Tuesday, December 30, 2014

അബ്ദു റഹ്മാൻ സലഫിയുടെ അവാർഡും ചില യാഥാര്ത്യങ്ങളും

പക്ഷ പാതിത്വങ്ങൾ മാറ്റി വെച്ച് ഇനിയെങ്കിലും ചില യാതാര്ത്യങ്ങൾ ഉൾകൊള്ളാൻ ഉള്ള മനസ്സ് ഉണ്ടാവണം എന്ന് ഇദ്ദേഹത്തെ പോലുള്ള ആളുകളെ താങ്ങി നടക്കുന്ന ആളുകൾ ചിന്തിക്കുക ..
കാന്തപുരം കൊണ്ട് വന്ന മുടി ആരുടേത് ആയാലും കൊണ്ട് വന്നത് കാന്തപുരം എങ്കിൽ മൂക്കറ്റം മോന്തി കുടിക്കുന്ന തനിച്ച അന്തം കമ്മികൾ ,കേരളത്തിലെ പരിവർത്തനത്തിന്റെ ഒരു നൂറ്റാണ്ടിന്റെ മണമോ നിറമോ എവിടെ എങ്കിലും കിട്ടിയ മുജാഹിദ്കൾക്കു ഇല്ലാതെ പോകരുത് ..ഇനിയും തിരിയാത്ത ആളുകൾ മുടി സുന്നികലെക്കാൾ വലിയ രാജ ഭക്തിയിലാണ് എന്ന് സ്വയം വിലയിരുത്തുക 
ഭാരത്‌ രത്നയെക്കാൾ വലിയ അവാർഡ്‌ ആയിട്ടാണ് ചിലരുടെ കമന്റ്‌ കണ്ടാൽ തോന്നുക ..അവാർഡ്‌ ന്റെ ചരിത്രത്തിലേക്കും വർത്മാനതിലെക്കും വരും മുമ്പ് ,ഇവരുടെ ചില അനുയായികളുടെ ഫേസ് ബുക്ക്‌ കമന്റുകൾ കാണുക 


മേൽ കണ്ടത് ചില ഉദാഹരണങ്ങൾ മാത്രമാണ് ..
എന്നാൽ ഈ അവാർഡ്‌ കിട്ടി എന്ന് പറയുന്നത് ജാമിയ നദുവിയ്യയിൽ നിർവഹിച്ചു എന്ന് അവകാശപെടുന്ന സമഗ്ര സംഭാവനക്ക് ആണ് ..ശരി ആ സമഗ്ര സംഭാവന ഒന്ന് എടുത്തു പറയാൻ കെല്പുള്ള എത്ര അനുയായികൾ ഉണ്ട് ...
ജമിയയെ സ്വന്തം മക്കളെക്കാൾ നന്നായി നോക്കിയ KP മുഹമ്മദ്‌ മൗലവിയും ,NP അബ്ദുൽ ഖദെർ മൗലവിയും ഇത്ര എത്ര അവാർഡ്‌ വാങ്ങി എന്ന് വായിക്കുന്നവർ ചിന്തിക്കുക ..അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു മഹാന്മാർ ആയ മുന്ഖാമികൾ ചോരയും നീരും കൊടുത്തു ഉണ്ടാക്കിയ ഒരു സ്ഥാപനത്തിന്റെയും ..കുവൈറ്റിലെയും UAE ലെയും ദീനിനെ സ്നേഹിക്കുന്ന അറബികളും മലയാളികളും നല്കിയ സംഭാവനയിൽ നിന്ന് ഉയര്ന്നു വന്ന ഒരു സ്ഥാപനത്തെ സ്വന്തം പേരിൽ ഇത്തരം ഒരു അവാർഡ്‌ കിട്ടാൻ ഉപയോഗിച്ചത് ന്യായീകരിക്കുന്ന ഓരോരുത്തരും ഒരു വീണ്ടു വിചാരത്തിനു തയ്യാർ ആകുക ..
കാരണം ഈ അവാർഡിന്റെ പേരിൽ ഇദ്ദേഹം കാട്ടിക്കൂട്ടിയ നാടകങ്ങൾ ..അല്ല "പ്രാന്ജിയേട്ടൻ" അവാർഡിന് പിന്നിൽ നടക്കുന്ന കാര്യങ്ങൾ കുറെ കൂടി വിശതമായി പറയേണ്ടതുണ്ട് ...
------------------------------------------------------------------------------------------------
ഇദ്ദേഹത്തിനു അവാർഡ്‌ ലഭിക്കുന്നത് ഡിസംബർ 27 നു ആണ്...അഥവാ ജാമിയ സമ്മേളനം നടക്കുമ്പോൾ ..ഇതിനിടയിൽ പോയി സ്വീകരിച്ചു ജനങ്ങൾക്കിടയിൽ തന്റെ മൈലേജ് കൂട്ടാൻ നടത്തിയ ശ്രമങ്ങൾ ഒന്ന് വിലയിരുത്തി AWARD ലേക്ക് വരാം 
1)ആരാണ് ഈ AWARD നല്കുന്നത്
തിരുവണ്ണാ മലൈ എന്നാ തമിഴ് നാട്ടിലെ സ്ഥലത്ത് പ്രവര്ത്തിക്കുന്ന Global Economic Progress & Research Association(GEPRA) എന്നാ ഒരു അസോസിയേഷൻ ..ഇത് ഒരു ഗവന്മെന്റ് ബോഡിയോ ഒന്നുമല്ല ..സാദിക് ഭാഷ എന്നാ സുഹുര്ത് നടത്തുന്ന ഒരു അസോസിയേഷൻ ...
ഇവർ കൊല്ലം തോറും മൂന്നു അവാർഡ്‌ നല്കുന്നു (അവാർഡ്‌ എന്ന് കേട്ട് ചാടി വീഴേണ്ട )..
എ)ഭാരത സേവ രറ്റൻ ഗോൾഡ്‌ മെഡൽ അവാർഡ്‌ (നമ്മുടെ സലഫിക്ക് കിട്ടിയത് )


b)ബി) രാജീവ്‌ ഗാന്ധി excellence ഗോൾഡ്‌ മെഡൽ അവാർഡ്‌ 
c)മദർ തെരേസ അവാർഡ്
ഈ മൂന്നു അവാർഡ്‌ ഇവർ തന്നെ ആണ് ആളുകളെ സെലക്ട്‌ ചെയ്തു അവാർഡ്‌ നല്കുന്നത് ...
അവാർഡ്‌ കിട്ടാൻ എന്ത് ചെയ്യണം 

ഇവരുടെ വെബ്സൈറ്റ് ID ആണ് താഴെ 
http://www.gepraindia.org/home.html
ഈ വെബ്‌സൈറ്റിൽ പോയാൽ ഇവരുടെ അഡ്രെസ്സ് ,ഫോണ്‍ നമ്പർ എന്നിവ കിട്ടും ..
നേരെ വിളിച്ചാൽ കാര്യങ്ങൾ അറിയാം ...
ഒരു ഫ്ലാഷ് ബാക്ക് 
പണ്ട് കോളേജിൽ പഠിച്ചിരുന്ന സമയത്ത് നാലാം ക്ളാസും ചെണ്ട കൊട്ടും അറിയുന്ന ഞങ്ങളുടെ ചെയറമാൻ ഒരു ദിവസം രാജീവ്‌ ഗാന്ധി ശിരോമണി അവാർഡ്‌ മായി വന്നു ..കോളേജിൽ ആകെ ബഹളം ..ഫോട്ടോ ..സ്വീകരണം ...പലരും ചെയർമാന്റെ സമഗ്ര സംഭാവന പറയുന്നത് കേട്ട് മൂപ്പര് തന്നെ ഒന്ന് ഞെട്ടി ..
ഈ ചെയർമാനുമായി തെറ്റി വേറെ കോളേജ് തുടങ്ങി അവിടെ ചെയർമാൻ ആയ ഒരു ആളെ ഒരു വർഷം മുമ്പ് കാണാനിടയായി ..അന്ന് അദ്ധേഹത്തിന്റെ മുറിയിൽ അവാർഡിന്റെ ബഹളം ..ഞാൻ ചോതിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി " ചിലവയാൽ എന്താ അവനെക്കാൾ അവാർഡ്‌ എനിക്ക് കിട്ടിയില്ലേ "
ഇങ്ങിനെ ഓരോ നാട്ടിലെയും പ്രാഞ്ചി ഏട്ടന്മാർ...
ഈ ഒരു അനുഭവം മുന്നിൽ ഉണ്ടായിരുന്നത് കൊണ്ട് ഇതിനു പിന്നിൽ പോവാൻ തീരുമാനിച്ചു ...ജാമിയയിൽ പിന്നിൽ അവാർഡ്‌ സ്വീകരിക്കുന്നതിന്റെ ദൃശ്യം കാണിച്ചു ,പ്രത്യേകം സമയം നിശ്ചയിച്ചു ,സമ്മേളന നഗരിയിൽ ഫ്ലെക്സ് ബോർഡ്‌ വെച്ച് ഈ അവാര്ടിനെ പൊലിപിചു ,അവസാനം ബഹുമാന്യൻ ആയ PJ കുര്യൻ സാറിൽ നിന്നും വീണ്ടും പാരിദൊഷികം ഏറ്റു വാങ്ങിയ ഈ കേരളത്തിൽ മറ്റാർക്കും എത്തിനോക്കാൻ പറ്റാത്ത ഈ അവാർഡ്‌ ഒന്ന് അന്വേഷിക്കുക തന്നെ ..ഇനി കേരളത്തിൽ ഈ അവാർഡ്‌ ആദ്യം കിട്ടിയത് ആർക്കാണ് എന്ന് PSC പരീക്ഷക്ക്‌ ചോദിക്കുമ്പോൾ തെറ്റാതെ ഉത്തരം എഴുതാലോ ..ഇരിക്കട്ടെ ...
വെബ്സൈറ്റ് ഇൽ നൽകിയ നമ്പറിൽ വിളിച്ചു ..മെയിൻ ആൾ തന്നെ ഫോണ്‍ എടുത്തു 
-ഞാൻ കേരളത്തിൽ നിന്നാണ് ..നിങ്ങളുടെ അസോസിയേഷൻ പറ്റി അറിഞ്ഞു ..നിങ്ങളുടെ അവാർഡ്‌ എങ്ങിനെ ആണ് കിട്ടുക എന്ന് ചോതിച്ചു ....
സാധാരണ അല്പം ഉഷാറുള്ള അവാർഡ്‌ ആണ് എങ്കിൽ ,ഞാൻ എവിടുന്നാണ് എന്തിനാണ് എന്നൊക്കെ ചോതിക്കെണ്ടേ ...ഉടൻ വന്നു മറുപടി ...
"ഇപ്പോൾ എടുത്ത രണ്ടു ഫോട്ടോ +നിങ്ങളുടെ biodata അയക്കുക .."
ഞാൻ ചോദിച്ചു "ഇതിനു വല്ല വിദ്യാഭ്യാസ യോഗ്യതയും ഉണ്ടോ (സമഗ്ര സംഭാവനക്ക് ആണെല്ലോ കിട്ടിയത്)..ഉടൻ വന്നു മറുപടി "നിങ്ങൾക്ക് ഏതെങ്കിലും ഡിഗ്രി ഉണ്ടായാൽ മതി "
ഞാൻ ചോദിച്ചു ഇതിനു വല്ല പേമെന്റും ഉണ്ടോ ...ഉടൻ വന്നു മറുപടി 
അസോസിയേഷൻ മെംബെർഷിപ്‌ എടുക്കണം ..അതിനു 12000 രൂപ ഒരു വര്ഷത്തിനു ,20000 രൂപ 15 വര്ഷത്തിനു ..30000 രൂപ ആജീവാനന്തം ...
മെമ്പർ ഷിപ്‌ എടുത്താൽ ഒരു കൊല്ലം 3 അവാർഡ്‌ കിട്ടും ..നേരത്തെ പറഞ്ഞ മൂന്നു അവാർഡും...
ഞാൻ ചോതിച്ചു "ലൈഫ് ടൈം മെംബെർഷിപ്‌ എടുത്താൽ നിങ്ങൾ എനിക്ക് എത്ര അവാർഡ്‌ തരും "
കൊല്ലം മൂന്നു അവാർഡ് സാർ ..ഒരു 25 എങ്കിലും കിട്ടും ..എപ്പോ അവാർഡ്‌ function ഉണ്ട് എങ്കിലും നിങ്ങളെ വിളിക്കാം സാർ ...
എനിക്ക് അവർ അവരുടെ അവാർഡിന് അപേക്ഷിക്കേണ്ട ഫോം അയച്ചു തന്നു ..ഞാൻ ഞെട്ടി ..ദേ കിടക്കുന്നു അബ്ദു റഹ്മാൻ സലഫിക്ക് കിട്ടി നാട് നീളെ ആഘോഷവും മറ്റും കഴിഞ്ഞ അവാർഡിന് എന്നെ സെലക്ട്‌ ചെയ്തിരിക്കുന്നു എന്നാ ഇമെയിൽ ഓടെ ഫിൽ ചെയ്യേണ്ട ഫോര്മും ....
ഞാൻ വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു 
പിന്നീട് കുറച്ചു കഴിഞ്ഞു വിളിച്ചു 
അപ്പോൾ പണം ഇടേണ്ട തിരുവണ്ണാ മലൈ അക്സിസ് ബാങ്ക് അക്കൗണ്ട്‌ അയച്ചു തന്നു ..
ഞാൻ ചോദിച്ചു "12000 തന്നാൽ അവാർഡ്‌ കിട്ടും എന്ന് എന്താ ഉറപ്പു .."..
മറുപടി "തീര്ച്ചയായും സർ ..നിങ്ങളെ സെലക്ട്‌ ചെയ്തിരിക്കുന്നു ..തീർച്ചയായും തരും ..അടുത്ത പരിപാടി ഈ വരുന്ന ജനുവരി 26 നു ചെന്നൈ എഗ്മോർ റെയിൽവേ അടുത്തുള്ള ഹോട്ടലിൽ ആണ് "
ഞാൻ ;-കേരളത്തിൽ നിന്ന് ആദ്യമായി ഈ അവാർഡ്‌ കിട്ടുന്ന ആൾ ഞാനാണ് എന്ന് എനിക്ക് പറയാൻ പറ്റുമോ 
മറുപടി ;-തീർച്ചയായും സർ (ചൂണ്ട കറക്റ്റ് കൊത്തി എന്ന് എനിക്ക് മനസ്സിലായി )
ഞാൻ :- ഞാൻ അങ്ങിനെ പത്രത്തിൽ കൊടുക്കട്ടെ 
മറുപടി ;-തീര്ച്ചയായും സർ 
ഞാൻ ;-ഒരു അബ്ദു റഹ്മാൻ എന്ന് പറയുന്ന ആൾക്ക് നിങ്ങൾ അവാർഡ്‌ കൊടുത്തതായി പത്രത്തിൽ കണ്ടു ..അയാൾ മലയാളി ആണെല്ലോ 
മറുപടി ;-അതെ സർ അബ്ദുറഹ്മാൻ സാറിനു കൊടുത്തത് "ഭാരത്‌ സേവ രറ്റൻ ഗോൾഡ്‌ മെഡൽ അവാർഡ് സർ "
ഞാൻ ;- എനിക്കും ആ അവാർഡ് തന്നെ വേണം ..എപ്പോൾ കിട്ടും 
മറുപടി ;- അതെ അവാർഡ് തന്നെ സർ ..ഫോട്ടോ + ഫോം അയച്ചിട്ട് കാശ് DD ആയോ അക്കൌണ്ടിൽ ഇട്ടിട്ടോ വിളിച്ചാൽ മതി സർ ..ജനുവരി 26 നു കിട്ടും 
ഞാൻ ;-അബ്ദു റഹ്മാൻ സാബ് എത്ര പൈസയാ നൽകിയത്...ഏതു മെംബെർഷിപ്‌ ആണ് താങ്കൾ എനിക്ക് നല്ലതായി കാണുന്നത് 
മറുപടി ;- അബ്ദുറഹ്മാൻ സാർ തന്നത് 12000 രൂപ ...താങ്കൾക്കു ഇഷ്ടമുള്ള മെംബെർഷിപ്‌ എടുക്കാം 
ഞാൻ ;- എനിക്ക് അബ്ദുറഹ്മാൻ സാബിനെക്കാലും കൂടുതൽ അവാർഡ്‌ കിട്ടണം 
മറുപടി ;-തീർച്ചയായും സർ ..
ഞാൻ ;-ഇതിനു വിദ്യഭ്യാസ രംഗത്തും സോഷ്യൽ സർവീസ് രംഗത്തും സമഗ്ര സംഭാവന വേണം എന്നുണ്ടോ ..അതോ പൈസ അടച്ചാൽ എന്തായാലും കിട്ടുമോ 
മറുപടി ;- അതൊക്കെ ഞങ്ങൾ മാനേജ് ചെയ്തോളാം തീര്ച്ചയായും സർ ..
താങ്കൾക്കു എന്തായാലും കിട്ടും 
ഇന്ത്യയിലെ വിശിഷ്ട വ്യക്തിത്വങ്ങൾ അപേക്ഷിച്ച ആയിരങ്ങൾക്കിടയിൽ നിന്ന് സമഗ്ര സംഭാവനയുടെ ഭാണ്ഡം ചികഞ്ഞു അവസാനം ഏറ്റവും അർഹതയുള്ള ആളെ കണ്ടെത്തി കൊടുക്കുന്ന അവാർഡ് എന്ന് പത്രങ്ങൾ മുഖേനയും ജാമിയയിലെ മാഹാ അവാർഡ്‌ ദാന ചടങ്ങ് കണ്ടവരും വിചാരിച്ച അവാർഡിന്റെ കോലം ആണിത് ...
നിഷേധിച്ചാലും ന്യായീകരിച്ചാലും സംസാരിച്ച കൂടുതൽ വിഷയങ്ങൾ ഓരോന്നായി പുറത്തു വിടാം ..ഇന്ഷ അല്ലാഹു ...

എന്തൊക്കെ പറഞ്ഞാണ് ടിയാൻ അവാര്ടിനു അപേക്ഷിച്ചത് എന്ന് വരെ ഇതിനെ ന്യായീകരിച്ചു വളയമില്ലാതെ ചാടുമ്പോൾ പുറത്തു വിടാം 
12000 രൂപ കൊടുത്തു ഒപ്പിച്ച ഈ അവാർഡ്‌ ആണ് കേരളത്തിലെ അനെകായിരങ്ങൾക്കിടയിൽ ഒരാളെ സമഗ്ര സംഭാവനക്ക് തിരെഞ്ഞെടുത്തു എന്ന മട്ടിൽ പത്രങ്ങളിൽ കൊടുത്തത് ...ഇനി ആ പത്ര വാർത്ത ഒന്ന് കൂടെ വായിക്കൂ ...





ഏതായാലും കേരളത്തിൽ നിന്നും കൂടുതൽ പേര് ഈ മാഹാ രതനം ആകാൻ കൊതിക്കാത്തത്‌ കൊണ്ട് ടിയാൻ ആണ് ആദ്യ അവാർഡ്‌ ജേതാവ് എന്ന് psc എഴുതുന്ന എല്ലാവരും നോട്ടു ചെയ്തു വെക്കുക 

കാന്തപുരം അനുയായികളെ പറ്റിക്കുന്ന പോലെ പരസ്യമായി ആണ് ഇധെഹവും ആളുകളെ പറ്റിക്കുന്നത് ..ഈ അവാർഡ്‌ കിട്ടി അത് ജമിയാ സമ്മേളനത്തിന്റെ പീക് ടൈമിൽ വേറെ ആളെ കൊണ്ട് വീണ്ടും കൊടുപ്പിച്ചു "കുഞ്ഞാപ്പുതരം" കാണിക്കാൻ ഒരു മടിയും ഉണ്ടായില്ല ..അതിനു വേണ്ടി ജമിയയുടെ ചിലവിൽ ഒരു രണ്ടു ഫലകം കൂടി ഇദ്ദേഹം പണി കഴിപ്പിച്ചു 
അതിന്റെ ഫോട്ടോ കാണണൂ...







ആ രണ്ടു ഫലകം കൊടുക്കുമ്പോൾ സ്വന്തം ആളെ കൊണ്ട് ഷൂട്ടു ചെയ്യിച്ച അവാർഡ്‌ ചടങ്ങിന്റെ വീഡിയോ ബാക്ക് ഗ്രൗണ്ടിൽ അകമ്പടി ...രോമക്കൂപങ്ങൾ എഴുന്നേറ്റു നിന്ന അനുയായികൾ ശ്വാസം അടക്കി പിടിച്ചു കണ്ട മഹാ ആദരിക്കൽ ചടങ്ങ് ...
സ്വന്തം ചിലവിൽ തനിക്കു തന്നെ ആശംസ പറഞ്ഞു ഫ്ലെക്സും

ജാമിയ സമ്മേളന ദിവസത്തേക്ക് ആറ്റു നോറ്റു പ്രസവിച്ചു കിട്ടിയ അവാർഡ്‌ അപ്പോൾ തന്നെ യു ടുബിലും കയറി ...





അവാർഡ്‌ വാങ്ങുന്നവരുടെ കുടുംബക്കാർ മാത്രം ഒത്തു കൂടുന്ന മാഹാ സദസ്സും ,സ്വന്തം ക്യാമറാമാൻ ഷൂട്ട് ചെയ്തു ജാമിയയിൽ പ്രദര്ശിപിക്കാൻ വേണ്ടി എടുത്ത വീഡിയോ ഒന്ന് കാണുക 



കക്ഷിത്വങ്ങൾ മറന്നു ചിന്തിക്കുവാൻ മനസ്സ് മരവിചിടില്ലാത്ത മുജാഹിദുകൾ ചിന്തിക്കുക ..
ഇത്തരം ഒരു അവാർഡ്‌ നാടകം ഉണ്ടാക്കി സ്വന്തം ആളുകൾക്കിടയിൽ ഞെളിയാനും ...PHD വിവാതതിലും , ഹാജര് തിരിമരിയിലും പെട്ട് സമൂഹത്തിനിടയിൽ വന്ന അപമാനത്തെ ഇല്ലായ്മ ചെയ്തു മഹാത്മാവ് ആകാൻ താങ്കൾക്കു ശ്രമിക്കാം ..പക്ഷെ അതൊരു മാഹാന്മാർ ആയ മുജാഹിദ് നേതാക്കൾ ഉണ്ടാക്കിയ ഒരു സ്ഥാപനത്തെ സ്വന്തം സ്വാര്തതക്കു വേണ്ടി ഉപയോഗിചിട്ടാകരുത് ..
കാന്തപുരം നടത്തുന്ന പോലെ ഉള്ള വ്യക്തി പ്രസ്ഥാനം അല്ല മുജാഹിദ് പ്രസ്ഥാനം ..മുടിയും പൊടിയും അയാൾ കൊണ്ട് വരുന്നു ..വ്യാജ വാർത്തകൾ പുറത്തു വരുന്നു .എന്തും ന്യായീകരിക്കുന്ന അനുയായികൾ ഏറെ ഉള്ളതിനാൽ ജീവിച്ചു പോകുന്നു ...എന്നാൽ നിങ്ങൾ മുജാഹിദ് ആണ് എങ്കിൽ ചിന്തിക്കുക ...KNM വരദാനം നൽകിയ SYNDICATE പദവി സ്വന്തം phd കിട്ടാൻ ഉപയോഗിച്ചപ്പോഴും ,ഹാജർ പട്ടികയിൽ ഹാജർ തിരുത്തി ശമ്പളം പറ്റിയപ്പോഴും..അതൊക്കെ പ്രസ്ഥാന സേവനത്തിനു വേണ്ടി കഷ്ടപെട്ടപ്പോൾ ഉണ്ടായ ആരോപണം ആണ് എന്ന് സമാധാനിച്ചു ഇരുന്ന knm പ്രവർത്തകരെ  ഇത് നിങ്ങളുടെ കണ്ണ് തുറപ്പിക്കണം...ഒരേ മനസ്സും ഒരു ശരീരവുമായി പ്രവര്ത്തിച്ചിരുന്ന പ്രസ്ഥാന ബന്ധുക്കളെ തമ്മിൽ അടിപിച്ചു ..കഥകൾ മേനെഞ്ഞുണ്ടാക്കി ഇയാൾ നടത്തിയ കളികൾ  നിങ്ങളിൽ പലരും വിശ്വസിച്ചില്ല ....ഇത് ഇപ്പോൾ സ്വന്തം നേട്ടത്തിന് വേണ്ടി 12000 കൊടുത്താൽ ആർക്കും കിട്ടുന്ന ഒരു അവാർഡിന്റെ പേരിൽ സ്വന്തത്തിനു വേണ്ടി ഉണ്ടാക്കിയ ഈ നാടകം കണ്ടിട്ട് എങ്കിലും നിങ്ങൾ തിരിച്ചറിയുക ..സ്വന്തത്തിനു വേണ്ടി ഇത്ര നെറികെട്ട കളി നടത്തുന്ന ഇയാൾ എന്തൊക്കെ കളികൾ പാവപെട്ട മുജാഹിദുകളെ തമ്മിൽ തല്ലിക്കാൻ ഉപയോഗിച്ച് കാണും എന്ന് ....
ഇല്ല അദ്ദേഹം ഇതിനെയും ന്യായീകരിക്കും ...തൊണ്ട പൊട്ടുമാറു ഉച്ചത്തിൽ അലറി വിളിക്കും ...അതും കേട്ട് സായൂജ്യമടയാൻ കാന്തപുരത്തിന്റെ അനുയായികലെക്കാൾ അതപതിച്ചവർ ആകരുത് നിങ്ങൾ ...
ഒന്ന് ചിന്തിക്കുക ...നമ്മുടെ മരിച്ചു പോയ ജീവിച്ചിരിക്കുന്ന ഏതെങ്കിലും മുജാഹിദ് വിഭാഗങ്ങളിലെ നേതാക്കൾ ഇത്തരം ഒരു കാര്യം ചെയ്തിട്ടുണ്ടോ ..മുടി വിവാതം കാന്തപുരം വിഭാഗത്തിലെ ഒരുപാട് പേർക്ക് വെളിച്ചം നൽകി....
ഇത്രെയൊക്കെ ആയിട്ടും ഇദ്ദേഹത്തെ mm മദനിയെ മാറ്റി kju സെക്രടറി ആക്കണം എന്ന് പറയുന്ന ആളുകൾ പോലും knm ഇൽ ഉണ്ട് എന്ന് അറിയുമ്പോൾ ,അറിയുക നവോഥാന പ്രസ്ഥാനത്തിന്റെ അടിവേരുകൾ ഇവർ തിന്നു തീർക്കും മുമ്പ് പ്രസ്ഥാനത്തിന്റെ പേരിൽ ഇത്തരം ആളുകളുടെ വിഷയത്തിൽ ഒരു സമഗ്ര സംഭാവന നൽകിയാൽ ..ഒരു ആയിരം അവാര്ഡ് കിട്ടും ....
മുന്ഖാമികൾ ത്യാഗം സഹിച്ചു ഉണ്ടാക്കിയ ,അവരുടെ വിയർപ്പിന്റെ മായ ഗന്ധം അല തല്ലുന്ന ഈ കൈരളിയുടെ മണ്ണിൽ ഇത്തരം ആളുകളെ ഇതിന്റെ കയർ ഏല്പിച്ചാൽ ..ഇവരുടെ ഇത്തരം കൊമാളിതങ്ങൾ കണ്ടു കിട്ടിയ കസേരയിൽ ബലമായിരുന്നു ആകാശത്തേക്ക് നോക്കി നെടു വീര്പ്പിടാൻ മാത്രം ആയിരിക്കും അഭിനവ KNM ...
പിൻകുറിപ്പ് 
പണ്ട് ഹുസൈൻ മടവൂർ സാഹിബ്‌ ഇത്തരം ഒരു അവാർഡ്‌ ഇങ്ങിനെ ഒരു പൊടിപ്പും തൊങ്ങലും ഇല്ലാതെ വാങ്ങിയപ്പോൾ പോലും വിചിന്തനത്തിൽ ഗണ്ടഷ എഴുതിയിരുന്ന ആളുകളൊക്കെ അഭൌതിക ലോകതാണോ...അതോ 12000 ഇൽ ബാക്കി വരുന്ന രണ്ടു അവാർഡ്‌ ഇവർക്കും കൊടുക്കാം എന്ന് പറഞ്ഞോ 
(അവാർഡ്‌ ടീമുമായി ഞങ്ങൾ നടത്തിയ  സംസാരത്തിന്റെ ഓഡിയോ ക്ലിപ്പ് ഉടൻ അപ്‌ലോഡ്‌ ചെയ്യുനതാണ് ..)




Friday, December 12, 2014

പുതിയ ശുരൂതികൾ വായിക്കേണ്ട പഴയ സംഘടന വിരോധികളുടെ ഓർമ്മക്കുറിപ്പുകൾ

വ്യക്തി കേന്ദ്രീകൃത പ്രസ്ഥാനങ്ങളുടെ പിന്നിൽ അനിചെര്ന്നു അവരുടെ ഇന്ഗിതത്തെ ജീവിത വ്രതം ആയി കാണുന്ന മുഴുവൻ ആളുകളും വായിക്കേണ്ട ഒരു ഓർമ കുറിപ്പ് ...
പുതിയ ശുരൂതികല്ക്ക് ചിന്തിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഇതിൽ ഒരു പാട് പാഠം ഉണ്ട് ...

ഇത്‌ മസ്ജിദ്‌ ഉസ്മാൻ ബിൻ അഫ്ഫാൻ !
ഏന്താ സെറ്റപ്പ്‌ പേരല്ലേ.....?
പേരിലെ സെറ്റപ്പൊന്നും കാര്യത്തിലില്ല.
പള്ളിക്കാര്യമണെന്നു വെച്ച്‌ വായിക്കാതെ പോവരുത്‌.
നമുക്കിടയിലെ ഈ ഓൺലൈൻ സ്നേഹത്തിന്റെ കാണാ ബന്ധം മുന്നിർത്തി എന്റൊരു അപേക്ഷയാണിത്‌.
അതായത്‌,
സദാചാരം, വിവാഹ പ്രായം ചുംബന സമരം, മേജർ രവി ഇങ്ങിനെ പല ആനുകാലികവും ഞാൻ പലപ്പോഴായി വിഷയമാക്കിയിട്ടുണ്ട്‌. ഒന്നും എന്നെ നേർക്കു നേർ തൊടുന്നതായിരുന്നില്ല. എന്നിട്ടും വൈകാരികമായി തന്നെ പ്രതികരിച്ചിട്ടുണ്ട്‌.
ഇപ്പോഴിവിടെ പറയുന്നത്‌ എന്റെ ജീവിത്ത്തിൽ തൊട്ടു നിൽക്കുന്നവയാണ്‌.
പരമാവധി ചുരുക്കാൻ ശ്രമിക്കുന്നുണ്ട്‌. എത്ര ചുരുക്കിയാലും വലുതായി നിൽക്കുന്ന കുറെ കാര്യങ്ങളുണ്ടാവില്ലേ ?
ആ ഒരിളവു തന്നേക്കുക.
ഏഴു കൊല്ലം മുൻപ്‌ എന്റെ ലോകം ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയുമൊക്കെയായിരുന്നു.
കേരളത്തിലെ ഒരു പ്രബല മതസംഘടനയായ മുജാഹിദ്‌ പ്രസ്ഥാനം പിളർന്ന പശ്ചാത്തലം.
അനൈക്യം വെച്ചു വിളമ്പുന്ന മത സംഘടനകൾതീതമായൊരു ഇസ്ലാമിക ജീവിതത്തെക്കുറിച്ച ചില വൈജ്ഞാനിക ചർച്ചകളിൽ ആകൃഷ്ടനാവുകയും അതിന്റെ തുടരന്വേഷണത്തിൽ എന്റെ പ്രവർത്തനങ്ങൾക്ക്‌ ഉത്തരം മുട്ടുകയും ചെയ്തപ്പോൾ പൂർണ്ണ മനസ്സോടെ പുതിയൊരു ജീവിത ശൈലിയിലേക്ക്‌ സ്വയം പറിച്ചു നട്ടു.
മതവിചാരങ്ങൾ മുഴുക്കെ അതിന്റെ ആദി പരിശുദ്ധിയിൽ ദൃഡപ്പെടുത്തണമെന്ന ആഗ്രഹം കൊണ്ടൊന്നു മാത്രം ഇവിടെ മലപ്പുറം ജില്ലയിൽ ഈ ആശയത്തെ (സലഫിയ്യ:) നെഞ്ചേറ്റിയ ഒരു പാടാളുകളുണ്ടായി.
അതിന്റെ മുന്നിൽ നിന്നത്‌ സുബൈർ മങ്കട എന്ന മുൻ മുജാഹിദ്‌ നേതാവായിരുന്നു. അയാളുമായി അടുത്തിട പഴകുകയും ക്രമേണ മേൽ ആശയങ്ങളിലൂന്നിയ ഒരു തലമുറയെ വളർത്തിയെടുക്കുകയെന്ന സദുദ്ദേശം മുൻ നിർത്തി നിലമ്പൂർ ചാലിയാർ പഞ്ചായത്തിൽ മൂന്നേക്കറോളം ഭൂമി വാങ്ങുകയും ഈ താൽപ്പര്യക്കാർക്കു മാത്രം പ്ലോട്ടുകളാക്കി വിൽപ്പന നടത്തുകയും ചെയ്തു.
2007 ൽ ഇരുപത്‌ സെന്റ്‌ സ്ഥലത്ത്‌ ഒരു കൊച്ചു പള്ളിയുണ്ടാക്കി. അളുകൾ വീടു വെച്ച്‌ താമസമായതോടെ 2008 ൽ മത-ഭൗതിക വിഷയങ്ങൾ കബൈൻ ചെയ്ത്‌ ഒരു സ്കൂൾ തുടങ്ങി. സ്വദേശത്തും വിഡെശത്തുമുള്ള മേൽ ആശയക്കാറിൽ നിന്നും പുറമെ ചില അറബികളിൽ നിന്നും സാമ്പത്തിക സഹകരണമുണ്ടായി.
ഈ തീത്തും ദുർഘട ഭൗതിക സൗകര്യങ്ങളിലേക്ക്‌ കുടുംബവും കുഞ്ഞുങ്ങളുമായി വന്നരൊക്കെ ചില നല്ല നാളെകൾ സ്വപ്നം കണ്ടു;
അവരുടെ മക്കൾ മതത്തിലെ ഏച്ചു കെട്ടലുകളെ വെടിഞ്ഞ്‌ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്ന ഒരു നല്ല നാളെയെക്കുറിച്ച്‌ !
ഹയർ സെക്കണ്ടറി സ്കൂൾ (അറബിക്‌) അധ്യാപകനായ സുബൈർ വളരെ വൈകാതെ തന്റെ ടൊണിലെ വീടു വിറ്റ്‌ ഇവിടേക്ക്‌ താമസം മാറി. മത പഠന ക്ലാസുകൾക്കെല്ലാം നേതൃത്വം നൽകിയത്‌ അയാൾ തന്നെ.
മതം സ്വകാര്യമായുരുവിടാനുള്ള കേവല തോറ്റങ്ങളാണെന്ന സാമ്പ്രദായിക ശീലങ്ങളെ സലഫിയ്യ: കർശ്ശനമായ്ക്‌ തിരുത്തിപ്പഠിപ്പിച്ചു. കാലത്തിനൊത്ത്‌ കുന്തം ചെരിച്ചു വെക്കാനുള്ള പുനർവായനകളെ അത്‌ നിരാകരിച്ചു. മത പ്രബോധനം, സെക്യുലർ ഇടപഴകലുകൾ, തുടങ്ങി നോമ്പ്‌-പെരുന്നാൾ നിർണ്ണയം, സ്ത്രീ വേഷ സങ്കൽപ്പം വരെ, 'സലഫിയ്യ:' ആദിശുദ്ധിയോടെ തിരിച്ചു വരുത്തി.
തിക്ത ഫലങ്ങൾ പെട്ടെന്നുണ്ടായി.
പരിസര വാസികൾക്കും, ആഭ്യന്തര മേലധികാരികൾക്കും ഞങ്ങളുടെ ഗ്രാമം സംശയത്തിന്റെ ഒരു ചിഹ്നമായി മാറി. എസ്‌.ബി, ഐ.ബി, ലോക്കൽ പോലീസ്‌ ഇവരൊക്കെ നിരന്തരം ചോദ്യങ്ങളുയർത്തി. ഞങ്ങൾ ഉത്തരം പറഞ്ഞു കുഴങ്ങി.
അതിനൊക്കെ പുറമെ കുടുംബ-സാമൂഹ്യ ബന്ധങ്ങളിൽ വലിയ വിള്ളലുകൾ വീണു.
"ഇതെന്തു മതം ?"
എന്നവർ ചോദിച്ചു കൊണ്ടേയിരുന്നു....
എല്ലാം സാങ്കേതികമായും, താത്വികമായും മാത്രം വിശദീകരിച്ചപ്പോൾ പലതും പിഴുതെറിയപ്പെട്ടു. അതൊരിക്കലും ആശയത്തിന്റെ ന്യൂനതയായിരുന്നില്ല; ഞങ്ങളിലെ ആളുകളുടെ അൽപ്പത്ഘമായിരുന്നു, വീഴ്ചയായിരുന്നു.
എല്ലാവരും എന്തൊക്കെയോ സമാധാനിച്ചപ്പോൾ, വലിയ ലാഭത്തിനുള്ള ചെറിയ നഷ്ടങ്ങളായി ഞാനും സമാധാനമടഞ്ഞു.
കേരള മുസ്ലിം ദൃഷ്ടിയിലെല്ലാം ഈ ഗ്രാമം ഒരു കരടായി.( അതൊക്കെ പിന്നെ പറയാം.)
ദൂര ദേശത്തു നിന്നു വരെ സത്യാന്വേഷികൾ വന്നു പോയി. ഗ്രാമവും ആളുകളും വളർന്നു കൊണ്ടിരുന്നു.
പക്ഷേ ,പല കുടുംബാന്തരീക്ഷങ്ങളിൽ വളർന്നും ഇടപെട്ടും ശീലിച്ച ഈ മനുഷ്യർക്കിടയിലും പിശാച്‌ തകർത്താടി !
വെറും ഭൗതിക വിഷയങ്ങളിലെ ചെറിയ പിണക്കങ്ങൾ ഒന്നു രണ്ടു കൊല്ലം കൊണ്ട്‌ തുടങ്ങുകയും ഏഴു കൊല്ലം അടിഞ്ഞു കൂടുകയും, ഇവിടെ മാനസികമായി രണ്ടു ചേരിയാവുകയും ചെയ്തു.
സുബൈർ മങ്കടയുടെ പക്ഷത്ഘായിരുന്നു ഞാനെപ്പോഴും നിലക്കൊണ്ടത്‌; അയാളുടെ പാണ്ഡിത്യത്തോടുള്ള ബഹുമാനം കൊണ്ട്‌. അയാളുടെ പക്ഷത്ത്‌ നിൽക്കുമ്പോഴും എനിക്കു തോന്നിയ എല്ലാ പിഴവുകളും അപ്പപ്പോൾ സ്വകാര്യത്തിലും അല്ലാതെയും ഞാനുണർത്തിപ്പോന്നതിനാൽ എന്നോട്‌ പുറമെ സ്നേഹവു അകമെ വെറുപ്പുമായിരുന്നു സുബൈർ പക്ഷത്തിന്‌.
ഗ്രാമത്തിനു അകത്തായിരുന്നു പുറത്തെതിനെക്കാൾ പ്രശ്നങ്ങൾ. എല്ലാം തീരുന്ന നല്ലൊരന്തരീക്ഷം അകന്നു പൊയ്ക്കൊണ്ടേയിരുന്നു.
അതിനു പ്രധാന കാരണം നേതൃത്വത്തിലുള്ള ആളുകളുടെ ദുർവാശിയായിരുന്നു.
മറ്റൊരു കാര്യം,
അക്കാലയളവിൽ സുബൈർ മങ്കട മകന്റെ പേരിൽ പാർട്‌ണറായിരുന്ന ടൗണിലെ ഒരു തുണിക്കച്ചവടത്തിൽ അതുമായി മാത്രം ബന്ധപ്പെട്ട ചില ഭിന്നിപ്പുണ്ടായതാണ്‌. അവരിൽ ഒരാളൊഴികെ മറ്റ്ല്ലാവരും ഈ 'സലഫിയ്യ:'യുടെ കടുത്ത ആളുകൾ തന്നെയായിരുന്നു.
ബിസിനസ്‌ തർക്കത്തിൽ സുബൈറിന്റെ വാദം ബാക്കി പാർട്‌ണർമ്മാരായ മറ്റു നാലു പേർക്കും അംഗീകരിക്കാനാവാതെ വന്നപ്പോൾ സുബൈർ രേഖാമൂലം രാജി നൽകി ഒഴിവായി.
കച്ചവടത്തിലാണെങ്കിലും സുബൈറിന്റെ തന്നെ സ്വന്തം ആളുകൾക്കിടയിലെ ഭിന്നിപ്പായതിനാൽ അതിലയാൾ വല്ലാതെ വിഷമിച്ചിരുന്നു.
ഈ ഗ്രാമത്തിലെ സ്ഥിര താമസക്കാരിൽ ഞാനുൾപ്പെടെ ബഹുഭൂരിഭാഗം നിവാസികളും തുണിക്കച്ചവട ഭിന്നിപ്പ്‌ കാര്യത്തിൽ സുബൈറിന്റെ പക്ഷത്തു നിന്നില്ല.
ഈ പള്ളിയിലെ ഖുതുബകളിലൂടെയും, തന്റെ ഒരു നടപടിയെയും ധിക്കരിക്കാതെ "ശൈഖ്‌" എന്നും വിളിച്ച്‌ പിറകെ നടക്കുന്ന ഒരു പിടി സിൽബന്തികളിലൂടെയും പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും സാധ്യമായില്ല. നേരത്തെ പറഞ്ഞ സുബൈർ വിരോധികളും പുതിയവരും കൂടിയായപ്പോൾ സുബൈർ തന്റെ വീടും സ്ഥലവും വിൽക്കാൻ ആളെ ഏൽപ്പിച്ചു.
താൻ തന്നെ തുടങ്ങിയ ഈ ഗ്രാമമുപേക്ഷിച്ച്‌ വിട്ട്‌ പോവുന്നതിലെ 'മത യുക്തി' ആളുകൾക്ക്‌ വിശദീകരിച്ചു നൽകേണ്ടുന്ന ഒരു ധാർമ്മിക ബാധ്യത അയാളിൽ നീറിപ്പുകഞ്ഞു കൊണ്ടിരിക്കവേ അതിനയാൾക്ക്‌ ദുരുപയോഗം ചെയ്യാൻ പറ്റിയ മറ്റൊരു സംഭവമുണ്ടായി.
ക്ലാസുകൾക്കായി പള്ളിയിൽ വന്നു താമസിക്കുന്ന ചിലർ ഗ്രാമത്തിലെ ചെറിയ പെൺകുട്ടികളോട്‌ വളരെ മോശമായി ഇടപഴകിയതു ഞാനും സുബൈറിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പ്രസ്തുത പെൺകുട്ടികളുടെ പിതാവ്‌ "സുബൈർ വിരുദ്ധനാ"യതിനാലും,
പ്രതി ഒരു ഒന്നാന്തര "ശൈഖ്‌" വിളിക്കാരനായതിനാലും അയാൾക്കെതിരിൽ വാക്കുകൾ കൊണ്ട്‌ മാത്രം വിമർശിക്കുകയും നടപടിയുണ്ടാവാതെ പോവുകയും ചെയ്തു.
എന്നുമല്ല,
പള്ളി വരാന്തയിലിരുന്ന് ആ രക്ഷിതാവിനെതിരെയും പെൺകുട്ടികൾക്കെതിരെയും സുബൈർ അതിരൂക്ഷമായി അപവാദം പറഞ്ഞു.
ഇതിൽ ക്രുദ്ധരായ രക്ഷിതാക്കൾ പള്ളിയിലെ രാത്രി താമസക്കാർക്ക്‌ താക്കീതു നൽകി. ഒഴിഞ്ഞു പോവാൻ ഒരാഴ്ച സമയം നൽകി. ഈ അവധി തീർന്നിട്ടും പള്ളിയിൽ തങ്ങിയ ചിലരെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്തു.
ഈ സംഭവം മുതലെടുത്ത സുബൈർ,
തന്റെ ആളുകളെ മാത്രം ലൈബ്രറിയിൽ വിളിച്ചു കൂട്ടുകയും ഒരു വൈകാരിക 'വിട വാങ്ങൽ പ്രസംഗം' നടത്തി അതിന്റെ സൗണ്ട്‌ തന്റെ വെബ്‌സൈറ്റും, വാട്‌സപ്പും ഉപയോഗിച്ച്‌ ഈ 'ചെറിയ' കഥയൊന്നും കേൾക്കാത്ത 'വലിയ' ചെവികളിലാകെ വിതറുകയും ചെയ്തു !!!
'ത്ന്റെ മത പ്രബോധനത്തിനും സ്വൈര്യ ജീവിതത്തിനുമെതിരിൽ ഈ ഗ്രാമത്തിലേക്ക്‌ ഭൗതിക ലാഭം (!!??) മാത്രം മുന്നിൽ കണ്ട്‌ വന്ന ചില അക്രമികളുടെ ഭീഷണി കാരണം താൻ തുടങ്ങിയ സ്കൂൾ, മത ക്ലാസുകൾ എന്നിവ നിർത്തിവെക്കുന്നതായും, ഈ കാരണത്താൽ താൻ വീടു വിറ്റു പോവുകയാണെന്നു'മൊക്കെയാണയാൾ തട്ടി വിട്ടത്‌.
അഥവാ എനിക്കു ശേഷം പ്രളയം !
മടുത്തെങ്കിൽ മാറി ന്ന്നാൽ മതിയായിരുന്നു.
എന്നാൽ,
ഏഴു കൊല്ലം കൊണ്ടു എല്ലാവരും കൂടി കോർത്തെടുത്ത മാലയുടെ ചരടു വലിച്ചു പൊട്ടിച്ച്‌ അതിലെ ഒരു പിടി സാധു മനുഷ്യരുടെ കണ്ണീർക്കിനാവുകളുടെ മുത്തുകൾ ഉതിർന്നു വീഴുന്നത്‌ കണ്ടാണയാൾ തന്റെ കലിപ്പു തീർത്തത്‌.
2013 ഡിസംബറിലാണിത്‌ നടക്കുന്നത്‌.
എതിർക്കുന്ന ആരെയും വെറുതെ വിടാൻ ശൈഖിനും കൂട്ടരും ഒരുക്കമല്ലയിരുന്നു.
പള്ളിയുടെ ഫണ്ട്‌ കണക്കുകൾ സൂക്ഷിച്ചിരുന്നതിൽ ഒരു ചില്ലിക്കാശിന്റെ ആരോപണം പറയാനില്ലാതെ വന്നപ്പ്പോൾ എനിക്കെതിരെ ഉന്നയിച്ചത്‌,
"ഫേസ്‌ ബുക്കിലൂടെ ഒരന്യമതക്കാരിയെ പ്രേമിച്ച്‌ രണ്ടാം വിവാഹം നടത്തിയെന്നയിരുന്നു !!"
കുടുംബം കലക്കലായിരുന്നു ഉദ്ദേശം.
പിന്നെ,
എന്റെ എഫ്.ബി പോസ്റ്റുകളിൽ 'Ijas Kt ' എന്നൊരു ഫേക്ക്‌ ഐഡിയിലൂടെ ശൈഖിന്റെ മകൻ പച്ചത്തെറികൾ എഴുതി വിട്ടു. നിങ്ങളിൽ പലരും അതൊക്കെ കണ്ടു കാണും.
പക്ഷെ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒന്നും ക്ലച്ച്‌ പിടിച്ചില്ല.
ആകെയുള്ള പിടിവള്ളിയായ ജുമുഅയിൽ തന്റെ എതിരാളികളെ അടച്ചാക്ഷേപിക്കാൻ സിൽബന്തികളിലൂടെ സുബൈറിൻ കഴിഞ്ഞു. പക്ഷെ 'ലോക്കപ്പ്‌ മർദ്ദനത്തി' ഇരുന്നു കൊടുക്കാതെ ഞങ്ങൾ മറ്റു പള്ളികളെ വെള്ളിയാഴ്ച്ച ആശ്രയിച്ചു.
ആളു കുറഞ്ഞതിന്റെ പേരിൽ വൈകാതെ പള്ളിയിലെ ജുമു അ നിർത്തി വെച്ചു.!!
സുബൈർ വീടു വിറ്റു നിലമ്പൂർ ടൗണിലേക്ക്‌ പോവുകയും, ഭാവിയിൽ വന്നേക്കാവുന്ന വെല്ലുവിളികൾ ഭയന്ന്‌ തന്റെ 'മുതവല്ലി' സ്താനം ഒരു മട്ടാഞ്ചേരിക്കാരന്‌ നൂറു രൂപയുടെ മുദ്രപേപ്പറിൽ എഴുതി മാറുകയും ചെയ്തു.
പള്ളിക്കും സ്ഥാപനങ്ങൾക്കും വഖഫാധാരം എഴുതിയതിനാൽ കേരള വഖഫ്‌ ബോഡിന്റെ അനുമതിയില്ലാത്ത ആ മുതവല്ലി കൈമാറ്റ നാടകം അസാധുവായിരുന്നു.
പ്രശ്നങ്ങൾ മുൻ നിർത്തി പോലീസ്‌ രാത്രിയിൽ പള്ളി അടച്ചിടാൻ പറഞ്ഞപ്പോൾ, തങ്ങൾക്ക്‌ തോന്നിയ നേരത്ത്‌ നമസ്കരിച്ച്‌ ബാക്കി സമയത്തൊക്കെ സുബൈറിന്റെ ആളുകൾ പള്ളി താഴിട്ടു പൂട്ടി.
അവർ സ്ഥലത്തില്ലാത്ത സമയങ്ങളിൽ നസ്കാരം വരെ വട്ടം മുടങ്ങുക കൂടി ചെയ്തു.
ഇക്കാര്യം ചൊദ്യം ചെയ്തപ്പോൾ ഞ്ങ്ങൾ കൈയേറ്റം നടത്തിയെന്ന് പരാതി നൽകുകയും വഖഫ്‌ വിഷയങ്ങളിൽ പിടിപാടില്ലാത്തതിനാൽ പോലീസുകാർ മുതവല്ലിയുടെ ഏകാധിപത്യത്തെ അംഗീകരിക്കുന്ന നിലപാടായി.
'മുതവല്ലിക്ക്‌ എന്തിനുമുള്ള അധികാരമുണ്ട്‌' എന്നായിരുന്നു എസ്‌.ഐ പറഞ്ഞത്‌ !
സുബൈറിന്റെ അവസാന സിൽബന്തിയും ഈ ഗ്രാമം വിട്ടു പോയതോടെ പള്ളി പൂർണമായി അടഞ്ഞു. വഖഫ്‌ ബോഡിൽ പരാതി നൽകിയിട്ടും ഒരു ചുക്കും നടന്നില്ല;
പള്ളികൾ ഒന്നു നമസ്കാരത്തിനായി തുറന്നു തരാൻ ഈ ബോഡിൽ ഒരു വകുപ്പുമില്ലെങ്കിൽ പിന്നെ ആരോടു പറയാൻ !
ഞങ്ങൾ ഇടുങ്ങിയ വരാന്തയിലും പിന്നെ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്‌ മുറികളിലും നമസ്കരിച്ചു പോന്നു.
ആയിടക്ക്‌ മക്കളേയെല്ലാം പരിസരത്തെ സ്കൂളുകളിൽ ചേർത്തി. നാലും അഞ്ചും ക്ലാസിലെത്തിയ കുട്ടികൾക്ക്‌ പക്ഷേ മലയാളം എഴുത്തും വായനയും അറിയില്ലായിരുന്നു !!!
'മലയാളമൊക്കെ പിന്നീട്‌' എന്നതായിരുന്നു സുബൈറിന്റെ പഠന പാക്കേജ്‌ !!
ഞാനെന്റെ കുട്ടികളെ വീട്ടിലിരുത്തി മുൻപേ മലയാളം പഠിപ്പിച്ചിരുന്നതിനാൽ അവരധികം ബുദ്ധിമുട്ടിയില്ല.
മദ്രസ ഒരു ആവശ്യമായപ്പോൾ നശിച്ചു പോവുന്ന ബിൽഡിങ്ങിൽ പത്തിരുപതോളം കുട്ടികളെ വെച്ച്‌ 2014 ജൂണിൽ മദ്രസ തുടങ്ങി.
പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച്‌ സുബൈർ അതും തടഞ്ഞു.
എല്ലാ വിധ പിന്തുണകളായി ജാതിയും മതവും നോക്കാതെ പരിസരവാസികലായ എന്റെ ചങ്ങാതിമാർ ചെറുത്തു നിന്നു.
'കാഫിറുകളെ' ഈ ഗ്രാമത്തിൽ കയറ്റിയതിന്റെ എനിക്കെതിരിലുള്ള കുറ്റപത്രവുമായി പലരും രംഗത്തു വന്നു.
അവരോട്‌ ഞാൻ, 'പോയി വേറെ പണി നോക്കാൻ' പറഞ്ഞു.
ഞ്ങ്ങളുടെയൊക്കെ പണവും അദ്ധ്വാനവും കൂടിയുള്ള കെട്ടിടത്തിന്‌ മാസം അഞ്ഞൂറു രൂപ സുബൈറിന്റെ ഡമ്മി മുതവല്ലിക്ക്‌ ₹ 500 വാടക നൽകി ഞങ്ങൾക്ക്‌ 3 മാസം മദ്രസ നടത്താൻ പോലീസ്‌ മഹാ 'കനിവു' കാട്ടി.
മാസങ്ങൾ പൂർണമായി അടഞ്ഞ മസ്ജിദ്‌ ഇക്കഴിഞ്ഞ റമദാനിൽ തുറന്നു.
അതിലും രസമുണ്ട്‌.
തുറന്നിട്ട പള്ളി ഞങ്ങൾ തലയിൽ വെച്ചു കൊണ്ടു പോവുമോ എന്നു പേടിക്കുന്ന സുബൈർ രണ്ടു എറണാകുളം(KL 7) കൂടുംബംങ്ങളെ ഒരു വാടകക്കെട്ടിടത്തിൽ ചെലവു നൽകി പാർപ്പിച്ചിട്ടുണ്ട്‌ !
ഓഗസ്റ്റിൽ കരാർ തീന്നതോടെ ഇപ്പോഴൊരു വീട്ടിൽ മദ്രസ നടത്തി വരുന്നു.
കുടുംബവുമായി ജീവിക്കുന്നിടം ബഹളമയമാവാതിരിക്കലാണ്‌ ഇപ്പോൾ ഞങ്ങളുടെ താൽപ്പര്യം.
അതേ സമയം,
സുബൈർ ഉണ്ടാക്കുന്ന എന്തും ഏതു നിലക്കും നേരിടാനും ഒട്ടും മടിയും ശേഷിക്കുറവും ഇല്ല.
ഈ ഡിസംബറോടെ ഞങ്ങളുടെ ഒന്നാം വാർഷികമാണ്‌.
ജയത്തിന്റെയോ തോല്‌വിയുടെയോ എന്നു ചോദിക്കരുത്‌.
ഒരു കൊല്ലമായിട്ടും എല്ലാം സുബൈറിന്റെ പേരിൽ തന്നെ. പിന്നെ ഒരു നടപടിക്കും പോയിട്ടില്ല.
ഈ ഗ്രാമം വിട്ട്‌ പിറന്ന നാട്ടിലേക്ക്‌ പൊയ്ക്കൂടേ ബായ്‌ എന്ന് ഉള്ളറിഞ്ഞെന്നോട്‌ പലരും പല വട്ടം ചോദിച്ചിട്ടുണ്ട്‌.
ഒരു വേള അതിനുള്ള ശ്രമങ്ങൾ നടത്തവെ,
അതൊരു തോറ്റു പിൻ വാങ്ങലായിട്ടെനിക്ക്‌ തോന്നി.
'ചെങ്കോലിൽ' സേതുമാധവൻ പറഞ്ഞ പോലെ,
ഈ തെരുവിലാണെനിക്കെന്റെ യൗവനത്തിന്റെ വിലപ്പെട്ട ഏഴു കൊല്ലം നഷ്ടപ്പെട്ടതെന്നുള്ള ഒരു പരിതപിക്കലായി എനിക്കതു തോന്നുന്നു.
അതുണ്ടായിക്കൂടാ....
എന്നെ ഒരു പക്ഷിയും ഇവിടെ കൊത്തിയിട്ടു പോയതല്ലല്ലോ..
ഞാൻ ഉദ്ദേശ പൂർവ്വം വന്നവനല്ലേ ..?
ഏതിടത്തായാലും ജീവിക്കണ്ടേ ?
എന്റെ മക്കൾ ജനിച്ചു വളർന്ന,
ഞാൻ നട്ടു വളർത്തിയ ഈ തണൽ വിട്ട്‌ എങ്ങോട്ടു പോയിട്ടെന്ത്‌ ?
ഈ പാവപ്പെട്ട വഞ്ചിക്കപ്പെട്ട സാധാരണക്കാർക്കൊപ്പം നിന്ന് പൊരുതി ജീവിക്കുക തന്നെ.
ഇവിടെ എനിക്കു ലഭിച്ച നന്മകൾ നിലനിർത്തുകയും,
നഷ്ടമായ ബന്ധങ്ങൾ വീണ്ടെടുക്കുകയും ചെയ്തിരിക്കാം.
_____
ഈ ഗ്രാമത്തെ ശ്രദ്ധിക്കുന്ന ആളുകൾ എന്തൊക്കെയോ തെറ്റിധരിച്ചിട്ടുണ്ട്‌.
കുറെ കഴിയുമ്പോൾ പകയൊക്കെ തീർന്ന് എല്ലാം നേരെയാവുമെന്ന് ഞാൻ പ്രത്യാശിച്ചു. അതു കൊണ്ടാണ്‌ ഇതു വരേക്കും ഒന്നും പുറത്തു വ്യക്തമാക്കാതെയിരുന്നത്‌.
പക്ഷെ സുബൈറിന്റെ പക ഒരിക്കലും തീരില്ലെന്നും അയാളുടെ കാപട്യത്തിന്റെ മുഖം ആളുകൾ കാണട്ടെയെന്നും കരുതാൻ കഴിഞ്ഞ ദിവസമൊരു പുതിയ സംഭവമുണ്ടായി.
ഈ സംഭവം കൂടി നടന്നില്ലായിരുന്നെങ്കിൽ ഞാനിത്‌ എഴുതില്ലായിരുന്നു.
ഇത്രയും ചീപ്പ്‌ ആയി കളിക്കുന്നവരെ നിങ്ങളെല്ലാം അറിയട്ടെ എന്നാണിപ്പോൾ തോന്നുന്നത്‌
ഫോട്ടോയിൽ സൂക്ഷിച്ചു നോക്കിയാൽ പള്ളി വരാന്തയിൽ രണ്ടു കസേരകൾ കാണാം...
മുമ്പേ തന്നെ ഇങ്ങിനെ ഇവിടെയിട്ടു വന്നിരുന്ന സാദാ ഫൈബർ ചെയർ.
അകത്തു പൊടിപിടിച്ചിരുന്ന ഇവ പിടിച്ച്‌ ഞങ്ങൾ പുറത്തിട്ടിരിക്കാൻ തുടങ്ങി.
മഹാ പാപമല്ലേ ..!
ഒന്നാമതായി,
'ശൈഖ്‌ സുബൈർ മങ്കട' ഇരുന്നിരുന്ന വരാന്തയിൽ കസേരയിട്ട്‌ നിങ്ങളിരിക്കുകയോ ?
ജയലളിതയോടുള്ള പനീർ സെല്‌വത്തിന്റെ മൊഹബ്ബത്ത്‌ ഈ ശൈഖിനോടും വേണ്ടേ.?
രണ്ടാമതായി,
നിങ്ങളീ പള്ളി പിടിച്ചടക്കാനുള്ള നീക്കമല്ലേ ഇതൊക്കെ ?
പള്ളി 'KL-7 സൂക്ഷിപ്പുകാർ' വിവരമെത്തിച്ചപ്പോൾ ശൈഖ്‌ ടൗണിലിരുന്ന് തിരക്കഥയെഴുതി.
ഇന്നലെ ഒരു എന്റെ സുഹൃത്തിനെ പരിചയക്കാരനായ ഒരു പോലീസുകാരൻ ഫോണിൽ വിളിച്ചു.
"നിങ്ങൾ പള്ളിയിലെ ഫർണ്ണിച്ചറുകൾ ദുരുപയോഗം ചെയ്ത്‌ നശിപ്പിക്കുന്നതായി സുബൈറിന്റെ ആളുകൾ പരാതിയുമായി വന്നിട്ടുണ്ടെന്ന് !!!"
എങ്ങനെയുണ്ട്‌ ശൈഖിന്റെ ഫുദ്ധി..?
ഈ മനുഷ്യന്റെ പിറകെ ഇസ്ലാം... ഇസ്ലാം..എന്നും പറഞ്ഞ്‌ നടക്കുന്ന എത്ര മണ്ണുണ്ണികളാണെന്നോ ഇപ്പോഴുമുള്ളത്‌ !
ഏതു ലാട മരുന്നിനും വാങ്ങാൻ ആളുണ്ടാവുമല്ലോ അല്ലേ..?
അത്ര തന്നെ.
കാര്യങ്ങൾ ഈ 'ശൈഖ്‌' ഇങ്ങിനെയൊക്കെ വഷളാക്കുന്ന സ്ഥിതിക്ക്‌
ഇനി ഈ കസേര അകത്തേക്കൊന്ന് മാറ്റിയിടുന്നത്‌ കാണണം.
ഞങ്ങളെങ്ങിനെ പ്രതികരിക്കുമെന്ന് വലിയ വീമ്പൊന്നും പറയുന്നില്ല; ആണുങ്ങൾ പറയുകയല്ല ചെയ്യുകയല്ലേ വേണ്ടത്‌...?
ഇപ്പോൾ തോന്നിയവ എഴുതിയെന്ന് മാത്രം.
അതു പോര. വളഞ്ഞ സ്കെയിലു കൊണ്ടു നേർവര വർക്കാൻ പാഴാക്കിയ ആ ഏഴെട്ടു കൊല്ലത്തെ ഓരോന്നും വൃത്തിയായി പിന്നീടു പറയുന്നുണ്ട്‌ (ഇൻശാ അല്ലാഹ്‌)
തൽക്കാലം ഇവിടെ നിർത്താം.
ബോറടിച്ചു അല്ലേ ?
സത്യമായിട്ടും എനിക്ക്‌ ബോറടിച്ചു... 
ഇനിയൊരു പക്ഷെ എന്റെ അപ്ഡേറ്റ്സൊ ന്നും മേലിൽ കാണുന്നില്ലെങ്കിൽ,
അട്ടിവെച്ച്‌ 'എടുക്കാതെ ഉപയോഗിച്ചുകൊണ്ടിരുന്ന' ഫൈബർ കസേരകൾ, 'ഇരുന്ന് ദുരുപയോഗിക്കുന്നവരെ' തൂക്കിലേറ്റുന്ന നിലമ്പൂർ പോലീസ്‌ സ്റ്റേഷനിലെ തൂക്കുമരത്തിൽ അന്ത്യവിശ്രമം കൊള്ളുകയോ,
നിലമ്പൂർ ശൈഖിന്റെ സിൽബന്തികളുടെ ഇടി കൊണ്ട്‌ വല്ലിടത്തും ഔട്ട്‌ ഓഫ്‌ ഓഡറായി കിടക്കുകയോ ആവും ഞാനെന്ന് കരുതി സമാധാനിക്കുക.
_______________________________
ഫോട്ടോകൾ ഒന്നു കൂടി ശ്രദ്ധിച്ചു നോക്കണം:
ഫോട്ടോ 1:- പള്ളിയുടെ ഇന്നത്തെ മുൻഭാഗം.
ഫോട്ടോ 2:- KL 7പള്ളി സൂക്ഷിപ്പുകാർ സൂക്ഷിച്ച്‌ കാതലായ പള്ളിയുടെ പിൻ വാതിൽ.
ഫോട്ടോ 3:- ഞങ്ങളെ ഇറക്കി വിട്ട്‌ കാടും,ആടും കയറി നശിക്കുന്ന ശൈഖിന്റെ സ്കൂൾ കെട്ടിടം.
എന്റെ ഈ എഴുത്തിനെ 'ശൈഖിന്റെ' ആളുകൾക്ക്‌ ഏതു രൂപത്തിലും എടുക്കം. നോ പ്രോബ്ലം.
എങ്ങിനെയും മറുപടി പറയാം. എന്നല്ല ഞാൻ വെല്ലുവിളിക്കുന്നു; മുൻപാരോ പറഞ്ഞ പോലെ
കൈ വിരൽ ഞൊടിച്ച്‌,
ദാ....ഇങ്ങിനെ...ഇങ്ങിനെ..
ഒരു കണ്ടീഷനുണ്ട്‌;
ഏതെങ്കിലും ഊളകൾ കഥ കേട്ട്‌ എഴുതിയിട്ട്‌ കാര്യമില്ല. നല്ലോണം മലയാളം പാടാനും പറയാനും അറിയുന്ന ഇക്കഴിഞ്ഞ ഏഴു കൊല്ലക്കാലം 'ശൈഖിന്റെ' കൂടെ എന്നെപ്പോലെ ഒരുമിച്ച്‌ ജീവിച്ചറിഞ്ഞ ആണുങ്ങൾ എഴുതണം.
________________________________
ഒന്നൂടെ പറയട്ടെ,
ഈ ശൈഖ്‌ ആളൊരു ജീനിയസ്സു തന്നെയാണ്‌. ഒപ്പമുള്ളവർ അയാളെ ദുഷിപ്പിക്കുകയാണ്‌.
ഇതറിഞ്ഞിട്ടും ഇങ്ങിനെ (അൽപമെങ്കിലും) വിശദാമായി പരാമർശിക്കുന്നത്‌ വേണോ ?
-എന്ന് ഞാൻ പല വട്ടം ആലോചിച്ചു.
രണ്ട്‌ ഓപ്ഷനാണെനിക്ക്‌ മനസ്സിൽ കിട്ടിയത്‌.
ഒന്നുകിൽ,
ബാക്കിയുള്ളതിനൊക്കെ നാവിട്ടലക്കുന്ന നീ ഈ ആത്മീയകാപട്യം മറച്ചു വെക്കാതെ തുറന്നെഴുതുക !
അല്ലെങ്കിൽ,
ആണാണെന്നും പറഞ്ഞു താടിയിൽ എട്ടു പത്തു രോമം നീട്ടി നടക്കുന്നില്ലേ ? അത്‌ പറിച്ചെറിയുക !
രോമം പറിക്കാൻ ബുദ്ധിമുട്ടുണ്ട്‌;
എനിക്ക്‌ എഴുത്താണെളുപ്പം.
______________________________ 
-വൈ ആർ-



Monday, November 10, 2014

കോക്കസ് -ഷബീർ അലി(ശുരൂതി ) നുണകൾ ഒരു പൊളിച്ചെഴുത്ത്

അസ്സലാമുഅലൈക്കും 
ഒരാൾക്കും ഒരു ഉപകാരവും ഇല്ലാതെ ഫേസ് ബുക്കിലും മറ്റും നുണ പറഞ്ഞു നടക്കുന്ന ചില ആളുകളുണ്ട് ..അല്ലാഹുവിന്റെ കോടതിയിലേക്ക് നിങ്ങളും ഞങ്ങളും തമ്മിൽ ഉള്ള ഈ നുണ പ്രചാരണം വിടാൻ ആണ് ഞങ്ങൾ ഉധേഷികുന്നത്..
താനൂർ പ്രദേശത്ത് നമ്മുടെ എളിയ പ്രവർത്തകർ നടത്തിയ ഒരു ചെറിയ ശ്രമം ഇന്ന് 20 ലതികം ഷൌചാലയങ്ങൾ ,നിരവതി വീടുകൾ എന്നിവയിൽ എത്തി നിൽക്കുന്നു..വിവിധ പ്രസ്ഥാനങ്ങളിൽ പെട്ട ആളുകൾ മുതൽ ഒരു പാട് പേര് ഇതുമായി സഹകരിച്ചിട്ടുണ്ട് ..അല്ലാഹുവിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം ഒരു പ്രസ്ഥാനത്തിന്റെ ഒരു ബോര്ടും ഇല്ലാതെ ,താക്കോൽ ദാന കർമ്മങ്ങൾ ഇല്ലാതെ ,പത്ര പരസ്യങ്ങൾ ഇല്ലാതെ സൂചനയ്ക്ക് പോലും ഒരു പ്രസ്ഥാനത്തിന്റെ പേര് പോലും പറയാതെ എല്ലാവരും സഹകരിച്ചും സഹായിച്ചും നടത്തിയ ഒരു സംരഭം ആയിരുന്നു അത് ....ഇന്നും അത് നടന്നു വരുന്നു 
ഷബീർ അലി ചെമ്മാട് (9847204450) എന്ന് പറയുന്ന ഒരു ശുരൂതിയും ഇയാളുടെ പുതിയ സംബന്ധക്കാരായ ചില ഫേസ് ബുക്ക്‌ നിലവിളക്ക് മുന്നണിയും കൂടി നടത്തിയ ശുദ്ധ കളവു ,WISDOM ലോഗോ വാതിലിനു പുറത്തു എഴുതി വെച്ചിരിക്കുന്നു എന്ന് ..നിങ്ങൾ ഇയാളെ വിളിച്ചു ചോതിക്കണം എവിടെയാണ് ഇതുള്ളത് എന്ന് ..നിങ്ങൾ ഈ പ്രദേശത്ത് പോയിട്ട് wisdom എന്നാ പേര് ഏതെങ്കിലും ഒരു വീട്ടുകാരൻ പറഞ്ഞാൽ ശബീരലി പറയുന്ന പണി ചെയ്യാൻ ഞങ്ങൾ തയ്യാർ ആണ് ..കളവു ജീവിത ഷർതാക്കിയ ശബീരളിയെ പോലുള്ള ഏഴാം കൂലിയും അയാളുടെ പിന്നാലെ നടക്കുന്ന ആള്കലോടും പറയാൻ ഉള്ളത് ..KNM എന്നാ മൂനക്ഷരം നിങ്ങളുടെ ഒക്കെ തറവാട്ടിൽ ഉണ്ടാക്കിയ അപ്പം അല്ല ..മറിച്ചു അല്ലാഹുവിന്റെ ദീനിനെ പ്രോയോഗവത്കരിക്കാൻ കാലം നീണ്ട പ്രയത്നത്തിൽ ഉണ്ടായ കൂട്ടായ്മയുടെ പേരാണ് ..മുതലാളിയുടെ വീട്ടിനു പുറത്തു 27 ആം രാവിൽ വരി നിന്ന് അവർ ഇട്ടുകൊടുക്കുന്ന നാണയ തുട്ടുകൾ പൊറുക്കി നടന്ന ഇന്നലെകളിലെ കേരള മുസ്ലിംകളെ പാവപെട്ടവന്റെ ആതമാഭിമാനം ഉയർത്തി അവരുടെ അവകാശമായ സകാത്ത് ശേഖരിച്ചു അവര്ക്ക് സംഘടിതമായി എത്തിച്ചു കൊടുത്തു വിപ്ലവം സൃഷ്‌ടിച്ച ആളുകൾ ആണ് മുജാഹിദുകൾ ..മുജാഹിധു പ്രസ്ഥാനത്തിന്റെ പാരമ്പര്യം അറിയാതെ പോയവർ ,പ്രസ്ഥാനം ഓരോ മേഖലയിലും നടത്തിയ പരിവർത്തനത്തെ അറിയാതെ പോയവർ ഇന്ന് അതിന്റെ വക്താക്കളായി രംഗത്ത് വരുമ്പോൾ ഉണ്ടാകുന്ന അപജയതിന്റെ നീണ്ട കാഴ്ചകൾ ആണ് ഇതൊക്കെ ...
സന്നദ്ധ സേവന പ്രവർത്തനങ്ങൾ മത പ്രബോധനത്തിനുള്ള ഒരു മാർഗ്ഗം അല്ല ..അതിനു വേണ്ടി ഒരു പ്രവർത്തനവും ഞങ്ങൾ നടത്തിയിട്ടുമില്ല ..മുസ്ലിം ആയി ജീവിക്കുന്ന ഏതൊരാളും സഹ മനുഷ്യരുടെ ജീവിത വ്യവഹാരത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ടില്ല എങ്കിൽ നാളെ പരലോകത്ത് ചോദ്യം ചെയ്യപെടും എന്നതിനാൽ ഓരോരുത്തരുടെയും മേൽ ഇത് ബാധ്യത ആണ് ..അത് ചെയ്യുക എന്നതിൽ കവിഞ്ഞു ഇതിലൂടെ ഒരു പാലം കെട്ടേണ്ട ഗതികേട് ലോകത്തിനു കാരുണ്യമായി വന്ന ഇസ്ലാം എന്നാ മതത്തിന്റെ അനുയായികൾക്ക് വന്നു എന്ന് പറയുന്നവർ ഈ ദീനിന്റെ മഹത്വം അറിയാതെ പോയവർ ആണ് ...നുണകൾ പറഞ്ഞു പരത്തി ഫിതനയുണ്ടാക്കുന്ന ഇത്തരം ആളുകൾ എന്ത് ഉധേഷതിനാണോ ഈ നുണ പറഞ്ഞത് അതിനുള്ള മറുപടി കേരളത്തിന്റെ ഓരോ വീട്ടിലും തൗഹീധുംആഖിരത്തും രിസാലതും എത്തിക്കുന്ന door to door പദ്ധതിയിലൂടെ നടക്കും ഇന്ഷ അല്ലാഹു ...ഈ വരുന്ന 15 ,16 തിയതികളിൽ ഞങ്ങൾ കുറ്റിപ്പുരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ നടത്തുന്ന പ്രവർത്തനം കാണാൻ എങ്കിലും വരിക ..എന്നിട്ട് വിമര്ശിക്കൂ നിങ്ങൾ ...നിങ്ങളുടെ വിമർശനം ശരിയാണ് എങ്കിൽ അത് തിരുത്താൻ നിങ്ങള്ക്ക് മുമ്പേ ഞങ്ങൾ ഉണ്ടാകും ..കാരണം പരലോകത്തിന് വേണ്ടിയുള്ള ഒരു യാത്രയിൽ അതിനു സഹായകരം ആകുന്ന ഏതു നിര്ധേശവും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ് ..എന്നാൽ ആ യാത്രയിൽ ഞങ്ങളെ സഹായിക്കുന്ന ഒന്നിൽ നിന്ന് ഏതു മുന്നനിക്കാർ ഞങ്ങളെ പിന്തിരിപ്പിക്കാൻ നോക്കിയാലും ആ വെള്ളം സ്വയം തലയിൽ ഒഴിച് സായൂജ്യം അടയുന്നതാണ് നല്ലത് എന്ന് ഓർമ്മ പെട്തുന്നു...
താനൂരിൽ ഞങ്ങൾ എത്തുന്നത്‌ ഒരു നിയോഗം പോലെ കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ msm eid kiswa അനുബന്ധിച്ചാണ് ...ആദ്യമായി ഒരു വേറിട്ട മനുഷ്യരുടെ ജീവിത മണ്ഡലം ഞങ്ങൾ അടുതരിയുകായായിരുന്നു ...അവിടെ ചെറിയ ഇടപെടൽ നടത്തി കൊണ്ടിരിക്കുന്ന ആളുകൾ മുഖേന ആ പ്രദേശത്ത് ഓരോ വീട്ടിലും ഈദ്‌ kiswa നൽകി,msm ന്റെ പേര് പറയാതെ ,ഞങ്ങളെ പരിച്ചയപെട്താതെ ഇത് തന്നവര്ക്ക് വേണ്ടി പ്രാര്തിക്കാൻ പറഞ്ഞു കൊണ്ട് മാത്രം ....
അപ്പോൾ ഒരു വീട്ടിൽ എത്തിയപ്പോൾ അവിടെ ഉമ്മയില്ല ..ആ ഉമ്മ കുട്ടിയെ ഷൌച്യം ചെയ്യിക്കാൻ പോയതാണ് എന്ന് പറഞ്ഞു ...രണ്ടു വീട് കഴിഞ്ഞപ്പോൾ നേരത്തെ വീട്ടിൽ ആള് വന്നു ..ഞങ്ങൾ ക്കൂട്ടീ എന്ന് വിചാരിച്ചിരുന്നത് ഒരു 2-3 വയസ്സാണ് ..ഇത് 15 വയസ്സുള്ള ഒരു പെണ്‍കുട്ടി ..ആ ക്കൂട്ടീ ഷൌച്യം ചെയ്യുമ്പോൾ ആ ഉമ്മ കാവലിരിക്കുന്നു ..വഴി പോക്കരെ രണ്ടു ഭാഗത്ത്‌ നിന്നും തടയുന്നു ...ഞങ്ങളിൽ പലരും കരഞ്ഞു പോയി ...ഉണ്ടായ കാലം തൊട്ടു യൂറോപ്യൻ ക്ലോസെറ്റിൽ കാര്യം സാധിച് ഹാൻഡ്‌ ഷവറിൽ കഴുകി ,ഫ്ലെഷ് അടിച്ചു തിരിച്ചു പോരുമ്പോൾ അറിയണം സ്വന്തം ഉമ്മ കാവലിരുന്നു ഷൌച്യം ചെയ്യേണ്ടി വരുന്ന, മറയില്ലാത്ത കടൽ തീരത്ത് ഒന്ന് കാര്യം സാധിക്കാൻ ഇരുട്ട് മൂടും വരെ കാതിര്ക്കുന്ന ആയിരകണക്കിന് മുസ്ലിം സഹോദരി സഹോദരന്മാർ നീ ജീവിക്കുന്ന നാട്ടിൽ ഉണ്ട് എന്നാ സത്യം ...പകലിൽ കക്കൂസിൽ പോകാൻ കഴിയാത്ത ആളുകൾ കവറുകളിൽ കാര്യം സാധിക്കുന്നു ..എന്നിട്ട് കെട്ടി വെക്കുന്നു ..രാത്രി അത് ഉപേക്ഷിക്കുന്നു ...നമ്മുടെ വിറകു പുരയെക്കാൾ ചെറിയ നെടുംബരയിൽ താമസിക്കുന്ന ഈ സഹോധരങ്ങൾക്ക് അവരുടെ ജീവിതത്തിന്റെ സ്വകാര്യതകൾ എങ്കിലും ഒന്ന് സ്വകാര്യമായി ചെയ്യാൻ കഴിയനെ എന്നാ ചിന്തയാണ് ഇന്ന് 20 ലതികം ആയി നിൽക്കുന്നത്...
തന്റെ ഗ്രൂപ്പ്‌ ജയിക്കാൻ നുണ പ്രചരിപ്പിക്കുന്ന ശബീരളി ,സാലിഹെ,മുഹമ്മദ്‌ ചോക്കുകലെ...അറിയണം നിന്നെ സൃഷ്‌ടിച്ച റബ് തന്നെ ആണ് അവരെയും സൃഷ്ടിച്ചത് ..നീ TILE പതിച്ച സര്വ്വ സൌകര്യവുമുള്ള കക്കൂസ്സിൽ സ്മാർട്ട്‌ ഫോണും പിടിച്ചു കാര്യം സാധിക്കുമ്പോൾ അറിയുക നിനക്ക് റബ് തന്ന അനുഗ്രഹം നാളെ ചോദ്യം ചെയ്യപെടും എന്ന് ..നിന്റെ ഫേസ് ബുക്കിലെ കമന്റും പോസ്റ്റും നാളെ വരും ...അവിടെ വെച്ച് കണക്കു പറഞ്ഞു ഞങ്ങൾ മേടിചോലാം ....
പിന്നെ അറിയുക നീ ഇപ്പോൾ നിസ്സാരമായി കാണുന്ന നിന്റെ 1 ഉം 2 ഉം ഒക്കെ സാക്ഷാൽ റബ് വിചാരിച്ചാൽ ഇത്ര നിസ്സാരമായി നടകില്ല എന്ന് ഓർക്കുക..ഒരു അഹങ്കാരിയും നുണ പ്രചാരകനെയും റബ് വെറ്തെ വിട്ടിട്ടില്ല 
knm പ്രഭാഷകർ ആയ ശുഖൂർ ആലപ്പുഴ എന്ന് പറയുന്ന വ്യക്തി പുളിക്കളിൽ വളരെ അതികം ഈ PROJECT ആക്ഷേപിച് സംസാരിച്ചു ..ബഷീര് വലിയപറമ്പ് എന്ന് പറയുന്ന ആൾ സ്വാഗത പ്രസങ്ങതിലും പറഞ്ഞു ...ഇപ്പോൾ കക്കൂസ് ഉണ്ടാക്കി നടക്കുകയാണ് എന്ന് ...എന്നാൽ ഇയാളോട് വിളിച്ചു ചോതിച്ചപ്പോൾ സ്വാഗത പ്രസങ്ങികാൻ പറയുന്നത് കേട്ട് പറഞ്ഞതാണ് പോൽ ...പ്രസന്ഗിച്ച ആളോടും അതിന്റെ സംഘടകരോടും ചോതിക്കപെട്ടു ..(ഞാൻ പച്ചക്ക് പറയട്ടെ)
നീ വല്ല തവണയും നിനക്ക് മുട്ടിയിട്ടു മുട്ട് സഹിക്കാതെ രാത്രി വരെ ഇരുന്നിട്ടുണ്ടോ ??? ഉത്തരം ;- ഇല്ല 
നിന്റെ പെങ്ങന്മാർ ,ഉമ്മ എന്നിവര്ക്ക് കാര്യം സാധിക്കാൻ അവർ പരസ്പരം കാവൽ ഇരുന്നിട്ടുണ്ടോ ??? ഉത്തരം ;- ഇല്ല 
നീ എന്നെകിലും നിന്റെ ഉമ്മയും പെങ്ങളും കവറിൽ കെട്ടിയ കാഷ്ടം കുഴിചിടുന്നത് കണ്ടിട്ടുണ്ടോ ??? ഉത്തരം ;-ഇല്ല 
നീ രാവിലെ കാര്യം സാധിക്കേണ്ട അവസ്ഥ ഓർത്തു രാത്രി ഭക്ഷണം ഇല്ലാതെ കിടന്നിട്ടുണ്ടോ ?? ഉത്തരം ;- ഇല്ല 
നീ മറയില്ലാതെ കാര്യം സാധിച്ചിട്ടുണ്ടോ ..ഗതികെടുകൊന്ടെങ്കിലും ???ഉത്തരം ;-ഇല്ല 
നിന്റെ വീട്ടിൽ ഒന്നിലതികം കക്കൂസ് ഉണ്ടോ ?? ഉണ്ട് 
എന്നാൽ നീ അറിയണം മേൽ പറഞ്ഞതിലതികം യാതന അനുഭവിക്കുന്ന അനേകം മനുഷ്യർ ഈ ലോകത്തുണ്ട് ..അവരിൽ തന്നാൽ ആവുന്ന ഒന്ന് അവർക്ക് വേണ്ടി ചെയ്യാൻ ഒരു കൂട്ടം ആളുകൾ തയ്യാർ ആയാൽ നിനക്ക് വിമര്ഷിക്കാൻ എന്ത് ന്യായം ...
പ്രിയപെട്ടവരെ അവിടെ അവസാനം സന്ദര്ശിച്ച knm പണ്ഡിതൻ അബ്ദു സലാം മോങ്ങം ആണ് ..അദ്ദേഹം പറയട്ടെ അവിടെ എത്ര wisdom ബോർഡ്‌ കണ്ടു എന്ന് ..ശബീരളി നീ ചെമ്മാട്ട്‌ നിന്ന് 10 രൂപ കൊടുത്താൽ താനൂരിലെ ചീരാൻ കടപ്പുറത്ത് എത്തും...എന്നിട്ട് വിസ്ടോം എന്ന് ഒട്ടിച്ച കക്കൂസ്സ്കളുടെ ഫോട്ടോ ഒന്ന് എടുത്തിട് ....കണ്ണിൽ തിമിരവും മനസ്സില് മായാത്ത രോഗവും ബാധിച്ചു പൊതു പ്രവർത്തനം എന്നും പറഞ്ഞു ആരാന്റെ നെജ്ജത് ഉമ്മാക്കി കളിക്കാൻ വെമ്പൽ കൊള്ളുന്ന ഓരോ ഫേസ് ബുക്ക്‌ ജീവികളോടും പറയാൻ ഉള്ളത് wisdom ഒരു ദൌത്യമാണ് ...ലോകത്ത് സാധ്യമായ പരിവര്തനങ്ങളും ശ്രമങ്ങളും ഞങ്ങൾ തുടരും ...അല്ലാഹുവിൽ മാത്രമാണ് അഭയം ..അവനിൽ മാത്രമാണ് പ്രതീക്ഷകൾ....അല്ലാഹു അനുഗ്രഹിക്കട്ടെ ...

Thursday, October 16, 2014

ജൗഹർ അയനിക്കൊടിന്റെ ഹദീസ് നിഷേധം ഒരു പൊളിച്ചെഴുത്ത്

ജൗഹർ അയനിക്കൊടിന്റെ ഹദീസ് നിഷേധം ഒരു പൊളിച്ചെഴുത്ത്
എന്തിനും ഏതിനും കമന്റുകൾ പാസാകുന്ന ചില വിവര ദോഷികൾ ഉണ്ട് ..പറയുന്നത് എന്തെന്നോ ഞാൻ പറഞ്ഞത് എന്തിനു എന്നോ അറിയാതെ ,ആർക്കോ വേണ്ടി എന്തോ വിളിച്ചു പറയുന്ന ഇത്തരം ആളുകൾ പറയുന്നതിന്റെ ഗൌരവം തിരിച്ചറിയാതെ പോയി എന്നത് ഗൗരവകരം ആണ് ...
ജിന്ന് ഭൌതികം ആണ് എന്ന് മുജാഹിദുകൾ പറഞ്ഞു എന്നതാണ് ജൗഹർ മാഷുടെ ആക്ഷേപം ..അത് പ്രമാണ ബദ്ധം അല്ല പോൽ ..2012 ഇൽ കോക്കസ് മുന്നണി ഈ അബദ്ധം പറയും മുമ്പ് ജിന്ന് അഭൌതികം ആണ് എന്ന് പറഞ്ഞ അബ്ദു സലാം സുല്ലമിയും മടവൂർ വിഭാഗവും അല്ലാത്ത ഏതെങ്കിലും ഒരു ആളെ ഒരു നൂറ്റാണ്ടു പിന്നിട്ട കേരളത്തിന്റെ നവോഥാന ചരിത്രത്തിലോ ,1400 വര്ഷം പിന്നിട്ട ആഹ്ലുസുന്നയുടെ ചരിത്രത്തിലോ കാണാൻ സാധിക്കുമോ ..അല്ലെങ്കിലും ജൗഹർ മാഷിനു എന്ത് ചരിത്രം ..മടവൂർ വിഭാഗവുമായി ആധാർഷപര്മായ പിളർപ്പ് ഉണ്ടായ സമയത്ത് നൂരുധീൻ സാഹിബിന്റെ ഭാഷണ കേസറ്റ് സെന്റെറിൽ പോയി റെക്കോർഡ്‌ ചെയ്ത സമധാനിയാൻ പ്രസംഗങ്ങൾ കോഴിക്കോട്ടെ മടവൂർ വിഭാഗം സമ്മേളനത്തിൽ വിൽകലായിരുന്നു പ്രധാന പണി ...അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോൾ മൂപ്പര് തൂക്കം നോക്കി അഭൌതിക ലോകത്ത് നിന്നും ഭൌതിക ലോകത്തേക്ക് ഒരു മലക്കം മറയൽ ആയിരുന്നു ...അങ്ങിനെ അദ്ദേഹം "വഴി പിരിഞ്ഞവരോട് സ്നേഹ പൂർവ്വം" എന്ന കസെറ്റ് ഇറക്കി KNM ഇൽ പുനർപ്രവേശനം നടത്തി ..അന്ന് മുതൽ ജിന്ന് ഭൗതികവും ആയി ..പിന്നെ അദ്ദേഹം മുന്നോട്ടു പോകുമ്പോൾ വീണ്ടും സംഘടനയിൽ അബ്ദു റഹ്മാൻ സലഫിയും സംഘവും ഗൂഡ പ്രവര്തനതിലൂടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ...അദ്ദേഹം അന്ന് സലഫിയുടെ വിമർശകൻ ആയിരുന്നു ..പുറത്തു പണ്ടേ സത്യം തുറന്നു പറഞ്ഞു ശീലം ഇല്ലാത്തത് കൊണ്ട് ..കാണുന്നവരോടൊക്കെ സലഫിയും ടീമും കാണിക്കുന്ന നെറികേടുകൾ പറയലായിരുന്നു പ്രധാന പണി ..ആയിടക്കു ഗൾഫ്‌ സന്തർഷനം നടത്തിയപ്പോൾ "പണ്ട് പറഞ്ഞതൊക്കെ നമ്മൾ മാറ്റി പറയണം എന്നോ ..ഈ ഹദീസ് നിഷേധികളെ തുരത്തണം എന്നൊക്കെ ആയി ജൗഹർ മാഷ്‌ ..എന്തൊരു ആദർശബോധം ..
നാട്ടിൽ തിരിച്ചെത്തി അദ്ദേഹം വീണ്ടും തൂക്കം നോക്കി കാറ്റിന്റെ ഗതിക്കു നീങ്ങുന്ന പായ കപ്പൽ ആയി ..പേരാംബ്ര ആണ് ജോലി ..കുതുബയും സ്റെജും പണ്ടേ ഒരു ബലഹീനത ആയതു കൊണ്ട് നിക്ഷ്പക്ഷ വേഷം കുറച്ചു ആടി...കുറച്ചു കഴിഞ്ഞപ്പോൾ ജിന്ന് ഭൌതികം ആയാലും അബൗതികം ആയാലും ഞമ്ന്റെ കാര്യം സേഫ് ആയാൽ മതി എന്ന നിലക്ക് പതുക്കെ കുതുബയിൽ ജിന്ന് കയറാൻ തുടങ്ങി ...ആ ജിന്ന് പിന്നെ അബൗതികം ആയി ...
അതായത് നെല്ലികുത് മുസ്ലിയാരും അബ്ദു സലാം സുല്ലമിയും പറഞ്ഞ വാതതിലേക്ക് പോകാൻ അനസ് മുസ്ലിയാര്ക്ക് ഒരു തൗബ എങ്കിലും ഉണ്ടായിരുന്നു ..എന്നാൽ നമ്മുടെ മാഷിനു വളയമില്ലാതെ ചാടി ശീലമുള്ളത് കൊണ്ട് മൂപ്പരങ്ങു ചാടി ...
മാഷ്‌ കരുതിയത്‌ എല്ലാവരും അദ്ധേഹത്തെ പോലെ കാറ്റിന്റെ ഗതിക്കു നീങ്ങുന്ന അപ്പൂപ്പൻതാടികൾ ആണ് എന്നാണു ...
മുജാഹിടുകല്ക്ക് ഒരു ആദര്ഷമുണ്ട് ..ആണത്വം ഉള്ള മുജാഹിദുകൾ അത് വർഷങ്ങൾ മുമ്പേ വിളിച്ചു പറഞ്ഞു ..ഏതായാലും ബൗതികവും -അഭൌതികവും മുജാഹിടുകളുടെ നിലപാടും ഒന്ന് മാഷിനെ പഠിപ്പിക്കേണ്ടതുണ്ട്
അത് സ്വന്തം പാളയത്തിൽ നിന്ന് തന്നെ ആവുമ്പോൾ കണ്ടം ചാടി കളിയുടെ മൂല്യം മറ്റുള്ളവര്ക്ക് കൂടി തിരിയും
അക്ബര് സാഹിബിൽ നിന്ന് തുടങ്ങാം
പ്രബന്ജതിലെ ഓരോ വസ്തുവിനും വസ്തുതകൾക്കും കാരണം അന്വേഷിക്കുന്ന മനുഷ്യന്‍ അവസാനം കാരണങ്ങള്‍ ആവശ്യമില്ലാത്ത ഒരു മഹാ ശക്തിയില്‍ എത്തി ചേരുകയാണ് ചെയ്യുന്നത് ആ ശക്തിയിലാണ് എല്ലാ അന്വേഷണങ്ങളുടെയും അന്ത്യം .സകലവിധ അന്വേഷണങ്ങളും തെട്ടങ്ങളും ഈ പരമമായ അന്ത്യത്തില്‍ എത്തുമ്പോള്‍ അവസാനിക്കുന്നു .പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു എന്ന് പറഞ്ഞുവെല്ലോ .പ്രബഞ്ഞതിനു ഉപരിയായ അല്ലാഹുവിന്‍റെ സത്ത പദാരതാതീതം ആണ് എന്ന് സാരം ...(അല്ലാഹുവിനെ അറിയുക -എം എം അക്ബര്‍ 57)
അപ്പോള്‍ ഭൌധികമായ മുഴുവന്‍ പ്രതിഭാസങ്ങളുടെയും ഉടമസ്ഥനും നിയന്താവും ആയ ഒരേ ഒരാള്‍ മുഴുവന്‍ ഭൌധിക സംവിധാനങ്ങല്കും പുറത്തു ആണ് ..അഥവാ അഭൌതികം ആണ് ...ഇനി അല്ലാഹു അഭൌധികം ആണ് ..അത് പോലെ നമ്മുക്ക് കാണാന്‍ കഴിയാത്ത ജിന്നും മലക്കും അഭൌതികം ആണ് എന്ന് ചിലര്‍ പറയുന്നു ....അതിന് അവര്‍ പറയുന്ന കാരണം അവയുടെ പ്രവര്‍ത്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നതാണ് ...ഈ വാദം രണ്ട് രീതിയില്‍ അപകടമാണ്
1) അല്ലാഹു അഭൌധികമാണ് എന്ന് പറയുമ്പോള്‍ .അത് അല്ലാഹുവിന്‍റെ വിശേഷണം ആണ് ...ആ വിശേഷണം സകല സൃഷ്ടി വിശേഷനങ്ങള്‍ക്കും പുറത്താണ് ..അഥവാ ആ വിശേഷണം ഒരു സൃഷ്ടിക്കു വക വെച്ച് നല്‍കുന്നത് തൌഹീധുല്‍ അസ്മാഹു വ സിഫാതിലെ പങ്കു ചേര്‍ക്കലും ശിര്‍ക്കും ആണ് ...
എന്നാല്‍ സമസ്തക്കാര്‍ ഈ വിശേഷണം മഹാന്മാര്‍ക്കും ,ജിന്നിനും ,മലക്കിനും ചാര്‍ത്തി കൊടുത്തു ...ഇപ്പോള്‍ ചില നവീന വാദക്കാര്‍ ജിന്നും മലക്കും അഭൌധികം ആണ് എന്ന് പറയുന്നു ...കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുന്നു ...തികച്ചും അപകടകരം ...കാരണം വിശുദ്ധ ഖുറാന്‍ പറയുന്നു ..'അവനു തുല്യനായി ആരും തന്നെ ഇല്ല (സൂറ ഫലഖ് )...അപ്പോള്‍ ജിന്നുകളുടെ അസ്തിത്വവും പ്രവര്‍ത്തനവും ഭൌധികമാണ് എന്നതാണ് പ്രമാണ പിന്‍ബലമുള്ള ശരിയായ വാദം ...
2)അഭൌധികമായ ഒരു ശക്തി ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളും അഭൌതികം ആയിരിക്കണം ..അതിന് കാര്യമോ കാരണമോ ആവശ്യം ഇല്ല ...
അങ്ങിനെ പ്രവര്‍ത്തിക്കാനോ ഇടപെടാനോ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന് അക്ബര്കയുടെ വരികളിലും സ്പഷ്ടമാണ് ...അങ്ങിനെ എങ്കില്‍ ഒരു സൃഷ്ടിയുടെ പ്രവര്‍ത്തനം ഭൌധികവും കാര്യ കാരണ ബന്ധനഗള്‍ക്ക് അതീനവും ആവാനേ നിവര്‍ത്തി ഉള്ളൂ ...
ശരി തൌഹീധിലെ അബ്ദുറഹ്മാന്‍ സലഫി വിഭാഗത്തിന്റെ നിര്‍വചനം അനുസരിച്ച് ജിന്നുകള്‍ അഭൌതികവും കാര്യ കാരണ ബന്ധത്തിന് പുറത്തും ആണെല്ലോ ...ആ പറഞ്ഞത് ശരിയാവണം എങ്കില്‍ ഒരു സൃഷ്ടിയിലും ഒരു ഇടപെടലും അവര്‍ക്ക് സാധികാതെ വരണം ...കുറച്ചു കൂടി സൂക്ഷ്മം ആയി പറഞ്ഞാല്‍ ജിന്ന് എന്നാ ഒരു സൃഷ്ടിയുടെ അസ്ഥിത്വം തന്നെ ഇവര്‍ ചോദ്യം ചെയ്യുകയാണ് ....കാരണം അഭൌതികമായ അല്ലാഹുവില്‍ ജിന്ന് അഭൌധികം എന്ന് പറയുന്നതോടെ ഇവര്‍ പങ്കു വെക്കുന്നു ...അങ്ങിനെ അകാരണമായി ശിര്കില്‍ എത്തുന്നു ...രണ്ടാമത് അവരുടെ പ്രവര്‍ത്തങ്ങള്‍ അഭൌതികം എന്ന് പറയേണ്ടി വരുന്നു
-ജിന്ന് വസുവാസ്സു ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് രോഗം ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് വഴി പിഴപികുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് കാഹിനിനെ (ജ്യോത്സ്യന്‍ )സഹായികുന്നത് --അഭൌതികാമോ ഭൌതികമോ
-പിശാചു കുട്ടിയെ ഉപദ്രവികുന്നത് -ജനിക്കുമ്പോഴും
 ..സന്ധ്യ സമയത്തും -അഭൌതികാമോ ഭൌതികമോ
അങ്ങിനെ ഖുറാനില്‍ പറഞ്ഞ സുന്നത്തില്‍ പറഞ്ഞ അനേകം കാര്യങ്ങള്‍ ഉണ്ട് ...ഈ പ്രതിഭാസങ്ങള്‍ മുഴുവന്‍ നടക്കുന്നു ...ചിലതിനെ ഒക്കെചിലര്‍ നിഷേധിക്കുന്നു എങ്കിലും(ജിന്ന് അഭൌധികവും കാരായ കാരണത്തിന് പുറത്തും ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് അവര്‍ക്ക് അതൊക്കെ തള്ളേണ്ടി വന്നത് ) വസുവാസ്സു മുഴുക്കെ അന്ഘീകരിക്കുന്നുവല്ലോ ....അപ്പോള്‍ ആ പ്രതിഭാസം മാത്രം എടുക്കാം ...ഇനി അക്ബര്കയുടെ വരികളിലേക്ക് വരൂ
"
പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു"
ഇപ്പോള്‍ ഹനീഫ് കായക്കൊടി ചോധികുന്നു എന്ത് കാര്യ കാരണ ബന്ധമാണ് ജിന്നും മനുഷ്യനും തമ്മിലുള്ളത് എന്ന് (ജാമിയ പ്രസംഗം കേള്‍ക്കുക )..മടവൂര്‍ വിഭാഗം സുഹ്ര്തുക്കള്‍ പണ്ടും ഇത് ചോധിചിരുന്നു...
അപ്പോള്‍ നമ്മള്‍ ചോധികുന്നു ...വസ്സുവാസ് എന്നാ ഉപദ്രവം -എന്നാ പ്രതിഭാസം  -ലോകത്ത് നടക്കുന്നു -അതില്‍ തര്കമില്ല ...(അതിലും തര്കമുണ്ടായിരുന്ന ചില അഭൌതികതാ വാദികള്‍ -ജിന്നിനെ കാണാതെ ഞങള്‍ വിശ്വസികില്ല എന്നും, മനുഷ്യരിലെ കാട്ടു വര്‍ഗമാണ് ജിന്ന് എന്ന് പറഞ്ഞതിനെ ഇവിടെ ഓര്‍ക്കുക -ജിന്ന് ഭൌധികമായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് എന്നാ ഈ അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിച്ചത് ആണ് മുഴുവന്‍ വ്യതിയാനങ്ങളുടെയും മൂല്യ കാരണം തന്നെ )
അപ്പോള്‍ ആ വസ്സുവാസ് എന്നാ പ്രതിഭാസത്തിന്റെ അടിസ്ഥാന കാരണം എന്ത് ...അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക് അകത്തോ പുറത്തോ ??ഒരു കാരണവും കാര്യവുമില്ലാതെ ഒരു പ്രതിഭാസവും ലോകത്ത് നടകില്ല എന്ന് പറഞ്ഞ അക്ബര്‍ സാഹിബിനെ പോലുള്ളവര്‍ ഇപ്പോള്‍ ഈ അഭൌതിക സൈധാന്ധികരുടെ വാദങ്ങളിലെ അപകടം എങ്ങിനെ തിരിച്ചറിയാതെ പോയി എന്നത് നമ്മെ ദുഖിപിക്കുന്നു ...അപ്പോള്‍ അഭൌധികമായി കാര്യ കാരണ  ബന്ധത്തിന് പുറത്തു നിന്ന് മനുഷ്യരില്‍ ഇടപെടാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ ...അത് മറ്റാര്‍ക്കും കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്ക് ആണ് ...ശരി അപ്പോള്‍ പ്രശ്നം അഭൌധിക വാദികളുടെ മുന്നില്‍ കൂടുതല്‍ സങ്കീര്‍ണം ആകുന്നു ..എങ്ങിനെ വസുവാസ്സു എന്നാ പ്രധിഭാസം ഉണ്ടാകുന്നു
അഭൌധികതാ സിധാന്ധകാര്‍ക്ക് മൂന്നു  തരത്തില്‍ മറുപടി പറയാം
1)വസ്സുവാസ് ഇല്ല -ഖുരാനിനെ നിഷേധിക്കേണ്ടി വരും (സൂറത്ത് ന്നാസ് )
2)വസ്സുവാസ് അഭൌതികമായ ഉപദ്രവം തന്നെ ആണ് -അപ്പോള്‍ അല്ലാഹുവിനു പുറമേ ജിന്നും അഭൌധികമായി നമ്മെ ഉപദ്രവിക്കും എന്നാ ശിര്‍ക്ക് പറയേണ്ടി വരും ...
3)വസുവാസ്സു ഭൌതികം എന്ന് പറയേണ്ടി വരും -അപ്പോള്‍ മനക്കൊട്ടയില്‍ മിനെഞ്ഞെടുത്ത അഭൌതികതാ വാദം തകര്‍ന്നു തരിപ്പണം ആകും ...
എന്നാല്‍ മുജാഹിധുകള്‍ക്ക് അന്നും ഇന്നും മറുപടി എളുപ്പം ആണ് ..
അഭൌതികമായി ഗുണവും ദോഷവും ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ .എന്നാല്‍ വസ്സുവാസ് അല്ലാഹു നിശ്ചയിച്ച കാര്യങ്ങളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തില്‍ ജിന്ന് മനുഷ്യനില്‍ നടത്തുന്ന ഭൌതിക ഇടപെടല്‍ ആണ് ...അതിനാല്‍ അതില്‍ അഭൌതികത ഇല്ല ....
ഇനി കുഞ്ഞീതു മദനി പറയട്ടെ
ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്പ്പനം,ധനവ്യയം,അന്നപാനാദികളുപേക്ഷിക്കല്‍,അവയവങ്ങളുടെ ചലനം,നേ൪ച്ച,വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്പ്പെ ടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കു ന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമോന്നുമില്ലല്ലോ.
എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍ പേജ്  12)
-----------------------------------------
ഡോ.ഉസ്മാൻ സാഹിബു
"പരമാണുവും ബാക്ടീരിയയും വൈറസും മറ്റും മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട് ദൃശ്യമാകുന്നതിനു മുന്‍പ്‌ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,, അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു നില്‍ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത്‌ തന്നെ ഒരുത്തന് ഗൈബ് ആയത് മറ്റൊരുവന്‍ അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന് കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന് കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ..."
-----------------------------------------
3)‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:
 “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
അഭൗതി കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും വ്യക്തമാക്കി കൊണ്ട് നാമെല്ലാം ഒന്നിച്ചുള്ളപ്പോള്‍ ചെറിയമുണ്ടം അബ്ദുല്ഹമീദ് മൗലവി വിവരിക്കുന്നു. “ ജിന്നുകള്ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന് അതീതമാണങ്കിലും അതിനെ അഭൗതികമെന്ന്‍ വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൗതികമായ കഴിവുകള്‍ എന്ന്‍ നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്ക്കള്‍ക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.”(പ്രാര്ത്ഥ്ന, തൗഹീദ്, ചോദ്യങ്ങള്ക്ക്യ മറുപ്പടി).
മുകളിൽ എഴുതിയ ഇസ്ലാഹി തറവാട്ടിലെ കാരണവന്മാർ ഒന്നും നിങ്ങളുടെ ജിന്നിൽ ഓടുന്ന വണ്ടിയിൽ ഇല്ല എന്ന തിരിച്ചറിവ് ജൗഹർ മാഷ്സിനു ഇനിയെങ്കിലും ഉണ്ടായാൽ നന്ന്
ജൗഹർ മാഷിന്റെ ഗ്രൂപ്പ്‌ കൊണ്ട് നടക്കുന്ന വിചിന്തനം മാസിക തന്നെ ഈ മാഷിനു ഒരു ബുദ്ധിയും വകതിരിവും ഇല്ല എന്ന് പണ്ട് തന്നെ എഴുതിയിട്ടുണ്ട് ...എന്തൊരു ദീര്ഗ്ഗ വീക്ഷണം
“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
പിന്നെയും ഇത് എഴുതിയ അതെ അബ്ദുൽ ഖാദെർ കരുവംപോയിൽ തന്നെ എഴുതുന്നത്‌ നോക്കൂ
“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
ഇനിയും ഉണ്ട് മാഷെ മുജാഹിടുകളുടെ കോട്ട കണക്കിന് ഉദ്ധരണികൾ ..കെട്ടിയ സ്റെജിൽ കിട്ടിയത് വിളിച്ചു കൂവുമ്പോൾ ഓർക്കണം.നിങ്ങളുടെ അഖ്ലാനിയതും വിവരക്കേടും കേട്ട് പോവാൻ കേരളത്തിൽ നിലവിളക്ക് കത്തിച്ച മുന്നനിക്കാർ മാത്രമല്ല ഉള്ളത് എന്ന്
മുന്നില് കാണുന്ന സമൂഹത്തെ കാണുമ്പോൾ അവരുടെ വിവരക്കേടിനെ ആയുധം ആക്കി പൊടിപ്പും തൊങ്ങലും വെച്ചുള്ള മാഷിന്റെ പ്രസംഗം കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി ..
പോന്നു മാഷെ എല്ലുകൾ ജിന്നിന്റെ ഭക്ഷണം ആണ് എന്ന് പറഞ്ഞത് ലോകത്ത് സലഫികൾ അല്ല ..മറിച്ചു അത് പറഞ്ഞത് സാക്ഷാൽ അല്ലാഹുവിന്റെ റസൂൽ ആണ് .ഇയാളുടെ ഭീമൻ പൊട്ടത്തരം കേട്ട് കുലുങ്ങി ചിരിച്ചവരോടൊക്കെ ഒരു ചോദ്യം ..
സൂറത്ത് ഹിജ്രിൽ അല്ലാഹു ജിന്നിനെ പുകയില്ലാത്ത തീയിൽ നിന്ന് സൃഷ്ടിച്ചു എന്ന് പറയുന്നു ..ഇതൊന്നും അറിയാത്ത ഒരു കാക്ക വന്നു പറയുന്നു ഈ ലോകത്ത് ജിന്നെ ഇല്ല ..ഉണ്ടെങ്കിൽ ജിന്ന് നില്ക്കുന്നിടം ഒക്കെ കതെണ്ടേ..ഇത് മാഷിന്റെ ഗ്രൂപിലെ വല്യ അഖ്ലാനി നിഹമാതുള്ള ഫാരൂക്കി പണ്ട് ചോതിച്ചതാണ് ..ഹൈവ ..എന്തൊരു ബുദ്ധി ..
ഇത് കേട്ട നിഹ്മതുള്ള ഫരൂക്കിയോടു പണ്ടൊരു സാധാരണ മുജാഹിദു ചോതിച്ചത്രേ
"നിങ്ങളെ കലിമന്നു കൊണ്ടല്ലേ ഉണ്ടാക്കിയത് .കളിമാന്നിനു അടിച്ചാൽ വേദനിക്കുമോ ??ഇല്ലെലോ .ഒരു നല്ല മട്ടല് എടുത്തു നടുപ്പുറത്ത് കൂടി അടിച്ചു ഞാൻ കല്മാന്നിനെ ആണ് അടിച്ചത് എന്ന് പറഞ്ഞാലോ ???
ഇതാണ് ഈ കോക്കസ് ബുദ്ധി ജീവികളുടെ ഒക്കെ സ്ഥിതി ..അല്ലാഹുവും റസൂലും എന്തെങ്കിലും പറഞ്ഞാൽ അത് സ്വീകരിക്കുന്നവനാണ് മുഹ്മിൻ..അതിൽ ലവ ലേശം ശംഗ ഇല്ലാതെ .റസൂൽ പറഞ്ഞു എല്ല് ജിന്നിന്റെ ഭക്ഷണം ആണ് ..ജൗഹർ മാഷിനെ പോലെ വയറു മുട്ടെ തിന്നു ഏമ്പക്കവും വിട്ടു നടക്കൽ ആണ് ജിന്നിന്റെ ഭക്ഷണ രീതി എന്ന് ആരാ മാഷെ നിങ്ങളോട് പറഞ്ഞത് ..
ഇനി ജൗഹർ മാഷിന്റെ വീട്ടില് കല്യാണം കൂടുമ്പോൾ ക്ഷണിക്കാതെ വരുന്ന പട്ടിക്കും പൂച്ചക്കും പ്രത്യേക വാഹനം ഉണ്ടാകും ..കൂടാതെ ബുഫെയും ..ഭൌതിക ജീവികൾ അല്ലെ ..
അല്ല മാഷെ വേറെ ഒരു സംശയം അഭൌതിക ജീവിയായ ജിന്ന് എങ്ങിനെയാ ഭൌതികമായ എല്ല് തിന്നുന്നത് ..അതോ താങ്കളെ പോലെ എല്ല് തിന്നാൻ നേരത്ത് ഭൌതികം തിന്നു കഴിഞ്ഞാൽ അബൗതികം എന്നിങ്ങനെ അഭൌതികവും -ഭൗതികവും മാറി മാറി കളിക്കുന്ന ആളാണോ നിങ്ങടെ ജിന്നും
പ്രിയ മുജാഹിടുകളെ ഇത് ഒരു ഗതികേട് ആണ് ..ആളും അര്തവും നോക്കി പ്രവാചകന്റെ വചനഗലെ കളിയാക്കുന്നവർ ,ജനങ്ങളുടെ കയ്യടി കിട്ടാൻ പ്രവാചക വച്ചങ്ങളെ തെരുവിൽ അപമാനിക്കുന്നവർ ,കാലത്തിന്റെ ഗതിക്കു അനുസ്ര്തമായി പക്ഷം ചേരുന്നവർ ,ഇവരോടൊക്കെ ഞങ്ങള്ക്ക് മുജാഹിടുകല്ക്ക് ഒന്നേ പറയാനുള്ളൂ
നാൾക്കുനാൾ ആദര്ശം മാറുന്ന ചെരിപ്പിനോത് കാലു മുറിക്കുന്ന അല്പന്മാരുടെ ആദര്ശം അല്ല ഞങ്ങളുടേത് ..അല്ലാഹുവും റസൂലും പടിപിച്ച ധീനെതോ അതാണ്‌ ഞങ്ങളുടെ ദീൻ ..അതിനെ കൊഞ്ഞനം കുത്താൻ ആര് വന്നാലും ഞങ്ങൾ ഉള്ള കാലത്തോളം ഈ വൈരുദ്ധ്യാത്മക അഖ്ലാനികലെ വെറുതെ വിടുന്ന പ്രശനമില്ല ...
നിർത്തും മുമ്പ്
പണ്ട് സന്ധ്യ സമയത്ത് പിശാചു വിഹരിക്കുന്ന സമയമാണ് കുട്ടികളെ പുറത്തു വിടരുത് എന്ന ഹദീസ് പറഞ്ഞപ്പോൾ സലാം സുല്ലമി പറഞ്ഞു ജനാലയും വാതിലും അടച്ചാൽ എയർ ഹോളിലൂടെ പിശാചു വരില്ലേ എന്ന് ...
"അന്ന് മുജാഹിദുകൾ മറുപടി പറഞ്ഞു "പിശാചു ഇപ്പോഴും കൂടെ ഉള്ളവര്ക്ക് ഇനി പുറത്തു നിന്ന് വരേണ്ടതില്ലെല്ലോ എന്ന് "
അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് എന്തോ അത് ആണ് ദീൻ ..പ്രഥമ സംബോതിതർ ആയ സ്വഹബത് എങ്ങിനെ മനസ്സിലാക്കിയോ അതാണ്‌ സലഫിന്റെ മാര്ഗ്ഗം ..അല്ലാഹു നമ്മെ സത്യത്തിൽ ഒരുമിച്ചു കൂട്ടട്ടെ 

Friday, September 26, 2014

സ്വലഹിയുടെ മണ്ണാർക്കാട് പ്രസന്ഘം ശുരൂതി ഹിസ്ബിയ്യത് മറ നീക്കി പുറത്തു ...PART 1

സ്വലഹിയുടെ മണ്ണാർക്കാട് പ്രസന്ഘം ശുരൂതി ഹിസ്ബിയ്യത് മറ നീക്കി പുറത്തു ...
ഹിസ്ബികളുടെ പ്രധാന ലക്ഷണം ആണ് സ്വന്തം നേതാവ് എന്ത് പറഞ്ഞാലും അത് അണ്ണാക്ക് തൊടാതെ വിഴുങ്ങി ചർതിക്കും.പണ്ട് അബൂബക്കെർ സലഫി സ്വലാഹി വിഷയത്തിൽ പറഞ്ഞ ഒരു തമാശയിൽ നിന്ന് തുടങ്ങാം "സ്വലാഹി ഓരോന്ന് പറയും ..പിന്നെ മൂപ്പര് അതല്ല ഉദ്ദേശിച്ചത് ഇതാണ് എന്ന് പറയാൻ ഒരു പത്തു പേര് വേണം കൊരസ്സായിട്ടു..."...
PN ചർച്ചക്ക് പോയി അത് ഇത് ആകെ ബഹളം ...തൗഹീധിൽ പിഴച്ച ആളാണ്‌ എന്ന് പറഞ്ഞു നടന്ന PN എങ്ങിനെ നിങ്ങളുടെ സംസ്ഥാന സെക്രടരിയുമായി ചര്ച്ചക്കിരിക്കും എന്ന് ചോതിച്ചതോടെ കോക്കസ് കുഞ്ഞാടുകൾ വാലും പൊക്കി ഓടി ..സലിഹ് കായക്കൊടി എന്നാ 30 സെക്കന്റ്‌ ക്ലിപ്പിട്ടു പൊട്ടത്തരം വിളമ്പുന്ന ഒരുത്തൻ വിട്ട നുണ ആകെ വിശ്വസിച്ചു കാച്ചി വിട്ടത് ശുരൂതികളും
അസ്ലം പാണ്ടിക്കാടും ,സുൾഫിക്കർ അബുവും (മറ്റു ആരോ ഉണ്ടോ എന്നറിയില്ല )ചേർന്ന് ഉണ്ടാക്കിയ ഒരു മറുപടി ഉണ്ട് ...ചിരിച്ചു മണ്ണ് കപ്പും ..അത്രയ്ക്ക് കോമഡി ആണ് ...
അസ്ലം പണ്ട് MSM മീറ്റിംഗിൽ വന്നു സ്വലഹിയെ പോയി കണ്ടു പ്രോഫ്കൻ എന്താണ് എന്നും മറ്റും പറഞ്ഞു കൊടുത്തു പഠിപ്പിക്കണം എന്ന് പറഞ്ഞ ആളാണ്‌ ..പെരിന്തൽമണ്ണ പ്രസംഗം കഴിഞ്ഞു തൊട്ടടുത്ത ദിവസം നടന്ന മീറ്റിംഗിൽ ...അതിൽ പറഞ്ഞതും ബാക്കി ഓരോന്നും വഴിയെ ആവശ്യം എങ്കിൽ പറയാം .സഹോധരാൻ അസ്ലമിന്റെ വ്യക്തിപരമായ ബന്ധം മൂലം അദ്ദേഹം ഇപ്പോൾ സഞ്ചരിക്കുന്ന വഴി ശരിയല്ല എന്ന് അറിയിച്ചു എന്ന് മാത്രം ..പരിശുദ്ധ രാമലാനിൽ പോലും ആളുകളെ വിളിച്ചു ഫോണ്‍ റെക്കോർഡ്‌ ചെയ്തു പ്രചരിപ്പിക്കാൻ മാത്രം ഇവരുടെ സലഫിയ്യത് ഉയര്ന്നു എങ്കിൽ അത് സലഫിയ്യതല്ല എന്നെങ്കിലും നമ്മൾ പറഞ്ഞു കൊടുക്കേണ്ടേ ...
സുഫിക്കര്ക്ക പിന്നെ ഒരു നാരിയ്യ സ്വലാതെ ഉള്ളൂ ...ഏതോ ഖബരിനെ വരെ ആരാധിക്കുന്ന പ്രാവച്ചകാൻ എപ്പോഴും എന്റെ ജീവിതത്തിൽ ഇടപെടും എന്ന് വിശ്വസിക്കുന്ന ബരെൽവി ഉണ്ടാക്കിയ സ്വലാത്ത് ...അതിൽ മുമ്പ് നമ്മൾ എഴുതിയ മറുപടികൾ വായിക്കാം ..ശുരൂതികളുടെ സകല പൊട്ടത്തരവും പൊളിച്ചു കൊടുത്തിട്ടുണ്ട്‌
നാരിയ്യ സ്വലാതും ശുരൂതികളുടെ വിതണ്ട വാതങ്ങളും -ഒരു പൊളിച്ചെഴുത്ത് (click link)

എത്ര മറുപടി കിട്ടിയാലും മൂപ്പര് ..രണ്ടാഴ്ച കഴിഞ്ഞു പൊങ്ങും ..നാരിയ്യ സ്വലാത്ത് എന്നും പറഞ്ഞു ..അതുകൊണ്ട് അത് ഒരു അസുഖം എന്നാ നിലക്ക് നമുക്ക് വിടാം ..
----------------------------------------------------------------------------------------------------------
കോക്കസ് ലയനം നടക്കാൻ പോകുന്നു ..യഥാര്ത സലഫികൾ ഞങ്ങൾ എന്ന് പറയാൻ മറ്റുള്ളവരുടെ പേരില് ആരോ പറഞ്ഞ നുണ പ്രച്ചരിപിച്ചു ശുരൂതുകൾ തെറ്റിക്കുമ്പോൾ ഓര്ക്കണം ആയിരുന്നു ..ഇനി ഏതായാലും സുൾഫിക്കർ -സ്വലാഹി എന്നിവര് അടങ്ങുന്ന സംഘടനയിൽ പ്രവര്ത്തിക്കുന്നത് ഇവരുടെ വാധപ്രകാരം തന്നെ ഹറാം ആണ് ..ശുരൂതികൾ ജാഗ്രതൈ ...അതൊന്നും വലിയ വിഷയം അല്ല എന്നാ മട്ടിൽ ആണ് ഇപ്പോൾ പ്രചാരണം ..പ്രസന്ഗിച്ച ആളോട് തന്നെ ചോതിച്ചപ്പോൾ ബ ബ ബ പറഞ്ഞത് പിന്നെ ഏറ്റെടുത് പറഞ്ഞു നടക്കുന്ന ശുരൂതികൾക്ക് മറുപടി പറയാൻ കഴിയുമോ ...
പിന്നെ പാലക്കാട് പോയി ചോറൊക്കെ തിന്നു എന്ന് പറഞ്ഞു സ്വലാഹി പറഞ്ഞത് ..ഇവര്ക്ക് ഒരു ഉറപ്പു കിട്ടിയിടില്ല എന്നും പറഞ്ഞു തന്റെ കളവിന് കുട പിടിക്കാൻ ആണ് ..ഇദ്ദേഹം ഒരു സലഫിയാണ് എങ്കിൽ പറയേണ്ടത് ..ഞാനും അങ്ങിനെ കേട്ടു..ഞാൻ അന്വേഷിചിടില്ല ,അറിഞ്ഞിടില്ല എന്നാണോ ....തന്റെ വ്യക്യാനതിനു തെളിവ് പിടിക്കാൻ ഇതിനെ ഉപയോഗിക്കുകയാണ് ചെയ്തത് ..എന്നിട്ട് ഇക്കാര്യം നേരിട്ട് ചോതിച്ചപ്പോൾ ഒരു അക്ഷരം ഉരിയാടാൻ കഴിയാതെ ഞാൻ പ്രസ്ഥാവിചിടല്ലേ ഉള്ളൂ എന്നാന്നു പറഞ്ഞത് ..അതാണ്‌ സാക്ഷാൽ ഹിസ്ബികളുടെ പണി ..തന്റെ എതിര് പക്ഷതാണോ പിന്നെ അവിടെ നേരും നെറിയും ഒന്നുമില്ല ...
കക്ഷികളുടെ അടിസ്ഥാനത്തിൽ വലാഹും ബരാഹും രണ്ടാം ശരത് ലങ്ഘനം ..
മടവൂരികലുമായി പോലും ലയിക്കാൻ tp അബ്ദുള്ള കോയ മദനി   ഒന്നിചിരികുന്ന കാലത്ത് മുൻകൈ എടുത്തപ്പോൾ ചിലരോടുള്ള വിരോധം കാരണം ഐക്യത്തെ അനുകൂലിച്ച ആളാണ്‌ സ്വലാഹി ..അദ്ദേഹം നിഷേധിക്കട്ടെ ..അപ്പോൾ ബാക്കി പറയാം ..
അന്ന് ഇസ്ലാഹി സെന്റെരുകൾ ചേര്ന്നാണ് ആധാര്ഷപരമായ ഐക്യം അല്ലാതെ ഒരു നീക്ക് പോക്കിലുള്ള ലയനവും ഇല്ല എന്ന് ഉറപിച്ചു പറഞ്ഞത് .. എന്ത് ആവശ്യത്തിനു 
ആരെ കണ്ടാലും അതൊക്കെ ഐക്യം എന്ന് പറഞ്ഞു നടക്കേണ്ട ഗതികേട് പണ്ട് മടവൂര് വിഭാഗത്തിന് ഉണ്ടായിരുന്നു ...അതുപോലെ ആണ് ഇപ്പോൾ knm ഉം ..എങ്ങിനേലും ഒന്ന് ലയിച്ചു കിട്ടിയാൽ മതി എന്നാവും ..കാരണം tp ഗ്രൂപും സലഫി ഗ്രൂപ്പും തമ്മിൽ നടക്കുന്ന പോരാട്ടം ഉണ്ടാക്കിയ കാർമേഘം സംഘടനയിൽ ഇരുട്ട് പരതുമ്പോൾ അകലെ കാണുന്ന ഒരു വെളിച്ചവും എത്തി പിടിക്കാൻ ഒരു വെമ്പൽ ഉണ്ടാകും ..അതാണ്‌ കോക്കസ് മുരീധുകൾ ഇങ്ങിനെ വ്യാജ വാർത്തകൾ ഉണ്ടാക്കുന്നത്‌ ..പക്ഷെ അതിന്റെ തുമ്പത്ത് തൂങ്ങാൻ ശുരൂതികൾ കണ്ടെത്തിയ പുതിയ തെളിവാണ് ഞങ്ങൾ ആരോപിക്കും നിങ്ങൾ തെളിവ് ഉദ്ധരിച്ചു ഇല്ല എന്ന് തെളിയിക്കണം " പുതിയ ശര്താണോ എന്നറിയാൻ അടുത്ത പ്രസംഗം വരെ ഒന്ന് കാക്കുക ..
ആരോപിക്കുന്നവാൻ തെളിവുമായി വരണം എന്ന നാട്ടു നടപ്പ് പോലും ഇവർ കാറ്റിൽ പരത്തുകയാണ്...

----------------------------------------------------------------------------------------------------
പിന്നെ knm നു എതിരെ ഒന്നും പറയില്ല എന്ന് പറഞ്ഞു എന്ന ആരോപനന്തിനു നിരവതി പ്രസംഗങ്ങൾ തെളിവാണ് ..അവർക്ക് പലയിടത്തും മറുപടി പറഞ്ഞു ..അവർക്ക് വേണ്ടി മാത്രമായി ഒരു ഡോകുമെന്ററി ഇറങ്ങി ..ഇനി കേട്ടാൽ തോന്നും KNM  പടയോട്ടത്തെ പിടിച്ചു നിരത്തിയത് ഈ സ്വലഹിയും കൂട്ടരും ആണ് എന്ന് ..അടച്ചിട്ട ഔദിടോരിയം..മുന്നില് 30 പേര് (സ്വന്തക്കാർ ) BYLUXE (40 പേര് -സ്വന്തക്കാർ )ഇതാണ് KNM നു കൊടുക്കുന്ന മറുപടി ..ഹൈവ എന്താ മറുപടി ..എന്നിട്ട് മറ്റുള്ളവർ ഒന്നും പറയുന്നില്ല ഞങ്ങൾ ആണ് പറയുന്നത് എന്ന് ഒരാള് പറഞ്ഞാൽ അതിനെ ഇസ്ലാമിക വിധി എന്താ സ്വലാഹി ...ഇത് രിയാഹിൽ വരുമോ ..ഹീബത്തിൽ വരുമോ ...
നിങ്ങൾ പറയുന്ന രുക്യ ശരഹിയ്യ ഫലപ്രദം ആയി ഉപയോഗിക്കാൻ അറിയുന്ന എത്ര പേര് നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട് ..പിഞ്ഞാണം എഴുതി കുടിക്കലും മറ്റും പറഞ്ഞു നടക്കുന്ന ..വേണമെങ്കിൽ അടിക്കാം എന്ന് ല്വഹീഫായ ഹദീസ് ഉദ്ധരിച്ചു നടക്കുന്ന നസുരുധീനും (ശുരൂതി ) മറ്റും നടത്തുന്ന തജ്രിബയുടെ അടിസ്ഥാനത്തിൽ ഉള്ള കാര്യങ്ങളിലോ ..പ്രവാചകന് മാത്രം അറിയാനും മനസ്സിലാക്കാനും കഴിയുന്ന ഒന്നാണ് ജിന്ന് ബാധ എന്ന് പറഞ്ഞു നടക്കുന്ന ഇസ്ലാമിലെ യഥാര്ത മന്ത്രതെയും രുഖയ ശരഹിയ്യ യെയും നിഷേധിക്കുന്ന കൊക്കാസ്സിനും കൂടെ അല്ല നമ്മുടെ നിലപാട് ...
(നസൃധീന്റെ നിലപാടിന് എതിരാണ് സ്വലഹിയുടെ നിലപാട് -പക്ഷെ രണ്ടും ഒരു ടീം ആണ് എന്ന് മാത്രം )
രുകയ ശരഹിയ്യ എന്ന് പറയുന്നത് ലോകത്ത് ഒരു മുസ്ലിമിനും അഭിപ്രായ വ്യത്യാസം ഇല്ലാത്ത ..എന്നാൽ കേരളത്തിലെ ചില ആളുകള്ക്ക് മാത്രം സംശയം ഉള്ള ,ഗ്രൂപിസം ഉണ്ടാക്കാൻ വടിയായി ഉപയോഗിക്കുന്ന സംഗതി ആണ് ...അതുകൊണ്ടാണ് ഈ വിവാദത്തിന്റെ ആശാനെ ഗൾഫിൽ അറബി രുകയ നടത്തിയത് ,ഹാഫിദ് സകീർ ഹുസ്സൈനും ,അനസ് മുസ്ലിയാരും രുകയ നടത്തിയത് ...
ഇതൊന്നും അറിയാതെ യാ കൌമു വളർന്നത്‌ കൊണ്ടാണ് അൽമനാർ ഒരു ലേഖനം എഴുതിയപ്പോ ഉടൻ തിരുത്ത്‌ വരും എന്ന് അനുയായി പോസ്ടിട്ടത് ...
ഇനി KNM ഉമായി ഞങ്ങളുടെ നിലപാട് എന്താണ് ...അന്ഗാടിപ്പുറത്തും കണ്ണൂരിലും ഉള്ളിലൂടെ സഹകരിച്ച ,അല്ലെങ്കിൽ നജ്മുധീന് എല്ലാ വിവരവും ഫോണിലൂടെ നല്കുന്ന പാണ്ടികാട്ടെയും ചെമ്മാട്ടെയും ശുരൂതികളുടെ (knm വിരോധികളുടെ) കപട നിലപാട് ആണോ നമുക്കുല്ലാത് 
വായിക്കുക 
ഇവർ രണ്ടു കൂട്ടരും ഇനി എന്ത് കരണം മറിഞ്ഞാലും ധീരമായി മുജാഹിദുകൾ മുന്നോട്ടു പോകുക തന്നെ ചെയ്യും ...





Thursday, September 25, 2014

സെറ്റെപ്പും സ്വലാഹിയും.

സെറ്റെപ്പും സ്വലാഹിയും..
ജില്ലാ സമിതികളും  പ്രാദേശിക കമ്മറ്റികളും കൂടാതെ സംസ്ഥാന മീറ്റിംഗ് മുടങ്ങാതെ കോഴിക്കോട്ടെ ഒരു സാനിടരി ഷോപ്പിലെ ശീതീകരിച്ച മുറിയിൽ കൂടുന്ന സ്വന്തമായി ക്ലാസ്സ്‌ റൂമും  എല്ലാം ഉള്ള ഒരു സെറ്റെപ്പും ഇല്ലാത്ത ഒരു പാവം ആളുകള് ഉണ്ട് ..നമുക്കിവരെ തൽകാലം ശുരൂതികൾ എന്ന് വിളിക്കാം ..
മണ്ണാർക്കാട്ടെ സ്വലഹിയുടെ പ്രസംഗത്തിലെ ഹൈലേറ്റ് ഭാഗം ആണ് ..ഇവര്ക്കൊക്കെ സെറ്റ് അപ്പ് ഉണ്ട് ..എനിക്കും കൂട്ടര്ക്കും അതൊന്നും ഇല്ല എന്നാ പ്രസംഗം ...
യഥാർത്ഥത്തിൽ ഇതൊക്കെ വേണ്ടുവോളം ഉള്ള ആൾ ക്കൂട്ടം ആണ് ഇവർ ..പണ്ഡിതന്മാർ അല്ലാത്ത പാണ്ടിക്കാട്ടെ സാലിമും മഞ്ചേരിയിലെ ബാലുവും കൊഴികൊട്ടെ ശരഫുവും ചേർന്ന് വലിക്കുന്ന ഒരു വണ്ടി ...വേഗത്തിലും ഭാവത്തിലും പ്രവര്തനതിലും ഒരു കാള വണ്ടി എന്ന് വേണേൽ പറയാം ...
പക്ഷെ സ്വ്ലഹിയുടെ മന്നാര്ർക്കാട്ടെ പ്രശസ്ത ചോദ്യം ആണ്
"നൂറു കൊല്ലം കൊണ്ട് എന്ത് ........ ആണ് ഇവിടെ ഉണ്ടാക്കിയത്  " എന്ന്
പ്രവർത്തകർ ഒരുക്കികൊടുത്ത സ്റെഗിൽ വന്നു പ്രസംഗിച്ചു ,ചിലവും കഴിഞ്ഞു കാറിൽ വീട്ടു പടിക്കൽ ചെന്നിരങ്ങിയവര്ക്ക് ഇതിന്റെ വേദന അറിയില്ല ..ആ അറിയാത്ത കയക്കൊടിയും അനസും പ്രവര്ത്തകരുടെ മണ്ട ക്കിട്ട് കൊട്ടുമ്പോൾ ,ആ തറ നിലവാരത്തിലേക്ക് സ്വലാഹി താഴെ പോകരുതായിരുന്നു എന്ന് ആണ് എനിക്ക് പറയാൻ ഉള്ളത് ..
നവോധാനതിന്റെ ഒരു നൂറ്റാണ്ടു കാലം ,ഏതോ കുറെ സ്വാര്തന്മാർ ഇടക്കാലത്ത് പ്രസ്ത്നതിൽ കയറി വളണ്ടിയർ കോര് കളിച്ചാലും ,അതിക്കാട്ടെ കാട്ടിൽ കയറി അവിടെ നിന്ന് ഇപ്പോൾ നാട് വിട്ടാലും ,ചാരന്മാരെ കടമെടുത്തു ,ഓഫീസ് മുറിയിൽ ചടഞ്ഞിരുന്നു വായിൽ തോന്നുന്നത് ശത്രുവിനെ ഒതുക്കാൻ പ്രമാനമാക്കിയ മൂവര് സംഘവും അവർ പ്രതിനിതാനം ചെയ്യുന്ന കൊക്കസ്സും ,മറ്റുള്ളവരുടെ സലഫിയ്യത് അളക്കാൻ മാത്രം ശര്തുകൾ പറഞ്ഞു ഒരു ശരത് പോലും ജീവിതത്തിൽ കാണിക്കാൻ ഭാഗ്യം ഇല്ലാതെ പോയ ഹിസ്ബിയാൻ ശുരൂത് മുന്നണിയും വിചാരിച്ചാൽ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നവോധാനതിന്റെയോ സാമൂഹിക പരിവര്തനതിന്റെയോ ഒരു കണ്ണിയും മുറിക്കാൻ ആവില്ല സ്വലാഹി ...അതിനു താങ്കള് പണ്ട് പ്രസന്ഗിച്ച ഒരു പ്രസംഗം ...നെജ്ജു നിവര്ത്തി മുജാഹിധായിരുന്നപ്പോൾ താങ്കള് ചെയ്ത പ്രസംഗം ഒരാവര്ത്തി കേള്ക്കുന്നത് നന്ന് ...
http://www.youtube.com/watch?v=cT-PmuBdgdE
https://www.youtube.com/watch?v=fYobxSP78nI
പിന്നെ അദ്ദേഹം സലഫിയ്യത് തിരിച്ചറിഞ്ഞത് നേപ്പാളിൽ പോയപ്പോൾ ആണത്രേ ...ശരി അതും ഒരു സെറ്റ് അപ്പിന് കീഴിൽ അല്ലെ സ്വലാഹി ...അപ്പോൾ കേരളത്തിൽ മാത്രം ഇത് പറ്റില്ല ...ഞാനില്ലാത്ത ..ഞാൻ പറയാത്ത സെറ്റ് അപ്പു നിങ്ങള്ക്ക് വേണ്ട ...ലോകത്ത് മറ്റെവിടെ സെറ്റ് അപ്പും സംഘടനയും ഉണ്ടെങ്കിലും ഞാൻ പോവും എന്നാണോ ...
എന്തെ ഇതൊക്കെ അണികളോട് പറയാത്തത് ...കേരളത്തിലെ പോലെ സംഘടനയും സംവിധാനവും ഉള്ള മറ്റൊരു രൂപത്തെ താങ്കള് പോയി പഠിച്ചില്ലേ ..അതൊക്കെ അങ്ങിഗായി പറന്നു കിടക്കുന്ന നാലാൾ കൂടിയ പ്രാദേശിക (സംസ്ഥാന ആണ് എന്ന് മറക്കരുത് )സംഘങ്ങൾ ആണോ ഉണ്ടാക്കിയത് ...14 സ്ഥലത്ത് പടര്ന്നു പന്തലിച്ചു കിടക്കുകയാണ് എന്നാണു അദ്ദേഹം പറഞ്ഞത് ..
കേരളത്തിലെ എത്ര സ്ഥലത്ത് 1 വര്ഷം തികഞ്ഞ നിങ്ങളുടെ ഹിസ്ബി മുന്നണി ഉണ്ടാക്കിയ നവോധാനം ഒന്ന് പറയൂ ജനങ്ങളോട് ...ആകെ ഉണ്ടാക്കിയ നവോധാനം KNM ഉമായി ചേർന്ന് അങ്ങാടിപ്പുറം പള്ളിയിൽ പ്രശനം ഉണ്ടാക്കിയതും ,കണ്ണൂര് പള്ളിയിൽ അടിയുണ്ടാക്കിയതും അല്ലാതെ എന്ത് പറയുവാനുണ്ട് ..ആളും അര്ത്ഥവും സ്ഥാപങ്ങളും ഉണ്ട് എന്ന് വീര വാദം മുഴക്കുന്ന മന്ത്ര വാദ മുന്നണിയും കേരളത്തിലെ ഈ അവസാന 3 വർഷത്തിൽ മാറി മാറി പല പേരില് വരുന്ന ജിന്ന് ഗ്രൂപ്പ്‌ ക്യംബൈൻ അല്ലാതെ എന്ത് സാമൂഹിക ഇട പെടൽ ആണ് നടത്തിയത് ...
അതുകൊണ്ട് സ്വലാഹി എന്നാ വ്യക്തിയോട് പറയാൻ ഉള്ലാത് ,താങ്കള് എന്നാ പണ്ഡിതന്റെ ഇല്മും അനുബന്ധ പ്രവര്തനഗലും ഉപയോഗിക്കേണ്ടത് സല്ഫിയ്യതിനെ പരിപോഷിപിക്കാൻ ആണ് ..അല്ലാതെ ഉള്ളതിനെ തകര്ക്കാൻ അല്ല
പിന്നെ  ,ഫോണിൽ ചോർത്തൽ നടത്തി സലഫിയ്യതുണ്ടാക്കുന്ന പാണ്ടിക്കാട്ടെ മുരീധന്മാരിൽ നിന്നോ ,പറഞ്ഞാൽ തെറി മാത്രം ക്ഷീളിച്ച ചെമ്മാട്ടെ മുരീധിനെയോ അല്പം മാറി ഒന്ന് വീക്ഷിച്ചാൽ താങ്കള് ഉണ്ടാക്കിയ നവോഥാന വിപ്ലവത്തിന്റെ ജീവിക്കുന്ന ഉധാഹരനങ്ങലെ കാണാം ...അല്ലാതെ മുന്നില് ഇവർ വലിക്കുന്ന കാളവണ്ടിയിൽ ഇരുട്ടത്ത്‌ നടന്നാൽ അതിക്കട്ടെക്ക് ഇപ്പോൾ പാളി നോക്കാൻ പോലും പറ്റാത്ത സുബൈര് മങ്കടയുടെ ഗതികേട് ആയിരിക്കും ഉണ്ടാകുക ....

Sunday, September 21, 2014

KJU തീരുമാനം മൂവർ സംഘം എഴുതിയ ബുക്കോ??? തെങ്ങാട്ട് ഫസലുവിന്റെ പൊട്ടത്തരങ്ങൾ ???

പുളിക്കളിൽ ഒരു ചൊല്ലുണ്ട് ..കൊക്കസ്സുകാര്ക്ക് 
ഇടയിൽ...ഫസല് അത് പറഞ്ഞെല്ലോ ഇത് 
പറഞ്ഞെല്ലോ എന്ന് ആരെന്ഖിലും ഇവരോട് 
പറഞ്ഞാൽ,കൊക്കസ്സുകാർ തന്നെ പറയും "തലയ്ക്കു 
സ്ഥിരത ഉള്ള ആരുടെ എന്ഖിലും കാര്യം പറ "...
ഏതായാലും ഇവനാനെല്ലോ നിങ്ങളെ ഫേസ് ബുക്ക്‌ 
നേതാവ് എന്ന് പറഞ്ഞാൽ പറയും "ഓൻ ഒരു തലയും വാലും ഇല്ല അനക്ക് അറിഞ്ഞു കൂടെ എന്ന് .."

ബാക്കി വായിക്കുക 
------------------------------------------------------------------------
KNM ലെ ഈ രണ്ടു ഗ്രൂപ്കൾ അഥവാ TP -സലഫി ഗ്രൂപ്കൾ തമ്മിൽ നടക്കുന്ന ഈ വടം വലി ആണ് ഒരു പരിധി വരെ ഇവരെ ഐക്യ ചര്ച്ചയിലെക്ക് വലിച്ചു കൊണ്ട് വന്നത് ...
അബ്ദു റഹ്മാൻ സലഫിയുടെ കടിഞ്ഞാണില്ലാത്ത കളികള്ക്കും ,സ്വയം അവരോതിത സ്ഥാനമാനഗല്ക്കും അറുതി വരുത്താൻ ആണ് TP ,AP എന്നിവര് ചേർന്ന് മടവൂര് വിഭാഗവും ആയി ലയനത്തിന് മുതിര്ന്നത് ..അതിനു വേണ്ടി 5 അംഗ കമ്മറ്റി പോലും ഉണ്ടാക്കി ...ഇതാണ് ഇവർ തമ്മിലുള്ള വടം വലി സന്ഗീർണ്ണം ആക്കിയത് ..ഈ അവസരത്തിൽ ഒന്നും യഥാര്ത മുജാഹിദുകൾ ചിത്രത്തിലെ ഇല്ല ..എന്നാൽ നൂരിഷ മുതലാളിയും സലഫിയും അനസ് ഹനീഫ എന്നീ വാടക (കടപ്പാട് -PK അഹമ്മദ്‌ സാഹിബ് )പ്രാസങ്ങികരെയും ,നാണി ഹാജി ,കാദെർഹാജി എന്നീ ചാവേര്കളെയും ചേർന്ന് പല സ്ഥലത്തും പരസ്യ പരിപാടിയും ഗ്രൂപ്പ് മീറ്റിങ്ങും ആയതോടെ ,PP ഉണ്ണീൻ കുട്ടി മൌലവിയുടെ മധ്യസ്ഥതയിൽ ഒരു വെടി നിർത്തൽ പ്രഖ്യാപിച്ചു ..അണികളെ പറ്റിക്കാൻ ഒരുമിച്ചു സ്റ്റേജ് പങ്കിടാനും ,മടവൂര് ലയനം 5 അംഗ സമിതിക്ക് വിടാനും തീരുമാനിച്ചു ..അതിൽ കയറി പറ്റിയ നൂരിഷ സാഹിബ് TP യ്ടെ ചിരകാല സ്വപ്നത്തിനു മൂക്ക് കയറിട്ടു ഈ അവസരത്തിൽ ആണ് TP യും AP യും കരുവള്ളിയെ ചെന്ന് കാണുന്നത് ..മടവൂര് ലയനം ആയിരുന്നു വിഷയം ..അപ്പോൾ കരുവള്ളി പറഞ്ഞു ..ഇപ്പോൾ ഉണ്ടായ പുതിയ പ്രശ്നം നമുക്ക് തീർത്തു കൂടെ ..അതിനു ഞാൻ ശ്രമിക്കട്ടെ എന്ന് ചോദിച്ചു ..അവർ സമ്മതം മൂളി ..കരുവള്ളിയോടു അബ്ദു റഹ്മാൻ സലഫി ചെയുന്ന നേരികെടിനെ പറ്റി ഏറെ നേരം അവർ പറഞ്ഞു ..തങ്ങളുടെ നിസ്സഹായത ബോധിപിച്ചു ..
മുജാഹിദ് പ്രസ്ഥാനത്തിലെ ISM MSM നേതാക്കളോ ,മറ്റു മുതിര്ന്ന ആളുകളോ ഒരു ലയനം നടക്കാൻ വേണ്ടി കരുവള്ളിയെ ചെന്ന് കാണുകയോ അദ്ദേഹവുമായി താങ്കള് മുന്നിട്ടു ഇറങ്ങണം എന്ന് ആവശ്യപെട്കയോ ചെയ്തിടില്ല ...
തതടിസ്ഥാനത്തിൽ കരുവള്ളി ,കബീര് ഡോക്ടർ,അബൂബക്കെർ ഡോക്ടർ എന്നിവർ നമ്മുടെ പല നേതാക്കല്മായും ബന്ധപെട്ടു ..
ഇതൊന്നും ഔദ്യോഗിക ചര്ച്ചയോ ,മറ്റോ ഒന്നും ആയിരുന്നില്ല ..അന്നും എന്നും നമ്മുടെ നിലപാട് നമ്മൾ തുറന്നു പറഞ്ഞു "ഇപ്പോഴുള്ള പ്രശ്നങ്ങൾ ചിലരുടെ സ്വാര്തതക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് .(.ഹനീഫ കയക്കൊടിയെ കൊണ്ട് KJU ദൗരയിൽ ഈ വിഷയം ആദ്യം ചര്ച്ചക്കു കൊണ്ട് വരിച്ചത്‌ സലഫി ആണ് ..)..സംഘടന പരമായ അച്ചടക നടപടികൾ മുഴുവൻ പിന് വലിക്കുക ,ശിര്ക്കാരോപനം നിര്ത്തുക ,ആദര്ശ വിശദീകരണം എന്നാ പേരില് പ്രമാണ വിരുദ്ധമായ കാര്യങ്ങൾ ജനങ്ങളിൽ അടിചെല്പിക്ക്ന്നതും ഏകപക്ഷീയ വിശദീകരണവും നിര്ത്തുക ..ചിലര് ഹോട്ടൽ റൂമ്മിൽ മുറി എടുത്ത് എഴുതി ഉണ്ടാക്കിയ പുസ്തകവും ,KJU തീരുമാനം എന്ന് പറഞ്ഞു അബ്ദു റഹ്മാൻ സലഫിയും -ഹനീഫയും ചേർന്ന് രചിച്ച കൃതിയും ഒന്നുകിൽ വലിച്ചെറിയുക അല്ലെങ്കിൽ ഇത് അവരടെ പ്രബന്ധം ആയി പരിഗണിച്ചു KJU വിൽ നിക്ഷ്പക്ഷ ചര്ച്ച (ഞങ്ങൾ ഒപ്പിട്ടു നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ )നടത്തുക ..അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന പ്രമാണ ബദ്ധം ആയ തീരുമാനം ഞങ്ങൾ അന്ഗീകരിക്കും ..
(ഇതാണ് KJU തീരുമാനം അന്ഗീകരിക്കാം എന്ന് പറഞ്ഞു എന്ന് മാധ്യമത്തിൽ ഉണ്ട് എന്ന് പറഞ്ഞു നടക്കുന്നത് ...അബ്ദുറഹ്മാൻ സലഫിയ്ടെ വാദം KJU എടുത്താൽ അന്ഗീകരിക്കാം എന്നല്ല മുരീദുകളെ പറഞ്ഞത് ,ഹനീഫ ഉണ്ടാക്കിയ പുസ്തകം തൊണ്ട തൊടാതെ വിഴ്ങ്ങി അത് KJU ആണ് എന്ന് പറയാം എന്നല്ല പറഞ്ഞത് .).മറിച്ചു നിഷ്പക്ഷവും നിസ്വാർഥവും ആയ ചര്ച്ചയുടെ അടിസ്ഥാനത്തിൽ പ്രമാണ ബദ്ധം ആയി KJU എടുക്ന്ന തീരുമാനം അന്ഗീകരിക്കും എന്നാണ് പറഞ്ഞത് ...അതിപ്പോൾ പറഞ്ഞത് ആണോ ..അതിനല്ലേ 38 പേരും പിന്നീട് 65 പേരും ഒപ്പിട്ടു കത്ത് തന്നത് ..KJU വിനെ അന്ഗീകരിക്കാത്ത ആളുകള് ആണ് എങ്കിൽ എന്തിനാടോ കത്ത് ..അപ്പോൾ KJU ആണ് KNM ..ഇത് രണ്ടും മാനാത്തോടി അബ്ദു റഹ്മാൻ സലഫി ആണ് എന്ന് ആസ്ഥാന മുഖ്യ പ്രഭാഷകൻ ഇപ്പോൾ വേഷമിടുന്ന നിങ്ങള്ടെ ഗതികേടിന്റെ പര്യായം ആയ നൂരിഷ സാഹിബിനോട് പോയി പറ ...
ഇത് തന്നെ ഒരു ഐക്യ ചര്ച്ചയുടെ ഭാഗം ആയി പറഞ്ഞതല്ല ..ഇങ്ങിനെ ഒന്ന് ഒരു ചര്ച്ചക്കു ഇരുന്നു അപ്പോൾ പറഞ്ഞത് പോലും അല്ല ..അങ്ങിനെ ഒരു ചര്ച്ചക്കു അങ്ങോട്ട്‌ ആവശ്യപെട്കയോ തദടിസ്ഥാനത്തിൽ ഒരു ചര്ച്ചക്കു ഇരിക്കുകയോ ഉണ്ടായിട്ടില്ല ...ഇങ്ങോട്ട് സംസാരിച്ചവരോട് കൃത്യമായ നിലപാട് പറഞ്ഞു എന്ന് മാത്രം ..ഇത് അവര്ക്ക് ബോദ്യപെടിട്ടുണ്ട്..
ഇതിനെ കുറിച്ച് ഇപ്പോൾ KNM ഉമായി ഇവർ ചര്ച്ചക്കു വരുന്നു എന്ന് ആദ്യം നുണ പൊട്ടിച്ചത് ..ഏത് ബടായിയുടെയും ഉത്ഭവ കേന്ദ്രം ആയ നൂരിഷ മുതലാളി തന്നെ ആയിരുന്നു ..പിന്നെ മുരീദുകലും വാടക പ്രാസ്ന്ഗികരും ഏറ്റെടുത്തു ഈ പച്ച നുണ ..പാലക്കാട്‌ ഐക്യ ചര്ച്ചക്കു ഇരുന്നു എന്നായിര്ന്നു ആദ്യ നുണ ..തിയതിയും ,സമയവും ,സ്ഥലവും ചോതിച്ചപ്പോൾ അത് പാളി ..പിന്നീട് കരുവള്ളിയെ പോയി ഇതിനു താങ്കള് ഇറങ്ങണം എന്ന് ആവശ്യപെട്ടു അത്രേ ..മെയ്‌ 17 നു ഹുസൈന സലഫിയം PN ഉം കരുവള്ളിയ്മായി ചര്ച്ച നടത്തി അത്രേ ...13 നു കുവൈറ്റിൽ പോയ PN എങ്ങിനെ ചര്ച്ച നടത്തും ..കഥയിൽ ചോദ്യം ഇല്ല ..ഞമ്മന്റെ ആളല്ല എങ്കിൽ പിന്നെ എന്ത് നുണയും പേരില് പറയാം ..നൂരിഷ മുതലാളി പറഞ്ഞാൽ പിന്നെ സനത് നോക്കേണ്ട ..100% ഒക്കെ ആയ റാവി ആയി ...
കോക്കസ് ആള്കൾ ഇത് പറഞ്ഞു നടകുന്നതിനു ഒരു കാരണം ഉണ്ട് ..വഞ്ചന -തിരിമറി -കാലുവാരൽ -മാനേജിംഗ് ട്രസ്റി -പത്ര സമ്മേളനം -TP -സലഫി അടി ..തുടങ്ങി കലാപരിപാടികളിൽ നിന്നും ഒരു മോചനം ..എന്നിട്ടും ഞങ്ങളോട് ഐക്യത്തിന് ശ്രമിക്കുന്നു എന്ന് വരുത്തൽ ..മുണ്ടിട്ടു നിങ്ങളുടെ മുന്നില് നില്കേണ്ട ഒരു ഗതികേടും ഞങ്ങള്കില്ല ..ഞങ്ങളടെ പല പണ്ഡിതരുടെയും അടുത്ത് നില്കാൻ പോലും യോഗ്യത ഇല്ലാത്ത ,സ്വ കുടുംബത്തിലും സമൂഹത്തിലും വന്ജനക്ക് ആദര്ശ പരിരക്ഷ നല്കുന്ന സലഫിമാർ ഞങ്ങൾക്കിടയിൽ ഇല്ലാത്ത കാലത്തോളം ..
"എടി എരപ്പാളി നീയെന്തിനു തൂങ്ങി "എന്ന് പണ്ട് കവി ചോദിച്ച പോലെ ആണ്..നുണ പ്രചരണം പാടില്ല എന്ന് ഷർത് ഓതിയിരുന്ന ചില ആളുകള് ..കോക്കസ് ചര്തികുന്നത് എടുത്ത് തിന്നു "ഞാനപ്പളെ പറഞ്ഞില്ലേ "എന്നാ എട്ടുകാലി മംമൂഞ്ഞി ആകുകയാണ് അവർ
നുണ ഏറ്റെടുത് അതിക കാലം ഒന്നും പോകാൻ കഴിയില്ല മക്കളെ ...
ഐക്യത്തിന് ഞങ്ങൾ തയ്യാര് ആണ് ..പരസ്പരം തല്ലുന്ന KNM സംസ്ഥാന സമിതി (അയോഗ്യർ-കോടതി വിധി )നേതാക്കളെ കണ്ടല്ല ..മറിച്ചു ഈ പ്രസ്ഥാനത്തെ സ്നേഹിച്ചു ഏറു കൊണ്ടും പോസ്റ്റിൽ വലിഞ്ഞു കയറി പോസ്റ്റർ ഒട്ടിച്ചും, കുടുംബത്തിനു അരി വാങ്ങുന്നതിൽ നിന്ന് ഒരു വിഹിതം എടുത്ത് സങ്ങടനക്ക് നല്കിയും ,ഒരേ മനസ്സുമായി ജീവിച്ച ഞങ്ങൾക്കിടയിൽ ഐക്യം വരാൻ ,ഞങ്ങള്ക്ക് ഒന്ന് കെട്ടി പിടിച്ചു കരയാൻ ,ഒന്ന് സഫ്ഫിൽ ഒരേ മനസ്സോടെ നമസ്കരിക്കാൻ ...
AC റൂമിലും ബെന്സ് കാറിലും ,ഫൊർചുനർ കാറിലും കറങ്ങി ..കെട്ടി വെച്ച സ്റ്റേജിൽ വന്നു പ്രസ്ന്ഗിച്ചു ,സ്ഥാപനഗളുടെ അതികാരത്തിനും അവിടെ രാജാവ് ആര് എന്ന് നിശ്ചയിക്കുന്നതിനും അടി പിടി കൂടുന്ന ,14 അംഗ സെക്രറ്റെരിഅറ്റ് കൂടുമ്പോൾ പോലും പരസ്പരം ഒന്ന്ഒരു  തമാശ പറഞ്ഞു ചിരിക്കാൻ പോലും കഴിയാത്ത നിങ്ങളെ കണ്ടു എന്ത് ഐക്യം പറയാൻ ആണ് ....
നൂരിഷ മുതലാളിയുടെ പുതിയ പ്രസംഗം കലക്കി ..പണത്തിനു മുകളിൽ ഒരു KNM കാരനും പറക്കാൻ കഴിയില്ല ..തിരുത്തുണ്ട് എങ്കിൽ സ്വന്തം സംസ്ഥാന സമിതിയിലെ ആളുകളെ തന്നെ തെറി വിളിക്കുന്ന ആ പ്രസംഗത്തിന് എതിരിൽ TP ഗ്രൂപിലെ ചുണകുട്ടികളോ ,അല്ല അടുഹോക്കിലെ പ്രമുഖ TP ഗ്രൂപ്പ്‌ നേതാവ് അബ്ദുൽ മജീദ്‌ സ്വലാഹിയോ ഒന്ന് പ്രതികരിക്കട്ടെ ..അല്ലെങ്കിൽ നേതാക്കൾ ധാര്മികതയും കര്മ്മ സത്യസന്ധതയും പാലിക്കണം എന്ന് സലഫിക്ക് ഇട്ടു പണ്ട് വിചിന്തനം മുഖ ലേഖനത്തിൽ കൊട്ടിയ പോലെ ഒന്ന് കൊട്ടിയാലും മതി ...നിരാശ ഒന്നിനും ഒരു മറു മരുന്നല്ല ...മോരും മുതിരയും കുഴച്ച പോലെ സംസ്ഥാന സമിതി കൂടി വിജിലൻസിൽ ഒരു തീരുമാനം അറിയിക്കണം ...ഒരു പ്രതിഷേധം എങ്കിലും ...അല്ലെങ്കിൽ ജിന്നും വിജിലന്സും എന്ന് പറഞ്ഞു ഒരു പന്നൂരിന്റെ ലേഖനം ആവാം ..ഔക്കുവിനും പോക്കരിനും പഴയ ചത്ത പോത്ത് തിന്നു മടുത്തു കാണും ..കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായ നൂരിഷ സാഹിബിന്റെ പ്രസംഗം ഓരോരുത്തരും രാവിലെ വൈകിട്ട് കേട്ടാൽ TP എന്നാ പേടി മാറിയും കിട്ടും ..അതോടെ നവോധാനതിനു ഷഷ്ടി പൂർത്തി ആഘോഷിച്ചു പിണ്ഡം വെച്ച് പിരിയാം ....
ഐക്യത്തോടെയും ഏക മനസ്സുമായി എല്ലാം അറിഞ്ഞു TP -സലഫി എന്നി ഗ്രൂപുകളിൽ നിന്ന് പോരാട്ട വീഥിയിലെ നവ ആദര്ഷതിനും വ്യതിയാനത്തിനും തിരിച്ചറിവിനും വെമ്പൽ കൊണ്ട് നില്കുന്ന എല്ലാ CD ടവർ (സോറി ജാമിയ നധുവിയ്യ -പുതിയ ആസ്ഥാനം (സലഫി ഗ്രൂപ്പ്‌))ആള്കല്ക്കും ബോധം വെക്കട്ടെ എന്ന് പ്രാര്തിക്കുന്നു
------------------------------------------------------------------------------------------------------
ഞങ്ങൾ ആരുമായും ഐക്യത്തിന് തയ്യാർ ആണ് ..ഖുറാനും സുന്നത്തും സലഫിന്റെ രീതിയും ,സച്ചരിതരും കര്മ്മം കൊണ്ട് മുന്കടന്നവരും അറിവിൽ വിനയമുള്ളവരുമായ പണ്ഡിതരുടെ സാനിധ്യത്തിൽ KJU വിൽ നിക്ഷ്പക്ഷമായ ചര്ച്ച നടക്കട്ടെ ...അബ്ദു റഹ്മാൻ സലഫിയും കൂട്ടരും എഴുതി കൊണ്ട് വന്ന തുണ്ടം പേപ്പറിലെ ആദര്ശം കയ്യ് ഉയർത്തി ഒപ്പിട്ടു പിരിഞ്ഞു ,ആയതോതി KJU വിനെ അനുസരിചില്ലേൽ നരകത്തിൽ പോകും എന്ന് പറയാൻ ഞങ്ങൾ ഇല്ല ...മറിച്ചു KJU എടുക്കുന്ന പ്രമാണ ബദ്ധം ആയ തീരുമാനത്തെ ഞങ്ങൾ അന്ഗീകരിക്കും ...അതവ KJU വിനെ അന്ഗീകരിക്കും ..വ്യക്തി യല്ല ഞങ്ങളുടെ പ്രസ്ഥാനവും ആദര്ഷവും ...