള്ളത്.
ഇനി അടുത്ത ഖണ്ഡിക ശ്രദ്ധിക്കുക: ””ത്വബ്റാനി, ഇബ്നുസ്സുന്നി, അബൂയഅ്ല മുതലായ പണ്ഡിതന്‍മാര്‍ ഉദ്ധരിച്ച യ്ക്ക’യാ ഇബാദല്ലാഹി അഈനൂനീ’ എന്ന ഹദീസ് ദുര്‍ബലവും അസ്വീകാര്യവുമാണ്. അതു കൊണ്ട് ദുര്‍ബലമായ ഈ ഹദീസിലെ ‘ഇബാദല്ല’ (അല്ലാഹുവിന്റെ അടിമകള്‍) എന്നത് കൊണ്ട് ഉദ്ദേ ശിക്കുന്നത് അദൃശ്യമായ മഹാന്‍മാരാണെന്നോ മലക്കുകളാണെന്നോ മറ്റാരെങ്കിലുമാണെന്നതോ പ്രസക്തമല്ല.
വിശകലനം:- അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടാന്‍ ക്വുബൂരികള്‍ ലോകമൊട്ടുക്കും തെളിവായി ഉദ്ധരിക്കാറുള്ള ഒരു ഹദീസാണ് മേല്‍ പരാമര്‍ശിച്ചത്. അതായത് വിജനമായ മരുഭൂമിയില്‍ വഴിയറിയാതെ ഒറ്റപ്പെടുകയോ വാഹനമൃഗം കുതറിപ്പോവുകയോ ചെയ്താല്‍ “അല്ലാഹുവിന്റെ അടിമകളേ’ എന്നെ സഹായിക്കണേ/എന്റെ വാഹന മൃഗത്തെ പിടിച്ചു വെക്കണേ എന്നിങ്ങനെ വിളിച്ചു പറയാന്‍ നിര്‍ദേശിക്കുന്ന ഹദീസ്.
ഈ ഹദീസ് തെളിവിന് കൊള്ളാത്തതും അസ്വീകാര്യവുമാണെന്നതിനാല്‍ ആ ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഹറാമാണ് (നിഷിദ്ധം) എന്നതില്‍ മുജാഹിദുകള്‍ ഏകാഭിപ്രായക്കാരാണ്. ആ നിലക്ക് ഹദീസില്‍ പറഞ്ഞ ഇബാദല്ലാ (അല്ലാഹുവിന്റെ അടിമകള്‍) ആരാണെന്നത് പ്രസക്തമല്ലെന്ന് വേണമെങ്കില്‍ പറയാം.
എന്നാല്‍, ഈ ഹദീസ് സ്വഹീഹാണെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത ഇമാം അഹ്മദുബ്നു ഹമ്പല്‍(റഹി)യെപ്പോലെയുള്ള മുന്‍കാല ഇമാമുകളുണ്ട്. അഹ്ലുസ്സുന്നയുടെ ഇമാമായി ചരിത്രം വാഴ്ത്തുന്ന ഇമാം അഹ്മദുബ്നു ഹമ്പല്‍(റഹി) ഹജ്ജിനുള്ള യാത്രക്കിടയില്‍ വഴി തെറ്റിയപ്പോള്‍“’യാ ഇബാദല്ലാ ദുല്ലൂനീ അലത്ത്വരീക്വ് (അല്ലാഹുവിന്റെ അടിമകളേ.. എനിക്ക് വഴി അറിയിച്ച് തരണേ…)’ എന്നിങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെ അദ്ദേഹം വഴിയില്‍ എത്തിച്ചേര്‍ന്നു എന്ന് തന്റെ മകന്‍ അബ്ദുല്ല അദ്ദേഹത്തിന്റെ “മസാഇലില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ബൈഹഖി(റഹി) (മരണം ഹിജ്റ:458) തന്റെ “അല്‍ആദാബ്’ എന്ന ഗ്രന്ഥത്തില്‍ ഈ ഹദീസുദ്ധരിക്കുകയും പണ്ഡിതന്‍മാരില്‍ പെട്ട സ്വാലിഹീങ്ങളുടെ അടുക്കല്‍ ശരിയായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ “അമല്‍(കര്‍മം) ചെയ്യപ്പെടുന്ന ഹദീസാണിതെന്ന് പറയുകയും ചെയ്തിട്ടുണ്ട്. അത് പോലെ ഇമാം ത്വബറാനി(റഹി) തന്റെ അല്‍ മുഅ്ജമുല്‍ കബീറിലും ഇമാം നവവി(റഹി) തന്റെ അല്‍ അദ്കാറിലും ഈ ഹദീസുദ്ധരിക്കുകയും ഇത് അനുഭവത്തിലൂടെ പരീക്ഷിച്ചറിഞ്ഞതാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റഹി) തന്റെ ദിക്ര്‍ ദുആകള്‍ സമാഹരിച്ച ‘അല്‍ കലിമുത്ത്വയ്യിബു’ (വിശിഷ്ട വാക്യങ്ങള്‍) എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിം(റഹി) തന്റെ ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിലും ഇമാം ശൌകാനി(റഹി) തന്റെ ‘തുഹ്ഫതുദ്ദാകിരീന്‍’ എന്ന ഗ്രന്ഥത്തിലും ഇത് പോലെ മറ്റു പലരും ഈ ഹദീസ് ദിക്ര്‍ ദുആകളുടെ കൂട്ടത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
അപ്പോള്‍, മുന്‍ഗാമികളായ മുഹദ്ദിസുകളും തൌഹീദീ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാക്കളും“അമല്‍ ചെയ്യുകയും സ്വഹീഹായിക്കണ്ട്“അമല്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്ത ഒരു ഹദീസാണിത്. അവരെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ അടിമകളേ….എന്ന വിളി കൊണ്ട് ഉദ്ദേശിച്ചത് ആരാണെന്നത് വളരെ പ്രസക്തമാണല്ലോ?  ആ വിളി കൊണ്ട് ഉദ്ദേശിക്കുന്നത് മരിച്ച മഹാന്‍മാരാണെന്നും“രിജാലുല്‍ ഗൈബ് ആണെന്നുമൊക്കെ ഇസ്തിഗാസാവാദികളായ സൂഫികളും ക്വുബൂരികളും ശിയാക്കളും വ്യാഖ്യാനിക്കുമ്പോള്‍ വിശേഷിച്ചും. അതിനാല്‍ ‘ഇബാദല്ലാ’ കൊണ്ടുള്ള ഉദ്ദേശ്യം ആരാണെന്നത് പ്രസക്തമല്ല എന്ന ഫത്വക്കാരുടെ വാദം ദുരുദ്ദേശപരവും ക്വുബൂരികളെ സഹായിക്കലുമാണ് ‘ഇബാദല്ലാ’ കൊണ്ടുദ്ദേശ്യം ആരുമാകട്ടെ എന്ന നിലപാട് ക്വുബൂരികള്‍ക്ക് ഏണി വെച്ച് കൊടുക്കലാണ്. അതുപോലെ തന്നെ, ആ വിളിയില്‍ പ്രാര്‍ത്ഥന (ദുആ) ഇല്ലെന്നും അവിടെ ഹാജറുള്ളവരോട് കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന സഹായാര്‍ത്ഥന മാത്രമാണതെന്നും ക്വുബൂരികളെ ഖണ്ഡിച്ച് കൊണ്ട് പൂര്‍വ്വികരും ആധുനികരുമായ സലഫി പണ്ഡിതന്‍മാരൊക്കെയും രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസിന്റെ വിവിധ രിവായ ത്തുകളില്‍ ആ അടിമകള്‍ (ഇബാദല്ലു) ആരാണെന്ന് സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളുമുണ്ട്. (തുടരും)
ഇസ്ലാഹ് മാസിക December 2012