ഫസല്‍ തെങ്ങാട്ട് എന്നാ നുണ പറയലിൽ pHD എടുത്ത അഭിനവ കോക്കസ് മുരീധിന്റെ പുതിയ പോസ്റ്റു കണ്ടു ചിരിയാണ് വന്നത് ....ഈ പോസ്റ്റു ഇട്ടിരുന്ന നജ്മു എന്നെ മുങ്ങി ...പിന്നെ പലക്കാട്ടുമായി പൊങ്ങി ..അപ്പോൾ കൊടുത്തു ഒന്ന് കൂടി ...പിന്നെ പൊടി കണ്ടിട്ടില്ല ...ഇപ്പോൾ ഇതാ വരുന്ന നുണ വീരന ഫസല്‍ വീണ്ടും ...അതെ നുനയുമായി വായിച്ചോള്ളൂ
ഞങ്ങൾ ഉറച്ചു പറയുന്നു PN ഐക്യ ചര്‍ച്ചക്കു പാലാക്കാട്ട് പോയിട്ടില്ല ..ഉണ്ട് എന്ന് ഫസല്‍ തെളിയിച്ചാൽ മൊട്ടയടിച്ചു നിന്റെ അടിമയായി നില്ക്കാൻ ഞാൻ തയ്യാര്‍ ആണ് ..അല്ല എന്ന് തെളിയിച്ചാൽ കാട്ടു നുണയാൻ ഫസല്‍ എത്ന്ഹു ചെയ്യും ??/
ഞങ്ങൾ വെല്ലുവിളിക്കുന്നു പാലക്കാട്ടെ ആരുടെ വീട്ടില്‍ ,എന്ന് ,എപ്പോൾ ,ആരുടെ കൂടെ PN ഇരുന്നു ഒരു ഐക്യ ചര്‍ച്ച നടത്തി ...ആണത്വം ഉണ്ട് എങ്കിൽ ....തെങ്ങാട്ട് തറവാടിലെ ബാക്കിയുള്ള വര്‍ക്ക് മോശം പെരുണ്ടാകുന്ന ഈ നുണയാൻ പണി നിര്‍ത്തുക ....
പണ്ട് ഇതേ കാര്യം കാല വാ ഖീളയുടെ കാരണവരും പ്രമുഘ
ജിന്ന് വാദിയും ആയിരുന്ന നജ്മു കുഴിപ്പുരം പൊട്ടിച്ചപ്പോൾ
നമ്മൾ കൊടുത്ത മറുപടി ചേർത്ത് വായിച്ചോ ..................
പാലക്കാട്ടെ ഒരു കമ്പി മുതലാളിയുടെ മുമ്പിലും pn ഇരുന്നിട്ടില്ല ...നീയെന്തിനാ മറച്ചു വെക്കുന്നത് ധൈര്യം ഉണ്ട് എങ്കില്‍ നീ പറ ....ഇത്രയൊക്കെ തലയ്ക്കു അടി കിട്ടിയിട്ട് എങ്കിലും നിനക്ക് പുറത്തു പറഞ്ഞു കൂടെ അത് ....നിനക്ക് ഈ വാര്‍ത്ത തന്ന കമ്പി മുതാലാളി ആണ് എങ്കില്‍ അയാള്‍ മുമ്പും പല നുണയും പറഞ്ഞിട്ടുണ്ട് ...അല്ലെങ്കിലും കമ്പിയുടെ ബലം അന്വേഷിച്ചുള്ള വടം വലിയൊന്നും ഞാന്‍ പറയാതെ അറിയാമല്ലോ നിനക്കും ..... പിന്നെ PN നാല് ആളെ ചുമതലപെടുത്തി എന്നാണ് അടുത്ത ബടായി ...ആരാണ് pn ചുമതലപെടുത്തിയ നാല് പേര് ....ഐക്യം പറഞ്ഞു പലരും വരുന്നുണ്ട് ...ഇപ്പോഴും നടക്കുന്നുമുണ്ട് ..അതൊക്കെ എങ്ങിനെ PN ന്റെ തലയില്‍ വെച്ച് കെട്ടും ..അവര്‍ എല്ലാവരും യോജിക്കുന്ന മേഖല അബ്ദുറഹ്മാന് സലഫി എന്നാ പക്കാ സ്വാര്‍ത്ഥ താല്പര്യക്കാരന്റെ താല്പര്യത്തിനു ഈ സങ്കടനയെ വിട്ടു കൊടുക്കരുത് എന്ന് കരുതുന്ന ഇപ്പോഴും knm ഇല് സജീവ സ്ഥാനം വഹിക്കുന്ന നേതൃത്വത്തില്‍ ഉള്ളവര്‍ തന്നെ ആണ് ....അഥവാ ഇനി നജ്മു ap യെയോ TP യെയോ കണ്ടു രഹസ്യമായി ചോദിച്ചു നോക്കൂ ..അവര്‍ പറയും പണ്ട് നീ പറഞ്ഞു നടന്നിരുന്നത് ....കോട്ടക്കലിലെ അറിയപെടുന്ന ജിന്ന് ചികിത്സകന് ആയിരുന്ന നജ്മു (നിഷേധിച്ചാല്‍ -തെളിവ് തരാം -അതിന് ഒരു സൈക്കിളുമായി ബന്ധമുണ്ട് )വിനു പണ്ട് പണി നാലാള് കൂടുമ്പോള്‍ AR സലഫി ആരാണ് എന്ന് അവര്‍ക്ക് വിവരിച്ചു കൊടുക്കല്‍ ആയിരുന്നു ....ഹനീഫ് കയക്കൊടിയുടെ മുരീധു പട്ടം സ്വീകരിക്കും വരെ കോക്കസ് നേതാവിന്റെ പ്രധാന ശത്രു ആയിരുന്നു നമ്മുടെ നജ്മുധീന് ...നിഷേധിക്കൂ ...നീ എഴുതി വിടും പോലെ ബടായി ഞങ്ങള്‍ എഴുതാറില്ല
ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഫസല്‍ എന്നാ ടിസൈനെര്കോ
അവന്റെ പോസ്റ്റു ഷെയർ ചെയ്ത മറ്റു ആളുകള്‍ക്കോ ധൈര്യം
ഇപ്പോള്‍ തമ്മില്‍ തെറ്റിയപ്പോള്‍ സുബൈര്‍ മൌലവി സ്വന്തം താല്പര്യത്തിന്റെ ആളാണ് എന്നും അദ്ദേഹത്തെ സൂക്ഷിക്കണമെന്നും അദ്ദേഹം പിഴച്ചുപോയി എന്നെല്ലാം പറയുന്നവര്‍ ഇത്രയും കാലം അദ്ദേഹത്തെ ന്യായീകരിക്കുകയും തെറ്റുകള്‍ മൂടിവെച്ച് താങ്ങി നടന്നിരുന്നത് ഹിസ്ബിയത്തിന്റെ പേരിലോ ?!, ഇന്ന് അദ്ദേഹത്തില്‍ നിന്നും അറിവ് സ്വീകരിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഇവര്‍ മുന്നോട്ട് വെക്കുന്ന കാരണങ്ങളില്‍ പലതും വളരെ നേരത്തെ തന്നെ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. എന്ത് തെറ്റ് കണ്ടാലും അപ്പപ്പോള്‍ തുറന്ന് പറയണമെന്ന് പറഞ്ഞിരുന്ന ഇവര്‍ എന്തുകൊണ്ട് ഇതൊക്കെ ഇത്രയും കാലം മൂടിവെച്ചു ?!. ഹിസ്ബിയത്താണോ അതിന് കാരണം ?!.
ദഅവത്ത് ഇബാദത്താണ് എന്നും അതിനാല്‍ അതില്‍ സംഘടന രൂപീകരിക്കുന്നത് ബിദ്അത്താണ് എന്നും വാദിക്കുന്ന സഹോദരങ്ങള്‍ മനസ്സിലാക്കേണ്ടത്, ഇല്മ് തേടുന്നതും ഇബാദത്താണല്ലോ, അതിന് വേണ്ടി കോളേജുകളും, മദ്രസകളും, സിലബസുകളും, എക്സാമുകളും എല്ലാം ഉണ്ടാക്കുന്നതും ബിദ്അത്താണ് എന്ന് നിങ്ങള്‍ പറയേണ്ടതില്ലേ?!. പലപ്പോഴും പണ്ഡിതന്മാര്ക്ക് ഉള്ള അഭിപ്രായങ്ങളില്‍ തങ്ങള്‍ക്ക് ഭൂഷണമായത് മാത്രം എടുത്ത് പറയുകയും അതല്ലാത്ത അഭിപ്രായങ്ങള്‍ പിഴച്ചതായി കാണുകയോ പുറം ലോകമറിയാതെ മൂടിവെക്കുകയോ ചെയ്യുന്ന പ്രവണതയാണ് ഇക്കൂട്ടര്‍ക്കുള്ളത്.
എന്നാല്‍ തത്'വിഷയത്തില്‍ നമുക്ക് പറയാനുള്ളത് വളരെ കൃത്യമാണ്. സംഘടന നിര്‍ബന്ധമല്ല. സംഘടിത സംവിധാനം ദഅവത്തിന് ഉപയോഗിക്കുന്നതില്‍ തെറ്റുമില്ല. സംഘടന അനുവദനീയമാണോ അല്ലേ എന്ന വിഷയത്തില്‍ സലഫീ പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ ഭിന്നതയുണ്ട്. ഇതൊരു ഫിഖ്ഹിയായ മസ്അലയാണ്. ആയതിനാല്‍ തന്നെ തതടിസ്ഥാനത്തില്‍ വലാഉം ബറാഉം കല്പിക്കാന് പാടില്ല. ഒരാള്‍ സംഘടന അനുവദനീയമായി കാണുന്നു എന്ന കാരണത്താല്‍ അവനെ പിഴച്ചവനായി കാണാനോ, ഒരാള്‍ സംഘടന അനുവദനീയമല്ല എന്ന് കാണുന്നു എന്ന കാരണത്താല്‍ അവനെ പിഴച്ചവനായി കാണാനോ പാടില്ല. ഈ വിഷയം വലാഇനും ബറാഇനും അടിസ്ഥാനമാക്കി നിലനിര്‍ത്തുകയാണ് എങ്കില്‍ കിബാറുല്‍ ഉലമയെ വരെ ഇവര്‍ക്ക് തള്ളിപ്പറയേണ്ടി വരും.
ഇനി ഇപ്പോള്‍ അവസാനമായി ഇഹ്'യാഉ തുറാസിനെ പിഴച്ചവരാണെന്നും അവരുമായി സഹകരിക്കുന്നവരും പിഴച്ചവരാണെന്നുമാണ് കാര്യമായ തങ്ങളുടെ പ്രബോധന വിഷയമായി ഏറ്റു പിടിക്കുന്നത്. എങ്കില്‍ തിരിച്ചു ചോദിക്കാനുള്ളത് ഇഹ്'യാഉ തുറാസുമായി സഹകരിക്കുന്ന അബ്ദുല്‍ അസീസ് ആലു ശൈഖ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?!, സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?!, ഇന്ന് ജീവിചിരിക്കുന്നതില്‍ ഏറ്റവും വലിയ മുഹദ്ദിസ്, മുഹദ്ദിസുല്‍ മദീന ശൈഖ് അബ്ദുല്‍ മുഹ്സിന് അബ്ബാദ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?!,അദ്ദേഹം വളരെ പ്രത്യക്ഷമായി ഇഹ്'യാഉ തുറാസിനോട് സഹകരിക്കുന്ന ആളല്ലേ ?!, അദ്ദേഹത്തിന്റെ മകനും മദീനയിലെ അദ്യാപകനും പണ്ഡിതനുമായ അബ്ദുല്‍ റസാഖ് അല്‍ അബ്ബാദ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?! സ്വാലിഹ് ആല് ശൈഖ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ?!. ഇങ്ങനെ അവരുമായി സഹകരിക്കുന്ന പണ്ഡിതന്മാരും, അവരെ അനുകൂലിക്കാത്തവരും സലഫീ പണ്ഡിതന്മാര്ക്കിടയില് ഉണ്ട്. പണ്ഡിതന്മാര്ക്കിടയിലുള്ള ഈ വീക്ഷണ വിത്യാസത്തെ മറച്ചു വെച്ച് തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വേണ്ടി ചിലത് മാത്രം ജനങ്ങളിലേക്ക് എത്തിക്കുന്ന സുബൈര്‍ മൗലവിയുടെ പരിപാടി ശിഷ്യന്മാര്ക്കും ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ആശങ്കപ്പെടേണ്ടതില്ല.
ഇഹ്'യാഉ തുറാസ് അവരുടെ മന്ഹജ് എന്താണ് എന്ന് പ്രസിദ്ധീകരിക്കുകയും ആ ഗ്രന്ഥത്തിന് ശൈഖ് ഇബ്ന് ബാസും, ശൈഖ് സ്വാലിഹ് അല്‍ ഫൗസാനും അവതാരിക എഴുതുകയും ചെയ്തിട്ടുണ്ട്. സ്വാലിഹ് അല്‍ ഫൗസാന്‍ ഇന്നും ജീവിചിരിക്കുന്നല്ലോ, ഇന്നുവരെ അദ്ദേഹം അത് പിന്‍വലിച്ചിട്ടുണ്ടോ ?!, ചിലര്‍ പറയുന്ന പോലെ പള്ളിയും മദ്രസയും ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് തസ്കിയ വാങ്ങിയതല്ല. തങ്ങളുടെ മന്ഹജ് എന്ത് എന്ന് പരസ്യമായി എഴുതി അത് പണ്ടിതന്മാര്ക്ക് മുമ്പില്‍ വെക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇഹ്'യാഉ തുറാസിന് തെറ്റുകള്‍ പറ്റില്ലെന്നോ, അവര്‍ക്ക് പിഴവുകള്‍ ഉണ്ടാവുകയില്ലെന്നോ നമ്മള് പറയുന്നില്ല. അവര്‍ക്ക് ധാരാളം പിഴവുകള്‍ സംഭവിച്ചേക്കാം. നമുക്ക് ആര്‍ക്കാണ് എനിക്ക് യാതൊരു പിഴവും സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കുക ?!. അതൊരു സംഘടനയാണ്. അതിനുള്ളില്‍ അതിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും, അതിന്റെ പരാജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും, അത് ദുരുപയോഗം ചെയ്യുന്നവരും എല്ലാം ഉണ്ടാവാം. നമ്മള്‍ക്ക് ഇഹ്യാഉ തുറാസിനോടുള്ള നിലപാട് എന്താണ് ?!.
നമ്മള് ഒരിക്കലും തന്നെ എല്ലാ വിഷയങ്ങളിലും ഇഹ്'യാഉ തുറാസിനെ ന്യായീകരിക്കാനോ അവരെ അന്തമായി അനുകരിക്കാനോ നില്ക്കുന്ന ആളുകളല്ല. ഇഹ്'യാഉ തുറാസ് അല്ല ഇനി ആര് തന്നെ ആയിരുന്നാലും ഖുര്‍ആനിനും സുന്നത്തിനും എതിരായ ഒരു സംഗതി ആര് പറഞ്ഞാലും അതിനെ ന്യായീകരിക്കുവാനോ, അതിനെ അന്തമായി പിന്‍പറ്റുവാനോ തയ്യാറാവാത്ത നിലപാടാണ് നമുക്കുള്ളത്. ഈ നിലപാട് സ്വീകരിക്കുന്ന സഹോദരങ്ങളില്‍ കുറ്റങ്ങളും കുറവുകളും ചികഞ്ഞു കണ്ടെത്തി തെറ്റു പറ്റുന്നവരെല്ലാം പിഴച്ചവരാണ് എന്നും, പണ്ടിതന്മാര്ക്ക് വ്യത്യസ്ത വീക്ഷണങ്ങളുള്ള വിഷയങ്ങളില്‍ പോലും തങ്ങളുടേതല്ലാത്ത വീക്ഷണങ്ങള്‍ സ്വീകരിക്കുന്ന സഹോദരങ്ങളെ തന്നിഷ്ടക്കാരായും പിഴച്ചവരായും കാണുന്ന ഹദ്ദാദികളുടെ മന്ഹജ് കേരളത്തില്‍ ചിലവാക്കേണ്ടതില്ല. മാത്രമല്ല ഒരാള്‍ക്ക് ഇല്ലാത്ത വാദങ്ങള്‍ അയാളുടെ പേരില്‍ കെട്ടിവെച്ച് ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ് പലപ്പോഴും നടക്കുന്നത്. സമരങ്ങളെയും റോഡിലിറങ്ങിയുള്ള വിപ്ലവങ്ങളെയും ശക്തമായി എതിര്‍ത്തുകൊണ്ട് എത്രയോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് അതിനെതിരെ ശക്തമായി നിലകൊണ്ട ഇഹ്’യാഉ തുറാസിനെ റോഡിലിറങ്ങിയുള്ള സമരങ്ങളെ പ്രോല്സാഹിപ്പിക്കുന്നവര് ആണ എന്ന് വിളിക്കുമ്പോള്‍, അത് അതേ പടി വിഴുങ്ങാന്‍ നീതിബോധമുള്ളവര്‍ തയ്യാറാവില്ല. ചാവേര്‍ ആക്രമണങ്ങളെ ആത്മഹത്യ ആണെന്നും, അത്തരം തീവ്രവാദ പ്രവണതകളെ എതിര്‍ത്ത് ശക്തമായ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഇഹ്’യാഉ തുറാസ് ചാവേര്‍ ആക്രമണം അംഗീകരിക്കുന്നവരാണ് എന്നും വാദിക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എന്നിട്ട് അതിനെ ആസ്പദമാക്കി വലാഉം ബറാഉം കല്പിക്കാന് ഞങ്ങള്‍ക്ക് സാധിക്കുകയില്ല.
തങ്ങളുടെ നിലപാടും മന്ഹജും ഇന്നതാണ് എന്ന് അവര്‍ പരസ്യമായി ഗ്രന്ഥം ഇറക്കുകയും അതിന് അവതാരിക എഴുതിയതാകട്ടെ ഇബ്നു ബാസ് (റ) യും, സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലയുമാണ്). തങ്ങള്‍ സലഫികളാണ് പള്ളിയും മദ്രസയും ഉണ്ടാക്കുന്നവരാന് അതുകൊണ്ട് ഞങ്ങള്‍ക്ക് തസ്കിയ തരണം എന്ന് ആവശ്യപ്പെടുകയല്ല ഇവര്‍ ചെയ്തത്. പരസ്യമായി തങ്ങളുടെ നയം എഴുതുകയും അത് പണ്ഡിതന്മാര് അംഗീകരിക്കുകയും ചെയ്യുകയാണ് ചെയ്തത്. ഈ പുസ്തകം ഇന്നും പരസ്യമായി അവര്‍ വിതരണം ചെയ്യുകയും അതാണ് തങ്ങളുടെ മന്ഹജ് എന്ന് പറയുകയും ചെയ്യുന്നവരാണ്. അവരത് പിന്‍വലിച്ചിട്ടില്ല. ആ വാക്ക് അവര്‍ പാലിക്കുന്നില്ല എങ്കില്‍ അതവരും അല്ലാഹുവുമായിട്ടുള്ള കാര്യമാണ്. നമ്മള് അതില്‍ തലയിടെണ്ടതില്ല, മനസ്സുകള്‍ അറിയുന്നവന് അവന് മാത്രമാണല്ലോ. അത് അല്ലാഹുവിങ്കലേക്ക് വിടാം .....
------------------------------------------------------------------------------------------------------------------ ശൈഖ് ഇബ്ന് ബാസ് പറഞ്ഞത് എന്ത് എന്ന് പരിശോധിക്കാം :
അബ്ദുല്‍ അസീസ് ബ്ന് ബാസ് ജംഇയ്യത്ത് ഇഹ്യാഉ തുറാസിന്റെ റഈസ് ആയ ബഹുമാന്യ സഹോദരന് ശൈഖ് ത്വാരിഖ് സാമീ സുല്‍ത്താന്‍ അല്‍ ഈസക്ക് എഴുതുന്നത്: അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്നതും അല്ലാഹുവിന്റെ മതത്തിന് ഉപകാരപ്പെടുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ അല്ലാഹു അദ്ദേഹത്തെ സഹായിക്കട്ടെ, ആമീന്‍...
അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹ്, അമ്മാ ബഅദ്;
നിങ്ങള്‍ക്കും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും സൗഖ്യവും സന്തോഷവുമാണ് എന്ന് കരുതട്ടെ. നിങ്ങളെയും നമ്മെയും, നിയ്യത്തും പ്രവര്‍ത്തനങ്ങളും നന്നാക്കി കൂടുതല്‍ സല്‍പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുവാന്‍ പരിശുദ്ധവാനായ അല്ലാഹു തൗഫീഖ് നല്കി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
ജംഇയ്യത്ത് ഇഹ്യാഉ തുറാസിന്റെ മന്ഹജ് വിശദീകരിക്കുന്ന منهج الجمعية في الدعوة والتوجيه എന്ന ഗ്രന്ഥം എനിക്ക് കാണിച്ചു തരുകയും ഞാന്‍ അത് പൂര്‍ണമായി വായിക്കുകയും ചെയ്തുവെന്ന് നിങ്ങളെ അറിയിക്കുന്നു. എനിക്ക് തോന്നിയ ചെറിയ ചില നിരീക്ഷണങ്ങളൊഴിച്ചാല്‍. വളരെ നല്ലതും അനുയോജ്യവുമായ ഒരു മന്ഹജ് ആയിട്ടാണ്ഞാനതിനെ കാണുന്നത്. ചില തിരുത്തുകള്‍ അതിന്റെ മുകളില്‍ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പരിശോധിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം എന്ന് അറിയിക്കുന്നു. തഖ്വയുടെയും പുണ്യത്തിന്റെയും കാര്യത്തിലുള്ള പരസ്പര സഹകരണമെന്ന നിലക്ക് അതില്‍ വല്ല കാര്യങ്ങളും അവ്യക്തമാണെങ്കില്‍ എന്നെ എഴുതി അറിയിക്കുന്നതില്‍ യാതൊരു തടസ്സവുമില്ല. അല്ലാഹു നമ്മെയും നിങ്ങളെയും അവന്റെ തൃപ്തി കൈവരിക്കാന്‍ തൗഫീഖ് നല്കട്ടെ. നമ്മെയും നിങ്ങളെയും സന്മാര്ഗികളും സന്മാര്‍ഗദര്‍ശികളും ആക്കിത്തീര്‍ക്കട്ടെ.
ജംഇയ്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബഹുമാന്യനായ ശൈഖ് അബ്ദുള്ളയില്‍ നിന്ന് അറിയാന്‍ സാധിച്ച കാര്യങ്ങള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. അല്ലാഹു അവന്റെ തൃപ്തി കൈവരിക്കാന്‍ നമുക്കും, ജംഇയ്യക്കും, താങ്കള്‍ക്കും എല്ലാ നന്മയും, തൗഫീഖും നല്കി അനുഗ്രഹിക്കുമാറാകട്ടെ. അല്ലാഹു അവന്റെ തൃപ്തി കൈവരിക്കാനും, അവന്റെ അടിമകളുടെ നന്മയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും നമുക്കും, ജംഇയ്യക്കും, താങ്കള്‍ക്കും എല്ലാ നന്മയും, തൗഫീഖും നല്കി അനുഗ്രഹിക്കുമാറാകട്ടെ. അവന് ഏറെ ഔദാര്യവാനാകുന്നു. വസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ് .
സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ബ്ന് ബാസ് ഒപ്പ് ------------------------------------------------------------------------------------------------
ഇനി സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്) പറഞ്ഞത് കാണുക:
അല്‍ഹംദു ലില്ലാഹ്, വ സ്വലാത്തു വസ്സലാമു അല നബിയ്യിനാ മുഹമ്മദ് വ ആലിഹി വ സ്വഹ്ബിഹ്, വ ബഅദ്;
‘മന്ഹജു ജംഇയ്യത്ത് ഇഹ്യാഉ തുറാസ് അല്‍ഇസ്ലാമി ലിദ്ദഅവത്തി വത്തൌജീഹ്’ എന്ന ഗ്രന്ഥം ഞാന്‍ പരിശോധിച്ചു. അത് ഖുര്‍ആനും സുന്നത്തുമായി യോജിക്കുന്നതും ഉമ്മത്തിന് വളരെ ആവശ്യമുള്ളതുമായ ശരിയായ ഒരു മന്ഹജായിട്ടാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ഈ സംഘടനയുടെ സംഘാടകര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്കട്ടെ. അല്ലാഹുവിന്റെ സഹായവും തൗഫീഖും അവര്‍ക്കുണ്ടാകട്ടെ. ഉപകാരപ്രദമായ അറിവും, സല്പ്രവര്ത്തികളും അല്ലാഹു അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു നല്കട്ടെ. ഇസ്ലാമിനും മുസ്ലിമീങ്ങള്‍ക്കും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ അല്ലാഹു അവര്‍ക്ക് തൗഫീഖ് നല്കട്ടെ. വ സ്വല്ലല്ലാഹു വ സല്ലമ അല നബിയ്യിനാ മുഹമ്മദ് വ ആലിഹി വ സ്വഹ്ബിഹ്......
ഇന്നും സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്) ഇഹ്യാഉ തുറാസുമായി സഹകരിക്കുന്നു. അദ്ദേഹത്തിന് അവരിലുള്ള പ്രശ്നങ്ങള്‍ അറിയാത്തത് കൊണ്ടാണ് എന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കുന്നത് തങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതന്മാരെത്തന്നെയാണ്. കാരണം ശൈഖ് സ്വാലിഹ് അല്‍ ഫൗസാനും, ശൈഖ് അബ്ബാദുമൊക്കെയായി അടുത്ത ബന്ധം പുലര്‍ത്തുന്ന അവര്‍ ഈ കാര്യങ്ങളൊന്നും അവര്‍ക്ക് അറിയിച്ചു കൊടുത്തില്ല എന്നത് അപരാധമല്ലേ. നേരെ മറിച്ച് പിഴച്ച കക്ഷികളായ അവരുമായി പണ്ഡിതന്മാര് ബന്ധം പുലര്‍ത്തുമ്പോള്‍ അവരെ അതിന്റെ ഭവിഷത്തിനെക്കുറിച്ച് അറിയിക്കേണ്ടത് തങ്ങളുടെ ബാധ്യത അല്ലെ ?!. എന്റെ ഒരു സുഹൃത്ത് ഈ വിഷയത്തിലുള്ള ശൈഖ് അബ്ബാദിന്റെ അഭിപ്രായം അറിയാന്‍ ശ്രമിച്ചപ്പോള്‍ ഇങ്ങനെയുള്ള ചോദ്യങ്ങളില്‍ എനിക്ക് താല്പര്യമില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. അദ്ദേഹം സത്യം മൂടിവെക്കുന്നു എന്നാണോ ഇവര്‍ക്ക് പറയാനുള്ളത് ?!. ഇനി ഇങ്ങനെ പണ്ഡിതനന്മാര്‍ക്ക് ഇടയിലുള്ള ചര്‍ച്ചകളില്‍ ഒക്കെ തലയിട്ട് ഓരോരുത്തരെ മുബ്തദിഉം പിഴച്ചവനും ആയി എണ്ണാന്‍ തുടങ്ങിയാല്‍ ഇവര്‍ സ്വയം അംഗീകരിക്കുന്ന പണ്ഡിതന്മാരും അതില്‍ പെടും. നേരത്തെ തങ്ങള്‍ ഏറ്റു പിടിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത യഹ്’യ അസ്സില്മി, ഇബ്റാഹീം അറുഹൈലി തുടങ്ങിയവര്‍ ഇതിന് ഇരകളായവരാണ്. അബ്ദുല്‍ അസീസ് ആലു ശൈഖും, സ്വാലിഹ് അല്‍ ഫൗസാനും, അബ്ദുല്‍ മുഹ്സിന് അബ്ബാദും, സ്വാലിഹ് ആല് ശൈഖുമെല്ലാം വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന, പ്രഗല്ഭ പണ്ഡിതനായ ഇബ്റാഹീം റുഹൈലിയെ പോലും ഇവരില്‍ ചിലരെങ്കിലും പിഴച്ചവനായി എണ്ണുന്നു. ജീവിതം മുഴുവന്‍ സലഫിയ്യത്തിന് വേണ്ടി ചിലവഴിച്ച ഇബ്റാഹീം റുഹൈലിയെ കുറിച്ചും, ബകര്‍ അബൂ സൈദിനെ കുറിച്ചുമെല്ലാം അറിവിന്റെ ആദ്യ പടികള്‍ ചവിട്ടിത്തുടങ്ങിയ കൊച്ചുവിദ്യാര്‍ഥികള്‍ പിഴച്ചവന്, ഹിസ്ബി, മുബ്തദിഅ് തുടങ്ങി പറയുന്ന ഗൗരവമേറിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നാളെ പരലോകത്ത് ഇവര്‍ എന്ത് മറുപടി പറയുമെന്ന് ഭയപ്പെടുന്നു. അല്ലാഹു കാത്തു രക്ഷിക്കട്ടെ....
ഇപ്പോള്‍ തങ്ങള്‍ കൊണ്ട് നടക്കുന്ന ശൈഖ് സലീമുല്‍ ഹിലാലിയെ കുറിച്ച് തങ്ങള്‍ തന്നെ അംഗീകരിക്കുന്ന ശൈഖ് ഉബൈദ് ഹഫിദഹുല്ലാഹ് പറഞ്ഞത് : അയാള്‍ പൈസക്കും സ്വയം താല്പര്യങ്ങള്ക്കും വേണ്ടി സംസാരിക്കുന്ന ആളാണ് എന്നതാണ്. ശൈഖ് ഉബൈദിനെ ചില ഫിത്നക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാകാം. ഇന്ന് പണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ച് ഫത്വകള് വാങ്ങുന്നവരുടെ ഏര്‍പ്പാട് കേരളക്കരയില്‍ ഇക്കൂട്ടര്‍ക്ക് തന്നെ ബോധ്യപ്പെട്ടതാണല്ലോ. പക്ഷെ തങ്ങള്‍ അംഗീകരിക്കുന്നവരെക്കുറിച്ച് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് മൂടിവെക്കുകയും, അത് തെറ്റിദ്ധരിച്ചതാണ് എന്ന് പറയുകയും, താന്‍ അറിയാത്ത, അല്ലെങ്കില്‍ താന്‍ അംഗീകരിക്കാത്ത ആളുകളെക്കുറിച്ച് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത്തിന്റെ സത്യാവസ്ഥ പോലും പരിശോധിക്കാതെ നാട്ടിലാകെ പാട്ടാക്കുകയും ചെയ്യുന്ന പ്രവണത സലഫികളുടെതോ ?! ഇതാണോ സലഫിയ്യത്ത് ?! ...
തങ്ങളുടെ മന്ഹജ് എന്താണ് എന്ന് അവര്‍ കൃത്യമായി വ്യക്തമാക്കിയിരിക്കെ അല്ല നിങ്ങളുടെ മന്ഹജ് അതല്ല നിങ്ങള്‍ പിഴച്ചവരാണ് എന്ന് പറയേണ്ടത് എന്തിന് ?!. അവര്‍ക്ക് പിഴവുകള്‍ ഉണ്ട് എങ്കില്‍ ആ പിഴവുകളെ വിമര്ശിക്കുകയല്ലേ നമ്മള് ചെയ്യേണ്ടത്. അതല്ലാതെ മുബ്തദിഉകളും പിഴച്ചവരും, അവരോട് സഹകരിക്കുന്നവരും പിഴച്ചവരും ഒക്കെയായി മുദ്രകുത്തുമ്പോള്‍ നാം ഓര്‍ക്കുക നാളെ പരലോകം വരാനുണ്ട്. എന്തിനേറെ കേരളത്തിലെ ‘യാ ഇബാദല്ലാഹ്’ വിവാദവുമായി ബന്ധപ്പെട്ട് ഒരു കത്ത് കേരളത്തിലേക്ക് അയച്ചപ്പോള്‍ നിങ്ങള്‍ തര്‍ക്കം നിര്‍ത്തി ഇഹ്യാഉ തുറാസ് പറഞ്ഞത് കേട്ടാല്‍ മതി ഞങ്ങള്‍ നിങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നല്ല അവര്‍ പറഞ്ഞത്. മറിച്ച് സൗദിയിലുള്ള ഉന്നത പണ്ഡിതന്മാരായ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആല് ശൈഖ്, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍, ശൈഖ് സ്വാലിഹ് ആല് ശൈഖ് തുടങ്ങിയവരെ സമീപിച്ച് അവര്‍ പണ്ടിതോചിതമായി നല്കുന്ന അഭിപ്രായത്തെ ആസ്പദമാക്കി ഭിന്നത അവസാനിപ്പിക്കണം എന്നാണ് അവര്‍ പറഞ്ഞത്. ഇഹ്യാഉ തുറാസിന്റെ വിഷയത്തില്‍ അവരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പണ്ഡിതന്മാര്ക്കിടയില് ഉണ്ട്. അവരെ പ്രതികൂലിക്കാന്‍ പറയുന്ന കാരണങ്ങളില്‍ ഒന്ന് അവര്‍ പാര്‍ലമെന്റില്‍ മത്സരിക്കുന്നു എന്നതാണ്. പക്ഷെ പാര്ലമെന്റ്റ് ഇലക്ഷനില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പണ്ഡിതന്മാര്ക്കിടയില് തന്നെ അഭിപ്രായ ഭിന്നത ഉണ്ട്. രണ്ടാലൊരു ഫിത്ന സമൂഹത്തിന് വരുമെന്ന് ഉറപ്പുള്ള സംഗതിയില്‍ ഫിത്ന ഏറ്റവും കുറഞ്ഞത് സ്വീകരിക്കുക എന്ന തത്വത്തെ അടിസ്ഥാനമാക്കി പാര്ലമെന്റ്റ് ഇലക്ഷനില്‍ പങ്കെടുക്കാം എന്ന് ഇബ്ന് ഉസൈമീനും ഇബ്ന് ബാസുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശൈഖ് അല്‍ബാനി (റഹിമഹുല്ലാഹ്) ഒരു നിലക്കും അതില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന അഭിപ്രായക്കാരനായിരുന്നു. അപ്പോള്‍ ഇങ്ങനെ പണ്ഡിതര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നത് ഉള്ള വിഷയങ്ങള്‍ എടുത്തിട്ടും, ആരൊക്കെയോ പ്രചരിപ്പിച്ച് പണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ച തെറ്റിദ്ധാരണകളെ ആസ്പദമാക്കി ആളുകളെ മുബ്തദിഉം പിഴച്ചവനുമായി മുദ്ര കുത്തുമ്പോള്‍ ഓര്‍ക്കുക പരലോകം വരാനുണ്ട്. ഇഹ്യാഉ തുറാസ് അല്ല ആര് തന്നെ ആയാലും അവരെ അന്തമായി പിന്‍പറ്റാനോ, അവര്‍ക്ക് പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവരുടെ പിഴവുകളെ ന്യായീകരിക്കാനോ നമ്മള് പോകേണ്ടതില്ല. സലഫീ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ഇത്. ഇങ്ങനെ ആളുകളെ കീറിമുറിച്ച് സലഫിയാണ്, സലഫിയല്ല എന്നിങ്ങനെ മൈക്രോസ്കോപ്പ് വച്ച് കണ്ടെത്തി തെറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു തെറ്റ് കാണുമ്പോഴെക്ക് പിഴച്ചവനായി മുദ്രകുത്തുന്ന ഇന്നത്തെ വ്യാപകമായ പ്രവണതയെ മുഫ്തി അബ്ദുല്‍ അസീസ് ആല് ശൈഖ് ഹഫിദഹുല്ലാഹ് ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹമേങ്ങാനും മുഫ്തി ആയിരുന്നില്ലെങ്കില്‍, ജനമനസ്സുകളില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെയും ഇവര്‍ പിഴച്ചവനായി എഴുതിത്തള്ളിയേനെ. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മുഹദ്ദിസ് ശൈഖ് അബ്ദുല്‍ മുഹ്സിന് അബ്ബാദ് ഹഫിദഹുല്ലാഹ് “അഹ്ലുസ്സുന്നയുടെ ആളുകള്‍ പരസ്പരം സ്നേഹത്തോടെ സഹവര്‍ത്തിക്കുക” എന്ന തലക്കെട്ടില്‍ ഒരു ഗ്രന്ഥം എഴുതിയിട്ടുമുണ്ട്. അതിന് ശൈഖ് ഉബൈദ് അല്‍ ജാബിരി ഹഫിദഹുല്ലാഹ് മറുപടിയും എഴുതിയിട്ടുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞു വരുന്നത് പണ്ഡിതന്മാര്ക്കിടയില് തന്നെ തീരുമാനമാകാത്ത വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കൊടുത്ത് അത് നാഴികക്ക് നാല്പത് വട്ടം ആവര്‍ത്തിച്ച് ആളുകളെ ചേരിതിരിക്കുന്ന ആളുകളെ സൂക്ഷിക്കുക.
മാത്രമല്ല ഇന്ന് ഹദ്ദാദിയ എന്ന ഒരു ഫിത്നയും അറബ് ലോകത്തുണ്ട്. പണ്ഡിതന്മാര്ക്കിടയില് ഭിന്നതകള്‍ പ്രചരിപ്പിച്ച് അത് ആഗോഷിക്കലാണ് അവരുടെ പരിപാടി. ഇമാം നവവി (റ) മുബ്തദിആണെന്നും അദ്ദേഹത്തിന്റെ ശറഹ് മുസ്ലിം കത്തിക്കണമെന്നും, ഇബ്നു ഹജര്‍ (റ) മുബ്തദിആണെന്നും അദ്ദേഹത്തിന്റെ ഫത്ഹുല്‍ബാരി കത്തിക്കണമെന്നും. ആ ഗ്രന്ഥങ്ങള്‍ വായിക്കുന്നവരും വായിക്കണമെന്ന് പറയുന്നവരും മുബ്തദിഉകളാണെന്നും വാദിക്കുന്ന ഹദ്ദാദികളുടെ പിഴച്ച വാദങ്ങളിലേക്ക് ആണോ ചിലര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഭയക്കേണ്ടിയിരിക്കുന്നു. നമ്മളുടെ നിലപാട് ഖുര്‍ആനും സുന്നത്തും അനുസരിച്ച് ആര് പറഞ്ഞാലും അതിനെ നമ്മള് അംഗീകരിക്കും. അഹ്ലുസ്സുന്നയുടെ അടിസ്ഥാന ആശയങ്ങള്‍ക്കെതിരായി ആര് പറഞ്ഞാലും അത് സ്വീകരിക്കില്ല. എന്നാല്‍ ഇന്ന ഇന്ന ആളുകളെ മുബ്തദിഉം പിഴച്ചവരുമാണ് എന്ന് വിളിച്ചു കൂവിയെങ്കില്‍ മാത്രമാണ് നമ്മള് സലഫികളാവുകയുള്ളൂ എന്ന് പറയുന്നവരോട് സഹതാപമാണ് ഉള്ളത്. ഞങ്ങള്‍ക്ക് വലുത് പരലോകമാണ്. “ ആരെങ്കിലും തന്റെ സഹോദരനെ കാഫിര്‍ എന്ന് വിളിച്ചാല്‍, അവരില്‍ ഒരാള്‍ കാഫിര്‍ ആയിത്തീരാതിരിക്കുകയില്ല”. അറിവ് തേടുന്ന വിദ്യാര്‍ത്തികളെ ആദ്യം പിടികൂടുക അഹങ്കാരമാണ് എന്ന് മുന്നറിയിപ്പ് നല്കിയ പണ്ഡിതന്മാരുടെ മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണുക. അനാവശ്യമായ ഇത്തരം ചര്‍ച്ചകളില്‍ തലയിട്ട് പരലോകം നഷ്ടപ്പെടുത്തേണ്ട. നമ്മള് ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുക. തെറ്റുകള്‍ പരസ്പരം ഉപദേശിക്കുക. പണ്ഡിതന്മാര്ക്കിടയില് വീക്ഷണ വിത്യാസം ഉള്ള വിഷയങ്ങളില്‍ പ്രമാണങ്ങള്‍ പരിശോധിച്ച് ഏറ്റവും പ്രമാണബദ്ധമായ നിലപാട് സ്വീകരിക്കുക. എതിരഭിപ്രായക്കാരെ സല്‍ബുദ്ധിയാ ഉപദേശിക്കുക. അവരെ പിഴച്ചവരും ബിദ്അത്തുകാരും ആയി കാണാതിരിക്കുക. സംഘടനയോടോ, കക്ഷികളോടോ, സ്ഥാപനങ്ങളോടോ, താല്പര്യങ്ങളോടോ അല്ല നമുക്കുള്ള പ്രതിബദ്ധത. അത് ഖുര്‍ആനോടും സുന്നത്തിനോടുമാണ്. അല്ലാഹു നമ്മെ നേരായ പാതയില്‍ വഴി നടത്തട്ടെ .....
മാഷാ അല്ലാഹ്, അല്ലാഹു അല്ലാത്ത ശക്തികളിലെക്ക് - ജാറങ്ങളിലേക്കും അമ്പലങ്ങളിലേക്കും - പോകുന്ന ആളുകള്‍ക്ക് എതിരെ സമസ്തയുടെ പ്രഭാഷണ വേദികളില്‍ സജീവ സാന്നിധ്യമായ ഇപി അബൂബക്കര്‍ ഖാസിമി ആഞ്ഞടിക്കുന്നു..!! യാ മുഹ്`യുദ്ദീന്‍ ഷെയ്ഖ് ഇഹ്ദിനസിറാത്വല് മുസ്ഥഖീം എന്ന് പറയാം എന്ന് ഇതേ സമസ്തയുടെ ഔദ്യോഗിക പ്രതിനിധികള്‍ കഴിഞ്ഞ ദിവസം മംഗലാപുരത്ത് പറഞ്ഞിരുന്നു..
എന്നാല്‍ സംവാദം നടത്തിയവനും കിതാബ് എടുത്തു തന്നവനും മരിക്കുന്ന സമയത്ത് ഉണ്ടാവില്ല.. അത് കൊണ്ട് അല്ലാഹുവോട് മാത്രം പ്രാര്‍ഥിച്ചോ എന്നാണു ഖാസിമി തുറന്നടിച്ചത്.. അല്ലാഹു അദ്ദേഹത്തിന് ഭീഷണികളില്‍ വാദം മാറ്റി പറയേണ്ട ഗതികേട് കൊടുക്കാതിരിക്കട്ടെ.. ആമീന്‍
ഇനിയെങ്കിലും ചിന്തിക്കാന്‍ എന്റെ പ്രിയ സമസ്ത സഹോദരങ്ങള്‍ തയ്യാറാകണം.. ഈ പുരോഹിതര്‍ നിങ്ങളെ ക്ഷണിക്കുന്നത് കത്തിയാളുന്ന നരകത്തിലെക്കാണ്.. അല്ലാഹുവിനോട് മാത്രം ഏതു പ്രതിസന്ധിയിലും പ്രാര്‍ഥിക്കുക,, അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.. ആമീന്‍
പ്രിയ AR സലഫി വിഭാഗമേ കിട്ടിയോ ആ ഫോര്‍മുല കുറച്ചു നാളായി ഫേസ് ബുക്കിൽ നിന്ന് മുങ്ങി ഫോര്‍മുല തപ്പാൻ പോയ നജ്മുധീൻ കുഴിപ്പുരം ,സാജിധ് ഹമീദു ,ഫസല്‍ തെങ്ങാട്ട് എന്നിവര്‍ പറഞ്ഞ പച്ച കളവു ആയിരുന്നു ഇവരുമായി ലയിക്കാൻ നമ്മൾ ഫോര്‍മുല വെച്ചു എന്നത് ...അത് നമ്മൾ പൊളിച്ചു കൊടുത്തപ്പോൾ ഫോര്‍മുല തപ്പാൻ പോയി ..പിന്നെ കുറെ കഴിഞ്ഞു മറ്റു നുനയുമായി പൊങ്ങി നോക്കി ...അത് പൊളിഞ്ഞപ്പോൾ ഇപ്പോൾ എല്ലാവരും അവനോടു ചോധികുന്നത് ഫോര്‍മുല കിട്ടിയോ എന്നാണു ...അതോടെ നജ്മു കുഴിപ്പുറത്തെ ഏതോ കുഴിയിൽ എത്തി ... ഇപ്പോൾ ഇതാ കണ്ണൂരിലെ അവശേഷിക്ന്ന ചുരുക്കം കോക്കസ് മുരീധുമാരിൽ പ്രമുഗാൻ അഫ്സൽ കയ്യാന്ക്കോട് അതെ നുണ ആവര്‍ത്തിച്ചിരിക്കുന്നു
പാളയത്തിൽ പട മറച്ചു വെക്കാൻ ടിയാൻ ഈ ഫോര്‍മുല ആവര്തിചിരിക്കുക ആണെല്ലോ ...എങ്കിൽ ഞങ്ങൾ വെല്ലുവിളിക്കുന്നു ...ഈ ഫോര്‍മുല ഹജ്ജര് ആക്കാൻ ധൈര്യം ഉണ്ടോ .....ആണത്വം ഉണ്ട് എങ്കിൽ നീ ഇത്തരം ഒരു ഫോര്‍മുല ഹജ്ജര് ആക്കിയാൽ നീ പറയുന്നത് ഞങ്ങൾ കേള്‍ക്കും .....ഇത് അനസ് മുസ്ലിയാരുടെ തൗബ പോലുള്ള വാക്കല്ല ...ധൈര്യം ഉണ്ട് എങ്കിൽ ....വാക്കിനു ചാക്കിനെക്കാൾ ഉറപ്പുണ്ട് എങ്കിൽ പറയൂ ...എവിടെ നജ്മുധീനെ ??എവിടെ തെങ്ങാട്ടെ ??എവിടെ അഫ്സലെ ???എവിടേ സാജ്ജിധെ ആ ഫോര്‍മുല ????
കഷ്ടം എന്ന് പറഞ്ഞാല്‍ ഇങ്ങിനെയുണ്ടോ ???
എന്തായിരുന്നു എന്റെ പൊന്നാര നജ്മു നീ പോസ്ടിയത് ,,,pn ഫോര്‍മുല ഉണ്ടാക്കി എന്നല്ലേ ..ആ ഫോര്‍മുല നിനക്ക് കിട്ടിയത് കൊണ്ട് ആണെല്ലോ നീ ആ ഫോര്‍മുലയില്‍ സാകരിയ്യ മൌലവിയും ഫൈസല്‍ മുസ്ലിയാരും ഇല്ല എന്ന് പറഞ്ഞത് ...എങ്കില്‍ ധൈര്യം ഉണ്ട് എങ്കില്‍ പുറത്തു പറയൂ ആ ഫോര്‍മുല ....
കളവു പച്ചയായി പൊട്ടിയപ്പോള്‍ ഇപ്പോള്‍ പുതിയ നുംബരുമായി വരുന്നോ ....
പാലക്കാട്ടെ ഒരു കമ്പി മുതലാളിയുടെ മുമ്പിലും pn ഇരുന്നിട്ടില്ല ...നീയെന്തിനാ മറച്ചു വെക്കുന്നത് ധൈര്യം ഉണ്ട് എങ്കില്‍ നീ പറ ....ഇത്രയൊക്കെ തലയ്ക്കു അടി കിട്ടിയിട്ട് എങ്കിലും നിനക്ക് പുറത്തു പറഞ്ഞു കൂടെ അത് ....നിനക്ക് ഈ വാര്‍ത്ത തന്ന കമ്പി മുതാലാളി ആണ് എങ്കില്‍ അയാള്‍ മുമ്പും പല നുണയും പറഞ്ഞിട്ടുണ്ട് ...അല്ലെങ്കിലും കമ്പിയുടെ ബലം അന്വേഷിച്ചുള്ള വടം വലിയൊന്നും ഞാന്‍ പറയാതെ അറിയാമല്ലോ നിനക്കും .....
പിന്നെ PN നാല് ആളെ ചുമതലപെടുത്തി എന്നാണ് അടുത്ത ബടായി ...ആരാണ് pn ചുമതലപെടുത്തിയ നാല് പേര് ....ഐക്യം പറഞ്ഞു പലരും വരുന്നുണ്ട് ...ഇപ്പോഴും നടക്കുന്നുമുണ്ട് ..അതൊക്കെ എങ്ങിനെ PN ന്റെ തലയില്‍ വെച്ച് കെട്ടും ..അവര്‍ എല്ലാവരും യോജിക്കുന്ന മേഖല അബ്ദുറഹ്മാന് സലഫി എന്നാ പക്കാ സ്വാര്‍ത്ഥ താല്പര്യക്കാരന്റെ താല്പര്യത്തിനു ഈ സങ്കടനയെ വിട്ടു കൊടുക്കരുത് എന്ന് കരുതുന്ന ഇപ്പോഴും knm ഇല് സജീവ സ്ഥാനം വഹിക്കുന്ന നേതൃത്വത്തില്‍ ഉള്ളവര്‍ തന്നെ ആണ് ....അഥവാ ഇനി നജ്മു ap യെയോ TP യെയോ കണ്ടു രഹസ്യമായി ചോദിച്ചു നോക്കൂ ..അവര്‍ പറയും പണ്ട് നീ പറഞ്ഞു നടന്നിരുന്നത് ....കോട്ടക്കലിലെ അറിയപെടുന്ന ജിന്ന് ചികിത്സകന് ആയിരുന്ന നജ്മു (നിഷേധിച്ചാല്‍ -തെളിവ് തരാം -അതിന് ഒരു സൈക്കിളുമായി ബന്ധമുണ്ട് )വിനു പണ്ട് പണി നാലാള് കൂടുമ്പോള്‍ AR സലഫി ആരാണ് എന്ന് അവര്‍ക്ക് വിവരിച്ചു കൊടുക്കല്‍ ആയിരുന്നു ....ഹനീഫ് കയക്കൊടിയുടെ മുരീധു പട്ടം സ്വീകരിക്കും വരെ കോക്കസ് നേതാവിന്റെ പ്രധാന ശത്രു ആയിരുന്നു നമ്മുടെ നജ്മുധീന് ...നിഷേധിക്കൂ ...നീ എഴുതി വിടും പോലെ ബടായി ഞങ്ങള്‍ എഴുതാറില്ല
----------------------------------------------------------------------------------------------------------------------
പിന്നെ നിങ്ങള്‍ ഐക്യം വേണ്ട എന്ന് പറയുന്ന പക്ഷത് അല്ലെ നജ്മു ,സജ്ജിധെ .....ഞങ്ങള്‍ ആദര്‍ശം മാറാത്ത മുജാഹിദുകള്‍ ഐക്യം വേണം എന്ന് പറയുന്നവര്‍ ആണ് ...പ്രസിഡണ്ടും സെക്രടരിയും ഞാനും സിലബന്ധിയും ആയാല്‍ താങ്ങുന്ന ആരും ആധര്ഷ് സ്നേഹിയും തന്തോന്നിത്വം എതിര്കുന്നവര് ഒക്കെ ആധാരശ വ്യതിയാനം സംബവിച്ചവരും എന്നാ നവ മടവൂരിയന്‍ നിലപാടിന് ഞങ്ങളെ കിട്ടില്ല --അതുകൊണ്ട് അല്ലെ നജ്മു നിനക്ക് സിഹ്റിന് ഹഖീകത്തു ഉണ്ട് എന്ന് പറയാന്‍ വേണ്ടി ആളെ പേര്‍സണല്‍ ഇന്റര്‍ വ്യൂ നടത്തേണ്ടി വന്നത് ....അതിനെ നിഷേധിക്കുന്ന സകല ആളുകളും ഇപ്പോഴും യഥേഷ്ടം ഗ്രൂപ്പില്‍ വാഴുന്നത് .....കയക്കൊടിയന്‍ പറഞ്ഞ വിഷപ്പാമ്പുകളെ ആദ്യം കൊന്നിട്ട് വാ ആധാര്‍ശ്തെ പുല്കുന്ന മുജഹിധുകള്‍ നിന്നെ സ്വീകരിക്കും ...അല്ലാതെ നൂരിഷ സാഹിബു പറയുന്ന ഒരു നുണയും കായക്കൊടി സുല്ലമി പറയുന്ന മറ്റൊരു നുണയും ദിവസവും പോസ്റ്റി നാണം കെടാന്‍ മുജാഹിദുകള്‍ ചവറ്റു കോട്ടയില്‍ ഇട്ട ഫസല്‍ തെങ്ങാട്ടോ സാജ്ജിദ് ഹമീധോ അല്ലെല്ല്ലോ താന്‍ ....ഒന്നുമില്ലെങ്കില്‍ നീ എഡിറ്റു ചെയ്ത ആയിരം സി ടികള്‍ എങ്കിലും നിന്നോട് പറഞ്ഞു കാണില്ലേ അരുത് കാട്ടാളാ എന്ന് ,,,,,
മുജാഹിദുകള്‍ ആധാര്ഷത്തില്‍ ഖുര്‍ആനും സുന്നത്തും അവ മനസ്സിലാക്കിയ സലഫുകളുടെ പാതയും പിന്തുടരുന്നു ..നജ്മുവും നവകളും ജാമിയ ലൈബ്രറിയിലും ഹോട്ടല്‍ മുറിയിലും കായക്കൊടിയും അനസ്സും ചേര്‍ന്ന് മുധീരിനു വേണ്ടി ഉണ്ടാക്കിയ സ്വന്തം പ്രബന്ധത്തിന് എതിരായ വരട്ടു തത്വം പിന്തുടരുന്നു ....pk അഹമ്മദ് സാഹിബു പറഞ്ഞ പോലെ കൂലി പ്രാസങ്ങികാര്ക്ക് എന്ത് ആദര്‍ശം ....എന്ത് വ്യതിയാനം ...എന്ത് തൌഹീദു ..അവര്‍ എന്നും കൂലി കൊടുക്കുന്നവന്റെ ഫോര്ടുനെര്‍ ഇല് തന്നെ ആയിരിക്കുമെല്ലോ
-------------------------------------------------------------------------------------------------------------------------
എരനാകുലാതെ ഒരു വ്യക്തി മുഖേന ചര്‍ച്ച നടത്തിക്കൂടെ എന്ന് pn ആരോട് എപ്പോള്‍ എവിടെ ചോദിച്ചു ...എല്ലാ കളവും അനസിന്റെ തൌബ പോലെ ആയാല്ലോ ...ഒന്നിനെങ്കിലും ഒരു സനാദ് വേണ്ടേ ....AD.മായിന്‍ കുട്ടി മേത്തര്‍ ഇപ്പോള്‍ ഐക്യത്തിന് ശ്രമിക്കുന്നു ..അദ്ദേഹം പലരെ വിളിച്ച കൂട്ടത്തില്‍ pn നെയും വിളിച്ചു കാണും ...അപ്പോഴും പറഞ്ഞ മറുപടി ""സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി ജനഗലെ തമ്മില്‍ തല്ലിച്ച് നേതാക്കന്മാര് ലക്ഷ്യം നേടുക എന്നതല്ല നടക്കേണ്ടത് ...മറിച്ചു ഇല്മിയായ ചര്‍ച്ച റോട്ടില് നിന്ന് മാറ്റി പണ്ഡിതന്മാര് കിബാറുല്‍ ഉലമയുടെ മുന്നില്‍ നടത്തുക ...വ്യക്തി വിരോധം തീര്‍ക്കാനും ,തന്റെ നിലപാടിനോട് യോജിക്കാതവരെ ഒക്കെ പുറത്താക്കി അവരെ വ്യതിയാനം ആരോപിച്ചു ,മറ്റുള്ളവരെ വ്യക്തി ഹത്യ നടത്തി നടത്തുന്ന ഈ ആധാരശ വശളീകരണങ്ങള് നിര്‍ത്തി വെച്ച് മുഴുവന്‍ മുജാഹിധു പ്രവര്‍ത്തകരെയും തിരിച്ചെടുക്കുക ,,,സ്വാര്‍ത് താല്പര്യത്തിനു വേണ്ടി 2011 അവസാനത്തോടെ പുറത്തു വിട്ട കുബുദ്ധി മാറ്റി വെച്ച് നാളിതുവരെ മുജാഹിദുകള്‍ സ്വീകരിച്ച തൌഹീദിന്റെ രാജപാതയിലേക്ക് തിരിച്ചു വരിക ..ഇയാക്കനസ്തഹീന് എന്നതില്‍ മനുഷ്യര്‍ ഒഴിവാണ് ,അഭൌധികമായി മലക്കും ജിന്നും സഹായിക്കും ,തുടങ്ങി ശിര്ക്കാന് വാദങ്ങള്‍ ഉപേക്ഷിക്കുക ....സ്വന്തം പാളയത്തിലെ ഹദീസ് നിഷേധികള്ക്കു മൂക്ക് കയരിടുകയോ ,അവരെ സത്യം മനസ്സിലാക്കിക്കുകയോ ചെയ്യുക ...സാകരിയ്യ സ്വ്ലാഹിയെ കുറിച്ചും ജബ്ബാര്‍ മൌലവിയെ കുറിച്ചും മറ്റു മുവഹ്ഹിധുകളെ കുറിച്ചും ശിര്‍ക്ക് ആരോപിച്ചതിനു തൌബ ചെയ്യുക ...."""
ഏകദേശം ഇത്രയും ആയാല്‍ തല്കാലം ഒന്നാകാം ...ശേഷം തൌഹീധും ശിര്‍ക്കും എന്താണ് എന്ന് തൌബ കേട്ടും അല്ലാതെയും അങ്കലാപ്പില്‍ ആയ മുഴുവന്‍ കോക്കസ് മുരീധുകള്ക്കും ഒരു പഠന കാമ്പും നടത്താം ...ഇന്ഷ അല്ലാഹു ....
---------------------------------------------------------------------------------------------------------------------------
പിന്നെ PN എന്നും മുജാഹിധുകലോടൊപ്പം തന്നെ ആണ് ...അതില്‍ ഒരു സംശയവും വേണ്ട ....പിന്നെ മക്കള്‍ എഴുതിച്ചതാണ് pn നെ കൊണ്ട് എന്നാണു സാജ്ജിധ് ഹമീദു പറയുന്നത് ....PN ഒരു കാര്യം അങ്ങിനെ ചെയ്യുന്ന ആളാണ് എന്ന് അദ്ധേഹത്തെ അറിയുന്ന ഒരു മുജാഹിധും പറയില്ല ....പിന്നെ എന്തും പറയുന്ന സാജ്ജിധു അത് പറഞ്ഞാല്‍ മറുപടി പറയരുത് എന്നതും നാട്ടു നടപ്പ് ആണെല്ലോ ..നെല്ലിക്കാ വെള്ളം വെക്കേണ്ട അസുഗത്തിന് മറുപടി മരുന്ന് അല്ലെല്ലോ .....
-------------------------------------------------------------------------------------------------------------
അന്ത്യ ശ്വാസം വലിക്കുന്ന കോക്കസ് കൂടാരത്തിലെ ജീവിച്ചിരിക്കുന്ന ചില കുമിളകള്‍ ആയ ഫസല്‍ ,നജ്മു ,സാജ്ജിധു ഇവരുടെ പോസ്റ്റു ഷെയര്‍ ചെയ്തു ആത്മ നിര്‍വൃതി അടയുന്ന സകല ആളുകളോടും ഞങ്ങള്‍ പറയുന്നു ...മുജാഹിദുകള്‍ ഒന്നാവാന്‍ പോകുകയാണ് ...ഒരൊറ്റ കൊല്ലം കൊണ്ട് ജിന്നല്ല പ്രശ്നം എന്നും ഈ പ്രസ്ഥാനത്തെ പിളര്തുകയും ആധ്ര്ഷത്തിന്റെ പരിവേഷം ചമച്ചു അതിനെ ആഴത്തില്‍ മുജാഹിധുകളുടെ മനസ്സില്‍ മുറിവുകള്‍ കൊരിയിടുകയും എന്നിട്ട് പാവങ്ങള്‍ തല്ലുമ്പോള്‍ അതും നോക്കി ചിരിച്ചു കുശു കുശു പറയുന്ന AR സലഫി -നൂരിഷ അച്ചുതണ്ട് നിങ്ങള്‍ക്കിടയിലും അനൈക്യത്തിന്റെ വിത്ത് പാകിയിരിക്കുന്നു ...ആ വിത്ത് മറ്റൊരു ആധാരശ വിഷധീകരണത്തെ പലയിടത്തും മുളപിച്ചു കൊണ്ടിരിക്കുന്നു ...എന്നാല്‍ ഞങ്ങള്‍ മുജാഹിദുകള്‍ നിങ്ങളെ അവഗണിച്ചു മുന്നോട്ടു പോകുകയാണ് ...ആ കൂട്ടായ്മയിലേക്ക് നവ മടവൂരിസം വിട്ടു ആളുകള്‍ ഒഴുകി കൊണ്ടിരിക്കുന്നു ...ഇങ്ങിനെ പോയാല്‍ ഇന്ഷ അല്ലാഹു ആദര്‍ശം മനസ്സിലാക്കിയ മുജാഹിധുകളുടെ വിപ്ലവം നവ ആധ്ര്ഷകാരുടെ അരമനകളില്‍ നിന്നും മാറ്റം വരാത്ത തൌഹീധി കൂട്ടായ്മയിലേക്ക് ജനങ്ങളെ ഒന്നിപിച്ചു കൊണ്ടിരിക്കും പിന്കുറിപ്പ്
നജ്മുവിനു പണ്ട് എങ്ങും ഇല്ലാത്ത മടവൂരി വിരോധത്തിനു പിന്നില്‍ ആ വിത്തിന് വല്ല സ്വാതീനവും ഉണ്ടോ ..അതോ ഉണ്ടോ ഇല്ലേ എന്ന് അറിയാന്‍ ഇനിയും കയക്കൊടിയെ വിളിക്കേണ്ടി വരുമോ ....കായക്കൊടി പറഞ്ഞാല്‍ പിന്നെ നജ്മുവിന് ഉണ്ടോ ഇടവും വലവും.....
കളവുകൾ ഏറെ കാലം ഓടില്ല ....പച്ച കളവുകൾ പ്രചരിപ്പിക്കുക എന്നിട്ട് അതിനു ആധാര്ഷത്തിന്റെ മുഖം മൂടി ഇടുക ...ആളെ തമ്മിൽ തല്ലിക്കാൻ അനസ് മുസ്ലിയാരെ വെല്ലുന്ന ഘീബല്സിയൻ നുണകൾ പ്രചരിപ്പിക്കുക ഇതാണ് കോക്കസ് കൂടാരത്തിൽ നടകുന്നത് ...സാജിധ് ഹമീധ് എന്നാ കോക്കസ് കുഴലൂത്ത് കാരാൻ നടത്തിയ ഫോര്‍മുല വിവാദം ഉഷാറായിട്ടുണ്ട് ...qhls സംഗമം വിചാരിച്ചതിലും വലിയ പ്രഹരം കൊക്കാസ് കൂട്ടാളികളുടെ മുകത് കൊടുത്തപ്പോൾ ഇനിയെന്ത് എന്ന് ആലോചിച്ചു നടക്കുമ്പോൾ ആണ് ...pn ഐക്യത്തിന് ഫോര്‍മുല തയ്യാര്‍ ആക്കി എന്ന് പറഞ്ഞു നടകുന്നത് ...ഇപ്പോൾ ഞാൻ വെല്ലുവിളിക്കുന്നു ധൈര്യം ഉണ്ട് എങ്കിൽ ആ ഫോര്‍മുല പുറത്തു വിടൂ ....കരുവള്ളി മുഹമ്മദ് മൗലവിയും മുജാഹിധു ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന ഏതാനും ആളുകളും കുറച്ചു മുമ്പ് പലരുമായും സംസാരിച്ച കൂട്ടത്തിൽ pn ഉമായും സംസാരിച്ചിരുന്നു ..ആധാര്ഷത്തിൽ ഉലമാക്കലുദെയും സലഫുകളുടെയും പാത പിന്തുടരാതെ ഏതെങ്കിലും സ്ഥാനം പങ്കു വെച്ച് ,ചിലരെ അരുക്കാക്കി ,മുവഹ്ഹിധുകളെ പുറത്താക്കി ഒരു ഐക്യവും വേണ്ട എന്നാ നിലപാട് എന്നത്തേയും പോലെ ആവാര്തിക്കുക ആണ് ചെയ്തത് ..... എരനകുലാതെ നൂരിഷ മുതലാളി പൊട്ടിക്കുന്ന ബടായി ഒക്കെ അപ്പാടെ വിഴുങ്ങി ചര്ധിച്ചാൽ പെട്ട് പോകും സജ്ജിധെ .... കാരണം പണ്ട് ഇയാള നാട് മുഴുവൻ ഹുസൈന സലഫി നമ്മുടെ കൂടെ ,pn ഇപ്പോൾ മനസ്സ് മാറി നമ്മുടെ കൂടെ എന്നൊക്കെ പ്രച്ചരിപിച്ചിരുന്നു ..അത് അയാളുടെ സ്ഥിരം നമ്പറ ആയിരുന്നു എന്ന് ബുദ്ധിയുള്ള ആളുകള്‍ക്കൊക്കെ മനസ്സിലായി ..... എന്നാടോ നിന്റെ കൊക്കസ്സിന്റെ കൂടെ കൂടി ഹുസൈന സലഫിയും ,pn ഉം ,ഹക്ക് സുല്ലമിയും ഈ പ്രസ്ഥാനത്തെ പിച്ചി ചീന്താൻ കൂട്ട് നിന്നത് ..പച്ച കള്ളം പറയുന്നോ ...പ്രവര്തകര്കിടയിലും നേതാക്കല്ക്കിടയിലും മസുലഹത് ഉണ്ടാക്കാൻ രാ പകൽ അധ്വാനിച്ച ആലായുഇരുന്നു pn ...ഈ ചര്‍ച്ച തുടങ്ങുന്ന അവസരത്തിൽ പോലും അതുണ്ടായി ...ആധാര്ഷവും അസ്തിത്വവും വിട്ടു ആഖ്ലാനിയതും അധൃമാനിസവും ആണ് ഇപ്പോൾ ആധാര്ഷം എന്ന് തിരിച്ചറിഞ്ഞപ്പോൾ സത്യത്തിന്റെ കൂടെ സാജ്ജിധെ നീ അടക്കം ഉള്ള ആഖ്ലാനി കൂട്ടതിനെതിരെ പട നയിക്കുന്ന മുന്‍ നിരയിൽ സാകരിയ്യ മൌലവിയോടൊപ്പം ,ഫൈസൽ മൌലവിയോടൊപ്പം ,ഹുസൈൻ സലഫിയോടൊപ്പം , മറ്റു നേതാക്കളോടൊപ്പം തോളോട് തോൾ ചേർന്ന് pn ഉണ്ടാകും ...ഒരു സംശയവും നിനക്ക് വേണ്ട ...കുവൈറ്റിൽ പൊട്ടി വീണപ്പോൾ കുതന്ത്ര നേതാവ് ഇഹിയാവുതുരാസ്സിനു മുമ്പില ഇരുന്നപ്പോൾ അത് അയാൾക്ക് ബോദ്യപെട്ടിട്ടുണ്ട് ..ആ ക്ഷീണം തീര്‍ക്കാൻ നൂരിഷയും ar സലഫിയും ആദ്യം പൊട്ടിച്ച 75 ലക്ഷം വെടി ചീട്ടിയപ്പോൾ പുതിയ നമ്പറുമായി വരുന്നു .... ഹാജരാക്കൂ സാജ്ജിധേ(കളവു പറയുന്ന )...നിന്റെ ഫോര്‍മുല ...ഫൈസൽ മൗലവിയും സാകരിയ്യ സ്വലാഹിയും മാറ്റി നിരത്തിയുള്ള നിന്റെ ഫോര്‍മുല ....അടുത്ത 30 നു പുളിക്കൽ ബാലുട്സ്സെരിയും PN ഉഒ ഒരു പരിപാടിക്ക് വരുന്നുണ്ട് അതിനു മുമ്പ് നിന്റെ ഫോര്‍മുല നാല് പേര് കാണട്ടെ .... നീ അടിയുറച്ചു ആധാര്ഷത്തിന്റെ കൂടെ ഉണ്ടെങ്കിൽ നീ വാ കൊക്കാസ് തറവാട്ടിലെ തമ്മിൽ തല്ലികളുടെ ഫിത്ന കേട്ട് ആ കളവു ഏറ്റു പാടാതെ നിന്റെ പിതാവ് ഹമീദു സാഹിഭു മുന്നിട്ടു നടന്ന മാറ്റം വരാത്ത തൗഹീധിന്റെ രാജ പാതയിലേക്ക് ...അതാണ് നീ പറഞ്ഞ എല്ലാ നേതാക്കളും അണിനിരന്ന QHLS സംഗമം ,ചരിത്രം കുരിച്ചതിലുള്ള അസൂയ കാരണം മഞ്ഞെളിച്ച ആ കണ്ണുകൾ തൗഹീധാകുന്ന വെള്ളം കൊണ്ട് കഴുകൂ ... നൂരിഷ മുതലാളിയുടെ ചാരെ വിഷധീകരണത്തിന് വിളിപിചിരുന്നല്ലോ PN നെ ...എന്നിട്ട് എന്തായി സാജ്ജിധെ ...മുതലാളി കരുതിയത് കോടതി അയൊഗ്യർ ആക്കിയ കോക്കസ് തറവാട്ടിലെ പെട്ടി സൂക്ഷിപ്പുക്കാരന് മുന്നില്‍ ആധാര്ഷം പണയം വെച്ച് ഫൊർമുലയുമായി വരും എന്നോ ....സത്യത്തിന്റെ കൂടെ ആബാല വൃധം വരുന്ന മുജാഹിധു സമൂഹം അണിനിരക്കുന്നത് കണ്ടിട്ട് ചൊറിച്ചിൽ വരുന്നു എങ്കിൽ ഫേസ് ബുക്കിൽ ചര്ധിച്ചത് കൊണ്ടായില്ല ഈ ആധ്ര്ഷത്തിന്റെ തനിമയുടെ കൂടെ വരാൻ തയ്യാര്‍ ആയിക്കോ....നൂരിഷ മുതലാളിയും സലഫിയും തമ്മിൽ തല്ലും വരെ ആയുസുള്ള അല്പന്മാരുടെ മുന്നണിയിൽ ഇനിയും കെട്ടി കിടന്നാൽ ഈ ഇരുട്ട് കൊണ്ട് നിനക്ക് ഒഅട്ട അടക്കാം....കൂടുതൽ അറിയാൻ PN നടത്തിയ QHLS സംഗമത്തിലെ പ്രസംഗം കേട്ട് നോക്ക് മുജഹിധുകളെ നമ്മുടെ ഐക്യവും ചലനവും കണ്ടു പേടിച്ചു പോയ കൊക്കാസ് വര്‍ഗ്ഗം പുതിയ കളവു പ്രചരിപ്പിക്കുക ആണ് .. ...നിങ്ങൾ പ്രതീക്ഷിച്ച പോലെ ഒരു പണ്ഡിത കൂട്ടായ്മ നമുക്ക് ഉടനെ വരും ...മുതാളിമാർ നയിക്കുന്ന കളവു മുന്നണിക്ക് എതിരെ പണ്ഡിതന്മാർ നയിക്കുന്ന സത്യാ മുന്നണി ....ഇന്ഷ അല്ലാഹു വരാൻ പോകുന്ന സലഫി കൊടുങ്കാറ്റിനെ തടയാൻ മുറവുമായി അക്ലാനി വര്‍ഗ്ഗം പേടിച്ചു പറയുന്ന ഇത്തരം പിച്ചും പേയും കണ്ടു മുവാഹ്ഹിധുകളെ നിങ്ങൾ ആവേശം കൊള്ളുക ...ഈ തരത്തിൽ ഒറ്റ കെട്ടായി നമ്മൾ നീങ്ങിയാൽ അടുത്ത മഴയ്ക്ക് മുളക്കാൻ കൊക്കാസ് കൂണുകൾ ഇനിയുണ്ടാവില്ല
എല്ലാ കാലത്തും പിശാചിന്റെ കൂട്ടാളികള്‍ക്കു ഒരു പണിയുണ്ട് ...വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ (ഗോസിപ്പുകള്‍ )ആദ്യമേ പടച്ചു വിടും ...വസ്തുതകള്‍ സത്യ സന്ധമായി ജനങ്ങളിലേക്ക് എത്തുന്നത് തടയുക എന്നത് ആയിരുന്നു ലക്ഷ്യം ....അവര്‍ കണക്കു കൂട്ടുന്ന കുതന്ത്രങ്ങലെക്കള്‍ വലിയ തന്ത്ര ശാലി അല്ലാഹുവാണ് എന്ന് അവരുണ്ടോ അറിയുന്നു ....
മുജാഹിദുകള്‍ ഇസ്ലാമിക ദാഹുവയില്‍ സജീവം ആകുന്നതു പിശാചിന് സഹികില്ലല്ലോ ..അതിന് ചില കൂട്ടാളികള്‍ അവനു മനുഷ്യരിലും ഉണ്ട് ...അവരെ അവന് ഉപയോഗിക്കും അത് സ്വാഭാവികം ആണെല്ലോ .....
മുവാറ്റുപുഴ സംവാദത്തില്‍ ഒരുമിച്ചു പങ്കെടുത്ത ശേഷം ഒരു സംവാദം പോലും സുന്നികളുമായി നടത്താന്‍ കഴിയാത്തവര്‍ ,ഒരു ഗന്ടന പ്രസംഗം പോലും നടത്താന്‍ കഴിയാത്ത ആളുകള്‍ പണ്ട് മടവൂര്‍ വിഭാഗം ചെയ്ത അതേ കാര്യങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു....മതപരമായ ഒരു വിവരവും ഇല്ലാത്ത ,മുജാഹിധുകളുടെ ആധാര്ഷവും പാരമ്പര്യവും മുന്‍ ഉധരികളും അറിയാത്ത ചില അല്പന്മാര് വലിയ വിവരമായി കൊണ്ട് നടക്കുന്ന കാര്യം നോക്കൂ നിങ്ങള്‍ ...
സംവാദം തുടങ്ങി കുറച്ചു കഴിഞ്ഞ ഉടന്‍ തന്നെ പിശാചും കൂട്ടാളികളും സത്യത്തിന്റെ ആളുകള്‍ക്ക് എതിരെ ശിര്‍ക്കിന്റെ തല തോട്ടപ്പന്മാര്‍ക്ക് അനുകൂലമായി പോസ്റ്റര്‍ ഉണ്ടാക്കാന്‍ തുടങ്ങി ...ഇത് നമ്മള് ആദ്യമേ പ്രതീക്ഷിച്ചത് ആണ് ...കാരണം നാണം മറക്കാന്‍ ഒന്നുമില്ലാത്തവന് കണ്ണടച്ചാല്‍ ഇതിനി ആരും കാണില്ല എന്ന് കരുതിയാല്‍ അവനെ കുറ്റം പറയാന്‍ പറ്റില്ല...കാരണം ഇല്ലാത്തത് ഉണ്ടാക്കാന്‍ പ്രയാസം ആണ് ...ഉളുപ്പ് എന്ന മൂന്നക്ഷരം വളപ്പില്‍ എങ്കിലും വേണ്ടേ ......................
സംവാദം തുടങ്ങി ആദ്യം തന്നെ വന്നു നവ മടവൂര്‍ വിഭാഗത്തിന്റെ കാസര്‍കോട്ടെ വംശനാശം ഉടന്‍ സംഭവിച്ചേക്കാവുന്ന ഇരാഷ് നീലേശ്വരം എന്നാ ഖുരാഫി ചാരന്റെ പോസ്റ്റു
പണ്ട് നാട്ടില്‍ പന്ത് കളി നടക്കുന്നു ...പിരാന്തന് അന്ട്രു ചാടി കളിക്കാന്‍ തുടങ്ങി ...എന്തെ അന്ട്രോ കളി തുടങ്ങിയപ്പഴേ ഇത്ര ആവേശം ....നമ്മള് പ്രോത്സാഹിപിചാലെ വിജയന് സികസ് അടിക്കൂ എന്നായി അന്ട്രൂ...സിക്സ് ഫുട് ബാളില്‍ അല്ല എന്ന് പോലും അറിയാത്ത ആളുകള്‍ ചെയ്യുന്ന അതേ ആവേശം ഇതാ കോക്കസ് മുരീധുകള്‍ കാണിക്കുന്നു ....
നമ്മെ ഏറെ അല്ബുധപെടുതിയത് ഈ സംവാദം കേള്‍ക്കുക പോലും ചെയ്യാതെ അന്തമായ അനുകരണം മാത്രം കൈമുതല്‍ ആക്കിയ ഫസല്‍ തെങ്ങാട്ട് എന്നവന് എടവന്നപാറയില്‍ അണ്ടിയും പരിപ്പും വിറ്റ് നടകുന്നിതിനിടെ കൊണ്ടോട്ടിയില്‍ വന്നു ഇതേ കാര്യം പോസ്റ്റര്‍ ആക്കി ഇവനും വിട്ടു ...പണ്ടേ ഇവന് അന്തമില്ല എന്നാ നാട്ടുകാര്‍ പറയാറ് ...അത് ഇവന് ദിവസവും അന്തം ഇല്ലാത്ത പോസ്റ്റര്‍ ഉണ്ടാക്കി തെളിയിച്ചു കൊണ്ടിരിക്കുന്നു ..കണ്ടോള്ളൂ ഇതേ കാര്യം ഇവനും ആവര്‍ത്തിച്ചത് കാണാം ...
പ്രാര്‍ഥനയുടെ നിര്‍വചനത്തില്‍ സൃഷ്ടി കഴിവ് എന്ന് പറഞ്ഞാലും മനുഷ്യ കാഴിവ് എന്ന് പറഞ്ഞാലും വലിയ അപകടം പതിയിരിക്കുന്നു എന്നാണല്ലോ മുരീധുകള്‍ എഴതി വിട്ടത് ..എന്നാല്‍ രണ്ട് പറഞ്ഞാലും തെറ്റില്ല ..ഒന്ന് ഒന്നിനെ സാധൂകരിക്കുക എന്നല്ലാതെ ഒന്ന് ഒന്നിന് മുകളില്‍ അല്ല എന്ന് സാക്ഷാല്‍ അബ്ദു റഹ്മാന് സലഫി പറയുന്നത് കേട്ടോളൂ .....
ഇപ്പോള്‍ എന്തായി തെങ്ങാട്ടെ ,ഇരാഷേ എന്താ നിങ്ങള്‍ കേട്ടത് ...സൃഷ്ടി കഴിവ് എന്ന് പറഞ്ഞാലും മനുഷ്യ കഴിവ് എന്ന് പറഞ്ഞാലും ശരി എന്നല്ലേ ..സാക്ഷാല്‍ ഉസ്താത് പറഞ്ഞത് ....സൃഷ്ടി കഴിവുഇനു അപ്പുറം എന്ന് പറഞ്ഞാല്‍ കുടുങ്ങും അത്രേ ....ഭീരുക്കളെ പഠിച്ചോളൂ നിങ്ങള്‍ ....മുജാഹിധു പ്രസ്ഥാനത്തിലെ പൂര്‍വികര്‍ സ്വീകരിച്ച നിലപാട് എന്ത് എന്ന് ....എന്നിട്ട് കുടുങ്ങിയോ ...പണ്ട് മടവൂരികളെ പടിപിച്ച പോലെ ഇപ്പോള്‍ നവകളെയും പഠിപ്പിക്കാന്‍ പോവുകയാണ് കണ്ടോള്ളൂ
ആദ്യം കോട് വരുന്നത് സാക്ഷാല്‍ ഇപ്പോള്‍ ഭൂമി മൊത്തം ഇടിഞ്ഞാലും ഔദ്യഗികത്തില്‍ നില്ക്കുക ആണ് സേഫ് എന്ന് വിചാരിച്ചു നടക്കുന്ന വിചിന്തനത്തിലെ സ്ഥിരം എഴുത്തുകാരന് ഖടെര്‍ കരുവംപോയിളില്‍ നിന്ന് തുടങ്ങാം അബ്ദു സ്സലാം സുല്ലമിക്ക് മറുപടി ആയി ഇദ്ദേഹം മുജാഹിധു ആയിരുന്ന കാലത്ത് എഴുതി ...(ഇന്ന് ഇരാശു ,തെങ്ങാട്ടെ പോസ്റ്റ് വീരനും ഉന്നയിച്ച ആരോപണം ആയിരുന്നു അന്ന് മടവൂരികളും മുജാഹിധുകള്‍ക്ക് നേരെ നിരത്തിയത് ) MPA KHADER KARVANPOYIL
പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ ‘കഴിവുകള്‍ക്കതീതം’ എന്ന് പറയുമ്പോള്‍ അതിനെ മനുഷ്യരുടെ മാത്രംകഴിവുകളുടെ പരിധിയില്‍ ഒതുക്കാന്‍ പറ്റില്ലെന്നും സൃഷ്ടികളുടെ എല്ലാം അശക്തി അതില്‍ ഉള്‍പ്പെടുമെന്നും സലഫീ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പണ്ഡിതരുടെയും പ്രസിദ്ധീകരണങ്ങളുടെയും പത്തൊന്‍പതോളം തെളിവുകള്‍ നിരത്തി എന്റെ ലേഖനത്തില്‍ സമര്‍ത്ഥിച്ചിരുന്നു. എതിര്‍വാദക്കാരുടെ മുനയൊടിക്കുന്ന വിധത്തില്‍ അതിന്നിടെ ഒരു പാട് പ്രശ്നങ്ങള്‍ ലേഖനത്തില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരം മുട്ടുന്ന സ്ഥലങ്ങളിലെല്ലാം മറുപടി എഴുതുകയോ കണ്ട ഭാവം പോലും നടിക്കുകയോ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന സുല്ലമി തന്റെ പതിവുശൈലി ശബാബിലെ ലേഖനത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. തല്സംബന്ധമായി എന്റെ ലേഖനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും ഈ സുല്ലമി മറുപടി എഴുതിയിട്ടില്ല. ക്വിയാമത്തോളം അതിന് ഈ സുല്ലമിക്കോ മറ്റോ കഴിയുകയുമില്ല. സംശയമുള്ളവര്‍ മാര്‍ച്ച്, ഏപ്രില്‍ ലക്കം അല്‍ ഇസ്വ്ലാഹില്‍ ഞാന്‍ എഴുതിയ ലേഖനവും മറുപടിയായി ശബാബില്‍ എടവണ്ണക്കാരന് എഴുതിയ ലേഖനവും ഒന്ന് താരതമ്യം ചെയ്തു നോക്കട്ടെ .. സുല്ലമി പ്രതിപാദിച്ച സഹായ തേട്ടവുമായി ബന്ധപ്പെട്ട് എടവണ്ണ സുല്ലമിയോട് വ്യക്തമായ ലക്ഷ്യസഹിതം 2012-ജനുവരി ലക്കം അല്‍ ഇസ്വ്ലാഹിലും 2010 ആഗസ്റ് 20 ലെ വിചിന്തനം വാരികയിലും ഒരു പാട് പ്രശ്നങ്ങള്‍ വെല്ലുവിളിയായി ഞാന്‍ ഉന്നയിച്ചിരുന്നു. ഒന്നിനുപോലും ഇന്നേവരെ മറുപടി എഴുതാന്‍ കഴിയാതെ മാളത്തിലേക്ക് വലിഞ്ഞ സുല്ലമി ഇല്ലാത്ത വാദം എന്റെ മേല്‍ ചുമത്തി കുറെ ചോദ്യങ്ങള്‍ ഉന്നയിച്ചത് കണ്ടപ്പോള്‍ ഇയാളുടെ അസുഖം മറ്റെന്തോ ആണെന്ന് തോന്നിപ്പോയി. ഇന്‍ശാ അല്ലാ അതിലേക്കെല്ലാം പിന്നീട് പ്രവേശിക്കാം.
സൃഷ്ടികളുടെ കഴിവിന്നതീതം എന്ന നിര്‍വചനത്തെ ഇക്കാലമത്രയും നിരാകരിച്ച എടവണ്ണക്കാരന് ഈയുള്ളവന് നിരത്തിയ തെളിവുകള്‍ക്ക് മുമ്പില്‍ പിടിച്ചു നില്ക്കാന് സാധ്യമല്ലെന്ന് കണ്ടപ്പോള്‍ ഇതാ സത്യം അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. സുല്ലമിയെഴുതുന്നത് കാണുക:
“പ്രാര്‍ത്ഥനക്ക് നിര്‍വ്വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത സന്ദര്‍ഭത്തിലും സൃഷ്ടികളുടെ കഴിവുകള്‍ക്ക് അതീതമായത് അവരോട് ചോദിക്കല്‍ ശിര്‍ക്കാണെന്ന് പൂര്‍വ്വീകരായ മുജാഹിദ് പണ്ഡിതന്മാരും അല്ലാത്തവരും എഴുതിയിട്ടുണ്ടാവും.”(സലാം സുല്ലമി. 2012. മെയ്. 12. ശബാബ്)
പൂര്‍വ്വീകരായ പണ്ഡിതന്മാര് എഴുതിയ പത്തൊന്‍പതോളം തെളിവുകള്‍ കണ്ട സുല്ലമിയാണ് ഇവിടെ “എഴുതിയിട്ടുണ്ടാവും” എന്ന് തുപ്പാനും ഇറക്കാനും വയ്യാത്ത നിലയില്‍ എഴുതിയിരിക്കുന്നതും.
ചോദ്യങ്ങള്‍ക്ക് മറുപടി എഴുതാന്‍ കഴിയാതെ പൊതുജനങ്ങളെ പറ്റിക്കുന്ന വഞ്ചകനായ സുല്ലമിയോട് ശബാബില്‍ ഇനിയെങ്കിലും എഴുതുകയാണെങ്കില്‍ പറയട്ടെ. മര്‍മ്മപ്രധാനമായ വിഷയത്തെഉന്നമാക്കി കൊണ്ടുള്ള ചോദ്യത്തിന് മറുപടി എഴുതാതെ ആളുകളെ പറ്റിക്കാന്‍ സുല്ലമി തുനിയരുത്. മടവൂരികള്‍ ശബാബിലൂടെ ഇത്തരം തട്ടിപ്പിന് ഈ മൌലവിയെ അനുവദിക്കുകയും ചെയ്യരുത്. ചോദ്യങ്ങള്‍ താഴെ.
1. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന് ആദ്യകാല മുജാഹിദ് നേതാക്കളും പണ്ഡിതരും എഴുതിയതായി മാര്‍ച്ച് ലക്കം അല്‍ ഇസ്വ്ലാഹില്‍ ഉദ്ധരിച്ച തെളിവുകള്‍ എടവണ്ണ സുല്ലമി അംഗീകരിക്കുന്നുണ്ടോ അതോ നിരാകരിക്കുകയാണോ?
2. നിരാകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ ആ എഴുതിയ ആദ്യകാല നേതാക്കളും ഇപ്പോഴുള്ളവരും തൌഹീദില്‍ നിന്ന് വ്യതിചലിച്ചവരാണോ?
3. അംഗീകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന പ്രയോഗത്തില്‍ മനുഷ്യരുടെ കഴിവുകള്‍ക്കതീതം മാത്രമാണോ ഉള്‍പ്പെടുന്നത്? മനുഷ്യരല്ലാത്ത മലക്കുകളും ജിന്നുകളും അടങ്ങുന്ന മറ്റു സൃഷ്ടികളോട് ചോദിച്ചാല്‍ പ്രാര്‍ത്ഥനയും ശിര്‍ക്കുമാവുകയില്ലേ?
4. ആകുമെന്നാണ് മറുപടിയെങ്കില്‍ ഈ സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായാര്‍ത്ഥനയാണ് പ്രാര്‍ത്ഥന എന്ന നിര്‍വ്വചനം പിന്നെവിടെ നിന്ന് കിട്ടും? എല്ലാ സൃഷ്ടികളുടേയും കഴിവുകള്‍ക്കതീതമായ കാര്യത്തിന്റെ നിര്‍വ്വചനം പറയുമ്പോള്‍അതില്‍നിന്നെങ്ങിനെ മനുഷ്യരൊഴിച്ചുള്ള മറ്റു സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം ഒഴിവാകും?
5. പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരം ചെയ്യുക എന്നത് മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യമാണോ?
6. മലക്കുകളും ജിന്നുകളും മനുഷ്യരും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ ഒരു കാര്യത്തിന്റെ നിര്‍വ്വചനം എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ അവിടെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതം എന്നാണോ നിര്‍വ്വചനം പറയുക? അതോ സകലസൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം എന്നോ? ഞാന്‍ ആദ്യകാല സലഫികളുടെ വരികള്‍ ഉദ്ധരിച്ചപ്പോള്‍ സാക്ഷാല്‍ സലാം സുല്ലമിയുടെ പാളയത്തിലുള്ള ചെറിയമുണ്ടം മദനിയുടെ ഇതുസംബന്ധമായ വരികള്‍ ഉദ്ധരിക്കാന്‍ വിട്ടു പോയി. സുല്ലമിയുടെ അറിവിലേക്കായി അതുകൂടി ഇവിടെ ഉദ്ധരിക്കാം.ജനങ്ങള്‍ക്ക് തൌഹീദ് പഠിപ്പിക്കാനും സന്മാര്‍ഗത്തിലാക്കാനും സുല്ലമിയുടെ പാളയത്തിലുള്ള യുവത പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന പുസ്തകത്തിലാണ് ഇതുള്ളത്. എടവണ്ണക്കാരന് ഇതൊന്ന് വായിക്കട്ടെ:- “ജിന്നുകള്‍ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത്ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാര്‍ത്ഥന, തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി. പേജ്.78. യുവത ബുക്ക് ഹൌസ്. കോഴിക്കോട്)
മറുപടി എഴുതാതെ ഓടിയൊളിക്കുന്ന സുല്ലമിയോട് വെല്ലുവിളിയായിതുടര്‍ന്ന് ചോദിക്കട്ടെ.
7. സുല്ലമീ, ചെറിയമുണ്ടം ഇവിടെ എല്ലാ സൃഷ്ടികളുടെയും കഴിവുകേടിനെ ഉള്‍പ്പെടുത്തിയാണല്ലോ അഭൌതികം എന്ന് പറഞ്ഞിരിക്കുന്നത്? അല്ലെന്ന് എഴുതാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ?
8. അഭൌതികം എന്നതില്‍ മനുഷ്യന്മാരുടെ മാത്രം കഴിവുകള്‍ക്കതീതം എന്ന് പരിമിതപ്പെടുത്താതെ സൃഷ്ടികളുടെയെല്ലാം കഴിവുകേടുകളെ ഉള്‍പ്പെടുത്തിയ മടവൂരിപാളയത്തിലുള്ള ചെറിയമുണ്ടം മദനി ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന് വ്യതിചലിച്ചു എന്ന് ശബാബിലോ മറ്റോ എഴുതാന്‍ സുല്ലമിക്ക് ധൈര്യമുണ്ടോ? ഇല്ലെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ പറയുമ്പോള്‍ അവര്‍ മാത്രമെങ്ങനെയാണ് തൌഹീദില്‍ നിന്ന് വ്യതിചലിക്കുക? തൌഹീദിന്റെയും ശിര്‍ക്കിന്റെയും മാനദണ്ഡം ഒരേ കാര്യം ഗ്രൂപ്പ് മാറി എഴുതുകയും പറയുകയും ചെയ്യുക എന്നതാണോ? എടവണ്ണക്കാരന് വിചിത്രമായ ഈ തൌഹീദും ശിര്‍ക്കും എവിടെ നിന്നാണ് കിട്ടിയത്? അഭൌതികം എന്നതിനെ മനുഷ്യരുടെ മാത്രം കഴിവുകേടുകളില്‍ പരിമിതപ്പെടുത്താത്ത മടവൂരി പാളയക്കാരുടെ തൌഹീദുകാരന്‍ ചെറിയമുണ്ടം വീണ്ടുമെഴുതുന്നു. സുല്ലമി വായിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ. ഇല്ലെങ്കില്‍ ഇതെങ്കിലും വായിക്കുക:
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (നിത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ സംശയവും മറുപടിയും. പേജ്. 36. യുവത ബുക്ക് ഹൌസ്.കോഴിക്കോട്)സുല്ലമിയോട് ചോദ്യം തുടരട്ടെ. ശബാബിലൂടെ ഇനിയെങ്കിലും മറുപടി പറയാന്‍ ശ്രമിച്ചു നോക്കും എന്ന പ്രതീക്ഷയോടെയും വെല്ലുവിളിയോടെയും.
9. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം എഴുതിയപ്പോള്‍ ഇവിടെ മനുഷ്യരും ജിന്നുകളും മലക്കുകളും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കപ്പുറം എന്നെഴുതിയ ചെറിയമുണ്ടം ഹമീദ് മദനി തൌഹീദിന്നകത്താണോ? പുറത്താണോ? ജനങ്ങള്‍ക്ക് മതം പഠിക്കാനുള്ള പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന മടവൂരികളും അവരുടെ പ്രസാധനാലയവും തൌഹീദില്‍ നിന്ന് പുറത്തായോ? ഇല്ലെങ്കില്‍ ഇതേ കാര്യം പറയുന്ന മുജാഹിദുകള്‍ മാത്രമെങ്ങനെയാണ് ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന് വ്യതിചലിക്കുക?
10. മടവൂരികളുടെ പുസ്തകത്തില്‍ എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം ഉള്‍പ്പെടുത്തി എഴുതിയതില്‍ നിന്ന് സുല്ലമി മനസ്സിലാക്കിയത് ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നാണോ? അല്ലെന്നാണ് മറുപടിയെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ എഴുതിയപ്പോള്‍ മാത്രം തേടാം എന്ന് താങ്കള്‍ വ്യാഖ്യാനിച്ചത് ഏത് മാനദണ്ഡമനുസരിച്ചാണ്? താങ്കള്‍ മുജാഹിദുകള്‍ക്കില്ലാത്ത ഒരു വാദം സ്വയം വ്യാഖ്യാനിച്ച്മുജാഹിദുകളുടെ മേല്‍ ചുമത്തിയാല്‍ അത് മുജാഹിദുകളുടെ വാദമാകുമോ? (AL-ISLAH JULY-2012)
ഇനി മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ പണ്ട് കരുവംബോയില്‍ മടവൂരികളോട് ചോദിച്ച ചോദ്യം ആണ് ..ഇനി അത് നവ മടവൂരികളും ഒന്ന് മറുപടി പറയൂ കാണാമെല്ലോ ...
എന്നത്തേയും പോലെ ഈ പോസ്റെരിട്ടു മുങ്ങാതെ ഒന്ന് മറുപടി എഴുതണം ...
നിന്റെ ഈ പോസ്റ്റര്‍ ഉണ്ടാക്കല്‍ പിലാക്കല്‍ ദിനേശനും താടി മണിക്കും വരെ അറിയാം .....
അടുത്തത് പിടിച്ചോ -ഫസളൂ ..ഇരാഷേ നിനക്ക് ഭുധിയം വകതിരിവും ഇല്ല എന്ന് നിങ്ങളുടെ നേതാവ് കരുവംപോയ്ല്‍ തന്നെ പറയുന്നു ...
---------------------------------------------------------------------------------------------------------------------- “ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്
കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍
അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും
ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍
നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച
വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ
കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല
(വിചിന്തനം ,2007) ------------------------------------------------------------------------------------------------------------- സമസ്തയെ സഹായിക്കാന്‍ ഈ പോസ്റ്റര്‍ ഉണ്ടാക്കിയ വിവര ധോഷി സമസ്തയുടെ സഹയാത്രികന് ഫസലുവിനു സാക്ഷാല്‍ കരുവംപോയിലിന്റെ മറുപടി
“ ഇബാദത്തിന്റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ
കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ
കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ
മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന് സാക്ഷാല്‍ ഗൈബ് എന്ന്
പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ്
ഇബാദത്തിന്റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും
മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത്
വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്‍ക്കും മനസ്സിലാകും, ഇബാദത്തിലെ
വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ
കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു
നുണകള്‍)(എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
ഫസലുവിനെ മന്ധബുധികളോട് ആണ് കരുവംപോയില്‍ ഉപമിച്ചത് ...കഷ്ടം ....
ബുദ്ധിയില്ലെങ്കിലും ഇങ്ങിനെ പരസ്യമായി പറയാമോ എന്നൊന്നും ചോദിക്കേണ്ട ....പോസ്റ്റര്‍ ഉണ്ടാക്കാന്‍ പഠിച്ചവന് ദീന് പറഞ്ഞാല്‍ ഇത് പോലെ ഇരിക്കും .....
പിടിച്ചോ അടുത്തത്
------------------------------------------------------------------------------------ ‘കെ എം മൌലവി സാഹിബ്’
എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും
വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം
പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത്
നോക്കൂ:
“…..അപ്പോള്‍ അഭൌതികമായ
മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍
ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ
വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്ക്കാണെങ്കില് മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
*-ആദരണിയനായ മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്
വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും
അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍
നിന്ന് ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെയും പ്രകടനമാണ്
ഇബാദത്തകുന്ന ആരാധന ’’
സുല്ലമി
പ്രതിപാദിച്ച സഹായ തേട്ടവുമായി ബന്ധപ്പെട്ട് എടവണ്ണ സുല്ലമിയോട് വ്യക്തമായ
ലക്ഷ്യസഹിതം 2012-ജനുവരി ലക്കം അല്‍ ഇസ്വ്ലാഹിലും 2010 ആഗസ്റ് 20 ലെ
വിചിന്തനം വാരികയിലും ഒരു പാട് പ്രശ്നങ്ങള്‍ വെല്ലുവിളിയായി ഞാന്‍
ഉന്നയിച്ചിരുന്നു. ഒന്നിനുപോലും ഇന്നേവരെ മറുപടി എഴുതാന്‍ കഴിയാതെ
മാളത്തിലേക്ക് വലിഞ്ഞ സുല്ലമി ഇല്ലാത്ത വാദം എന്റെ മേല്‍ ചുമത്തി കുറെ
ചോദ്യങ്ങള്‍ ഉന്നയിച്ചത് കണ്ടപ്പോള്‍ ഇയാളുടെ അസുഖം മറ്റെന്തോ ആണെന്ന്
തോന്നിപ്പോയി. ഇന്‍ശാ അല്ലാ അതിലേക്കെല്ലാം പിന്നീട് പ്രവേശിക്കാം.
സൃഷ്ടികളുടെ കഴിവിന്നതീതം എന്ന നിര്‍വചനത്തെ ഇക്കാലമത്രയും നിരാകരിച്ച
എടവണ്ണക്കാരന് ഈയുള്ളവന് നിരത്തിയ തെളിവുകള്‍ക്ക് മുമ്പില്‍ പിടിച്ചു
നില്ക്കാന് സാധ്യമല്ലെന്ന് കണ്ടപ്പോള്‍ ഇതാ സത്യം അംഗീകരിക്കേണ്ടി
വന്നിരിക്കുന്നു. സുല്ലമിയെഴുതുന്നത് കാണുക:
“പ്രാര്‍ത്ഥനക്ക് നിര്‍വ്വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത
സന്ദര്‍ഭത്തിലും സൃഷ്ടികളുടെ കഴിവുകള്‍ക്ക് അതീതമായത് അവരോട് ചോദിക്കല്‍
ശിര്‍ക്കാണെന്ന് പൂര്‍വ്വീകരായ മുജാഹിദ് പണ്ഡിതന്മാരും അല്ലാത്തവരും
എഴുതിയിട്ടുണ്ടാവും.”(സലാം സുല്ലമി. 2012. മെയ്. 12. ശബാബ്)
പൂര്‍വ്വീകരായ പണ്ഡിതന്മാര് എഴുതിയ പത്തൊന്‍പതോളം തെളിവുകള്‍ കണ്ട
സുല്ലമിയാണ് ഇവിടെ “എഴുതിയിട്ടുണ്ടാവും” എന്ന് തുപ്പാനും ഇറക്കാനും
വയ്യാത്ത നിലയില്‍ എഴുതിയിരിക്കുന്നതും.
ചോദ്യങ്ങള്‍ക്ക് മറുപടി എഴുതാന്‍ കഴിയാതെ പൊതുജനങ്ങളെ പറ്റിക്കുന്ന
വഞ്ചകനായ സുല്ലമിയോട് ശബാബില്‍ ഇനിയെങ്കിലും എഴുതുകയാണെങ്കില്‍ പറയട്ടെ.
മര്‍മ്മപ്രധാനമായ വിഷയത്തെഉന്നമാക്കി കൊണ്ടുള്ള ചോദ്യത്തിന് മറുപടി എഴുതാതെ
ആളുകളെ പറ്റിക്കാന്‍ സുല്ലമി തുനിയരുത്. മടവൂരികള്‍ ശബാബിലൂടെ ഇത്തരം
തട്ടിപ്പിന് ഈ മൌലവിയെ അനുവദിക്കുകയും ചെയ്യരുത്. ചോദ്യങ്ങള്‍ താഴെ.
1. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന്
ആദ്യകാല മുജാഹിദ് നേതാക്കളും പണ്ഡിതരും എഴുതിയതായി മാര്‍ച്ച് ലക്കം അല്‍
ഇസ്വ്ലാഹില്‍ ഉദ്ധരിച്ച തെളിവുകള്‍ എടവണ്ണ സുല്ലമി അംഗീകരിക്കുന്നുണ്ടോ അതോ
നിരാകരിക്കുകയാണോ?
2. നിരാകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ ആ എഴുതിയ ആദ്യകാല നേതാക്കളും ഇപ്പോഴുള്ളവരും തൌഹീദില്‍ നിന്ന് വ്യതിചലിച്ചവരാണോ?
3. അംഗീകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം
എന്ന പ്രയോഗത്തില്‍ മനുഷ്യരുടെ കഴിവുകള്‍ക്കതീതം മാത്രമാണോ
ഉള്‍പ്പെടുന്നത്? മനുഷ്യരല്ലാത്ത മലക്കുകളും ജിന്നുകളും അടങ്ങുന്ന മറ്റു
സൃഷ്ടികളോട് ചോദിച്ചാല്‍ പ്രാര്‍ത്ഥനയും ശിര്‍ക്കുമാവുകയില്ലേ?
4. ആകുമെന്നാണ് മറുപടിയെങ്കില്‍ ഈ സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ
കാര്യങ്ങളിലുള്ള സഹായാര്‍ത്ഥനയാണ് പ്രാര്‍ത്ഥന എന്ന നിര്‍വ്വചനം പിന്നെവിടെ
നിന്ന് കിട്ടും? എല്ലാ സൃഷ്ടികളുടേയും കഴിവുകള്‍ക്കതീതമായ കാര്യത്തിന്റെ
നിര്‍വ്വചനം പറയുമ്പോള്‍അതില്‍നിന്നെങ്ങിനെ മനുഷ്യരൊഴിച്ചുള്ള മറ്റു
സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം ഒഴിവാകും?
5. പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരം ചെയ്യുക എന്നത് മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യമാണോ?
6. മലക്കുകളും ജിന്നുകളും മനുഷ്യരും അടക്കം എല്ലാ സൃഷ്ടികളുടെയും
കഴിവുകള്‍ക്കതീതമായ ഒരു കാര്യത്തിന്റെ നിര്‍വ്വചനം എഴുതുകയും പറയുകയും
ചെയ്യുമ്പോള്‍ അവിടെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതം എന്നാണോ
നിര്‍വ്വചനം പറയുക? അതോ സകലസൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം എന്നോ? ഞാന്‍
ആദ്യകാല സലഫികളുടെ വരികള്‍ ഉദ്ധരിച്ചപ്പോള്‍ സാക്ഷാല്‍ സലാം സുല്ലമിയുടെ
പാളയത്തിലുള്ള ചെറിയമുണ്ടം മദനിയുടെ ഇതുസംബന്ധമായ വരികള്‍ ഉദ്ധരിക്കാന്‍
വിട്ടു പോയി. സുല്ലമിയുടെ അറിവിലേക്കായി അതുകൂടി ഇവിടെ
ഉദ്ധരിക്കാം.ജനങ്ങള്‍ക്ക് തൌഹീദ് പഠിപ്പിക്കാനും സന്മാര്‍ഗത്തിലാക്കാനും
സുല്ലമിയുടെ പാളയത്തിലുള്ള യുവത പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന
പുസ്തകത്തിലാണ് ഇതുള്ളത്. എടവണ്ണക്കാരന് ഇതൊന്ന് വായിക്കട്ടെ:-
“ജിന്നുകള്‍ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും
അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത്ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല.
അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു
സൃഷ്ടികള്‍ക്കാര്‍ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാര്‍ത്ഥന,
തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി. പേജ്.78. യുവത ബുക്ക് ഹൌസ്. കോഴിക്കോട്)
മറുപടി എഴുതാതെ ഓടിയൊളിക്കുന്ന സുല്ലമിയോട് വെല്ലുവിളിയായിതുടര്‍ന്ന് ചോദിക്കട്ടെ.
7. സുല്ലമീ, ചെറിയമുണ്ടം ഇവിടെ എല്ലാ സൃഷ്ടികളുടെയും കഴിവുകേടിനെ
ഉള്‍പ്പെടുത്തിയാണല്ലോ അഭൌതികം എന്ന് പറഞ്ഞിരിക്കുന്നത്? അല്ലെന്ന്
എഴുതാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ?
8. അഭൌതികം എന്നതില്‍ മനുഷ്യന്മാരുടെ മാത്രം കഴിവുകള്‍ക്കതീതം എന്ന്
പരിമിതപ്പെടുത്താതെ സൃഷ്ടികളുടെയെല്ലാം കഴിവുകേടുകളെ ഉള്‍പ്പെടുത്തിയ
മടവൂരിപാളയത്തിലുള്ള ചെറിയമുണ്ടം മദനി ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന്
വ്യതിചലിച്ചു എന്ന് ശബാബിലോ മറ്റോ എഴുതാന്‍ സുല്ലമിക്ക് ധൈര്യമുണ്ടോ?
ഇല്ലെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ പറയുമ്പോള്‍ അവര്‍ മാത്രമെങ്ങനെയാണ്
തൌഹീദില്‍ നിന്ന് വ്യതിചലിക്കുക? തൌഹീദിന്റെയും ശിര്‍ക്കിന്റെയും മാനദണ്ഡം
ഒരേ കാര്യം ഗ്രൂപ്പ് മാറി എഴുതുകയും പറയുകയും ചെയ്യുക എന്നതാണോ?
എടവണ്ണക്കാരന് വിചിത്രമായ ഈ തൌഹീദും ശിര്‍ക്കും എവിടെ നിന്നാണ് കിട്ടിയത്?
അഭൌതികം എന്നതിനെ മനുഷ്യരുടെ മാത്രം കഴിവുകേടുകളില്‍ പരിമിതപ്പെടുത്താത്ത
മടവൂരി പാളയക്കാരുടെ തൌഹീദുകാരന്‍ ചെറിയമുണ്ടം വീണ്ടുമെഴുതുന്നു. സുല്ലമി
വായിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ. ഇല്ലെങ്കില്‍ ഇതെങ്കിലും വായിക്കുക:
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ്
പ്രാര്‍ത്ഥന.” (നിത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ സംശയവും മറുപടിയും.
പേജ്. 36. യുവത ബുക്ക് ഹൌസ്.കോഴിക്കോട്)സുല്ലമിയോട് ചോദ്യം തുടരട്ടെ.
ശബാബിലൂടെ ഇനിയെങ്കിലും മറുപടി പറയാന്‍ ശ്രമിച്ചു നോക്കും എന്ന
പ്രതീക്ഷയോടെയും വെല്ലുവിളിയോടെയും.
9. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം എഴുതിയപ്പോള്‍ ഇവിടെ മനുഷ്യരും ജിന്നുകളും
മലക്കുകളും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കപ്പുറം എന്നെഴുതിയ
ചെറിയമുണ്ടം ഹമീദ് മദനി തൌഹീദിന്നകത്താണോ? പുറത്താണോ? ജനങ്ങള്‍ക്ക് മതം
പഠിക്കാനുള്ള പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന മടവൂരികളും
അവരുടെ പ്രസാധനാലയവും തൌഹീദില്‍ നിന്ന് പുറത്തായോ? ഇല്ലെങ്കില്‍ ഇതേ
കാര്യം പറയുന്ന മുജാഹിദുകള്‍ മാത്രമെങ്ങനെയാണ് ഇതിന്റെ പേരില്‍ തൌഹീദില്‍
നിന്ന് വ്യതിചലിക്കുക?
10. മടവൂരികളുടെ പുസ്തകത്തില്‍ എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം
ഉള്‍പ്പെടുത്തി എഴുതിയതില്‍ നിന്ന് സുല്ലമി മനസ്സിലാക്കിയത് ജിന്നുകളോടും
മലക്കുകളോടും സഹായം തേടാമെന്നാണോ? അല്ലെന്നാണ് മറുപടിയെങ്കില്‍ ഇതേ കാര്യം
മുജാഹിദുകള്‍ എഴുതിയപ്പോള്‍ മാത്രം തേടാം എന്ന് താങ്കള്‍ വ്യാഖ്യാനിച്ചത്
ഏത് മാനദണ്ഡമനുസരിച്ചാണ്? താങ്കള്‍ മുജാഹിദുകള്‍ക്കില്ലാത്ത ഒരു വാദം സ്വയം
വ്യാഖ്യാനിച്ച്മുജാഹിദുകളുടെ മേല്‍ ചുമത്തിയാല്‍ അത് മുജാഹിദുകളുടെ
വാദമാകുമോ? - See more at:
http://islahmonthly.com/khandanam/400.html#sthash.iH9m0gHz.dpuf
പ്രാര്‍ത്ഥനയുടെ
നിര്‍വ്വചനത്തില്‍ ‘കഴിവുകള്‍ക്കതീതം’ എന്ന് പറയുമ്പോള്‍ അതിനെ മനുഷ്യരുടെ
മാത്രംകഴിവുകളുടെ പരിധിയില്‍ ഒതുക്കാന്‍ പറ്റില്ലെന്നും സൃഷ്ടികളുടെ
എല്ലാം അശക്തി അതില്‍ ഉള്‍പ്പെടുമെന്നും സലഫീ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല
പണ്ഡിതരുടെയും പ്രസിദ്ധീകരണങ്ങളുടെയും പത്തൊന്‍പതോളം തെളിവുകള്‍ നിരത്തി
എന്റെ ലേഖനത്തില്‍ സമര്‍ത്ഥിച്ചിരുന്നു. എതിര്‍വാദക്കാരുടെ മുനയൊടിക്കുന്ന
വിധത്തില്‍ അതിന്നിടെ ഒരു പാട് പ്രശ്നങ്ങള്‍ ലേഖനത്തില്‍ ഉന്നയിക്കുകയും
ചെയ്തിട്ടുണ്ട്. ഉത്തരം മുട്ടുന്ന സ്ഥലങ്ങളിലെല്ലാം മറുപടി എഴുതുകയോ കണ്ട
ഭാവം പോലും നടിക്കുകയോ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന സുല്ലമി തന്റെ പതിവുശൈലി
ശബാബിലെ ലേഖനത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. തല്സംബന്ധമായി എന്റെ
ലേഖനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും ഈ സുല്ലമി മറുപടി
എഴുതിയിട്ടില്ല. ക്വിയാമത്തോളം അതിന് ഈ സുല്ലമിക്കോ മറ്റോ കഴിയുകയുമില്ല.
സംശയമുള്ളവര്‍ മാര്‍ച്ച്, ഏപ്രില്‍ ലക്കം അല്‍ ഇസ്വ്ലാഹില്‍ ഞാന്‍ എഴുതിയ
ലേഖനവും മറുപടിയായി ശബാബില്‍ എടവണ്ണക്കാരന് എഴുതിയ ലേഖനവും ഒന്ന് താരതമ്യം
ചെയ്തു നോക്കട്ടെ. - See more at:
http://islahmonthly.com/khandanam/400.html#sthash.iH9m0gHz.dpuf
--------------------------------------------------------------------------------------------------------------- സൃഷി കഴിവും മനുഷ്യ കഴിവും വെച്ച് മടവൂരികള്‍ പണ്ട്മുജാഹിധുകളുടെ മേല്‍ കുതിര കയറിയത് നമ്മള് പൊളിച്ച അതേ കാര്യം പുതിയ കുപ്പിയില്‍ നവകള്‍ കൊണ്ട് വന്നതും നാം പൊളിച്ചു അടക്കുകയാണ് .... ഇനി ഫൈസല്‍ മൌലവിയോടു ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും സംവാദം പോലും കേള്‍ക്കാത്ത ഇവന്മാരുടെ വാക്ക് കേട്ട് പറയുമോ എന്താണ് പ്രാര്‍ത്ഥന എന്നാ അവരുടെ ചോദ്യത്തിന് അവരുടെ തന്നെ പണ്ഡിതന് ആയ രശീധുധീന്‍ മൂസ മുസ്ലിയാര്യ്ടെ ഉദ്ധരണി ഉദ്ധരിച്ചു കുരാഫികളുടെ മണ്ടക്ക് ആദ്യം കൊടുത്തു അടി .... അക്ബര്‍ സാഹിബു പറഞ്ഞ പോലെ ഇന്നത് പ്രാര്‍ത്ഥന ഇന്നത് അത് അല്ല എന്ന് പറഞ്ഞപ്പോള്‍ പ്രബോധിതരായ സമൂഹത്തിനു അത് മനസ്സിലായി -ഇത് സരസമായ ഒരു ഉധാഹരനതിലൂടെ ഫൈസല്‍ മൌലവി വ്യക്തമാക്കി മുസ്ലിയാരോട് ഒരാള്‍ എനിക്ക് വേണ്ടി ഒന്ന് പ്രാര്തിക്കണം എന്ന് പറഞ്ഞാല്‍ അത് ഏതു അര്ഥത്തിലാ പറഞ്ഞത് എന്ന് മോയില്യാര്‍ ചോധിക്ക്മോ ...അര്‍ത്ഥന ആണോ ,തേട്ടം ആണോ ,താഴ്മയാണോ ,വിനയം വേണോ എന്നൊക്കെ ചോദിക്കുമോ അതിന് അന്സരിചാണോ മുസ്ലിയാരുടെ ഫീസ് ...എന്ത് നല്ല ഉദാഹരണം -ഏതൊരു സാധാ ആള്‍ക്കും മനസ്സിലാവും ---പ്രാര്‍ഥിക്കാന്‍ നമ്മോടു ഒരാള്‍ ആവശ്യപെട്ടാല്‍ അത് എന്താണ് എന്നും ,അത് എങ്ങിനെ ആണ് അയാള്‍ക്ക് നിരവേട്ടികൊടുക്കേണ്ടത് എന്നും ആരെങ്കിലും പറഞ്ഞു കൊടുക്കണോ ..... എന്നിട്ട് ഫൈസല്‍ മൌലവി പറഞ്ഞ മറുപടി ആണ് ശ്രദ്ധേയം സൂറ ഫാത്രിലെ ആയതു ഓതി മറുപടി പറഞ്ഞു -അതില്‍ ഇപ്പോള്‍ കേരള നവകള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന എല്ലാ ആരോപനഗലും ചീട്ടു കൊട്ടാരം ആയി മലക്ക് ആയാലും ജിന്നായാലും മനുഷ്യന് ആയാലും ആരായാലും ഈ ആയതിന്റെ പരിധിയില്‍ പെട്ടു ..ആരോട് തേടിയാലും ശിര്‍ക്ക് തന്നെ എന്ന് ആയതു ഉദ്ധരിച് ഫൈസല മൌലവി പറഞ്ഞപ്പോള്‍ ...ഇയ്യക്കാന നഹുബുധു എന്നതില്‍ മനുഷ്യര്‍ ഒഴിവാണ് എന്ന് പറഞ്ഞവര്‍ ....അഭൌധികാമായി അല്ലാഹുവിനു പുറമേ മലക്കും ജിന്നും സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല എന്ന് പറഞ്ഞ കേരള സമസ്തയുടെ ,കേരള നവ മടകളുടെ ശിര്ക്കാന് വാദത്തിനു തലക്ക് ഏറ്റ അടിയായിരുന്നു അത് ........ അല്ലാഹുവിന്റെ ഭൂമിയിൽ അവന്റെ വായു ശ്വസിച്ചു അവന്റെ വെള്ളം കുടിച്ചു ജീവിക്കുന്ന മനുഷ്യൻ അല്ലാഹു അല്ലാത്ത മുഹിയുധീൻ ശൈക്കെ എന്നെ ഹിധായതിലാക്കണേ എന്ന് ഇഹ്ധിന സ്വിരാത്വൽ മുസ്തഖീം എന്ന് പ്രാർഥിച്ചാൽ ശിര്കല്ല എന്ന് സുന്നികൾ തുറന്നു പറഞ്ഞ ഈ സംവാദം ,പച്ച ശിര്ക്കിലാണ് കേരള സമസ്ത എന്ന് മനസ്സിലാവാൻ ലോകത്തിലെ മലയാളികളായ ഓരോരുത്തര്‍ക്കും അവസരം ഒരുങ്ങിയപ്പോൾ മുന്‍ നിശ്ചയ പ്രകാരം കോക്കസ് മുരീധുകൾ മുജാഹിദുകൾ തോറ്റു എന്ന് പ്രജണ്ട പ്രചാരണം നടത്തിയത് ഇതിൽ പലരും സംവാദം കേട്ടിട്ട് പോലും ഇല്ല .... പിന്നെ ശിര്‍ക്കിന്റെ കോട്ട കൊതലങ്ങളെ സഹായിക്കാൻ പോസ്റെരുണ്ടാക്കി വിടുന്ന മുനാഫിക്കിന്റെ പണി ,അല്ലാഹു അല്ലാത്തവരോട് ഞങ്ങൾ ഇസ്ത്കാസ ചെയ്യുകയെ ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു സകല ശിര്കിനെയും ന്യായീകരിചിരുന്നവർ അല്ല ഞങ്ങൾ പ്രാര്തിക്കുന്നുണ്ട് എന്ന് തുറന്നു പറഞ്ഞ മംഗലാപുരം സംവാദം എന്തുകൊണ്ടും ഒരു പാട് ശിര്ക്കാൻ വിശ്വാസക്കാര്ക്ക് തങ്ങളുടെ വ്യാജ പ്രച്ചരനഗൽ അവസാനിപിച്ചു തൗഹീധിന്റെ മുന്‍ നിരയിലേക്ക് കടന്നു വരാൻ കഴിയുമായിരുന്നു ...അത് സഹിക്കാൻ കഴിയാത്ത പിശാചു മനുഷ്യരിലെ തന്റെ പ്രധാന കൂട്ടാളികളെ എല്ലാത്തിനും എന്നാ പോലെ ഇതിഉലും പിടിക്കുക ആയിരുന്നു .... ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നാ മട്ടിൽ,കോട്ടപ്പുറം സംവാദത്തിൽ പോലും മുജാഹിദുകൾ തോറ്റു എന്ന് കാന്ത കുരാഫികല്ക്ക് പണ്ട് അഭിമുഗം കൊടുത്ത ചില സുല്ലമിമാരുടെ പുതിയ സംബധക്കാർ സംവാദം പാതി പിന്നിടുമ്പോഴേക്കു പോസ്റെരുമായി വരിക ആയിരുന്നു ..... -ജിന്നും മലക്കും പറഞ്ഞു കേരളത്തിലെ മുജാഹ്ധുകളെ പൂട്ടും എന്ന് പറഞ്ഞവർ ,ആധാര്ഷതെയും പ്രസ്ഥാനത്തെയും മന്കടകാരന്റെ സര്കുലർ കാട്ടി ചാലിപിക്കാം എന്ന് കരുതിയവർ ,ഇനി നിങ്ങൾ എങ്ങിനെ സംവാദം നടത്തും എന്ന് പുലംബിയിരുന്ന ചില മുസ്ലിയാക്കൾ ...ധാര്മികതയില്ലാതെ പരസ്പരം പോരടിക്കുന്ന നേതാക്കൾ ,മുതലാളിമാരോട് ചേർന്ന് നിന്ന് ദീൻ പറയുന്ന ,അവർ നല്കുന്ന നക്കാ പീച്ചക്ക് വേണ്ടി ആധാര്ഷതെയും വ്യക്തിത്വത്തെയും ബലി കൊടുത്ത പണ്ഡിത വേഷധാരികൾ ....ഫേസ് ബുക്കിൽ നൂലാമാല പോസ്റെരുണ്ടാക്കി കളിക്കുന്ന അഭിനവ മുരീധുകൾ ....ഇവരാണോ സമസ്തയുടെ തലതൊട്ടപ്പന്മാർ ആയ പണ്ഡിതന്മാരെ വട്ടം കറക്കിയ സംവാധാതെ പറ്റി ഞ ഞ പറയുന്നത് ......അഭൌതിക സഹായം അല്ലാഹു അല്ലാത്തവരും ചെയ്യും എന്ന് മുവാട്ടുപുഴയിൽ പറഞ്ഞ കായക്കൊടി മൗലവിയും ,ഇയ്യാക്ക നസ്തഹീം എന്ന് പറഞ്ഞത്തിൽ മനുഷ്യൻ ഒഴിവു എന്ന് പറഞ്ഞ നാസര്‍ സുല്ലമി -അക്ബര്ക്കയുടെ പേരില്‍ പ്രച്ചരിപിക്കുന്ന വാരോല എന്നിവയും ഈ സംവാധതോടെ തോട്ടിലേക്ക് വലിച്ചെറിയ പെട്ടിരിക്കുന്നു ....ഇനി അതിന്റെ സബഭു അന്വേഷിച്ചു നടക്കേണ്ടതില്ല ...കാരണം സ്വന്തം ബുദ്ധിയിൽ ഒരു വാദം ഉണ്ടാക്കി മുജാഹിധുകളെ രണ്ടാക്കാൻ മുരീധായ കയക്കൊടിയെ കൊണ്ട് ഒരു ധഹീഫായ ഹദീസ് ദൗരയിൽ പറഞ്ഞു അവസാനം പ്രബധം അവതരിപിച്ചവാൻ തന്നെ അതിനു എതിരെ വിശദീകരണം നടത്തേണ്ട ഗതികേടിന്റെ അനന്തര ഫലം ആണ് നിങ്ങൾ അനുഭവിച്ചു കൊണ്ടിരികുന്നത് ...ഇപ്പോൾ വാള് എടുതവാൻ ഒക്കെ വെളിച്ചപ്പാട് ആയ കോക്കസ് കൂടാരത്തിൽ അവശേഷിക്കുന്ന ഈ പല്ലുകൊഴിഞ്ഞ ചില മുരീധുകൾ ആയ ഫസല്‍ തെങ്ങാട്ടും ഇരാഷും നാളെ പുതിയ കമന്റുമായി വരും സമസ്തയെ സഹായിക്കാൻ ... കാരണം രണ്ടു പേരും അല്ലാഹു അല്ലാത്തവരും അഭൌതികമായി സഹായിക്കും എന്നാ വിശാസികൾ ആണെല്ലോ ......... മുജാഹിധുകളെ നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കുക ....ശിര്‍ക്കിന്റെ കോട്ടകളെ ഓരോന്നായി നമ്മൾ തകര്‍ക്കുക തന്നെ ചെയ്യും ..അതിൽ നമുക്ക് സന്ധിയില്ല ...ഇരുട്ടിന്റെ മറവിൽ അവരുടെ വാതില പടിയിൽ ചെന്ന് സി ഡി വാങ്ങേണ്ട ശുഖൂർ സ്വ്ലാഹിമാരുടെ ഗതികേടും നമുകില്ല ....സംവാദത്തിൽ മുജാഹിദുകൾ തോറ്റു എന്ന് പറഞ്ഞു സമസ്ത പാതിരികളെ പാലം വെച്ച് കൊടുക്കുന്ന ഫസല്‍ തെങ്ങാട്ട് നാളെ പണം കിട്ടിയാൽ കാന്ത മുടി വിൽക്കാനും മുമ്പിൽ ഉണ്ടായേക്കാം ....... അല്ലാഹുവിനോടല്ലാതെ ഒരു ജിന്നിനോടോ ഒരു മലക്കിനോടോ ...മനുഷ്യരോടോ ..മഹാന്മാരോ അല്ലാത്തവരോ ...മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ .....ഒന്നിനോടും സാഹായാര്ത്നയും പ്രാര്തന്യും വിളിയും പാടില്ല എന്നാ തൗഹീധിന്റെ പ്രോജ്വാല സന്തേശം ...അള്ളാഹു അല്ലാതെ കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി ഗുണമോ ദോഷമോ വരുത്താൻ ഒരു ജിന്നിണോ മനുഷ്യനോ മല്ക്കിണോ കഴിയില്ല
ഈ തൗഹീധിന്റെ മനോഹാരിത അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അത് വഴി സ്വര്‍ഗ്ഗം നേടുന്ന നരക മോചനം ലഭിക്കുന്ന മുവഹ്ഹിധുകല്ക്ക് മാത്രമേ കിട്ടൂ ...
ഈ സംവാദം ഇത് വരെ കേട്ടിടില്ലാതവരും പാതികെട്ടു പോസ്റെരുണ്ടാക്കി കുടുങ്ങിയവരും ...സമസ്തയുടെ പാളയത്തിൽ ഇനിയും അവശേഷികുന്നവരും കേള്‍ക്കുക
അറിയുക അല്ലാഹു അവൻ ഏകനും സർവ്വ ആളുകളാൽ ആശ്ര്യയിക്കപെടുന്നവനും ആണ് ...പ്രാര്ത്ന അവനല്ലാതെ ഒരു ജിന്നും ഒരു മലക്കും ഒരു മുഹിയുധീൻ ഷൈക്കും കേള്കില്ല ....അങ്ങിനെ സങ്കല്പിച്ചാൽ തന്നെ ഉത്തരം കിട്ടുകയും ഇല്ല ...
ശിര്‍ക്ക് അല്ലാഹു പൊറുക്കാത്ത പാപ്പം ---ആ പാപതിലെക്കാന് എന്റെ സുന്നി സുഹ്ര്തുക്കളെ നിങ്ങളുടെ ഉസ്താതുമാർ നിങ്ങളെ കൊണ്ട് പോകുന്നത് ...ആയിരങ്ങൾ മണ്ണാർക്കാട് സംവാദം കേട്ടപ്പോൾ മുജാഹിധുകലായി മുവഹ്ഹിധുകൾ ആയി ....കേട്ടാൽ നിങ്ങളും മാറും .....അതുകൊണ്ട് തുറന്ന മനസ്സോടെ ഈ സംവാദം കേള്‍ക്കുക ....
മുജാഹിധു പ്രസ്ഥാനത്തിലെ ആധാര്ശത്തെ പരസ്യ വ്യഭിചാരം നടത്തുന്ന ഇതികന്നികളുടെ പോസ്റ്ററുകൾ പരലോകത്ത് നിങ്ങളെ ഈ സത്യം ഞാൻ മനസ്സിലാകിയില്ല എന്നതിന് കാരണം ആക്കാതിരിക്കട്ടെ ....അവർ നിങ്ങളെ രക്ഷിക്കാൻ ഉണ്ടാവില്ല
അറിയുക ഇഹ്ധിന സ്വിരാത്വൽ മുസ്തകീം എന്നാ നമസ്കാരത്തിൽ ചുരുങ്ങിയത് പതിനേഴു തവണ നാഥനോട് നടത്തുന്ന അപേക്ഷ പോലും അവന്റെ കേവല സൃഷ്ടിയായ ബാഗ്താതിലെ മണ്ണിൽ അതിനോട് എന്നോ ലയിച്ചു ചേർന്ന് മരണത്തോടെ ഈ ലോകത്തെ കാര്യവും കാരണവും അപ്രാപ്യമായ മുഹിയുധീൻ ശൈക്കിനോട് പ്രാര്തിചാലും ,പറഞ്ഞാലും ശിര്കല്ല എന്ന് നിങ്ങളുടെ ചില ഉസ്താതുമാർ പറയുമ്പോൾ അറിയുക ..അവർ നിങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്ന വേഷധാരികൾ മാത്രം ആണ് ....നാളെ കൈ കടിച്ചിട്ട് കാര്യമില്ല ....ഫസല്‍ തെങ്ങാട്ടിന്റെ പോസ്റ്റര്‍ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ...അല്ലാഹുവിനോട് മാത്രം ആണ് ഇഹ്ധിന സ്വിരാത്വൽ മുസ്തകീം എന്ന് പറയാവൂ എന്നാ മുജാഹിദുകൾ സംവാദത്തിൽ ആവര്തിച്ചത് പ്രഹസമാണ് എന്ന് ,എന്നൊന്നും പരലോകത്ത് മറുപടി ആവില്ല ....അവന്റെ പോസ്റെരിനെക്കാൾ അപ്പുറം ആണ് സത്യം എന്ന് അറിയാത്തവർ അറിയുക... ഈ പച്ച ശിര്‍ക്കിനെ സഹായിക്കാൻ പോസ്റ്റർ ഉണ്ടാക്കി വിടുമ്പോൾ അത് കണ്ടു ഷെയർ ചെയ്യുന്ന സുന്നി സുഹ്ര്തുക്കളെ ,പരലോകത്തെ പേടിക്കുന്ന സാധാരണക്കാരെ ....നാളെയുടെ ലോകത്തെ വിശ്വാസമുള്ള ഇവരുടെ ഫിത്നയിൽ കുടുങ്ങി ഔദ്യോഗികം പറഞ്ഞു സകല ഫിത്നയെയും ന്യായീകരിച്ചവരെ .....ഇത് നിങ്ങള്‍ക്ക് ഒരു തിരിച്ചറിവിനുള്ള സമയമാണ് ...ഈ സംവാദം നിങ്ങൾ നിഷ്പക്ഷമായി കേള്‍ക്കുക
സര്‍വ്വലോക രക്ഷിതാവും സൃഷ്ടാവുമായ
അല്ലാഹുവിനെയല്ലാതെ വിളിച്ച് പ്രാര്ഥിക്കുവാനോ,
വഴിപാടുകളും നേർച്ചകളുമർപ്പിക്കുവാനോ പാടില്ലാ എന്ന്
പ്രാര്‍ത്ഥനയുടെ
നിര്‍വ്വചനത്തില്‍ ‘കഴിവുകള്‍ക്കതീതം’ എന്ന് പറയുമ്പോള്‍ അതിനെ മനുഷ്യരുടെ
മാത്രംകഴിവുകളുടെ പരിധിയില്‍ ഒതുക്കാന്‍ പറ്റില്ലെന്നും സൃഷ്ടികളുടെ
എല്ലാം അശക്തി അതില്‍ ഉള്‍പ്പെടുമെന്നും സലഫീ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല
പണ്ഡിതരുടെയും പ്രസിദ്ധീകരണങ്ങളുടെയും പത്തൊന്‍പതോളം തെളിവുകള്‍ നിരത്തി
എന്റെ ലേഖനത്തില്‍ സമര്‍ത്ഥിച്ചിരുന്നു. എതിര്‍വാദക്കാരുടെ മുനയൊടിക്കുന്ന
വിധത്തില്‍ അതിന്നിടെ ഒരു പാട് പ്രശ്നങ്ങള്‍ ലേഖനത്തില്‍ ഉന്നയിക്കുകയും
ചെയ്തിട്ടുണ്ട്. ഉത്തരം മുട്ടുന്ന സ്ഥലങ്ങളിലെല്ലാം മറുപടി എഴുതുകയോ കണ്ട
ഭാവം പോലും നടിക്കുകയോ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന സുല്ലമി തന്റെ പതിവുശൈലി
ശബാബിലെ ലേഖനത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. തല്സംബന്ധമായി എന്റെ
ലേഖനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും ഈ സുല്ലമി മറുപടി
എഴുതിയിട്ടില്ല. ക്വിയാമത്തോളം അതിന് ഈ സുല്ലമിക്കോ മറ്റോ കഴിയുകയുമില്ല.
സംശയമുള്ളവര്‍ മാര്‍ച്ച്, ഏപ്രില്‍ ലക്കം അല്‍ ഇസ്വ്ലാഹില്‍ ഞാന്‍ എഴുതിയ
ലേഖനവും മറുപടിയായി ശബാബില്‍ എടവണ്ണക്കാരന് എഴുതിയ ലേഖനവും ഒന്ന് താരതമ്യം
ചെയ്തു നോക്കട്ടെ.
സുല്ലമി പ്രതിപാദിച്ച സഹായ തേട്ടവുമായി ബന്ധപ്പെട്ട് എടവണ്ണ സുല്ലമിയോട്
വ്യക്തമായ ലക്ഷ്യസഹിതം 2012-ജനുവരി ലക്കം അല്‍ ഇസ്വ്ലാഹിലും 2010 ആഗസ്റ് 20
ലെ വിചിന്തനം വാരികയിലും ഒരു പാട് പ്രശ്നങ്ങള്‍ വെല്ലുവിളിയായി ഞാന്‍
ഉന്നയിച്ചിരുന്നു. ഒന്നിനുപോലും ഇന്നേവരെ മറുപടി എഴുതാന്‍ കഴിയാതെ
മാളത്തിലേക്ക് വലിഞ്ഞ സുല്ലമി ഇല്ലാത്ത വാദം എന്റെ മേല്‍ ചുമത്തി കുറെ
ചോദ്യങ്ങള്‍ ഉന്നയിച്ചത് കണ്ടപ്പോള്‍ ഇയാളുടെ അസുഖം മറ്റെന്തോ ആണെന്ന്
തോന്നിപ്പോയി. ഇന്‍ശാ അല്ലാ അതിലേക്കെല്ലാം പിന്നീട് പ്രവേശിക്കാം.
സൃഷ്ടികളുടെ കഴിവിന്നതീതം എന്ന നിര്‍വചനത്തെ ഇക്കാലമത്രയും നിരാകരിച്ച
എടവണ്ണക്കാരന് ഈയുള്ളവന് നിരത്തിയ തെളിവുകള്‍ക്ക് മുമ്പില്‍ പിടിച്ചു
നില്ക്കാന് സാധ്യമല്ലെന്ന് കണ്ടപ്പോള്‍ ഇതാ സത്യം അംഗീകരിക്കേണ്ടി
വന്നിരിക്കുന്നു. സുല്ലമിയെഴുതുന്നത് കാണുക:
“പ്രാര്‍ത്ഥനക്ക് നിര്‍വ്വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത
സന്ദര്‍ഭത്തിലും സൃഷ്ടികളുടെ കഴിവുകള്‍ക്ക് അതീതമായത് അവരോട് ചോദിക്കല്‍
ശിര്‍ക്കാണെന്ന് പൂര്‍വ്വീകരായ മുജാഹിദ് പണ്ഡിതന്മാരും അല്ലാത്തവരും
എഴുതിയിട്ടുണ്ടാവും.”(സലാം സുല്ലമി. 2012. മെയ്. 12. ശബാബ്)
പൂര്‍വ്വീകരായ പണ്ഡിതന്മാര് എഴുതിയ പത്തൊന്‍പതോളം തെളിവുകള്‍ കണ്ട
സുല്ലമിയാണ് ഇവിടെ “എഴുതിയിട്ടുണ്ടാവും” എന്ന് തുപ്പാനും ഇറക്കാനും
വയ്യാത്ത നിലയില്‍ എഴുതിയിരിക്കുന്നതും.
ചോദ്യങ്ങള്‍ക്ക് മറുപടി എഴുതാന്‍ കഴിയാതെ പൊതുജനങ്ങളെ പറ്റിക്കുന്ന
വഞ്ചകനായ സുല്ലമിയോട് ശബാബില്‍ ഇനിയെങ്കിലും എഴുതുകയാണെങ്കില്‍ പറയട്ടെ.
മര്‍മ്മപ്രധാനമായ വിഷയത്തെഉന്നമാക്കി കൊണ്ടുള്ള ചോദ്യത്തിന് മറുപടി എഴുതാതെ
ആളുകളെ പറ്റിക്കാന്‍ സുല്ലമി തുനിയരുത്. മടവൂരികള്‍ ശബാബിലൂടെ ഇത്തരം
തട്ടിപ്പിന് ഈ മൌലവിയെ അനുവദിക്കുകയും ചെയ്യരുത്. ചോദ്യങ്ങള്‍ താഴെ.
1. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന്
ആദ്യകാല മുജാഹിദ് നേതാക്കളും പണ്ഡിതരും എഴുതിയതായി മാര്‍ച്ച് ലക്കം അല്‍
ഇസ്വ്ലാഹില്‍ ഉദ്ധരിച്ച തെളിവുകള്‍ എടവണ്ണ സുല്ലമി അംഗീകരിക്കുന്നുണ്ടോ അതോ
നിരാകരിക്കുകയാണോ?
2. നിരാകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ ആ എഴുതിയ ആദ്യകാല നേതാക്കളും ഇപ്പോഴുള്ളവരും തൌഹീദില്‍ നിന്ന് വ്യതിചലിച്ചവരാണോ?
3. അംഗീകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം
എന്ന പ്രയോഗത്തില്‍ മനുഷ്യരുടെ കഴിവുകള്‍ക്കതീതം മാത്രമാണോ
ഉള്‍പ്പെടുന്നത്? മനുഷ്യരല്ലാത്ത മലക്കുകളും ജിന്നുകളും അടങ്ങുന്ന മറ്റു
സൃഷ്ടികളോട് ചോദിച്ചാല്‍ പ്രാര്‍ത്ഥനയും ശിര്‍ക്കുമാവുകയില്ലേ?
4. ആകുമെന്നാണ് മറുപടിയെങ്കില്‍ ഈ സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ
കാര്യങ്ങളിലുള്ള സഹായാര്‍ത്ഥനയാണ് പ്രാര്‍ത്ഥന എന്ന നിര്‍വ്വചനം പിന്നെവിടെ
നിന്ന് കിട്ടും? എല്ലാ സൃഷ്ടികളുടേയും കഴിവുകള്‍ക്കതീതമായ കാര്യത്തിന്റെ
നിര്‍വ്വചനം പറയുമ്പോള്‍അതില്‍നിന്നെങ്ങിനെ മനുഷ്യരൊഴിച്ചുള്ള മറ്റു
സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം ഒഴിവാകും?
5. പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരം ചെയ്യുക എന്നത് മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യമാണോ?
6. മലക്കുകളും ജിന്നുകളും മനുഷ്യരും അടക്കം എല്ലാ സൃഷ്ടികളുടെയും
കഴിവുകള്‍ക്കതീതമായ ഒരു കാര്യത്തിന്റെ നിര്‍വ്വചനം എഴുതുകയും പറയുകയും
ചെയ്യുമ്പോള്‍ അവിടെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതം എന്നാണോ
നിര്‍വ്വചനം പറയുക? അതോ സകലസൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം എന്നോ? ഞാന്‍
ആദ്യകാല സലഫികളുടെ വരികള്‍ ഉദ്ധരിച്ചപ്പോള്‍ സാക്ഷാല്‍ സലാം സുല്ലമിയുടെ
പാളയത്തിലുള്ള ചെറിയമുണ്ടം മദനിയുടെ ഇതുസംബന്ധമായ വരികള്‍ ഉദ്ധരിക്കാന്‍
വിട്ടു പോയി. സുല്ലമിയുടെ അറിവിലേക്കായി അതുകൂടി ഇവിടെ
ഉദ്ധരിക്കാം.ജനങ്ങള്‍ക്ക് തൌഹീദ് പഠിപ്പിക്കാനും സന്മാര്‍ഗത്തിലാക്കാനും
സുല്ലമിയുടെ പാളയത്തിലുള്ള യുവത പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന
പുസ്തകത്തിലാണ് ഇതുള്ളത്. എടവണ്ണക്കാരന് ഇതൊന്ന് വായിക്കട്ടെ:-
“ജിന്നുകള്‍ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും
അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത്ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല.
അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു
സൃഷ്ടികള്‍ക്കാര്‍ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാര്‍ത്ഥന,
തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി. പേജ്.78. യുവത ബുക്ക് ഹൌസ്. കോഴിക്കോട്)
മറുപടി എഴുതാതെ ഓടിയൊളിക്കുന്ന സുല്ലമിയോട് വെല്ലുവിളിയായിതുടര്‍ന്ന് ചോദിക്കട്ടെ.
7. സുല്ലമീ, ചെറിയമുണ്ടം ഇവിടെ എല്ലാ സൃഷ്ടികളുടെയും കഴിവുകേടിനെ
ഉള്‍പ്പെടുത്തിയാണല്ലോ അഭൌതികം എന്ന് പറഞ്ഞിരിക്കുന്നത്? അല്ലെന്ന്
എഴുതാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ?
8. അഭൌതികം എന്നതില്‍ മനുഷ്യന്മാരുടെ മാത്രം കഴിവുകള്‍ക്കതീതം എന്ന്
പരിമിതപ്പെടുത്താതെ സൃഷ്ടികളുടെയെല്ലാം കഴിവുകേടുകളെ ഉള്‍പ്പെടുത്തിയ
മടവൂരിപാളയത്തിലുള്ള ചെറിയമുണ്ടം മദനി ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന്
വ്യതിചലിച്ചു എന്ന് ശബാബിലോ മറ്റോ എഴുതാന്‍ സുല്ലമിക്ക് ധൈര്യമുണ്ടോ?
ഇല്ലെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ പറയുമ്പോള്‍ അവര്‍ മാത്രമെങ്ങനെയാണ്
തൌഹീദില്‍ നിന്ന് വ്യതിചലിക്കുക? തൌഹീദിന്റെയും ശിര്‍ക്കിന്റെയും മാനദണ്ഡം
ഒരേ കാര്യം ഗ്രൂപ്പ് മാറി എഴുതുകയും പറയുകയും ചെയ്യുക എന്നതാണോ?
എടവണ്ണക്കാരന് വിചിത്രമായ ഈ തൌഹീദും ശിര്‍ക്കും എവിടെ നിന്നാണ് കിട്ടിയത്?
അഭൌതികം എന്നതിനെ മനുഷ്യരുടെ മാത്രം കഴിവുകേടുകളില്‍ പരിമിതപ്പെടുത്താത്ത
മടവൂരി പാളയക്കാരുടെ തൌഹീദുകാരന്‍ ചെറിയമുണ്ടം വീണ്ടുമെഴുതുന്നു. സുല്ലമി
വായിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ. ഇല്ലെങ്കില്‍ ഇതെങ്കിലും വായിക്കുക:
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ്
പ്രാര്‍ത്ഥന.” (നിത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ സംശയവും മറുപടിയും.
പേജ്. 36. യുവത ബുക്ക് ഹൌസ്.കോഴിക്കോട്)സുല്ലമിയോട് ചോദ്യം തുടരട്ടെ.
ശബാബിലൂടെ ഇനിയെങ്കിലും മറുപടി പറയാന്‍ ശ്രമിച്ചു നോക്കും എന്ന
പ്രതീക്ഷയോടെയും വെല്ലുവിളിയോടെയും.
9. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം എഴുതിയപ്പോള്‍ ഇവിടെ മനുഷ്യരും ജിന്നുകളും
മലക്കുകളും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കപ്പുറം എന്നെഴുതിയ
ചെറിയമുണ്ടം ഹമീദ് മദനി തൌഹീദിന്നകത്താണോ? പുറത്താണോ? ജനങ്ങള്‍ക്ക് മതം
പഠിക്കാനുള്ള പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന മടവൂരികളും
അവരുടെ പ്രസാധനാലയവും തൌഹീദില്‍ നിന്ന് പുറത്തായോ? ഇല്ലെങ്കില്‍ ഇതേ
കാര്യം പറയുന്ന മുജാഹിദുകള്‍ മാത്രമെങ്ങനെയാണ് ഇതിന്റെ പേരില്‍ തൌഹീദില്‍
നിന്ന് വ്യതിചലിക്കുക?
10. മടവൂരികളുടെ പുസ്തകത്തില്‍ എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം
ഉള്‍പ്പെടുത്തി എഴുതിയതില്‍ നിന്ന് സുല്ലമി മനസ്സിലാക്കിയത് ജിന്നുകളോടും
മലക്കുകളോടും സഹായം തേടാമെന്നാണോ? അല്ലെന്നാണ് മറുപടിയെങ്കില്‍ ഇതേ കാര്യം
മുജാഹിദുകള്‍ എഴുതിയപ്പോള്‍ മാത്രം തേടാം എന്ന് താങ്കള്‍ വ്യാഖ്യാനിച്ചത്
ഏത് മാനദണ്ഡമനുസരിച്ചാണ്? താങ്കള്‍ മുജാഹിദുകള്‍ക്കില്ലാത്ത ഒരു വാദം സ്വയം
വ്യാഖ്യാനിച്ച്മുജാഹിദുകളുടെ മേല്‍ ചുമത്തിയാല്‍ അത് മുജാഹിദുകളുടെ
വാദമാകുമോ? - See more at:
http://islahmonthly.com/khandanam/400.html#sthash.iH9m0gHz.dpuf
പ്രാര്‍ത്ഥനയുടെ
നിര്‍വ്വചനത്തില്‍ ‘കഴിവുകള്‍ക്കതീതം’ എന്ന് പറയുമ്പോള്‍ അതിനെ മനുഷ്യരുടെ
മാത്രംകഴിവുകളുടെ പരിധിയില്‍ ഒതുക്കാന്‍ പറ്റില്ലെന്നും സൃഷ്ടികളുടെ
എല്ലാം അശക്തി അതില്‍ ഉള്‍പ്പെടുമെന്നും സലഫീ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല
പണ്ഡിതരുടെയും പ്രസിദ്ധീകരണങ്ങളുടെയും പത്തൊന്‍പതോളം തെളിവുകള്‍ നിരത്തി
എന്റെ ലേഖനത്തില്‍ സമര്‍ത്ഥിച്ചിരുന്നു. എതിര്‍വാദക്കാരുടെ മുനയൊടിക്കുന്ന
വിധത്തില്‍ അതിന്നിടെ ഒരു പാട് പ്രശ്നങ്ങള്‍ ലേഖനത്തില്‍ ഉന്നയിക്കുകയും
ചെയ്തിട്ടുണ്ട്. ഉത്തരം മുട്ടുന്ന സ്ഥലങ്ങളിലെല്ലാം മറുപടി എഴുതുകയോ കണ്ട
ഭാവം പോലും നടിക്കുകയോ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന സുല്ലമി തന്റെ പതിവുശൈലി
ശബാബിലെ ലേഖനത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. തല്സംബന്ധമായി എന്റെ
ലേഖനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും ഈ സുല്ലമി മറുപടി
എഴുതിയിട്ടില്ല. ക്വിയാമത്തോളം അതിന് ഈ സുല്ലമിക്കോ മറ്റോ കഴിയുകയുമില്ല.
സംശയമുള്ളവര്‍ മാര്‍ച്ച്, ഏപ്രില്‍ ലക്കം അല്‍ ഇസ്വ്ലാഹില്‍ ഞാന്‍ എഴുതിയ
ലേഖനവും മറുപടിയായി ശബാബില്‍ എടവണ്ണക്കാരന് എഴുതിയ ലേഖനവും ഒന്ന് താരതമ്യം
ചെയ്തു നോക്കട്ടെ.
സുല്ലമി പ്രതിപാദിച്ച സഹായ തേട്ടവുമായി ബന്ധപ്പെട്ട് എടവണ്ണ സുല്ലമിയോട്
വ്യക്തമായ ലക്ഷ്യസഹിതം 2012-ജനുവരി ലക്കം അല്‍ ഇസ്വ്ലാഹിലും 2010 ആഗസ്റ് 20
ലെ വിചിന്തനം വാരികയിലും ഒരു പാട് പ്രശ്നങ്ങള്‍ വെല്ലുവിളിയായി ഞാന്‍
ഉന്നയിച്ചിരുന്നു. ഒന്നിനുപോലും ഇന്നേവരെ മറുപടി എഴുതാന്‍ കഴിയാതെ
മാളത്തിലേക്ക് വലിഞ്ഞ സുല്ലമി ഇല്ലാത്ത വാദം എന്റെ മേല്‍ ചുമത്തി കുറെ
ചോദ്യങ്ങള്‍ ഉന്നയിച്ചത് കണ്ടപ്പോള്‍ ഇയാളുടെ അസുഖം മറ്റെന്തോ ആണെന്ന്
തോന്നിപ്പോയി. ഇന്‍ശാ അല്ലാ അതിലേക്കെല്ലാം പിന്നീട് പ്രവേശിക്കാം.
സൃഷ്ടികളുടെ കഴിവിന്നതീതം എന്ന നിര്‍വചനത്തെ ഇക്കാലമത്രയും നിരാകരിച്ച
എടവണ്ണക്കാരന് ഈയുള്ളവന് നിരത്തിയ തെളിവുകള്‍ക്ക് മുമ്പില്‍ പിടിച്ചു
നില്ക്കാന് സാധ്യമല്ലെന്ന് കണ്ടപ്പോള്‍ ഇതാ സത്യം അംഗീകരിക്കേണ്ടി
വന്നിരിക്കുന്നു. സുല്ലമിയെഴുതുന്നത് കാണുക:
“പ്രാര്‍ത്ഥനക്ക് നിര്‍വ്വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത
സന്ദര്‍ഭത്തിലും സൃഷ്ടികളുടെ കഴിവുകള്‍ക്ക് അതീതമായത് അവരോട് ചോദിക്കല്‍
ശിര്‍ക്കാണെന്ന് പൂര്‍വ്വീകരായ മുജാഹിദ് പണ്ഡിതന്മാരും അല്ലാത്തവരും
എഴുതിയിട്ടുണ്ടാവും.”(സലാം സുല്ലമി. 2012. മെയ്. 12. ശബാബ്)
പൂര്‍വ്വീകരായ പണ്ഡിതന്മാര് എഴുതിയ പത്തൊന്‍പതോളം തെളിവുകള്‍ കണ്ട
സുല്ലമിയാണ് ഇവിടെ “എഴുതിയിട്ടുണ്ടാവും” എന്ന് തുപ്പാനും ഇറക്കാനും
വയ്യാത്ത നിലയില്‍ എഴുതിയിരിക്കുന്നതും.
ചോദ്യങ്ങള്‍ക്ക് മറുപടി എഴുതാന്‍ കഴിയാതെ പൊതുജനങ്ങളെ പറ്റിക്കുന്ന
വഞ്ചകനായ സുല്ലമിയോട് ശബാബില്‍ ഇനിയെങ്കിലും എഴുതുകയാണെങ്കില്‍ പറയട്ടെ.
മര്‍മ്മപ്രധാനമായ വിഷയത്തെഉന്നമാക്കി കൊണ്ടുള്ള ചോദ്യത്തിന് മറുപടി എഴുതാതെ
ആളുകളെ പറ്റിക്കാന്‍ സുല്ലമി തുനിയരുത്. മടവൂരികള്‍ ശബാബിലൂടെ ഇത്തരം
തട്ടിപ്പിന് ഈ മൌലവിയെ അനുവദിക്കുകയും ചെയ്യരുത്. ചോദ്യങ്ങള്‍ താഴെ.
1. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന്
ആദ്യകാല മുജാഹിദ് നേതാക്കളും പണ്ഡിതരും എഴുതിയതായി മാര്‍ച്ച് ലക്കം അല്‍
ഇസ്വ്ലാഹില്‍ ഉദ്ധരിച്ച തെളിവുകള്‍ എടവണ്ണ സുല്ലമി അംഗീകരിക്കുന്നുണ്ടോ അതോ
നിരാകരിക്കുകയാണോ?
2. നിരാകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ ആ എഴുതിയ ആദ്യകാല നേതാക്കളും ഇപ്പോഴുള്ളവരും തൌഹീദില്‍ നിന്ന് വ്യതിചലിച്ചവരാണോ?
3. അംഗീകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം
എന്ന പ്രയോഗത്തില്‍ മനുഷ്യരുടെ കഴിവുകള്‍ക്കതീതം മാത്രമാണോ
ഉള്‍പ്പെടുന്നത്? മനുഷ്യരല്ലാത്ത മലക്കുകളും ജിന്നുകളും അടങ്ങുന്ന മറ്റു
സൃഷ്ടികളോട് ചോദിച്ചാല്‍ പ്രാര്‍ത്ഥനയും ശിര്‍ക്കുമാവുകയില്ലേ?
4. ആകുമെന്നാണ് മറുപടിയെങ്കില്‍ ഈ സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ
കാര്യങ്ങളിലുള്ള സഹായാര്‍ത്ഥനയാണ് പ്രാര്‍ത്ഥന എന്ന നിര്‍വ്വചനം പിന്നെവിടെ
നിന്ന് കിട്ടും? എല്ലാ സൃഷ്ടികളുടേയും കഴിവുകള്‍ക്കതീതമായ കാര്യത്തിന്റെ
നിര്‍വ്വചനം പറയുമ്പോള്‍അതില്‍നിന്നെങ്ങിനെ മനുഷ്യരൊഴിച്ചുള്ള മറ്റു
സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം ഒഴിവാകും?
5. പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരം ചെയ്യുക എന്നത് മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യമാണോ?
6. മലക്കുകളും ജിന്നുകളും മനുഷ്യരും അടക്കം എല്ലാ സൃഷ്ടികളുടെയും
കഴിവുകള്‍ക്കതീതമായ ഒരു കാര്യത്തിന്റെ നിര്‍വ്വചനം എഴുതുകയും പറയുകയും
ചെയ്യുമ്പോള്‍ അവിടെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതം എന്നാണോ
നിര്‍വ്വചനം പറയുക? അതോ സകലസൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം എന്നോ? ഞാന്‍
ആദ്യകാല സലഫികളുടെ വരികള്‍ ഉദ്ധരിച്ചപ്പോള്‍ സാക്ഷാല്‍ സലാം സുല്ലമിയുടെ
പാളയത്തിലുള്ള ചെറിയമുണ്ടം മദനിയുടെ ഇതുസംബന്ധമായ വരികള്‍ ഉദ്ധരിക്കാന്‍
വിട്ടു പോയി. സുല്ലമിയുടെ അറിവിലേക്കായി അതുകൂടി ഇവിടെ
ഉദ്ധരിക്കാം.ജനങ്ങള്‍ക്ക് തൌഹീദ് പഠിപ്പിക്കാനും സന്മാര്‍ഗത്തിലാക്കാനും
സുല്ലമിയുടെ പാളയത്തിലുള്ള യുവത പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന
പുസ്തകത്തിലാണ് ഇതുള്ളത്. എടവണ്ണക്കാരന് ഇതൊന്ന് വായിക്കട്ടെ:-
“ജിന്നുകള്‍ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും
അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത്ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല.
അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു
സൃഷ്ടികള്‍ക്കാര്‍ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാര്‍ത്ഥന,
തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി. പേജ്.78. യുവത ബുക്ക് ഹൌസ്. കോഴിക്കോട്)
മറുപടി എഴുതാതെ ഓടിയൊളിക്കുന്ന സുല്ലമിയോട് വെല്ലുവിളിയായിതുടര്‍ന്ന് ചോദിക്കട്ടെ.
7. സുല്ലമീ, ചെറിയമുണ്ടം ഇവിടെ എല്ലാ സൃഷ്ടികളുടെയും കഴിവുകേടിനെ
ഉള്‍പ്പെടുത്തിയാണല്ലോ അഭൌതികം എന്ന് പറഞ്ഞിരിക്കുന്നത്? അല്ലെന്ന്
എഴുതാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ?
8. അഭൌതികം എന്നതില്‍ മനുഷ്യന്മാരുടെ മാത്രം കഴിവുകള്‍ക്കതീതം എന്ന്
പരിമിതപ്പെടുത്താതെ സൃഷ്ടികളുടെയെല്ലാം കഴിവുകേടുകളെ ഉള്‍പ്പെടുത്തിയ
മടവൂരിപാളയത്തിലുള്ള ചെറിയമുണ്ടം മദനി ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന്
വ്യതിചലിച്ചു എന്ന് ശബാബിലോ മറ്റോ എഴുതാന്‍ സുല്ലമിക്ക് ധൈര്യമുണ്ടോ?
ഇല്ലെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ പറയുമ്പോള്‍ അവര്‍ മാത്രമെങ്ങനെയാണ്
തൌഹീദില്‍ നിന്ന് വ്യതിചലിക്കുക? തൌഹീദിന്റെയും ശിര്‍ക്കിന്റെയും മാനദണ്ഡം
ഒരേ കാര്യം ഗ്രൂപ്പ് മാറി എഴുതുകയും പറയുകയും ചെയ്യുക എന്നതാണോ?
എടവണ്ണക്കാരന് വിചിത്രമായ ഈ തൌഹീദും ശിര്‍ക്കും എവിടെ നിന്നാണ് കിട്ടിയത്?
അഭൌതികം എന്നതിനെ മനുഷ്യരുടെ മാത്രം കഴിവുകേടുകളില്‍ പരിമിതപ്പെടുത്താത്ത
മടവൂരി പാളയക്കാരുടെ തൌഹീദുകാരന്‍ ചെറിയമുണ്ടം വീണ്ടുമെഴുതുന്നു. സുല്ലമി
വായിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ. ഇല്ലെങ്കില്‍ ഇതെങ്കിലും വായിക്കുക:
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ്
പ്രാര്‍ത്ഥന.” (നിത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ സംശയവും മറുപടിയും.
പേജ്. 36. യുവത ബുക്ക് ഹൌസ്.കോഴിക്കോട്)സുല്ലമിയോട് ചോദ്യം തുടരട്ടെ.
ശബാബിലൂടെ ഇനിയെങ്കിലും മറുപടി പറയാന്‍ ശ്രമിച്ചു നോക്കും എന്ന
പ്രതീക്ഷയോടെയും വെല്ലുവിളിയോടെയും.
9. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം എഴുതിയപ്പോള്‍ ഇവിടെ മനുഷ്യരും ജിന്നുകളും
മലക്കുകളും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കപ്പുറം എന്നെഴുതിയ
ചെറിയമുണ്ടം ഹമീദ് മദനി തൌഹീദിന്നകത്താണോ? പുറത്താണോ? ജനങ്ങള്‍ക്ക് മതം
പഠിക്കാനുള്ള പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന മടവൂരികളും
അവരുടെ പ്രസാധനാലയവും തൌഹീദില്‍ നിന്ന് പുറത്തായോ? ഇല്ലെങ്കില്‍ ഇതേ
കാര്യം പറയുന്ന മുജാഹിദുകള്‍ മാത്രമെങ്ങനെയാണ് ഇതിന്റെ പേരില്‍ തൌഹീദില്‍
നിന്ന് വ്യതിചലിക്കുക?
10. മടവൂരികളുടെ പുസ്തകത്തില്‍ എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം
ഉള്‍പ്പെടുത്തി എഴുതിയതില്‍ നിന്ന് സുല്ലമി മനസ്സിലാക്കിയത് ജിന്നുകളോടും
മലക്കുകളോടും സഹായം തേടാമെന്നാണോ? അല്ലെന്നാണ് മറുപടിയെങ്കില്‍ ഇതേ കാര്യം
മുജാഹിദുകള്‍ എഴുതിയപ്പോള്‍ മാത്രം തേടാം എന്ന് താങ്കള്‍ വ്യാഖ്യാനിച്ചത്
ഏത് മാനദണ്ഡമനുസരിച്ചാണ്? താങ്കള്‍ മുജാഹിദുകള്‍ക്കില്ലാത്ത ഒരു വാദം സ്വയം
വ്യാഖ്യാനിച്ച്മുജാഹിദുകളുടെ മേല്‍ ചുമത്തിയാല്‍ അത് മുജാഹിദുകളുടെ
വാദമാകുമോ? - See more at:
http://islahmonthly.com/khandanam/400.html#sthash.iH9m0gHz.dpuf
പ്രാര്‍ത്ഥനയുടെ
നിര്‍വ്വചനത്തില്‍ ‘കഴിവുകള്‍ക്കതീതം’ എന്ന് പറയുമ്പോള്‍ അതിനെ മനുഷ്യരുടെ
മാത്രംകഴിവുകളുടെ പരിധിയില്‍ ഒതുക്കാന്‍ പറ്റില്ലെന്നും സൃഷ്ടികളുടെ
എല്ലാം അശക്തി അതില്‍ ഉള്‍പ്പെടുമെന്നും സലഫീ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല
പണ്ഡിതരുടെയും പ്രസിദ്ധീകരണങ്ങളുടെയും പത്തൊന്‍പതോളം തെളിവുകള്‍ നിരത്തി
എന്റെ ലേഖനത്തില്‍ സമര്‍ത്ഥിച്ചിരുന്നു. എതിര്‍വാദക്കാരുടെ മുനയൊടിക്കുന്ന
വിധത്തില്‍ അതിന്നിടെ ഒരു പാട് പ്രശ്നങ്ങള്‍ ലേഖനത്തില്‍ ഉന്നയിക്കുകയും
ചെയ്തിട്ടുണ്ട്. ഉത്തരം മുട്ടുന്ന സ്ഥലങ്ങളിലെല്ലാം മറുപടി എഴുതുകയോ കണ്ട
ഭാവം പോലും നടിക്കുകയോ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന സുല്ലമി തന്റെ പതിവുശൈലി
ശബാബിലെ ലേഖനത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. തല്സംബന്ധമായി എന്റെ
ലേഖനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും ഈ സുല്ലമി മറുപടി
എഴുതിയിട്ടില്ല. ക്വിയാമത്തോളം അതിന് ഈ സുല്ലമിക്കോ മറ്റോ കഴിയുകയുമില്ല.
സംശയമുള്ളവര്‍ മാര്‍ച്ച്, ഏപ്രില്‍ ലക്കം അല്‍ ഇസ്വ്ലാഹില്‍ ഞാന്‍ എഴുതിയ
ലേഖനവും മറുപടിയായി ശബാബില്‍ എടവണ്ണക്കാരന് എഴുതിയ ലേഖനവും ഒന്ന് താരതമ്യം
ചെയ്തു നോക്കട്ടെ.
സുല്ലമി പ്രതിപാദിച്ച സഹായ തേട്ടവുമായി ബന്ധപ്പെട്ട് എടവണ്ണ സുല്ലമിയോട്
വ്യക്തമായ ലക്ഷ്യസഹിതം 2012-ജനുവരി ലക്കം അല്‍ ഇസ്വ്ലാഹിലും 2010 ആഗസ്റ് 20
ലെ വിചിന്തനം വാരികയിലും ഒരു പാട് പ്രശ്നങ്ങള്‍ വെല്ലുവിളിയായി ഞാന്‍
ഉന്നയിച്ചിരുന്നു. ഒന്നിനുപോലും ഇന്നേവരെ മറുപടി എഴുതാന്‍ കഴിയാതെ
മാളത്തിലേക്ക് വലിഞ്ഞ സുല്ലമി ഇല്ലാത്ത വാദം എന്റെ മേല്‍ ചുമത്തി കുറെ
ചോദ്യങ്ങള്‍ ഉന്നയിച്ചത് കണ്ടപ്പോള്‍ ഇയാളുടെ അസുഖം മറ്റെന്തോ ആണെന്ന്
തോന്നിപ്പോയി. ഇന്‍ശാ അല്ലാ അതിലേക്കെല്ലാം പിന്നീട് പ്രവേശിക്കാം.
സൃഷ്ടികളുടെ കഴിവിന്നതീതം എന്ന നിര്‍വചനത്തെ ഇക്കാലമത്രയും നിരാകരിച്ച
എടവണ്ണക്കാരന് ഈയുള്ളവന് നിരത്തിയ തെളിവുകള്‍ക്ക് മുമ്പില്‍ പിടിച്ചു
നില്ക്കാന് സാധ്യമല്ലെന്ന് കണ്ടപ്പോള്‍ ഇതാ സത്യം അംഗീകരിക്കേണ്ടി
വന്നിരിക്കുന്നു. സുല്ലമിയെഴുതുന്നത് കാണുക:
“പ്രാര്‍ത്ഥനക്ക് നിര്‍വ്വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത
സന്ദര്‍ഭത്തിലും സൃഷ്ടികളുടെ കഴിവുകള്‍ക്ക് അതീതമായത് അവരോട് ചോദിക്കല്‍
ശിര്‍ക്കാണെന്ന് പൂര്‍വ്വീകരായ മുജാഹിദ് പണ്ഡിതന്മാരും അല്ലാത്തവരും
എഴുതിയിട്ടുണ്ടാവും.”(സലാം സുല്ലമി. 2012. മെയ്. 12. ശബാബ്)
പൂര്‍വ്വീകരായ പണ്ഡിതന്മാര് എഴുതിയ പത്തൊന്‍പതോളം തെളിവുകള്‍ കണ്ട
സുല്ലമിയാണ് ഇവിടെ “എഴുതിയിട്ടുണ്ടാവും” എന്ന് തുപ്പാനും ഇറക്കാനും
വയ്യാത്ത നിലയില്‍ എഴുതിയിരിക്കുന്നതും.
ചോദ്യങ്ങള്‍ക്ക് മറുപടി എഴുതാന്‍ കഴിയാതെ പൊതുജനങ്ങളെ പറ്റിക്കുന്ന
വഞ്ചകനായ സുല്ലമിയോട് ശബാബില്‍ ഇനിയെങ്കിലും എഴുതുകയാണെങ്കില്‍ പറയട്ടെ.
മര്‍മ്മപ്രധാനമായ വിഷയത്തെഉന്നമാക്കി കൊണ്ടുള്ള ചോദ്യത്തിന് മറുപടി എഴുതാതെ
ആളുകളെ പറ്റിക്കാന്‍ സുല്ലമി തുനിയരുത്. മടവൂരികള്‍ ശബാബിലൂടെ ഇത്തരം
തട്ടിപ്പിന് ഈ മൌലവിയെ അനുവദിക്കുകയും ചെയ്യരുത്. ചോദ്യങ്ങള്‍ താഴെ.
1. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന്
ആദ്യകാല മുജാഹിദ് നേതാക്കളും പണ്ഡിതരും എഴുതിയതായി മാര്‍ച്ച് ലക്കം അല്‍
ഇസ്വ്ലാഹില്‍ ഉദ്ധരിച്ച തെളിവുകള്‍ എടവണ്ണ സുല്ലമി അംഗീകരിക്കുന്നുണ്ടോ അതോ
നിരാകരിക്കുകയാണോ?
2. നിരാകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ ആ എഴുതിയ ആദ്യകാല നേതാക്കളും ഇപ്പോഴുള്ളവരും തൌഹീദില്‍ നിന്ന് വ്യതിചലിച്ചവരാണോ?
3. അംഗീകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം
എന്ന പ്രയോഗത്തില്‍ മനുഷ്യരുടെ കഴിവുകള്‍ക്കതീതം മാത്രമാണോ
ഉള്‍പ്പെടുന്നത്? മനുഷ്യരല്ലാത്ത മലക്കുകളും ജിന്നുകളും അടങ്ങുന്ന മറ്റു
സൃഷ്ടികളോട് ചോദിച്ചാല്‍ പ്രാര്‍ത്ഥനയും ശിര്‍ക്കുമാവുകയില്ലേ?
4. ആകുമെന്നാണ് മറുപടിയെങ്കില്‍ ഈ സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ
കാര്യങ്ങളിലുള്ള സഹായാര്‍ത്ഥനയാണ് പ്രാര്‍ത്ഥന എന്ന നിര്‍വ്വചനം പിന്നെവിടെ
നിന്ന് കിട്ടും? എല്ലാ സൃഷ്ടികളുടേയും കഴിവുകള്‍ക്കതീതമായ കാര്യത്തിന്റെ
നിര്‍വ്വചനം പറയുമ്പോള്‍അതില്‍നിന്നെങ്ങിനെ മനുഷ്യരൊഴിച്ചുള്ള മറ്റു
സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം ഒഴിവാകും?
5. പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരം ചെയ്യുക എന്നത് മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യമാണോ?
6. മലക്കുകളും ജിന്നുകളും മനുഷ്യരും അടക്കം എല്ലാ സൃഷ്ടികളുടെയും
കഴിവുകള്‍ക്കതീതമായ ഒരു കാര്യത്തിന്റെ നിര്‍വ്വചനം എഴുതുകയും പറയുകയും
ചെയ്യുമ്പോള്‍ അവിടെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതം എന്നാണോ
നിര്‍വ്വചനം പറയുക? അതോ സകലസൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം എന്നോ? ഞാന്‍
ആദ്യകാല സലഫികളുടെ വരികള്‍ ഉദ്ധരിച്ചപ്പോള്‍ സാക്ഷാല്‍ സലാം സുല്ലമിയുടെ
പാളയത്തിലുള്ള ചെറിയമുണ്ടം മദനിയുടെ ഇതുസംബന്ധമായ വരികള്‍ ഉദ്ധരിക്കാന്‍
വിട്ടു പോയി. സുല്ലമിയുടെ അറിവിലേക്കായി അതുകൂടി ഇവിടെ
ഉദ്ധരിക്കാം.ജനങ്ങള്‍ക്ക് തൌഹീദ് പഠിപ്പിക്കാനും സന്മാര്‍ഗത്തിലാക്കാനും
സുല്ലമിയുടെ പാളയത്തിലുള്ള യുവത പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന
പുസ്തകത്തിലാണ് ഇതുള്ളത്. എടവണ്ണക്കാരന് ഇതൊന്ന് വായിക്കട്ടെ:-
“ജിന്നുകള്‍ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും
അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത്ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല.
അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു
സൃഷ്ടികള്‍ക്കാര്‍ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാര്‍ത്ഥന,
തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി. പേജ്.78. യുവത ബുക്ക് ഹൌസ്. കോഴിക്കോട്)
മറുപടി എഴുതാതെ ഓടിയൊളിക്കുന്ന സുല്ലമിയോട് വെല്ലുവിളിയായിതുടര്‍ന്ന് ചോദിക്കട്ടെ.
7. സുല്ലമീ, ചെറിയമുണ്ടം ഇവിടെ എല്ലാ സൃഷ്ടികളുടെയും കഴിവുകേടിനെ
ഉള്‍പ്പെടുത്തിയാണല്ലോ അഭൌതികം എന്ന് പറഞ്ഞിരിക്കുന്നത്? അല്ലെന്ന്
എഴുതാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ?
8. അഭൌതികം എന്നതില്‍ മനുഷ്യന്മാരുടെ മാത്രം കഴിവുകള്‍ക്കതീതം എന്ന്
പരിമിതപ്പെടുത്താതെ സൃഷ്ടികളുടെയെല്ലാം കഴിവുകേടുകളെ ഉള്‍പ്പെടുത്തിയ
മടവൂരിപാളയത്തിലുള്ള ചെറിയമുണ്ടം മദനി ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന്
വ്യതിചലിച്ചു എന്ന് ശബാബിലോ മറ്റോ എഴുതാന്‍ സുല്ലമിക്ക് ധൈര്യമുണ്ടോ?
ഇല്ലെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ പറയുമ്പോള്‍ അവര്‍ മാത്രമെങ്ങനെയാണ്
തൌഹീദില്‍ നിന്ന് വ്യതിചലിക്കുക? തൌഹീദിന്റെയും ശിര്‍ക്കിന്റെയും മാനദണ്ഡം
ഒരേ കാര്യം ഗ്രൂപ്പ് മാറി എഴുതുകയും പറയുകയും ചെയ്യുക എന്നതാണോ?
എടവണ്ണക്കാരന് വിചിത്രമായ ഈ തൌഹീദും ശിര്‍ക്കും എവിടെ നിന്നാണ് കിട്ടിയത്?
അഭൌതികം എന്നതിനെ മനുഷ്യരുടെ മാത്രം കഴിവുകേടുകളില്‍ പരിമിതപ്പെടുത്താത്ത
മടവൂരി പാളയക്കാരുടെ തൌഹീദുകാരന്‍ ചെറിയമുണ്ടം വീണ്ടുമെഴുതുന്നു. സുല്ലമി
വായിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ. ഇല്ലെങ്കില്‍ ഇതെങ്കിലും വായിക്കുക:
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ്
പ്രാര്‍ത്ഥന.” (നിത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ സംശയവും മറുപടിയും.
പേജ്. 36. യുവത ബുക്ക് ഹൌസ്.കോഴിക്കോട്)സുല്ലമിയോട് ചോദ്യം തുടരട്ടെ.
ശബാബിലൂടെ ഇനിയെങ്കിലും മറുപടി പറയാന്‍ ശ്രമിച്ചു നോക്കും എന്ന
പ്രതീക്ഷയോടെയും വെല്ലുവിളിയോടെയും.
9. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം എഴുതിയപ്പോള്‍ ഇവിടെ മനുഷ്യരും ജിന്നുകളും
മലക്കുകളും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കപ്പുറം എന്നെഴുതിയ
ചെറിയമുണ്ടം ഹമീദ് മദനി തൌഹീദിന്നകത്താണോ? പുറത്താണോ? ജനങ്ങള്‍ക്ക് മതം
പഠിക്കാനുള്ള പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന മടവൂരികളും
അവരുടെ പ്രസാധനാലയവും തൌഹീദില്‍ നിന്ന് പുറത്തായോ? ഇല്ലെങ്കില്‍ ഇതേ
കാര്യം പറയുന്ന മുജാഹിദുകള്‍ മാത്രമെങ്ങനെയാണ് ഇതിന്റെ പേരില്‍ തൌഹീദില്‍
നിന്ന് വ്യതിചലിക്കുക?
10. മടവൂരികളുടെ പുസ്തകത്തില്‍ എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം
ഉള്‍പ്പെടുത്തി എഴുതിയതില്‍ നിന്ന് സുല്ലമി മനസ്സിലാക്കിയത് ജിന്നുകളോടും
മലക്കുകളോടും സഹായം തേടാമെന്നാണോ? അല്ലെന്നാണ് മറുപടിയെങ്കില്‍ ഇതേ കാര്യം
മുജാഹിദുകള്‍ എഴുതിയപ്പോള്‍ മാത്രം തേടാം എന്ന് താങ്കള്‍ വ്യാഖ്യാനിച്ചത്
ഏത് മാനദണ്ഡമനുസരിച്ചാണ്? താങ്കള്‍ മുജാഹിദുകള്‍ക്കില്ലാത്ത ഒരു വാദം സ്വയം
വ്യാഖ്യാനിച്ച്മുജാഹിദുകളുടെ മേല്‍ ചുമത്തിയാല്‍ അത് മുജാഹിദുകളുടെ
വാദമാകുമോ? - See more at:
http://islahmonthly.com/khandanam/400.html#sthash.iH9m0gHz.dpuf