Saturday, June 29, 2013

മുസ്ലിം ഭിന്നത -കാരണവും പരിഹാരവും

     ഇന്നലെ 2 8. 6 .1 3 കോഴിക്കോട് ഹോട്ടൽ സ്പാനിൽ നടന്ന ബഹു പണ്ഡിതൻ :അബ്ദുൽ ജബ്ബാർ മദീനിയുടെ
മുസ്ലിം ഭിന്നത -കാരണവും പരിഹാരവും -എന്ന പഠനാർഹമായ പ്രഭാഷണം .........

എല്ലാവരും കേൾക്കുക മറ്റുളവർക്ക് എത്തിച്ചു കൊടുക്കുക ..................http://www.youtube.com/watch?v=BJNKA7hvC7s

“ലയനം” ലക്ഷ്യമാക്കി മുജാഹിദു ഐക്യശ്രമം? അബു റൂന തിരൂര്‍

ഏതൊരു വിഭാഗവും മനുഷ്യരും ഐക്യത്തിലും സൌഹൃദത്തിലും മുന്നോട്ടു പോകാന്‍ കഴിയുക എന്നതാണ് സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്ക്കു-വാന്‍ ഏറ്റവും ആവശ്യമായ ഘടകം . അത് തിരച്ചറിഞ്ഞു പ്രവര്ത്തിുച്ചത് കൊണ്ട് തന്നെയാണ് ഇന്ത്യക്ക് മാത്രമല്ല പുറം ലോകത്തിനും മദൃകയാകാവുന്ന പരസ്പ്പര സ്നേഹവും സൌഹാര്ധവും കേരളമെന്ന കൊച്ചു സംസ്ഥാനത്ത് നില നിന്ന് പോരുന്നതും. മനുഷ്യരും മനുഷ്യരും തമ്മില്‍ നിലനില്ക്കു്ന്ന ഈ സൌഹൃദവും സ്നേഹവുമോന്നും അവരവര്‍ ഉള്കൊ ള്ളുന്ന മത നിലപാടുകളെ തിരുത്താതെ എങ്ങനെ മുന്നോട്ടു കൊണ്ട് പോകാം എന്നതിനും കേരളം മാദൃക കാണിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിന്റെ എല്ലാം മറുവശം, വ്യത്യസ്ത മതങ്ങള്‍ തമ്മില്‍ സൌഹൃദം നിലനില്ക്കുാമ്പോഴും മതങ്ങള്ക്കു്ള്ളില്‍ വ്യത്യസ്ത നിലപാടുള്ളവര്‍ തമ്മില്‍ ആശയ സംഘട്ടനം തുടര്ന്ന് വരുന്നു എന്നതാണ്. അതില്‍ തന്നെ മുസ്ലിങ്ങല്ക്കിിടയിലാവണം പ്രകടമായ രീതിയില്‍ ഇത്തരം ആശയ പോരാട്ടങ്ങള്‍ കണ്ടുവരുന്നത്‌ .ചിലപ്പോഴൊക്കെ അത് പരിതിക്ക് പുറത്തു കടക്കാറുണ്ടെങ്കിലും, സ്റ്റെജുകളിലും പേജുകളിലും നടക്കുന്ന ആ സംഘട്ടനങ്ങള്‍ തങ്ങളുടെ നിത്യ ജീവിതത്തില്‍ പ്രതിസന്ധി തീര്ക്കാ ത്ത ഒരു തരം 'ബാലന്സി്ങ്ങ്' എല്ലാവരും കാത്തു സൂക്ഷിക്കാറുണ്ട് . ചില ഒറ്റപ്പെട്ട വിഭാഗങ്ങളുടെ തീവ്ര നിലപാടുകള്‍ മാറ്റി നിര്ത്തി യാല്‍ മാനുഷിക വിഷയങ്ങളിലെല്ലാം മുസ്ലിങ്ങള്‍ തമ്മതമമിലും ഇതര മത വിഭാഗങ്ങള്‍ തമ്മിലും സൌഹൃദവും ഐക്യവും നിലനിര്ത്തി് പോന്ന ചരിത്രമാണ് നമുക്കുള്ളത്.

ഇതാണ് യാധാര്ത്ഥ്യം എന്നിരിക്കെ,യോജിക്കാവുന്ന മേഖലകളില്‍ കൂടുതൽ അടുപ്പവും ഐക്യവും മുസ്ലിം സംഘടനകൾക്കിടയിൽ രൂപപ്പെടുത്തുവാൻ ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ അത് എതിർക്കപ്പെടാവതല്ല. മുൻപ് മുസ്ലിം ലീഗിന്റെ നേത്രത്വത്തിൽ ഇത്തരം ഒരു ലക്ഷ്യത്തോടെ മാസ്സപ്പിറവി വിഷയവുമായി ബന്ധപ്പെട്ടു രൂപപ്പെട്ട ഐക്യ ശ്രമത്തെ ഇവിടെ അനുസ്മരിക്കട്ടെ. എന്നാൽ നിലവിൽ മുജാഹിദു ഐക്യവുമായി ബന്ധപ്പെട്ടു പലരും നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളും പ്രസ്താവനകളും ചില “ഗൂഡനീക്കങ്ങളുടെ” ഫലമാണോ എന്ന് സംശയിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങിനെ പറയുമ്പോൾ കാര്യങ്ങളെ വസ്തുതാപരമായി ഉള്കൊലണ്ടിട്ടില്ലാത്തവരെല്ലാം നെറ്റിചുളിക്കും എന്നറിയാഞ്ഞിട്ടല്ല, പകഷെ നിലപാടുകൾ അവതരിപ്പിക്കേണ്ടതുള്ളത് കൊണ്ട് എഴുതുകയെ നിർവാഹമുള്ളൂ.

മുജാഹിദുകള്ക്കിലടയിലെ മാനുഷികമായ അകല്ച്ചകളിൽ ഒരു ഐക്യതിനുവേണ്ടിയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരൊക്കെ ശ്രമിക്കുന്നതെങ്കിൽ അതിനെ മുഴുവൻ മുജാഹിദുകളും മനസ്സാ വാചാ കര്മ്മണ പിന്തുണക്കുമായിരുന്നു. എന്നാൽ ഇവിടെ ഐക്യമെന്ന ലേബലൊട്ടിച്ചു "ലയനമെന്ന" നിഷ്ക്രിയത്വമാണ് (വാചകം ബോധപൂര്വ്വമാണ് ഉപയോഗിച്ചത്) ഇവരൊക്കെ ലക്ഷ്യമാക്കുന്നത് എന്നാണു മനസ്സിലാകുന്നത്‌.അതല്ല മുസ്ലിം സംഘടനകൾക്കിടയിൽ ഐക്യമാണ് ലക്ഷ്യമെങ്കിൽ ഈ തലയെടുപ്പുള്ള നേതാക്കളൊക്കെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ സമസ്തകളെ തമ്മിൽ ഒരു ഐക്യതിലെതിക്കാൻ എന്താണ് ഇവര്ക്കൊന്നും കഴിയാതെ പോകുന്നത്? ഐക്യതിലെത്തിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെ അകല്ച്ച കൂടി ഈ നേതാക്കന്മാരെ തന്നെ കൂടെയുള്ളവര്‍ തള്ളിപറയാൻ തുടങ്ങിയെന്നാണ് പുതിയ വാര്ത്ത. ഐക്യത്തിനപ്പുറ൦ ലയനം സാധ്യമാവുമെങ്കിൽ കേരളത്തിലെ സമസ്തക്കാർ തമ്മിലല്ലേ ഇതിനെക്കാൾ വേഗത്തിൽ ലയനം സാധ്യമാവുക, കാരണം ആദര്ശല രംഗത്ത്‌ എന്ത് അഭിപ്രായ വ്യത്യാസമാണ് സമസതകൾ തമ്മിലുള്ളത്? സ്ഥാനങ്ങൾ പങ്കു വെക്കുന്നതിലെ, വലിപ്പ ചെറുപ്പത്തിന്റെ പ്രശനമല്ലാതെ എന്താണ് സമസതകൾ തമ്മിലുള്ള പ്രശനം? അതിനൊരു പരിഹാരം കാണാനാവാത്തവർ താരതമ്യേന വലിയ വോട്ടു ബാങ്കല്ലാത്ത മുജാഹിടുകളുടെ ലയനത്തിന് പരിശ്രമിക്കുന്നതിന്റെ ലക്ഷ്യ൦ മറ്റെന്താണ്‌ ?

പരസ്പ്പരം സ്ഥാനമാനങ്ങൾ പങ്കുവെച്ചാൽ തീരാവുന്നതാണ് മുജാഹിദുകള്ക്കിാടയിലെ അനൈക്യമെങ്കിൽ. ഓരോ മുജാഹിദും ഉറക്കെ പ്രക്യാപിക്കും സംസ്ഥാനതലം മുതൽ ശാഖാതലം വരെയുള്ള സ്ഥാനങ്ങളിൽ മുഴുവൻ, ഏതു ആളുകള്ക്കാണോ അവസരം വേണ്ടത് അവരെ ആ സ്ഥാനങ്ങളിൽ അവരോധിക്കാൻ ഞങ്ങൾ തെയ്യറാണ്? പകരം കഴിഞ്ഞ ഒരു നൂറ്റാണ്ടായി കേരളത്തിന്റെ മുക്ക് മൂലകളിൽ ഓടിനടന്നു പീഡനങ്ങൾ ഏറ്റുവാങ്ങി ബഹിഷ്ക്കരണങ്ങൾ ഏറ്റുവാങ്ങി മഹാരഥന്മാരായ മുൻഗാമികൾ പടുതുയര്തിയ ആദര്ശം, അവർ പഠിപ്പിച്ചത് പോലെ സലഫുകളുടെ മാർഗ്ഗത്തിൽ പ്രചരിപ്പിക്കാൻ നിങ്ങള്‍ തെയ്യാറാവുമോ. അതിനു കഴിയണമെങ്കിൽ ഒരുപറ്റാണ്ട് മുൻപ് പ്രസ്ഥാനത്തിലെ അഭിപ്രായ വ്യത്യാസങ്ങല്ക്ക് കാരണമായ വിഷയങ്ങളെ തല നാരിഴ കീറിപരിശോധിച്ച കേരളത്തിലെ തുല്യതയില്ലാത്ത പണ്ഡിത സഭയായ (പഴയ) കെ ജെ യു വിന്റെ മുന്നില് ഈ നേതാക്കളോക്കെ ഇരിക്കട്ടെ..... അഭിപ്രായ വ്യത്യാസങ്ങൾ ഓരോന്നും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ചര്ച്ച ചെയ്തു സലഫി മന്ഹജനുസരിച്ചു തീരുമാനങ്ങൾ എടുക്കട്ടെ .അത് സ്വീകരിക്കാൻ ആ നിമിഷം മുതൽ ഓരോ മുജാഹിദും മുന്നിലുണ്ടാവും. അതല്ല സിഹിര് ഫലിക്കും എന്ന് പറയുന്ന പ്രസിഡന്റും ,ഫലിക്കുമെന്ന് വിശ്വസിച്ചാൽ തന്നെ ശിര്ക്കായി എന്ന് പറയുന്ന സെക്രട്ടറിയും, അങ്ങിനെ എണ്ണിയാൽ തീരാത്ത ആദര്ശ വൈചാത്യങ്ങൾ സൂക്ഷിക്കുന്നവർ നേതാക്കന്മാരായി ഇരുന്നു ഒരു മത സംഘടനക്കു എങ്ങിനെ നേത്രത്വം കൊടുക്കുമെന്നാണ് ഇവരൊക്കെ കണക്കു കൂട്ടുന്നതു.രാഷ്ട്രീയ പാര്ട്ടികളിലെ “സാമ്പാര്” സംസ്ക്കാരമാണ് മത സംഘടനകളും ഉള്കൊള്ളണ്ടത് എന്ന് രാഷ്ട്രീയക്കാർക്ക് ചിന്തിക്കാം ,പക്ഷെ ഖുറാനും സുന്നത്തും ജീവിതത്തിൽ ഉള്കൊണ്ട ഒരു യഥാര്ത പണ്ഡിതന് അങ്ങിനെ നേതാവായിരിക്കാനവില്ല. അത് കൊണ്ട് തന്നെ മുജാഹിദുകള്ക്കിടയിലെ “ആദര്ശ ഭിന്നതയിൽ” രാഷ്ട്രീയ നേതാക്കൾ ഇടപെടുന്നത് തന്നെ ഏറ്റവും വലിയ അബദ്ധമാണ്. മുജാഹിടുകള്ക്കി്ടയിലെയോ മറ്റു മുസ്ലിം സംഘടനയിലെയോ പൊതു വിഷയങ്ങളിൽ ഇടപെട്ടു രനജിപ്പും സ്നേഹവും നിലനിര്തുവനാണ് ഇവരൊക്കെ ശ്രമിക്കേണ്ടത്.
അതല്ല മുജാഹിടുകൾക്കിടയിൽ കഴിഞ്ഞ ഒരു പതിട്ടാണ്ടിനിടക്ക് ചര്ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ കേവല സംഘടനാപരമാണങ്കിൽ കേരളീയ സമൂഹത്തില്‍ മുജാഹിദു നേതാക്കന്മാർ നടത്തിയ ഹീനമായ നെറികെടിന്നു പൊതു സമൂഹത്തോടും മുജാഹിദുകളോടും മാപ്പ് പറയാനുള്ള ഭാദ്യത ഈ മുജാഹിദ് നേതാക്കള്ക്കു ണ്ട് . ഈ പത്തു കൊല്ലത്തിനിടക്ക് ചേരിതിരിഞ്ഞു പോരടിച്ചു മരിച്ചു പോയവരുടെ പാപഭാരം ഏറ്റെടുക്കാൻ മാത്രം ഇവരൊക്കെ നന്മ ചെയ്തു വെച്ചിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതല്ല ഇരു വിഭാഗം പണ്ഡിതരും ഒന്നിച്ചിരുന്നു ജിന്നും സിഹിറും മുതൽ താടിയും വസ്ത്രവും അത്തഹിയാതിലെ വിരലനക്കവും വരെയുള്ള വിഷയങ്ങളിൽ ഒരു നിലപാട് എടുത്തിട്ടുണ്ടെങ്കിൽ അത് ആദ്യം പ്രക്യാപിക്കേണ്ടത് മുജാഹിദുകളോടാണ്, പിന്നെ രാഷ്ട്രീയക്കാര്ക്ക് ഇങ്ങനെ ഐക്യതിനുവേണ്ടി മുജാഹിദുകളുടെ പിന്നാലെ നടക്കേണ്ടി വരില്ല .

യഥാർത്ഥത്തിൽ ഇതൊരു നാടകത്തിന്റെഇ അവസാനരംഗമാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് മഹാ ഭൂരിപക്ഷം മുജാഹിദുകളും പണ്ഡിതരും ഈ ദൌത്യത്തിൽ നിന്ന് വിട്ടു നില്ക്കുന്നത്. ആരുടെയോ മയ്യതു കൊണ്ട് പോകുന്നത് കണ്ടോ, ഇനിയും കൊണ്ട് പോകാനുള്ള മയ്യത്തുകളുടെ ധീനവിലാപം സ്വപനം കണ്ടു ഞെട്ടിയുണര്ന്നോണ, പത്രത്തില്‍ ഒരു ഐക്യ ആഹ്വാനം നല്കിയതാണ് ബഹു നേതാവ് ഹുസൈന്‍ മടവൂര് എന്ന്, അദ്ധേഹത്തിന്റെ രാഷ്ട്രീയ(മത) നിലപാടറിയുന്ന ആരും പറയില്ല. ഇതിനു മുബും ഇത്തരം ആഹ്വാനങ്ങൾ പലവട്ടമുയര്ന്നത് ആരുടെ മയ്യത് കണ്ടാണെന്ന് പറയാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട് ,അതല്ല കേരളത്തിലെ ഒരു മഹാ പ്രസ്ഥാനത്തെ വേട്ടയാടിയതിന്റെ കുറ്റബോധം മനസ്സിലുണ്ടെങ്കിൽ തന്റെ തെറ്റുകൾ ഏറ്റു പറഞ്ഞു ഈ പ്രബോധന സംഘത്തിനൊപ്പം അണിചേരുകയാണ് അദ്ദേഹം ചെയ്യേണ്ടത്.

ഇപ്പോൾ ഉയര്ന്നു വന്ന ഐക്യാഹ്വാനവും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും ഒരു നാടകത്തിന്റെ അവസാന രംഗമെന്നു പറയാൻ ചിലകാരണങ്ങൾ ഉണ്ട്.യഥാർത്ഥത്തിൽ പ്രസ്ഥാനത്തിൽ ഉണ്ടായ പിളര്പ്പ് ആശയപരമായിരുന്നു എന്ന് നാഴികക്ക് നാല്പ്പതുവട്ടം ആണയിട്ടു അണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഇന്ന് ഐക്യത്തിന് വേണ്ടി സംസാരിക്കുന്ന ഇരു വിഭാഗം നേതാക്കളും.സ്വാഭാവികമായും ഇരു വിഭാഗത്തിന്റെയും ആശയാന്തരങ്ങളെ പരസ്പ്പരം ചര്ച്ച ചെയ്തു തെറ്റുകൾ തിരുത്തി ഒന്നിച്ചു പോകാൻ ശ്രമിക്കുന്നതിനെ എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കും എന്നതില്‍ ആര്ക്കും സംശയമില്ല.എന്നാൽ യഥാർത്ഥത്തിൽ സംഘടയിൽ സംഭവിച്ചത് അതല്ല എന്ന് കാര്യങ്ങള്‍ പഠിക്കുന്നവര്ക്ക് മനസ്സിലാവും. ഏതാനും വര്ഷങ്ങളായി ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് ഭിന്നിച്ചു പോയവരുടെ നിലപാടുകളോട് താല്പര്യമുള്ള ഏതാനും നേതാകളുടെ ഗൂഡശ്രമങ്ങളുടെ ഭാഗമായി സംഘടനയിലേക്ക് മറുവിഭാഗത്തിന്റെ ചില ആളുകള് കടന്നുവന്നു. തുടര്ന്ന് അവരുടെ നിലപാടുകളിലേക്ക്‌ പണ്ഡിതരുടെയും പ്രവര്തകരുടെയും മനസ്സ് പാകപ്പെടുതിയെടുക്കുകയായിരുന്നു അവരുടെ ദൌത്യം. അതിൽ അവർ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. അങ്ങിനെ മടവൂര് വിഭാഗത്തോട് താല്പര്യമുള്ള ഒരു വിഭാഗം നേതാക്കൾ സംഘടനയുടെ തലപ്പതുണ്ടായി. അവരുടെ നേത്രത്വത്തിൽ “കടൽ പുഴയിലേക്ക് ഒഴുക്കാനുള്ള” ശ്രമങ്ങള്‍ പല തവണ നടന്നു. എന്നാൽ ആശയ സമരം തീര്ത്തട പ്രതിസന്ധിയിൽ നിന്ന് വളര്ന്നു വന്ന യുവ നേത്രത്വവും, ഈമാനുള്ള പണ്ഡിത നേതാക്കന്മാരും ആദര്ശം ബലികഴിച്ച ആ ഐക്യ ശ്രമങ്ങള്ക്ക്ര എതിര് നിന്നു. അവിടെയാണ് ഒരു മൂന്നാം കക്ഷി സംഘടനയിൽ ഉയര്ന്നു വരുന്നത്, രാഷ്ട്രീയ,സ്ഥാനമാന, കച്ചവട താല്പര്യമുള്ള ഈ വിഭാഗത്തിനും തങ്ങളുടെ നിലപാടുകള്ക്ക് ഗുണകരമായ പുതിയ കൂട്ട്കെട്ടിനോട് താല്പര്യമായിരുന്നു.അങ്ങിനെ ഐക്യത്തിന് വേണ്ടിയുള്ള ‘ഐക്യസംഘവും’ ‘ആദര്ശ ഐക്യതിനുവേണ്ടിയുള്ള’ ആദര്ശനസംഘവും തമ്മിലുള്ള ബലാബലത്തിൽ കാര്യങ്ങൾ എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ ഈ “ഐക്യസംഘം” രണ്ടു തരത്തില്‍ എതിര് വിഭാഗത്തെ നേരിട്ടു. ഒന്ന് ആദര്ശ രംഗത്ത്‌ മുജാഹിദുകളിലെ ഒരു വിഭാഗം പിഴച്ചു പോയി എന്ന് സംഘടനാ ചാനൽ ഉപയോഗിച്ച് ഏകപക്ഷീയമായി പൊതുജനങ്ങള്ക്കിചടയിലും മത സാമൂഹിക നേതാക്കള്ക്കുീമിടയില്‍ പ്രചാരണം നടത്തി, അതെ സമയം സംഘടനാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ താല്പ്പര്യം സംരക്ഷിക്കാൻ കഴിയുന്നവരെ നേത്രത്വ സ്ഥാനങ്ങളിലേക്ക് കൊണ്ട് വന്നു. അങ്ങിനെ അനുകൂലമായ ഒരു സാഹചര്യം സ്ര്ഷ്ടിചെടുത്തതിന്റെ തുടര്ച്ച യാണ് “മക്കത്തു നിന്ന് ഒരു ഐക്യാഹ്വാനവും മുക്കത്ത് നിന്ന് ചില ഐക്യ ശ്രമങ്ങളും”. അതിനെ തുടർന്ന് ചില സ്വാഗതം ചെയ്യലുകളും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളും യദ്ര്ക്ഷികമെന്നു വരുത്തി തീര്ക്കുവാൻ ചില പത്രങ്ങളും മറ്റുള്ളവരും ശ്രമിക്കുന്ന പക്ഷാത്തലതിലാണ് ഈ ഐക്യ ശ്രമത്തെ “ഒരു നാടകത്തിന്റെ അവസാന രംഗം” എന്ന് വിശേഷിപ്പിച്ചത്‌.

യഥാര്‍ത്തിൽ മുജാഹിടുകൾക്കിടയിൽ ഇപ്പോൾ നടക്കുന്ന ശ്രമങ്ങളെ ഐക്യ ശ്രമം എന്ന് പറയാൻ ആവില്ല. മറിച്ചു ഒരു വിഭാഗം പതിറ്റാണ്ടായി വാദിച്ചു വന്ന നിലപാടിലേക്ക് അതെ നിലപാട് മനസ്സില് സൂക്ഷിക്കുന്നവർ “ലയിക്കുയാണ്” ചെയ്യുന്നത്. പ്രമാണത്തിൽ കെട്ടിപടുത്ത ഒരു പ്രസ്ഥാനത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത നിലപാടാണതു. അത് കൊണ്ട് തന്നെ ഒരു വിഭാഗത്തിനെതിരെ വളര്തിയെടുത്ത വിധ്വേശത്തിന്റെ മറവിൽ ചില നേതാക്കന്മാർ, സ്ഥാനമാനങ്ങളും സ്ഥാപനങ്ങളും പങ്കു വെച്ച് നടത്തുന്ന ഈ “പൊറാട്ട് നാടകം” ഉള്കൊങള്ളാൻ ഇപ്പോൾ കൂടെയുള്ള എത്ര അണികളും നേതാക്കളും ഉണ്ടാവുമെന്നറിയാനാണ്‌ മുജാഹിദു കേരളം കാത്തിരിക്കുന്നത്.കാരണം മുജാഹിദു പ്രസ്ഥാനത്തിന്റെ ചരിത്രം സംഘടനയും സ്ഥാപനങ്ങള്മല്ല, മറിച്ചു പ്രമാണങ്ങളിൽ നിന്ന് കെട്ടിപടുത്ത മഹത്തായ ഒരു ആദർശതിന്റെതാണ്. ആ ആദര്ശം കയ്യിലുണ്ടങ്കിലെ അതിന്റെ പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്ക്കും നിലനില്പ്പുുള്ളൂ. അല്ലായിരുന്നുവെങ്കിൽ പത്തുകൊല്ലം തെരുവിലും സ്ഥാപനങ്ങളിലും ഈ പ്രസ്ഥാനത്തെ “ക്രൂരമായി” നേരിട്ടവര്ക്ക് ഇന്ന് ഐക്യത്തിന്റെ താരാട്ടുപാട്ടുപാടി മുജാഹിടുകളുടെ ഉമ്മറപടിയില്‍ കാത്തു കിടക്കേണ്ടി വരില്ലായിരുന്നു. ഇതൊരു ആദര്ശ സംഘമാണ്, ഭൌതിക സമ്പത്തിന്റെ സൌകര്യങ്ങളെ പുറം കാലുകൊണ്ട്‌ തട്ടി മാറ്റി ആദര്ഷത്തോടൊപ്പം നിന്ന “ദരിദ്രരായ” പണ്ഡിത,പ്രവര്ത്തകരുടെ സംഘം. സൌകര്യങ്ങളും സ്ഥാപനങ്ങളുമൊക്കെ നല്കിയവൻ അല്ലാഹുവാണ്, അവന്റെ മാർഗത്തിൽ ആദർശത്തിൽ ഒന്നിച്ചു നില്ക്കുന്ന മുജാഹിദുകള്ക്ക്് അവരുടെ അവകാശങ്ങള തിരിച്ചു നല്കാൻ മതിയായവനാണ് അല്ലാഹു. എന്നാൽ കേവല താല്പര്യങ്ങൾക്ക് വേണ്ടി നിലപാടുകളെ ബലികഴിക്കുന്നവരും, മുജാഹിദു മനുസ്സുകളിൽ ഭിന്നിപ്പിന്റെ വിത്ത് പാകി വ്യക്തി ജീവിതത്തിലും കുടംബ, സാമൂഹിക ജീവിതത്തിലും ദുരന്തങ്ങള്‍ വിതക്കുന്നവർക്ക് കാലത്തോട് കണക്കു പറയാതെ ഒരടി മുന്നോട്ടു പോകാനാവില്ല ... കാലം കാത്തുവെച്ച ഏതു പ്രതിസന്ധികളെയും സന്തോഷമേറ്റുവാങ്ങി, ആദര്ശംജ നെഞ്ചെറ്റി മുന്നോട്ടു പോകാനുള്ള കരുത്ത് ഈ പ്രസ്ഥാനം ഇനിയും കാണിക്കും, ആരൊക്കെ വഴി പിരിഞ്ഞാലും............

Thursday, June 27, 2013

സുബൈർ മങ്കടയുടെ വാദങ്ങൾക്ക് അക്കമിട്ടു മരുപടി

സുബൈർ മങ്കടയുടെ വാദങ്ങൾക്ക് അക്കമിട്ടു മരുപടി.......വിവാദ ആനുകാലിക വിഷയങ്ങൾ ചര്ച്ച ചെയുന്നു .........................ബഹു പണ്ഡിതൻ :അബ്‌ദുൽ ജാബര് മദീനി.................ഓരോ ഹിസ്‌ബു സുബൈർ ത്വരീഖത്തുകാരും വിജ്ഞാനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ സഹോദരങ്ങളും കേട്ടിരികേണ്ട പഠനർഹാമായ ക്ലാസ്സ്‌




http://www.youtube.com/watch?v=YeiyYxmhTgA

അല്ലാഹുവിനെ കുറിച്ച് അറിഞ്ഞിരിക്കാന് ഖുറാന്‌ കല്പിച്ച കാര്യങ്ങള്

There are some Ayaat  which come in the Qur’aan with the command to know some attributes of Allah and to
learn the noble knowledge of Tawheed  and to have a concern with this great principle.



·        Allaah said: (2 : 209) :  << فَاعْلَمُوا أَنَّ اللَّهَ عَزِيزٌ حَكِيمٌ  >> 
നിങ്ങള്മനസ്സിലാക്കണം; അല്ലാഹു പ്രതാപിയും യുക്തിമാനുമാണെന്ന്‌.
“then know that Allaah is All-Mighty, All-Wise”

·        Allaah said: << وَاعْلَمُوا أَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ>>       
അല്ലാഹുവെ നിങ്ങള്സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.(231)
“and know that Allaah is All-Aware of everything.” [al-Baqarah: 231]

·        Allaah said: << وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ>>
നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്പ്രവര്ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന്മനസ്സിലാക്കുകയും ചെയ്യുക.(233)
<< know that Allaah is All-Seer of what you do.>> [al-Baqarah: 233]
·        Allaah said: << وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ>
അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്മനസ്സിലാക്കുക.(235)
<<And know that Allaah is Oft-Forgiving, Most Forbearing.>> [al-Baqarah: 235]

·        Allaah said: << وَاعْلَمُوا أَنَّ اللَّهَ سَمِيعٌ عَلِيمٌ>>
അല്ലാഹു (എല്ലാം) കേള്ക്കുന്നവനും അറിയുന്നവനുമാണെന്ന്മനസ്സിലാക്കുകയും ചെയ്യുക.(244)
<< and know that Allaah is All-Hearer, All-Knower.>> [al-Baqarah: 244]
 
·        Allaah said: << وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ >>
അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്ഹനുമാണെന്ന്നിങ്ങള്അറിഞ്ഞു കൊള്ളുക.(267)
<< And know that Allaah is Rich (Free of all wants), and Worthy of all praise.>> [al-Baqarah: 267]
 
·        Allaah said: << اعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ وَأَنَّ اللَّهَ غَفُورٌ رَحِيمٌ >>
അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള്മനസ്സിലാക്കുക.(98)
<<Know that Allaah is Severe in punishment and that Allaah is Oft­-Forgiving, Most Merciful.>> [al-Maidah: 98]
 
·        Allaah said: << فَاعْلَمُوا أَنَّ اللَّهَ مَوْلَاكُمْ نِعْمَ الْمَوْلَى وَنِعْمَ النَّصِيرُ >>
അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരിയെന്ന്നിങ്ങള്മനസ്സിലാക്കുക. എത്രയോ നല്ല രക്ഷാധികാരി! എത്രയോ നല്ല സഹായി!!(40) –
<<then know that Allaah is your Maulâ (Patron, Lord, Protector and Supporter, etc.), (what) an Excellent Maulâ, and (what) an Excellent Helper!>> [Anfal: 40]

·        Allaah said: << وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ >>                     
നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.(194)
<<and know that Allaah is with Al-Muttaqeen.>> [al-Baqarah: 194]
·        Allaah said: << فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ  >>
ആകയാല് അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന്നീ മനസ്സിലാക്കുക.
<<So know that Lâ ilâha ill-Allâh (none has the right to be worshipped but Allaah)>> [Muhammad: 19]

സാധിക്കില്ല മറുപടി പറയാന്‍ ..!!

സാധിക്കില്ല മറുപടി പറയാന്‍ ..!!
-----------------------------------------
പല മറപിടികളും നടന്നു.. പല തട്ടിപ്പുകളും നടത്തി.. പക്ഷെ ഇതിനെ കുറിച്ച് മാത്രം ഇന്നേ വരെ ഒരുത്തനും മിണ്ടിക്കണ്ടില്ല...
കേരളത്തില്‍ നടക്കുന്ന എല്ലാ പരിപാടികളിലും ഈ ക്ലിപ്പ്‌ കാണിച്ചിട്ടും ക-മ മിണ്ടാന്‍ ഒരു സംഘടനാ വാദിക്കും കഴിഞ്ഞിട്ടില്ല - കഴിയുകയുമില്ല..
ഹനീഫ്‌ കായക്കൊടി , കെ കെ പി അബ്ദുള്ള, അനസ്‌ മുസ്ലിയാര്‍, നിയമതുള്ള ഫാറൂഖി, അബ്ദുറഹ്മാന്‍ സലഫി എന്നിവര്‍ ചേര്‍ന്ന ഗ്രൂപ്‌ യോഗത്തില്‍ മങ്കടക്കാരന്‍ സലഫി പറയുന്നു:
സ്വലാഹിയുടെയും ജബ്ബാര്‍ മൌലവിയുടെയും വാക്കുകള്‍ "ശിര്‍ക്കാക്കാന്‍ " പ്രയാസമാണ്..!!!!
ജിന്നിനോടുള്ള തേട്ടം ശിര്‍ക്കിലെക്ക് എത്തിക്കും (വസ്വീലതുന്‍ ഇല ശിര്‍ക്ക്‌ എന്ന് അറബിയില്‍ പറയും )
ഇസ്ലാഹിലെ ലേഖനം മുഴുവന്‍ വായിച്ചാല്‍ അങ്ങനെ കിട്ടില്ല..!!!
----
ഗ്രൂപ്‌ മീറ്റിങ്ങില്‍ ശിര്‍ക്കാക്കാന്‍ പ്രയാസം - ജനങ്ങള്‍ക്ക് മുന്നില്‍ ശിര്‍ക്ക്‌ : എന്തിനു ഈ കാപട്യം?? എന്തിനു ഇത്ര കഷ്ടപ്പെട്ട് ശിര്‍ക്കല്ലാത്ത കാര്യം "ശിര്‍ക്കാക്കണം"?? വസ്വീലതുന്‍ ഇല ശിര്‍ക്ക്‌ എന്ന് രഹസ്യ യോഗത്തില്‍ പറഞ്ഞത് എന്തെ പരസ്യമായി പറയാത്തത്???

See Clip : https://www.youtube.com/watch?v=f3bH_YqhJcw

Saturday, June 1, 2013

ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു -പാര്‍ട്ട്‌ 2

ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു -പാര്‍ട്ട്‌ 2

ജിന്നിന്റെ പ്രവര്‍ത്തങ്ങള്‍ മനുഷ്യരില്‍ ചില തരത്തിലെങ്കിലും സ്വാധീനിക്കുന്നു എന്ന്എല്ലാവരും അംഗീകരിക്കുന്നു ..അതിന്‍റെ വിഷധാമ്ഷങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ അന്തരം ഉണ്ട് എന്ഖിലും മൊത്തത്തില്‍ ഈ ഇടപെടലുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുമ്പോള്‍ കാര്യ കാരണ ബന്ധത്തിന് അതീതമായി നമ്മില്‍ ഇടപെടാന്‍ ജിന്നിന് കഴിയും എന്നിവര്‍ സമ്മതിക്കുന്നു ..അതാണ്‌ ശിര്‍ക്ക് കാരണം ഒരു കാര്യത്തിനും ഒരു കാരണത്തിന്റെ ആവശ്യം ഇല്ലാതെ ഇടപെടാന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ ...അപ്പോള്‍ ആ കഴിവ് ജിന്നിന് ഉണ്ട് എന്ന് പരോക്ഷമായി പറയുകയും എന്നിട്ട് അല്ലാഹു വിനോളം ഇവര്‍ ജിന്നിനെ വലുതാക്കി എന്ന് മുവഹിധുകളുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്നു .നമ്മള്‍ പറയുന്നത് ഏതൊരു സൃഷ്ടിക്കും അള്ളാഹു നല്‍കിയ കഴിവേ അവര്‍ക്ക് ഉള്ളൂ ...അത് അവരുടെ സൃഷ്ടിപ്പില്‍ അല്ലാഹു അലിയിച്ചു ചേര്‍ത്തതാണ് ..ആ കഴിവും പ്രവര്തനഗലും കേവല ഭൌതികം മാത്രം ആണ് ...ഒരു സൃഷ്ടിക്കും അഭൌതിക കഴിവ് ഇല്ല ...ചിലര്‍ ഉണ്ട് എന്നത് പറയുമ്പോള്‍ അത് തെളിയിക്കപെടാത്ത അവകാശ വാദങ്ങളും പോള്ളതരങ്ങളും ആണ് .. 

--------------------------------------------------------------------------------------------

1)ജിന്നിന്റെ സൃഷ്ടിപ്പ്

വിശുദ്ധ ഖുറാനില്‍ ജിന്നിനെ സ്രിഷ്ടികപെട്ടത്‌ തികച്ചും ഭൌധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
അപ്പോൾ തികച്ചും ഭൌധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു ഭൌധിക സൃഷ്ടിയാണ് ജിന്ന് ...ഇനി ജിന്ന് അഭൌധികം ആണ് എങ്കിൽ ഭൌധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ് സാദ്യമല്ല(കാരണം ഭൌതിക  സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൌതികം എന്ന് പറയില്ല ) ...അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ...ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദക്കാർ പറയുന്നു ...ജിന്ന് അഗ്നി കൊണ്ടാണ് എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൌധികം ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ...മുട്ടിയാൽ മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ  -14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി മണ്ണിനെ  ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ അഭൌതികതാ വാദവും ...

2)ജിന്നിന്റെ കേള്‍വി 

ജിന്നിന് മനുഷ്യന്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കും ...ആ കേള്‍വിക്ക് പരിധിയുണ്ട് ...നമ്മുടെ മുന്നില്‍ നില്‍കുന്ന നമ്മുടെ ശബ്ദ പരിധിയില്‍ വരുന്ന ഒരു ജിന്നിന് മാത്രമേ നാം പറയുന്നത് കേള്‍ക്കാന്‍ കഴിയൂ ...അപ്പോള്‍ തികച്ചും ആ കഴിവ് കേവലം ആണ് ...

-നബി സ യില്‍ നിന്ന് ഖുറാന്‍ അവര്‍ കേള്‍ക്കുകയും അത് കേള്‍ക്കാത്ത ആളുകളോട് ആശ്ച്ചര്യപൂര്‍വ്വം പറയുകയും ചെയ്തു ....

-ജിന്നിനെ കുറിച്ച് അല്ലാഹുവിനോട് ശരണം തേടുന്നതിനു പകരം അവരെ അകാരണമായി പേടിച്ചു പറഞ്ഞാല്‍ അവര്‍ അത് കേട്ട് വളരെ വലുതാകും എന്നാ ഹദീസിന്റെ സാരാംശം 

-നമസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോള്‍ ഉച്ചത്തില്‍ ആയിരിക്കണം എന്നാ ഹദീസില്‍ ...അതിന് കാരണം പറഞ്ഞത് അത് കേള്‍കുന്ന ജിന്നും മനുഷ്യനും മറ്റു വസ്തുക്കളും ഖിയാമത് നാളില്‍ ബാങ്കിന് സാക്ഷിയായി വരും എന്നതാണ് ....

ഒരു പാട് ഉധാഹരണങ്ങള്‍ ഇനിയും പറയാം എങ്കിലും ഇപ്പോള്‍ ഇത് തന്നെ ധാരാളം ....

അല്ലാഹുവിന്‍റെ കേള്‍വി കാര്യ കാരണങ്ങളുടെ പിന്‍ബലം ആവശ്യമില്ലാത്ത കേള്‍വി ആണ് ...അതിന് ശബ്ദത്തിന്റെ പോലും ആവശ്യം ഇല്ല്ല ..ഹൃദയത്തിന്റെ വികാരങ്ങളെ പോലും നാം അറിയും മുമ്പ് അവന്‍ അറിയും ...പ്രാര്‍ത്ഥന മനുഷ്യന്റെ മനസ്സിന്റെ വികാരവും മറഞ്ഞ വഴിയിലൂടെ നാം പ്രതീക്ഷിക്കുന്ന കാര്യ കാരണങ്ങള്‍ക്ക് അതീതമായ തെട്ടമാണ് ..അത് കേള്‍ക്കാന്‍ ഒരു ജിന്നിണോ മല്ക്കിണോ മനുഷ്യനോ സാദ്യമല്ല ...പുറത്തു കേള്‍കുന്ന ശബ്ദമാണ് പ്രാര്‍ത്ഥന എന്ന് ധരിക്കുകയും അല്ലാഹു അല്ലാതെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് ഹനീഫ് കായക്കൊടിയെ പോലുള്ളവര്‍ പ്രസങ്ങിക്കുമ്പോള്‍ അതിന്‍റെ ഗൌരവം നോക്കൂ ...പച്ച ശിര്കല്ലേ അത് ...സൂറത്തുല്‍ഫാതിറില്‍ അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍കില്ല എന്ന് വ്യക്തമായി അല്ലാഹു പറഞ്ഞിട്ടും ഉണ്ട് ..

-----------------------------------------------------------------------------------------------------

ഒരു ഉദാഹരണം ഞാന്‍ പറയാം 

കുറച്ചു മുമ്പ് ഇവരുടെ പ്രസംഗം കേട്ട് തെറ്റിദ്ധരിച്ച ഒരു അനുയായിയെ നാം കാണുക അയാളുടെ വാദങ്ങളിലെ അബദ്ധം തിരിച്ചറിയുക 



  • തൗഹീധിന്റെ ബാലപാഠം പോലും അറിയാത്ത ഇത്തരം യുസുഫുമാര്‍ നടത്തുന്ന പമ്പര വിഡ്ഢിത്തങ്ങള്‍ ആണ് നിങ്ങള്‍ മുകളില്‍ വായിച്ചത് ..ഇത്തരം പമ്പര വിഡ്ഢികള ആണ് തൗഹീധിന്റെ മൊത്ത കുത്തക അവകാശപെട്ടു നടകുന്നത് ....
    അല്ലാഹുവിനു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിയൂ എന്നത് മുജാഹിധായി ജനിച്ച ആര്‍ക്കും അറിയില്ലേ ...പ്രാര്‍ത്ഥന കേള്‍ക്കാന്‍ മറ്റുള്ള ആളുകള്‍ക്കും സാധിക്കും എന്നാ പച്ച ശിര്‍ക്കും പ്രച്ചരിപിച്ചു നടക്കുന്ന ഇയാളെ പോലുള്ള പാട് ഖുരാഫികള്‍ ഈ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ പറ്റി സംസാരിക്കാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത ആളുകളാണ് ....പരസ്പര ബന്ധമില്ലാതെ ഏതിനും മറുപടി പറയുന്ന്ന ഈ ആളുടെ കാപട്യവും ശിര്‍ക്കാന്‍ വിശ്വാസവും ആണ് മുകളില്‍ വായിച്ചത് .....
    എന്താണ് പ്രാര്‍ത്ഥന ...
    ഒരു സ്രിഷിടിക്കും നല്കപെടാത്ത സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കുന്ന ,നമ്മുടെ മനസ്സിന്റെ   തേട്ടം  അതാണ്‌ പ്രാര്‍ത്ഥന ...അത് കേള്‍ക്കുവാന്‍ നമ്മുടെ മനസ്സിന്റെ തേട്ടം അറിയുവാന്‍ അല്ലഹുവിനല്ലാതെ ഒരു സൃഷ്ടിക്കും സാദ്യമല്ല ....ഒരു മലക്കിണോ ഒരു ജിന്നിണോ ഒരു മഹാമൂധിണോ സാധ്യമല്ല ...അല്ലാഹു മാത്രമാണ് സമീഹു (എല്ലാം കേള്കുന്നവന്‍ ) സമീഹു ധുഹാഹു (പ്രാര്‍ത്ഥന കേള്കുന്നവന്‍ )...ആ സിഫത് ലോകത്ത് ഒരു മക്ലൂഖിനും ഇല്ല ഇല്ല ഇല്ല ....ഇത് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനമാണ് ..ഇത് പോലും അറിയാത്ത ഈ ആളുകളെ  എങ്ങിനെ തൗഹീധിന്റെ വാഹകരായി കാണും ...തൗഹീധു 2012 ന്റെ ദുരന്ത പുത്രനാണ് ഈ മഹ്മൂദ്
    പക്ഷപാതിത്വത്തിന്റെ സിണ്ടികെട്ടു ഭാധിചിടില്ലാത്ത മുജാഹിധുകളെ പറ അല്ലാഹു അല്ലാത്ത ഒരു സൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ..സൂറത്തുല്‍ ഫാതിരില്‍ അല്ലാഹു പറഞ്ഞത് അവര്‍ പ്രാര്‍ത്ഥന ,ദുഅ കേള്‍കില്ല എന്നല്ലേ ....അപ്പോള്‍ പ്രാര്‍ത്ഥന കേള്കുന്നവന്‍ എന്നാ അല്ലാഹുവിന്റെ സിഫതിനെ നിഷേധിച്ച പച്ച ശിര്കിന്റെ പ്രചാരകനായ ഇയാള്‍ തൗബ ചെയ്തിടില്ല എന്ഖില്‍ ഇയാളുടെ അവസ്ഥ എന്ത് ...ഇവരുടെ തൗഹീധു നാം സ്വീകരിക്കെനമോ 
    മനസ്സിന്റെ വിചാര വികാരങ്ങളും ,ഭക്തിയും ,താഴ്മയും അല്ലാഹുവിനു മാത്രമേ അറിയൂ ...അല്ലാതെ പുറത്തേക്കു കേള്‍കുന്ന  സൌടാണ് പ്രാര്‍ത്ഥന എന്ന് ടിയാന്‍ തെറ്റിദ്ധരിച്ചു എന്ഖില്‍ ഒന്നും പറയാന്‍ ഇല്ല ...
    ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍ അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ ,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല ...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ് )..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും ആയവന്‍ ഉള്ളൂ ....
    രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് .....
    സാധാ മുജാഹിദുകള്‍ ഇത് കയ്യോടെ പിടിക്കുകയും ,ഇയാളെ ഭോദ്യപെടുതുകയും ച്യ്തപ്പോള്‍ ഈ ആളുടെ അഹങ്കാരം നോക്കൂ
    Mahmood Yousuf വിഡ്ഢിത്തതിന് കയ്യും കാലും മുളച്ചാല്‍ അതിന്‍റെ പേരാണ് ജിന്നൂരിസം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ആയിരം തവണ കേള്‍ക്കുകയില്ല, കേള്‍ക്കുകയില്ല കേള്‍ക്കുകയില്ല എന്ന് പുലംബിയാലും അല്ലാഹുവിന്‍റെ ഖുര്‍ആനിന് എതിരെ പുലമ്പുന്ന ഒരൊറ്റ ജിന്നൂരിക്കും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പോസ്റ്റില്‍ സമര്‍പ്പിച്ച മഹാ വിഡ്ഢിത്തം ഖുര്‍ആനിനു എതിരാണ് ജിന്നൂരികളെ...! അള്ളാഹു പറയുന്നു " അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല." മനുഷ്യന്‍റെ നാവില്‍ നിന്ന് വരുന്നതെന്തും രഖീബ് അതീത് എന്ന തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ അത് കേട്ടു രേഖപ്പെടുത്തി വെക്കുന്നു. നല്ലതാണു പറയുന്നതെങ്കില്‍ നന്മ രേഖപ്പെടുത്തി വെക്കുന്നു. ചീത്തയാണ്‌ പറഞ്ഞതെങ്കില്‍ തിന്മ രേഖപ്പെടുത്തി വെക്കുന്നു. ഇവിടെ അല്ലാഹുവിനോട് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന ഇബാദത്ത് ആയതിനാല്‍ അത് നിരീക്ഷകന്‍ കേട്ട് നന്മ രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ രഖീബ് അതീദ് അത് കേട്ട് തൌഹീദ് ആകുന്ന ഏറ്റവും വലിയ നന്മ രേഖപ്പെടുത്തി വെക്കുന്നു. ഇനി അല്ലാഹുവിനോട് അല്ല ജിന്നിനോടാണ് സഹായം തെടുന്നതെങ്കില്‍ അത് കേട്ട് ഏറ്റവും വലിയ തിന്മയായ ശിര്‍ക്ക് രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ പറയുന്നതെന്തും കേള്‍ക്കും പ്രാര്‍ത്ഥന മാത്രം കേള്‍ക്കില്ല, രേഖപ്പെടുത്തില്ല എന്ന് ജല്‍പ്പിക്കുന്ന ജിന്നൂരിസമേ..... നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന പാടു ജാഹിലിയത്താണ് ഈ പോസ്റ്ററിലൂടെ വിളിച്ചു പറയുന്നത്.....
അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും ദുഅ കേള്‍ക്കാന്‍ കഴിയില്ല എന്നത് വിഡ്ഢിത്തമാണ് എന്നാണു ടിയാന്‍ കാച്ചുന്നത് ....ഒരു വിഡ്ഢിത്തം വിലംബുന്നതിനു മുമ്പ് അനസിനോടോ ,കയക്കൊടിയോടോ ചോദിച്ചിട്ട് പോരെ ...ചില പ്രവര്തര്‍ സംസാരിച്ചപ്പോള്‍ പ്രമുഗ kju പണ്ഡിതര്‍  പറഞ്ഞത് ഇത് പറഞ്ഞവന്‍ (അല്ലാഹു അല്ലാത്തവരും ദുഅ കേള്‍ക്കും എന്ന് പറഞ്ഞവന്‍ )ശുദ്ധ  ശിര്‍ക്കാണ്‌  പറഞ്ഞത് എന്നാണു ...ഇതൊന്നും അറിയാതെ മഹ്മൂദ് സാഹിബു ഈ ശിര്‍ക്ക് ചുമന്നു നടന്നു കൊണ്ടിരിക്കുക ആണ് ...താന്‍ പറഞ്ഞ പൊട്ടത്തരം കൂട്ടാത്തില്‍ അന്ഗീകരികുന്ന വല്ല ആളിമും ഉണ്ടെന്ഖില്‍ കൊണ്ടുവാ മഹ്മൂദ് സാഹിബു ..വെല്ലുവിളിയാണ് ഇത് ....മുജാഹിധുകള്‍ക്കിടയില്‍ ഈ പച്ച ഖുരാഫിസവും ശിര്‍ക്കും ...അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ ഈ 2013 ശിര്‍ക്കും കൊണ്ട് താങ്കളെ വിളയാടാന്‍ അനുവധികുന്ന പ്രശ്നം ഇല്ല ...കൊക്കാസ് കൂടാരത്തില്‍ കൂടെ കൂടിയായാല്‍ എന്തും ചിലവാകും ....
ഇയാള്‍ വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ ഇയാളുടെ യുക്തി വാദം ....
രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ മഹ്മൂദ് സാഹിബു ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ മഹ്മൂദ് സാഹിബു ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിച്ചവരില്‍   നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....
മുജാഹിധുകളെ നാം ഉണരുക ...വൈരുദ്ധ്യങ്ങളുടെ കലവറ ആയ തൗഹീദ് 2012 ഇപ്പോള്‍ ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ അനുയായികളെ വലിച്ചെറിഞ്ഞു ചരമ ശ്വാസം പൂകാന്‍ കാത്തിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും ഈ പിളര്പ്പന്‍ മാരെ തിരിച്ചറിയുക
എല്ലാവര്ക്കും ശിര്‍ക്കില്‍ നിന്ന് അല്ലാഹു മോചനം നല്‍കട്ടെ ...
തനിമയാര്‍ന്ന അജഞ്ഞലമായ മുജാഹിധു ആദര്‍ശം അല്ലാഹു നിലനിര്‍ത്തുക തന്നെ ചെയ്യും
മഹ്മൂദ് സാഹിബു തിരുത്തുക ..ഇവിടെയാണ്‌ തൗബ വേണ്ടത് 

--------------------------------------------------------------------------------------------------------------------
ശരി അപ്പോള്‍ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും അല്ലാഹുവിനു മാത്രമേ കഴിയൂ ...അത് ജിന്നിന് കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്കാണ്‌ ...
അപ്പോള്‍ ജിന്ന് കേള്കുന്നതോ ...???
അത് കേവലം ഭൌധികമായ ശബ്ദം മാത്രമാണ് ...ആ കേള്‍വി നമ്മുടെ ശബ്ദ പരിധിയില്‍ നിന്ന് അപ്പുറമുള്ള ഒരു ജിന്നിനും ഇല്ല .അത് ഉണ്ട് എന്നായിരുന്നു എങ്കില്‍ എന്തിനാ ബാങ്ക് ഉറക്കെ കൊടുക്കുന്നത് ...സാക്ഷി പറയാന്‍ അവര്‍ കേള്‍ക്കണം ...ഉറക്കെ പറഞ്ഞില്ലെങ്കില്‍ പോലും കേള്‍കാത്ത ജിന്നിന്റെ ഈ കഴിവിനെ അഭൌധിക കഴിവ് എന്ന് ഭുധിയുള്ള മനുഷ്യന്‍ പറയുമോ ...???

ഇവരുടെ ഭാഷ പ്രകാരം ജിന്ന് അഭൌധികമാണ് എന്ന് കരുതുക ...നമ്മുടെ ശബ്ദം കേള്‍ക്കാന്‍ ഇവര്‍ക്ക് എന്തിനു ഭൌധിക തടസ്സങ്ങള്‍ ...അകലം അനുസരിച്ച് ഉറക്കെ പറഞ്ഞിലേല്‍ കേള്‍കില്ല ...നമ്മുടെ ശബ്ദം തരംഗങ്ങളായി അവര്‍ എന്ത് കൊണ്ടാണോ ശ്രവികുന്നത് (അല്ലാഹുവിനു അറിയാം )ആ അവയവത്തില്‍ എത്തിയാല്‍ ശബ്ദം കേള്‍ക്കും ...എത്തിയില്ലെങ്കിലോ ആ ശബ്ദം കേള്‍കില്ല ...ഒരു കഴിവ് അഭൌധികമാണ് കാര്യ കാരണത്തിന് അപ്പുറമാണ് എന്ന് പറഞ്ഞാല്‍ ദൂരം എന്നാ കാരണം ശബ്ദം എന്നാ കാര്യത്തെ എങ്ങിനെ തടയും ....
ശബ്ദത്തിന്റെ ശ്രവണ കഴിവിന് പരിധികളില്ലാതെ വരുമ്പോള്‍ അത് കാര്യ കാരണ ബന്ധത്തിന് അപ്പുറം ആവുന്നു ..ആ വിശേഷണം അല്ലാഹുവിനു മാത്രമേ ഉള്ളൂ ..അതാണ്‌ അഭൌധികമായ (ഉപാധികള്‍ ആവശ്യം ഇല്ലാത്ത കേള്‍വി -അതാണ്‌ ഖുറാന്‍ പറഞ്ഞ സമീഹു (എല്ലാം കേള്കുന്നവന്‍ )എന്നാ വിശേഷണം ...
അപ്പോള്‍ ഭൌതികമായ ജിന്നിന്റെ കേള്‍വി പരിധികളും പരിമിധികളും ഉള്ള ,ഭൌതിക മണ്ഡലത്തിലെ എനര്‍ജി പ്രധിഭാസങ്ങളോട് കൂടിയിനങ്ങിയ ഭൌധിക കഴിവാണ് ...അതില്‍ ഒരു അഭൌതികതയും ഇല്ല ...അത് അഭൌതികം ആണ് എന്ന് പറയുമ്പോള്‍ അല്ലാഹുവിനു അറിയാതെ ജിന്നിനെ തുലനപെടുത്തുക എന്നാ ശിര്‍ക്ക് കടന്നു വരുന്നു ....അള്ളാഹു സത്യത്തെ ഉള്‍കൊള്ളാന്‍ സഹായിക്കട്ടെ ....
അതുകൊണ്ട് മുജാഹിധാനു എങ്കില്‍ ആര്‍ജവത്തോടെ പറയാന്‍ സാധിക്കണം അല്ലാഹു അല്ലാതെ ഒരു സൃഷ്ടിയും പ്രാര്‍ത്ഥന കേള്‍കില്ലഎന്ന്.....
അത് കൊണ്ട് തന്നെ സര്‍വ തെട്ടങ്ങളും ആരാധനകളും അല്ലാഹുവിനോട് മാത്രം ..അവനാണ് എല്ലാം കേള്കുന്നവനും കാണുന്നവനും ....
തുടരും