Showing posts with label nariyathu swalath. Show all posts
Showing posts with label nariyathu swalath. Show all posts

Thursday, August 21, 2014

നാരിയ്യ സ്വലാതും ശുരൂതികളുടെ വിതണ്ട വാതങ്ങളും -ഒരു പൊളിച്ചെഴുത്ത്

നാരിയ്യ സ്വലാതും ശുരൂതികളുടെ വിതണ്ട വാതങ്ങളും -ഒരു പൊളിച്ചെഴുത്ത്
ശുരൂതികളുടെ വിരളിലെന്നാവുന്ന വിഭാഗത്തിന്റെ ആളായ സുൾഫിക്കർ അബു ആണ് ഇപ്പോൾ ഈ വാതവുമായി നടക്കുന്നത് ...അതിനാൽ മറ്റു ശുരൂതികൾ ക്ഷമിക്കുക
-------------------------------------------------------------------------------------------------------------------
ശൈഖു മുനജ്ജിതിന്റെ ഫത്വയും വിഷധീകരണവും
(വിവര്‍ത്തനം)
ചോദ്യം
:
اللهم صلي صلاةً كاملة وسلم سلاما تاما على سيدنا محمد الذي (الذي كما ينطق بها بعضهم) تنحل به العقد، وتتفرج به الكرب، وتقضى به الحوائج ، وتنال به الرغائب، وحسن الخواتيم ويستسقى الغمام بوجهه الكريم وعلى آله وصحبه في كل لمحة ونفس" എന്ന മേല്പറയുന്ന, ഇന്ത്യയില്‍ നാരിയത്ത് സ്വലാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന, ഏതെങ്കിലും ഒരു വീട്ടില്‍ വല്ല വിപത്തുമുണ്ടായാല്‍ മുദരിസിനെയും  ശിഷ്യന്മാരെയും കൊണ്ട് വന്നു 4444 തവണ ചൊല്ലിക്കുന്നതുമായ ഈ സ്വലാത്തിന്റെ വാക്കര്‍ത്ഥം എന്താണ് ?  മേല്‍പറഞ്ഞ വാക്കുകളില്‍ ശിര്‍ക്ക് അടങ്ങിയിട്ടില്ലെങ്കില്‍ അത് ചോല്ലുന്നത് കൊണ്ട് കുഴപ്പമില്ലെന്നും, അത് ദിക്റുകളില്‍ പെട്ടതാണെന്നും, അത് ചൊല്ലുന്നത് അല്ലാഹുവിനെ സ്മരിക്കാനും, അല്ലാഹുവിങ്കലേക്ക്‌ കൂടുതല്‍ സാമീപ്യം നേടാനും, അപകടങ്ങള്‍ നമ്മില്‍ നിന്ന് അകന്നു പോകാനും വേണ്ടിമാത്രമാണെന്നുമാണ് അവര്‍ പറയുന്നത്.

ഉത്തരം:

അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും ;

ഒന്നാമതായി :
മേല്പറഞ്ഞ സ്വലാത്ത് ബിദ്അത്താണ്  എന്നത് വളരെ വ്യക്തമാണ്. ഇനി ആവശ്യമെങ്കില്‍ അതിലെ പദങ്ങള്‍ കൂടുതല്‍ വിശദീകരിക്കാം:

 'തന്ഹല്ലു ബിഹില്‍ ഉഖദ്' : അഥവാ,  പരിഹരിക്കാന്‍ സാധിക്കാത്ത അത്യധികം പ്രയാസകരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ (അദ്ദേഹത്താല്‍) സാധിക്കുന്നു എന്നോ അല്ലെങ്കില്‍ അദ്ദേഹം മൂലം കോപം ശമിക്കുന്നുവെന്നോ അതിനാല്‍ അര്‍ത്ഥമാക്കുന്നു.

 'തന്ഫരിജു ബിഹില്‍ കുറബ്'  :  അഥവാ (അദ്ദേഹത്താല്‍) സങ്കടവും മനപ്രയാസങ്ങളും നീങ്ങുന്നു.

 'തുഖ്ലാ ബിഹില്‍ ഹവാഇജ്' : അഥവാ (അദ്ദേഹത്താല്‍) താന്‍ ഉദ്ദേശിക്കുന്നതും നിറവേറ്റാന്‍ ഇറങ്ങിപ്പുറപ്പെടുന്നതുമായ കാര്യങ്ങള്‍ സാധ്യമാകുന്നു.

 'തനാലു ബിഹി അര്‍റഗാഇബ് വ ഹുസ്നുല്‍ ഖവാതീം' : അഥവാ (അദ്ദേഹത്താല്‍) ദുന്‍യവിയായതോ ഉഖ്റവിയായതോ ആയ തന്‍റെ ആഗ്രഹങ്ങള്‍ സാധൂകരിക്കപ്പെടുന്നു. തനിക്ക് നല്ല പര്യവസാനം ലഭിക്കുകയും ചെയ്യുന്നു.

'യുസ്തസ്ഖ അല്‍ഗമാമു ബി വജ്ഹിഹില്‍ കരീം' : അഥവാ മഴ പെയ്യിക്കാന്‍ വേണ്ടി അല്ലാഹുവിനോട് തേടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുന്നു.  അല്‍ഗമാം എന്നാല്‍: കാര്‍മേഘം.

 
രണ്ടാമതായി:
ഈ സ്വലാത്തില്‍ ശിര്‍ക്കില്ല എന്നും, അത് ചോല്ലുന്നതില്‍ തെറ്റില്ല എന്നും നിങ്ങളോട് ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബാത്വിലാണ്. കാരണം മേല്പറഞ്ഞ സ്വലാത്തില്‍ ദീനിന് നിരക്കാത്ത വ്യക്തമായ നിഷിദ്ധങ്ങള്‍ അടങ്ങിയിട്ടുണ്ട്.


1- അത് പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ ചൊല്ലേണ്ടതായാണ് അതിന്‍റെ വക്താക്കള്‍ പറയുന്നത്. ഇത് ഇബാദത്ത് പുതുതായുണ്ടാക്കലും അതിന് ചില പ്രത്യേക സാഹചര്യങ്ങള്‍ മെനഞ്ഞെടുക്കലുമാണ്.

2-   (4444) തവണ ചൊല്ലുക എന്ന പ്രത്യേകം എണ്ണവും നല്‍കിയിരിക്കുന്നു. ഒരു ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേകം എണ്ണം മെനഞ്ഞെടുക്കലുമാണിത്.

3- അത് കൂട്ടമായി ചൊല്ലണം എന്നതാണ് അവര്‍ പറയുന്ന രീതി. ഇത് ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേക രൂപം മെനഞ്ഞെടുക്കലുമാണ്.

4- മാത്രമല്ല ഒട്ടും ശറഇന് നിരക്കാത്തതും, ശിര്‍ക്കും, പ്രവാചകനെ(സ) പരിതിയില്‍ കവിഞ്ഞ് ഇല്ലാത്ത വിശേഷണങ്ങള്‍ നല്‍കുകയും ചെയ്യുന്ന വാക്കുകളാണ്  അതില്‍ അടങ്ങിയിട്ടുള്ളത്. ആവശ്യങ്ങള്‍ ദൂരീകരിക്കുക, പ്രയാസങ്ങള്‍ പരിഹരിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക, നല്ല പര്യവസാനം നല്‍കുക തുടങ്ങി  അല്ലാഹുവിങ്കലേക്കല്ലാതെ ചേര്‍ത്തിപ്പറയാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് അവര്‍ പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയുന്നത്.  എന്നാല്‍ അല്ലാഹു തന്‍റെ പ്രവാചകനോട് കല്പിച്ചതാകട്ടെ : " പറയുക നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല" [സൂറത്തുല്‍ ജിന്ന്‍ :21].


5- മതത്തില്‍ പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയും എന്നിട്ട് തന്‍റേതായ ഒരു സ്വലാത്തും ദുആഉം ആവിഷ്കരിക്കുകയും ചെയ്യുന്നത് പ്രവാചകന്‍(സ) ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുന്നതിന് തുല്യമാണ്. മതം പരിപൂര്‍ണമല്ല എന്ന ധ്വനിയും അതില്‍ വരുന്നുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു : " നമ്മുടെ ഈ മതത്തിലില്ലാത്തത് ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ് " [ബുഖാരി - മുസ്‌ലിം]. (അഥവാ അത് സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല അവന്‍റെ മേല്‍ അത് പാപമായി മടങ്ങിവരികയും ചെയ്യും ) .
----------------------
(വിവര്‍ത്തനം ഇവിടെ അവസാനിക്കുന്നു)-----------------------------
2)ശൈഖു ലുഹൈധാന്റെ ഫതവ
നാരിയത്ത് സ്വലാത്തില്‍ പദങ്ങളില്‍ ശിര്‍ക്കുണ്ടെന്നു സലഫീ പണ്ഡിതര്‍ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. ബഹുമാന്യ പണ്ഡിതന്‍ സ്വാലിഹ് അല്ലുഹൈദാന്‍ ഹഫിദഹുല്ലാഹ് (മലിക് ഫൈസല്‍ രൂപം നല്‍കിയ ശൈഖ് ഇബ്നു ബാസിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ പണ്ഡിതസഭയിലെ ജീവിച്ചിരിക്കുന്ന ഏക അംഗം)

അദ്ദേഹം പറഞ്ഞത് : " അതിന്‍റെ പേര് "നാരിയ" എന്നത് ഏതായാലും ശരിയാണ്. അത് നരകത്തിലേക്ക് ഉള്ളത് തന്നെയാണ്. അതുമായി മരിക്കുന്നവന്‍ നരകത്തിലേക്ക് തന്നെയാണ് പോകുക. ആരു മുഖേനയാണ് പ്രയാസങ്ങള്‍ നീങ്ങുന്നത് ?!, ആരാണ് നന്മ കൊണ്ട് വരുകയും അപകടങ്ങള്‍ തടുക്കുകയും ചെയ്യുന്നത് ?! ഇത്തരം വിശേഷണങ്ങള്‍ ഒരിക്കലും പ്രവാചകന് നല്കാന്‍ പാടില്ല. ഒരിക്കലും തന്നെ അപ്രകാരം പ്രവാചകന്‍ പറയുകയുമില്ല. എന്നാല്‍ മുശ്രിക്കായി മരിച്ച അബീ ത്വാലിബ്‌ ആണ് തന്‍റെ കവിതയില്‍ പ്രവാചകനെക്കുറിച്ച് : "യുസ്തസ്ഖ അല്‍ ഗമാമു ബി വജ്ഹിഹി" എന്ന് പറഞ്ഞത്. ഇതിനെയാണ് അവര്‍ അവലംഭാമാക്കുന്നത് എങ്കില്‍ എന്നാണ് മുഷരിക്കീങ്ങളുടെ വാക്കുകള്‍ മതത്തില്‍ പ്രമാണമായത്?! . ഇത് കളവും ബാത്വിലുമാകുന്നു. അതുകൊണ്ട് തന്നെ ഇതില്‍ പറയുന്ന കാര്യങ്ങളില്‍ ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അത് മതത്തില്‍ നിന്നും പുറത്ത് പോകുന്ന 'ശിര്‍ക്കുന്‍ അക്ബര്‍' ആണ്! . അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ .." -
(വിവര്‍ത്തനം)

അദ്ദേഹത്തിന്‍റെ ശബ്ദം നേരിട്ട് കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇത് കേള്‍ക്കുക :
  http://www.youtube.com/watch?v=lH10jgrLZfg
നാരിയത്ത് സ്വലാത്ത് വ്യക്തമായ ശിര്‍ക്കാണ് എന്ന് മുകളിലെ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കിയല്ലോ . സാധാരണ പണ്ഡിതന്മാര്‍ പറയാറുണ്ട്‌ (الحكم على الشيء فرع عن تصوره ) 'ഒരു കാര്യത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിലൂടെയാണ്  അതിന്‍റെ വിധി പറയുന്നത്' , നാരിയത്ത് സ്വലാത്തിന്‍റെ അടിസ്ഥാനം മനസ്സിലാക്കിയാല്‍ അത് ശിര്‍ക്കാണ്‌ എന്നത് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല.  അത് 4444 തവണ ചൊല്ലിയാല്‍ ഒരു വീട്ടില്‍ നിന്ന് പ്രയാസങ്ങളും പ്രശ്നങ്ങളും നീങ്ങും എന്നാണ് അതിന്‍റെ വക്താക്കളുടെ വാദം. അഥവാ പ്രവാചകന്‍ ആ പ്രയാസങ്ങളും ദുരിതങ്ങളും നീക്കിത്തരും എന്നാണ്  അതിന്‍റെ വക്താക്കള്‍  വിശ്വസിക്കുന്നത് എന്നത് വ്യക്തവും പ്രകടവുമാണ്‌. ആ പ്രവാചകന്‍ എനിക്ക് നേര്‍മാര്‍ഗം കാണിച്ചു തന്നതിനാല്‍ എനിക്ക് ഒരുപാട് പ്രയാസങ്ങള്‍ നീങ്ങി എന്ന അര്‍ത്ഥത്തിലല്ല അവരത് ചൊല്ലുന്നത്. തങ്ങള്‍ക്ക് വന്നു ചേര്‍ന്ന ദുരിതങ്ങള്‍ നീങ്ങിക്കിട്ടാന്‍ വേണ്ടിയാണ് അവരത് ചൊല്ലുന്നത്. പ്രവാചകര്‍ക്ക് അല്ലാഹുവിന്‍റെ വിശേഷണങ്ങള്‍ വക വെച്ച് കൊടുക്കുന്ന സൂഫികള്‍ അവരുടെ വിശ്വാസപ്രകാരം മെനഞ്ഞുണ്ടാക്കുകയും, അവരുടെ വിശ്വാസപ്രകാരം ചൊല്ലുകയും, അവരുടെ വിശ്വാസപ്രകാരം തന്നെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വലാത്ത് വ്യക്തമായും ശിര്‍ക്കാണ്‌ എന്നതില്‍ യാതൊരു സംശയവുമില്ല. അത് പ്രവാചകന്‍റെ മദ്ഹ് ആണ് എന്ന് വിചാരിച്ചു ചൊല്ലിയാലും ശിര്‍ക്ക് തന്നെയാണ്. തികച്ചും ശിര്‍ക്കന്‍ വിശ്വാസക്കാര്‍  ശിര്‍ക്കിന് വേണ്ടി ജന്മം നല്‍കിയ അത്തരം ഒരു സ്വലാത്ത് അവരല്ലാത്ത മറ്റാരും ചോല്ലാറുമില്ല. ഇനി മറ്റാരെങ്കിലും വേറെ അര്‍ത്ഥത്തില്‍ ചൊല്ലിയാലും നാരിയത്ത് സ്വലാത്ത് ശിര്‍ക്കാണോ എന്ന ചോദ്യത്തിന് അത് ശിര്‍ക്കാണ്‌ എന്ന് തന്നെയാണ് മറുപടി. അയാളുടെ പ്രവര്‍ത്തി ശിര്‍ക്കാണോ എന്ന് ചോദിക്കുമ്പോള്‍ മാത്രമാണ് മുകളില്‍ പറഞ്ഞ ശിര്‍ക്കന്‍ വിശ്വാസം ഇല്ലാതെ മറ്റൊരു അര്‍ത്ഥത്തില്‍ ചൊല്ലിയതാണെങ്കില്‍ അയാളുടെ പ്രവര്‍ത്തിയില്‍ ശിര്‍ക്ക് ഇല്ല എന്ന് പറയുന്നത്. പക്ഷെ അത്  നാരിയത്ത് സ്വലാത്തിന്‍റെ ഒരു ഹുക്മായി പരിഗണിക്കില്ല. അത് ആ വ്യക്തിയുടെ പ്രവര്‍ത്തിയുമായി മാത്രം ബന്ധപ്പെട്ട് നില്‍ക്കേണ്ട ഒരു ഹുക്മാണ്. അതുകൊണ്ട് തന്നെ ആര്‍ക്കെങ്കിലും തത്'വിഷയത്തില്‍ വല്ല അബദ്ധവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാനെന്നോണം അതില്‍ ശിര്‍ക്ക് വരാത്ത ഒരു സന്ദര്‍ഭം നമ്മള്‍ സങ്കല്പിച്ചെടുക്കേണ്ടതുമില്ല.
കാരണം അത് തങ്ങളുടെ വികല വാദങ്ങള്‍ക്ക് പഴുത് അന്വേഷിച്ചു നടക്കുന്ന അഹലുല്‍ ബിദ്അക്ക് പഴുത് നല്‍കാനേ ഉപകരിക്കൂ .

തന്‍റെ വിശ്വാസത്തെ സംരക്ഷിക്കുന്നതില്‍ ജാകരൂകനായി നില്‍ക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം പഴുതുകള്‍ ബിദ്അത്തുകാര്‍ക്ക് നല്‍കാതെ സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അത്തരം വല്ല പരാമര്‍ശങ്ങളും ആര്‍ക്ക് വന്നുപോയാലും  അത് സകരിയാ സ്വലാഹി ആയാലും, ലബ്ബാ ദാരിമി ആയാലും, ഈ പറയുന്ന ഞാനായാലും ആര് തന്നെ ആയാലും തിരുത്തപ്പെടേണ്ടതുണ്ട്.  കാരണം ആ പഴുതുകള്‍ ബിദ്അത്തുകാര്‍ ഉപയോഗപ്പെടുത്തും എന്നുറപ്പാണ്.  വ്യക്തമായ ശിര്‍ക്കിന്‍റെ വക്താക്കളായ സൂഫികള്‍ അവരുടെ ശിര്‍ക്കന്‍ വിശ്വാസത്തിലതിഷ്ടിതമായി മാത്രം ഉപയോഗിക്കുന്ന ഒരു ബിദ്അത്താണ് നാരിയത്ത് സ്വലാത്ത് എന്നത്. അത് വ്യക്തമാണെന്നിരിക്കെ മറ്റു  സാങ്കല്പിക ചോദ്യങ്ങള്‍ പരിഗണിച്ച്, അതും ചില പ്രത്യേക ലക്ഷ്യങ്ങള്‍ വച്ച് കൊണ്ട് ചോദിക്കുന്ന ആളുകളുടെ ചോദ്യങ്ങള്‍ പരിഗണിച്ച് അതിന് ഇതര വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. 
 
    വളരെക്കാലം മുന്പ് തന്നെ നാരിയത്ത് സ്വലാത്തിന്‍റെ  നിജസ്ഥിതി വിശദീകരിക്കപ്പെട്ടതാണ്. ആ മറുപടികളെല്ലാം ലഭ്യമാണെന്നിരിക്കെ   നിഷ്കളങ്കരായ പണ്ഡിതന്മാരെക്കൊണ്ട് തങ്ങള്‍ക്ക് ആവശ്യമായ ഉത്തരം ലഭിക്കാനുതകുന്ന തരത്തില്‍ സാങ്കല്പിക ചോദ്യങ്ങള്‍ ചോദിച്ച്, ആ ഒരു പ്രത്യേക ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരത്തെ അദ്ദേഹത്തിന്‍റെ പൊതു അഭിപ്രായമായി വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ആദര്‍ശ വിരോധികളാണ് ഈ വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ എന്നതില്‍ സംശയമില്ല. അത്തരം ആളുകളുടെ ചതിക്കുഴികള്‍ മനസ്സിലാക്കുന്നതില്‍ പക്വമതികളായ പണ്ഡിതന്മാര്‍ക്ക് വന്നുപോകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ ഓളങ്ങള്‍ സൃഷ്ടിക്കും. പിന്നീട് അത് നികത്തുക ഏറെ പ്രയാസകരവുമാണ്. 

നാരിയത്ത് സ്വലാത്ത് വ്യക്തമായ ശിര്‍ക്കാണ്‌ എന്നതില്‍ സത്യത്തില്‍ ഇവര്‍ക്കാര്‍ക്കും അഭിപ്രായ ഭിന്നത ഉണ്ടാകാനിടയില്ല. എന്തിനേറെ പൊതു ജനമദ്യത്തില്‍ ഒരു മടിയും കൂടാതെ പ്രവാചകനെ വിളിച്ച് പ്രാര്‍ഥിക്കുന്ന ഒരു വിഭാഗമാണ്‌ അതിന്‍റെ വക്താക്കള്‍ എന്നതിന് നമ്മള്‍ ഏവരും സാക്ഷികളുമാണല്ലോ. ഇതും ആ സ്വലാത്തിലെ വരികളും  ചേര്‍ത്ത് വായിച്ചാല്‍ അത് പച്ചയായ ശിര്‍ക്കാണ്‌ എന്ന് നിഷ്പ്രയാസം മനസ്സിലാക്കാം. 

ഇനി ലിജ്നതുദ്ദാഇമ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്‍റെ മറുപടിയില്‍ അത് ശിര്‍ക്കാണ്‌ എന്ന വിശദീകരണം നല്‍കുന്നില്ലല്ലോ എന്ന് ഒരുപക്ഷെ ചിലര്‍ സംശയിച്ചേക്കാം. സത്യത്തില്‍ അവര്‍ ഒരിക്കലും തന്നെ അത് ശിര്‍ക്കല്ല എന്ന് പറയുന്നില്ല.  ചോദ്യകര്‍ത്താവിന് രണ്ടു വരിയില്‍ കവിയാത്ത ഒരു മറുപടിയാണ് അവര്‍ നല്‍കിയത്. സ്വലാത്തുല്‍ ഇബ്രാഹീമിയയുടെ രൂപവും നിങ്ങള്‍ അത് ചൊല്ലിയാല്‍ മതിയെന്നും മാത്രമാണ് ലിജ്ന നല്‍കുന്ന മറുപടി. അവര്‍ അവിടെ നാരിയത്ത് സ്വലാത്തിന്‍റെ ആശയത്തെ കുറിച്ചുള്ള ചര്‍ച്ച തന്നെ നടത്തുന്നില്ല. അതില്‍ ശിര്‍ക്കുണ്ടോ അതോ ശിര്‍ക്കില്ലയോ എന്നാ ഒരു ചര്‍ച്ചക്ക് തന്നെ അവര്‍ ആ മറുപടിയില്‍ മുതിരുന്നില്ല.

നമ്മളുടെ നാവുകളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകളില്‍ വളച്ചൊടിക്കാന്‍ പറ്റിയ വാക്കുകളില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ഒരു ബിദ്ഈ സമൂഹം ഇവിടെയുണ്ട് എന്ന ബോധം നമുക്കുണ്ടാവണം. പൊതുവേ  ഹൃദയത്തില്‍ ബാധിച്ച കക്ഷിത്വം കാരണം  പദങ്ങള്‍ അടര്‍ത്തിയെടുത്ത് തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള വെമ്പലോടെയാണ് അവര്‍ എല്ലായിപ്പോഴും കാതോര്‍ക്കുന്നത്. കക്ഷിത്വ മനോഭാവം വച്ച് പുലര്‍ത്തുന്ന ഏവരുടെയും സ്ഥിതി അതുതന്നെയാണ്.  അത്തരം ഒരു സാഹചര്യത്തില്‍ നാം വല്ലതും പറയുമ്പോള്‍ ഏറെ സൂക്ഷിക്കണം. തെറ്റുകളില്ലാത്ത കാര്യങ്ങള്‍ പോലും വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്നതില്‍ കഴിവ് തെളിയിച്ച ആളുകള്‍ കൂടി ഉള്ള ഒരു സാഹചര്യമാകുമ്പോള്‍ സൂക്ഷിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നമ്മളാരും പരിപൂര്‍ണ്ണരല്ല. അറിഞ്ഞോ അറിയാതെയോ വന്നു പോകുന്ന  തെറ്റുകള്‍ നാഥന്‍ പൊറുത്ത് തരട്ടെ. നാളെ അവന്‍റെ സ്വര്‍ഗത്തില്‍ നമ്മെ ഏവരെയും അവന്‍ ഒരുമിച്ചു കൂട്ടട്ടെ ... അല്ലാഹുമ്മ ആമീന്‍ !  
----------------------------------------------------------------------------------------------------------------------------------------

Thursday, May 29, 2014

നാരിയ സ്വലാതുമായി വീണ്ടും തെരുവിൽ ഇറങ്ങിയ ശുരൂതികൾക്ക് -സലഫു ലോകത്തിന്റെ മറുപടി -

Salaat al-Naariyah

“Allahumma salli salaatan kaamilatan wasallim salaaman taamman ‘ala sayyidina muhammadin alladhi(allathi in some prose) tan’hil bihi il uq’ad· watatafarrij bih il karb· wataq’dhi bih il hawaa’ij· wa tanaal bih ir raghaa’ib· wa hasan al khawaayitam wa yastasq il ghamaam bi wajhih il kareem wa ‘ala ‘aalihi wa sah’bihi fee kulli lamhatin wa nafs” 
The above recitation is called salaat un naaria in india and recited 4444 times whenever a calamity falls in a house  by bringing many students and the chief of a madhrasaa. 
1.  What is the meaning of the above words and is there any shirk in the wordings?   
2. People say if there is no shirk we can continue reciting because it is not harmful because it is a type of dhikr and it reminds them of allah and that we are doing some kind of additional dhikr to  bring us closer to allah and to removesome museebath. 
3. What is the ruling on maulid recitation· is there any harm in reciting it periodically by calling some students of madhrasaa or imam of masjid.

[The translation of these words is as follows:
“O Allaah, send perfect blessings and complete peace upon our master Muhammad by virtue of whom [as some of them say] all obstacles are removed, distress is relieved, needs are met, desires are fulfilled and a good end may be achieved and by virtue of whose noble face clouds may be sent, and [send blessings and peace] upon his family and companions with every breath and glance.”] 
Answer: 
Praise be to Allaah. 
1.     The words of this innovated prayer are clear enough, but there is nothing wrong with explaining them further. 
“obstacles are removed” means, a way out is found from whatever obstacles and difficult matters one is faced with.
The phrase may also mean “by virtue of whom anger is calmed.” 
“distress is relieved” means anxiety and grief are taken away. 
“needs are met” means one gets what one is trying to achieve. 
“desires are fulfilled and a good end may be achieved” means his wishes are fulfilled whether that is in this world or in the Hereafter, one of which is that one meets a good end. 
“by virtue of whose noble face clouds may be sent” means that he is asked to pray to Allaah to send rain. 
2.     What some people have told you – that this prayer does not involve shirk and that it is permissible for you to continue to recite it – is wrong. This so-called prayer includes things which clearly go against Islam, such as the following:
(i)                It is supposed to be said at times of calamity. This is a contrived reason for an innovated act of worship.
(ii)              It is supposed to be recited a set number of times, 4444 times. This is a contrived amount for an innovated act of worship.
(iii)            It is supposed to be recited in a communal fashion. This is a contrived method for an innovated act of worship
(iv)            It contains phrases which go against Islam, which constitute shirk and which are an exaggeration about the Prophet (peace and blessings of Allaah be upon him). It attributes to him actions which cannot be attributed to anyone other than Allaah, such as meeting people’s needs, relieving distress, fulfilling their desires and granting a good end. Allaah commanded His Prophet (peace and blessings of Allaah be upon him):
“Say: ‘It is not in my power to cause you harm, or to bring you to the Right Path’”
[al-Jinn 72:21 – interpretation of the meaning]
(v)              It ignores what is taught in the sharee’ah, and makes up a contrived prayer and supplication. This implies that one is accusing the Prophet (peace and blessings of Allaah be upon him) of failing to explain everything that the people need, and that one is trying to fill gaps in the sharee’ah.
The Prophet (peace and blessings of Allaah be upon him) said: ‘Whoever innovates anything in this matter of ours (Islam) that is not a part of it, will have it rejected”
(Narrated by al-Bukhaari, 2550; Muslim, 1718).
According to a report narrated by Muslim (1718), he said: “Whoever does any action that is not in accordance with this matter of ours (Islam) will have it rejected.”
Ibn Rajab al-Hanbali (may Allaah have mercy on him) said: “This hadeeth represents one of the most important basic principles of Islam. It is like a yardstick for measuring the outward appearance of actions, just as the hadeeth ‘Actions are but by intentions’ is a yardstick for measuring the inward nature of actions. Just as actions which are not done for the sake of Allaah bring no reward to the one who does them, so too actions which are not done in accordance with the command of Allaah and His Messenger are rejected and thrown back at the one who does them. Everyone who innovates something in the religion for which Allaah and His Messenger have not granted permission, that action has nothing to do with the religion.”(Jaami’ al-‘Uloom wa’l-Hukam, 1/180) 
Al-Nawawi (may Allaah have mercy on him) said: “This hadeeth is one of the most important basic principles of Islam and is one of the most comprehensive sayings of the Prophet (peace and blessings of Allaah be upon him). It is a clear rejection of bid’ah and innovations. The second report adds a further idea, which is that some people may persist in doing some innovated action (bid’ah) for which there is a precedent, and when the first report – ‘Whoever innovates anything…’ – is quoted as proof, such a person may say, ‘But I did not innovate anything. Then the second report – ‘Whoever does any action…’ – may be quoted, which clearly states that all innovated actions are rejected, whether the one who does them invented them or they were previously invented. This hadeeth is one of those which should be memorized and used in denouncing evil actions, and it should be propagated widely.”(Sharh Muslim, 12/16) 
3.     With regard to celebrating the Mawlid (birthday of the Prophet (peace and blessings of Allaah be upon him)), doing this is bid’ah. If it was good, those who love the Prophet (peace and blessings of Allaah be upon him) more than we do would have done it before us, i.e., the Sahaabah, may Allaah be pleased with them. Most of what is recited on this occasion are weak or fabricated reports of the life of the Prophet (peace and blessings of Allaah be upon him), and it involves exaggeration about our Prophet (peace and blessings of Allaah be upon him). There follow the comments of the scholars: 
(a)     Shaykh al-Islam Ibn Taymiyah (may Allaah have mercy on him) was asked about the one who completes the reading of the Qur’aan each year on the night of the birthday of the Prophet (peace and blessings of Allaah be upon him) – is that mustahabb or not? 
He replied: 
“Praise be to Allaah. For the people to come together to eat on the two Eids and the days of Tashreeq is Sunnah. This is one of the symbols of Islam which the Prophet (peace and blessings of Allaah be upon him) set out for the Muslims. Helping the poor by giving them food during Ramadaan is also one of the ways of Islam. The Prophet (peace and blessings of Allaah be upon him) said: ‘Whoever gives a fasting person food to break his fast will have a reward like his.’ Giving poor Qur’aan-readers that which will help them to devote their time to the Qur’aan is a righteous deed at any time, and whoever helps them in this manner will have a share in the reward. 
But taking as special occasions days which are not prescribed in Islam – such as one of the nights of Rabee’ al-Awwal which is called Laylat al-Mawlid (the night of the Prophet’s birthday), or some of the nights of Rajab, or the eighteenth of Dhu’l-Hijjah, or the first Friday of Rajab, or the eighth of Shawwaal, which the ignorant call ‘Eid al-Abraar (the Feast of the Righteous)’ – these are bid’ahs which the salaf did not regard as mustahabb and they did not do these things. And Allaah knows best.”(al-Fataawa al-Kubraa, 4/415) 
(b)    Ibn al-Haaj said: 
“Some of them commit actions at this time which go against this meaning. When the month of Rabee’ al-Awwal begins, they hasten to indulge in idle entertainment, playing the daff (hand-drum) and reed flute, and other things as mentioned above. 
Whoever wants to weep, let him weep for himself and for Islam, and how it and its people and those who follow the Sunnah have become alienated. If they simply wanted to sing songs and entertain themselves, I wish that they would limit themselves to that. But some of them try to follow proper etiquette, so they start the Mawlid with the recitation of Qur’aan. So they look for the one who can recite in the most melodious fashion and provoke enjoyment, and he reads ten aayahs. There are several things wrong with this:
(i)                the way in which the reciter reads in this manner which is condemned in sharee’ah, with a quavering tone like that of a singer. This has been discussed above.
(ii)              This involves a lack of proper respect towards the Book of Allaah.
(iii)            They read Qur’aan briefly before turning to what they really desire, which is to listen to the entertainment of the tambourine and reed-flute, and the singing and quavering tones of the singers, etc.
(iv)            They show outwardly something different from that which is in their hearts. This is the essence of hypocrisy, whereby a person makes an outward display of something when deep inside he really means something else – this is wrong except in cases specifically exempted by sharee’ah. They start with Qur’aan recitation when the thoughts of some of them are really focused on the singing.
(v)              Some of them cut the recitation short, because they are thinking too much of the pleasure of that which comes after it, as mentioned above.
(vi)            If the Qur’aan reading goes on for a long time, some of the audience begin to show signs of boredom, and they do not settle down until the entertainment they like begins. This is not what is meant by the description which Allaah gives of the humble believers, because they love to hear the words of the Lord, as He says in praise of them (interpretation of the meaning):
‘And when they listen to what has been sent down to the Messenger (Muhammad), you see their eyes overflowing with tears because of the truth they have recognized. They say: “Our Lord! We believe; so write us down among the witnesses”’[al-Maa’idah 5:83]
This is how Allaah describes those who listen to His words. But some of these people do the opposite of that. After listening to the word of their Lord, they get up to dance and celebrate and enjoy themselves in unseemly ways.“Truly, to Allaah we belong and truly, to Him we shall return” [al-Baqarah 2:156 – interpretation of the meaning. This phrase is an expression of grief and sorrow] for the lack of shame for committing sins. They do the deeds of the Shaytaan and seek reward from the Lord of the Worlds, claiming that they are doing acts of worship and goodness. Would that only the lowest of people did that, but now this problem has become widespread and you see those who claim to have some knowledge and good deeds doing that, and even some of those who claim to be shaykhs, i.e., those who have followers. All of them are included in what is said above. 
It is strange that they have been deceived by this trick of the accursed Shaytaan. Do you not see that a wine-drinker, when the wine first starts to take effect, he begins to move his head non-stop. When the effect becomes stronger, he loses his shame and dignity before those who are with him, and what he wants to conceal will be exposed to his companions. Look at this singer, may Allaah have mercy on you and us. When he starts to sing, you will see people who have dignity and respect, who appear decent and are followed by people of knowledge, falling silent when he starts to sing. Then they start to move their heads a little, exactly like wine-drinkers, as described above. Then when they really start to enjoy the entertainment, they lose their shyness and dignity, exactly like the wine-drinkers, so they get up and start to dance and shout and weep in a show of fake humility. They move in and out and raise their arms and heads towards the heavens as if receiving divine inspiration. They start to foam at the mouth and may even rend their garments and play with their beards. 
This is obviously something to be denounced, because the Prophet (peace and blessings of Allaah be upon him) forbade wasting money, and rending one’s garments is obviously included in that. 
Secondly, this obviously goes beyond the limits of common sense, because they act like crazy people most of the time.”(al-Madkhal, 2/5-7) 
(c)     The Standing Committee said: 
“Celebrating the birthday of the Prophet (peace and blessings of Allaah be upon him) is not permitted because it is an invented bid’ah (innovation) which was not done by the Messenger of Allaah (peace and blessings of Allaah be upon him) or by his rightly-guided successors (al-khulafa’ al-raashideen), or by the scholars of the best three generations [i.e., the first three generations of Islam].” 
(Fataawa al-Lajnah al-Daa’imah, 3/2) 
(d)    Shaykh Ibn Baaz was asked: is it permissible for the Muslims to hold celebrations in the mosque to commemorate the life of the Prophet (peace and blessings of Allaah be upon him) on the night of 12 Rabee’ al-Awwal, to celebrate the Mawlid or birthday of the Prophet (peace and blessings of Allaah be upon him), without taking that day off as an “Eid”? We are having some disputes concerning this. Some say that it is a bid’ah hasanah (“a good innovation”) and some say that it is not a good innovation. 
He replied: 
“The Muslims should not celebrate the birthday of the Prophet (peace and blessings of Allaah be upon him), whether on the night of 12 Rabee’ al-Awwal or on any other date, just as they should not celebrate the birthday of anyone other than the Prophet (peace and blessings of Allaah be upon him), because celebrating birthdays is an innovation which has been introduced into the religion.  The Prophet (peace and blessings of Allaah be upon him) did not celebrate his birthday during his lifetime, and he is the one who conveyed the religion and laws from Allaah. He did not enjoin that, and it was not done by his rightly guided successors or by any of his Companions or those who followed them in goodness during the best three generations. So it is known to be an innovation, and the Prophet (peace and blessings of Allaah be upon him) said: ‘Whoever innovates anything in this matter of ours (Islam) that is not a part of it, will have it rejected’ (Saheeh – agreed upon). According to a report narrated by Muslim, which al-Bukhaari narrated in a mu’allaq majzoom report: “Whoever does any action that is not in accordance with this matter of ours (Islam) will have it rejected.” 
Celebrating the Mawlid is not in accordance with the command of the Prophet (peace and blessings of Allaah be upon him), rather it is something which the people innovated and introduced into their religion during later centuries, so it is to be rejected. The Prophet (peace and blessings of Allaah be upon him) used to say in his khutbah (sermon) on Fridays: ‘The best of speech is the Book of Allaah and the best of guidance is the guidance of Muhammad (peace and blessings of Allaah be upon him). The most evil of things are those which are newly-invented, and every innovation is a going-astray.’ This was narrated by Muslim in his Saheeh. It was also narrated by al-Nasaa’i with a jayyid isnaad, adding the words, ‘and every going-astray leads to Hell.’ 
Instead of celebrating the birthday of the Prophet (peace and blessings of Allaah be upon him), we should study his seerah (biography) and the history of his life during the jaahiliyyah and Islam, in schools, mosques and elsewhere. That includes describing the circumstances of his birth and death, with no need to innovate celebrations which are not prescribed by Allaah or His Messenger, and for which there is no evidence in sharee’ah. 
Allaah is the Source of Strength. We ask Allaah to grant guidance and strength to all the Muslims and to help them to follow the Sunnah and avoid bid’ah.” 
(Fataawa al-Shaykh Ibn Baaz, 4/289) 
And Allaah knows best.
Islam Q&A
Sheikh Muhammed Salih Al-Munajjid

Sunday, October 13, 2013

ലബ്ബ ധാരിമിയും വിവാദങ്ങളും -യഥാര്ത പ്രതി കായക്കൊടി

ലബ്ബ ധാരിമിയുമായുള്ള സംവാദ നാടകം കഴിഞ്ഞു ...മുജാഹിധുകല്ക്ക് ഒരു ബന്ധവും ഇല്ലാതിരുന്ന കോക്കസ് -ദാരിമി സംവാദം അല്ല വ്യവസ്ഥ മുമ്പ് നടന്ന ചില സത്യങ്ങളെ പുറത്തു കൊണ്ട് വന്നു ...ഇത് വരെ ലബ്ബ ധാരിമിയെ വിളിച്ചു ക്ലിപ്പുണ്ടാക്കി അത് മുജാഹിധു കളുടെ മേല ആരോപിക്ക്ലായിരുന്നു കായക്കൊടി മുരീധുമാരുടെ പ്രധാന ജോലി ...

ഈ സംവാദത്തിനു എത്രെയോ മുമ്പ് തന്നെ അദ്ധേഹത്തിന്റെ വാദം അദ്ധേഹത്തിന്റെ മാത്രം ആണ് എന്ന് മുജാഹിധുകളും അദ്ദേഹം തന്നെയും പറഞ്ഞതോടെ കോക്കസ് തട്ടിപ്പിന്റെ ചീട്ടു കീറി ...
പക്ഷെ അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്ക്കും എന്നാ പച്ച ശിര്ക്ക് മുജാഹിധു കേരളത്തോട് ഒരു ഉളുപ്പും ഇല്ലാതെ വിളമ്പിയ കായക്കൊടി സഖാഫി ,kju വില ഒരു ല്വഹീഫായ ഹദീസ് ചര്ച്ച ചെയ്യണം എന്ന് ആദ്യമായി ആവശ്യപെട്ടു മുജാഹിധു കളെ തമ്മിൽ തല്ലിക്കാൻ വടി പാകപെടുത്തി കൊടുത്ത ഈ ഹനീഫ കായക്കൊടി തന്നെ തന്റെ ജീവിതത്തിലെ കപടതക്ക് പുതിയ ഒരു തെളിവ് കൂടി പുറത്തു വിട്ടിരിക്കുന്നു ....
-ലബ്ബ ധാരിമിക്ക് ഈ പിഴച്ച വാദങ്ങൾ ഉണ്ട് എന്ന് ഇയാള്ക്കു പണ്ടേ അറിയാം -ഏതു ഈ കായക്കൊടി മുജാഹിധു പള്ളി പൂട്ടി താക്കോൽ കൊടുക്കാം ek സുന്നികല്ക്ക്എന്ന് കായക്കൊടി പ്രസഗിക്കുന്നതിനും മാസങ്ങൾ മുമ്പ് ജിശാൻ മാഹി എന്നാ കരന്തൂരി ക്ലിപ്പ് വീര്നനും കായക്കൊടിയുമായി പല രഹസ്യങ്ങളും പങ്കു വെക്കുകയും ചെയ്യുന്ന ആൾ ഈ വാദം ലബ്ബ ദാരിമി പറയുന്ന ഭാഗം ക്ലിപ്പായി ഹനീഫ കയക്കൊടിക്ക് അയച്ചു കൊടുത്തു എന്ന് കായക്കൊടി തന്നെ പറയുന്നു ...
-ഇവര്ക്ക് തന്നെ ജിശാൻ ഇത് അയച്ചു കൊടുക്കണം എങ്കിൽ എന്ത് ബന്ധമാണ് ജിശാനും ഈ കയക്കൊടിയും തമ്മിൽ ഉള്ളത് ..മുജാഹിധു സമ്മേളനത്തിൽ hussain സലഫിയെ പൂട്ടാൻ നിശ്ചയിച്ച പദ്ധതികൾ ഓരോന്നായി ജിഷാനുമായി കായക്കൊടി പങ്കു വെക്കുന്ന കൂട്ടത്തിൽ ജിശാൻ നമ്മൾ തമ്മിൽ നല്ല ബന്ധം അല്ലെ എന്ന് കയക്കൊടിയോടു ചോദിക്കുന്നതും ..ചിരിച്ചു കൊണ്ട് കായക്കൊടി അത് സംമാതികുന്നതും കാണാം ...
അപ്പോൾ ഈ ജിഷനുമായി നല്ല ബന്ധമുള്ള ഈ കായക്കൊടി സഖാഫി (അല്ലാഹു അല്ലാത്തവരും പ്രാര്ത്ഥന കേള്ക്കും എന്നാ വാദം മുജാഹിധുകളിൽ ആദ്യമായി പറഞ്ഞ 3 പേരില് ഒരാളാണ് ഇയാളും എന്നതിനാൽ ഇത് പറയുന്ന സഖാഫിമാരുമായി ആയിരിക്കും ബന്ധം എന്നത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത് )..ലബ്ബ ധാരിമിക്ക് ഈ വാദം ഉണ്ട് എന്ന് അറിയുന്നത് ഏകദേശം 2010 ഇൽ ആണ് ..അതിനു ശേഷം ചുരുങ്ങിയത് ഒരു 800 ദിവസം എങ്കിലും കടന്നുപോയില്ലേ ..കായക്കൊടി ആരോട് എങ്കിലും ഇത് പറഞ്ഞുവോ ..ഇയാളെ തിരുത്താൻ ശ്രമിച്ചോ ...ഇയാളുടെ വീട്ടില് പോയോ ...ഇല്ല ....മിണ്ടാതെ ഇരുന്നോ ...ഇല്ല ...
സാക്ഷാൽ ഖുരാഫികലുമായി നടക്കുന്ന സംവാദത്തിൽ ഇദ്ദേഹത്തെ കൊണ്ട് വിഷയം അവതരിപിച്ചു ...മുജാഹിധു പ്രസ്ഥാനത്തിന് ഔദ്യോഗിക വിഷയാവതരം നടത്തിയത് ലബ്ബ ദാരിമി ...നടത്തിച്ചതോ അനസും ഹനീഫയും ...മണിക്കൂറുകൾ സ്റ്റേജിൽ ഇരുത്തി ..കൂടെ ഇരുന്നു ...സംവാദം തുടങ്ങുന്നതിനു മുമ്പും ,നടക്കുമ്പോഴും ,കഴിഞ്ഞ ശേഷവും ആശയ കുഴപ്പ ആശാൻ കായക്കൊടിക്ക് അറിയാം (മറ്റു മുജാഹിധുകല്ക്ക് ഒന്നും ഇത് അന്ന് അറിയില്ല )ലബ്ബ ഭാരിമിക്ക് ഈ വാദം ഉണ്ട് എന്ന് ...എന്തെ ഒരക്ഷരം മിണ്ടാതെ പോയി ...ശരിയാവും എന്ന് കരുതിയിട്ടു ആണോ ...എങ്കിൽ സംവാദ തലേന്ന് അനസും ഹനീഫയും ഈ ലബ്ബ ധാരിമിയുടെ വീട്ടില് പോയി എത്ര നേരം ഇരുന്നിട്ടുണ്ട് ,,വിഷയം അവതരിപ്പിക്കാൻ അദ്ദേഹവുമായി ചര്ച്ച നടത്തിയിട്ടുണ്ട് ..അപ്പോൾ പറഞ്ഞോ ...പിന്നെ എന്തിനാണ് കായക്കൊടി അന്നൊന്നുമില്ലാത ഒന്ന് ഇപ്പോൾ ..അന്ന് തന്നെ ഇയാള്ക്കു ഇങ്ങിനെ വാദമുണ്ട് എന്ന് താങ്കള് മാത്രം അറിഞ്ഞപ്പോൾ മൂടി വെച്ച് എന്ന് പറയുമ്പോൾ ഈ തൌഹീധിനോട് എന്ത് ബാധ്യത ആണ് താങ്കൾക്കു ഉള്ളത് ...
ശരി പിന്നീട് വല്ലപ്പുഴയിൽ tp അബ്ദുള്ള കോയ മദനി എന്ന kNM ന്റെ മുന് പ്രസിടണ്ട് ഉധ്ഗാടനവും സാക്ഷാൽ അബ്ദു റഹ്മാൻ സലഫി സമാപന പ്രസംഗവും നടത്തിയ പരിപാടിയിലെ മുഖ്യ പ്രാഭാഷകരിൽ ഒരാള് ഈ ലബ്ബ ദാരിമി ...അന്നും ഇയാള്ക്കു ഈ വാദം ഉണ്ട് എന്ന് ഹനീഫ കയക്കൊടിക്ക് അറിയില്ലേ ...എന്തെ മിണ്ടിയില്ല ...
മുവാറ്റുപുഴ സംവാദം കഴിഞ്ഞു എത്ര തവണ അനസ് ഇധെഹവുമായി ഫോണിൽ സംസാരിക്കുകയും ,ഇദ്ദേഹത്തെ വശത്താക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് ..അന്നൊക്കെ ഇദ്ദേഹത്തിനു ഈ വാദം ഉണ്ട് എന്ന് അനസിനും അറിയില്ലേ ....എന്തെ അദ്ധേഹത്തെ നന്നാക്കാൻ പോകാഞ്ഞത്‌  ...അത് ശരി സ്വന്തം വാദം എന്ന് പറഞ്ഞു സംവാദത്തിനു ഇരിക്കുമ്പോൾ അത് ആരാന്റെ മേലെ കെട്ടിവെക്കാൻ ഈ കാണിക്കുന്ന കാപട്യമുണ്ടല്ലോ അത് ഏതായാലും മുജാഹിധുകളുടെ അടുത്ത് ചിലവാകില്ല ...ഒര്മയിരിക്കട്ടെ ....
3 വര്ഷം ഒരു കാര്യ മറിഞ്ഞു കൂടെ കൂട്ടി സംവാദത്തിൽ വരെ വിഷയാവതരണം കൊടുത്തു കണ്ണിയായി കൂടെ കൊണ്ട് നടന്നിട്ട് ഇപ്പോൾ അന്ന് തന്നെ ഈ  കായക്കൊടി അറിഞ്ഞതും കേട്ടതുമായ വാദങ്ങൾ അധെഹതിനുണ്ട് എന്ന് പറഞ്ഞു അത് മുജാഹിധുകളുടെ മേല കെട്ടിവെക്കേണ്ട ...മുഴുവൻ ഉതരവാധിത്വവും ഇത് ആദ്യം അറിഞ്ഞ കയക്കൊടിക്ക് തന്നെയാണ് ...അന്ന് തിരുതനമായിരുന്നു ഈ ആധാർഷതോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ..അല്ലെങ്കിലും ഈ കയക്കൊടിക്ക് എന്ത് ആദര്ശ സ്നേഹമാണ് ഉള്ളത് ...പുളിക്കൽ ലൈറ്റ് എക്സിബിഷനിൽ ഇയാൾ സുന്നത്തിന്റെ പ്രാധാന്യം പറയാൻ വന്നു ,ഞാൻ നിഹ്മതുല്ലയെ വിമര്ഷിക്കാൻ ആണ് വന്നത് എന്നും മറ്റും പറഞ്ഞു ,മിണ്ടാതെ പോയ ആളാണ്‌ ..പണ്ട് 4 ചാരന്മാർ എന്ന് kju ആധർഷ വശ്ലീകരണത്തിൽ നിലമ്പൂരിൽ പ്രസംഗിച്ച ഇയാൾ ഈ ചാരന്മാരിൽ പ്രമുഗനായ ഹാരിസ് ചെരൂരിന്റെ കൂടെ കാസർക്കോട് മുഖാമുഗം നടത്തും ..ഈ കായക്കൊടി തന്നെ ഏറ്റവും വലിയ ആഖ്ലാനി എന്ന് പറഞ്ഞു നടന്ന ഡോ..മുഹമ്മദ്‌ കുഞ്ഞിയുടെ കൂടെ പയ്യാന്നൂർ പരിപാടിക്ക് പോകും ...
ഭാഖവിയുടെ കൂടെ കൊണ്ടോട്ടിയിൽ ഉണ്ടാവും ...സിധീക്കിന്റെ കൂടെ തലശ്ശേരിയിൽ പോകും ,...ലബ്ബയുടെ കൂടെ മുവാട്ടുപുഴയിൽ പോകും ...അപ്പോഴൊക്കെ ഇയാള്ക്കു അറിയാം ഇവരൊക്കെ നിഷേധികളിൽ ചിലരും ആധ്ര്ഷത്തിൽ നിന്ന് തെറ്റിയവരും ആണ് എന്ന് ...ഇദ്ദേഹത്തിന്റെ കക്ഷിയുടെ ആളാണ്‌ എങ്കിൽ പിന്നെ എന്ത് കൊപ്രാട്ടി കാട്ടിയാലും ഇയാൾ ന്യായീകരിക്കും ...എടവന്ന കൌണ്‍സിൽ cd യെ കുറിച്ച് നേരിട്ട് പരാതി പറഞ്ഞ ആളാണ്‌ അനസ് ..അയാള് നിഷേധിക്കട്ടെ തെളിവ് ഞങൾ തരാം ...പിന്നെ ഈ cd ഞങ്ങൾ തന്നെ റെക്കോർഡ്‌ ചെയ്തത് ആണ് എന്ന് പറഞ്ഞു പ്രസങ്ങിക്കുനതും ഈ അനസും കയക്കൊടിയും തന്നെ ...കാപട്യം എന്ന് പറഞ്ഞാൽ കപടന്മാർ തൊട്ടു പോകും ..അത് കൊണ്ട് ഇതിന്റെ കായക്കൊടിസം എന്ന ഒറ്റ വാക്കിൽ പറഞ്ഞാൽ അതിലും നല്ല വാക്ക് ഇതിനു കിട്ടില്ല ......
cd ടോവേരിൽ മുഴുവൻ വിഷ പാമ്പുകളുടെയും(കടപ്പാട് -കായക്കൊടി ) മുന്നില് വെച്ച് അങ്ങോട്ടും ഇങ്ങോട്ടും ആധർഷ യുദ്ധം നടത്തിയ ഹാരിസ് ചേരൂർ ഈ കയക്കൊടിയുടെ അടുത്ത ആളാണ്‌ ..ഇയാളെ കുറിച്ച് മുനീര് മദനി പറഞ്ഞു നടന്നിരുന്നത് ഇയാൾ പക്കാ ചെകനൂരി ആണ് എന്നാണു ..ഞമ്മാടെ ആളാണോ പിന്നെ അവൻ എന്തായാലെന്ത് ...ഇതേ നിലപാട് ആണ് കയക്കൊടിക്ക് ഏതു വിഷയത്തിലും ഉള്ളത് ...
അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്ക്കും  എന്ന കയക്കൊടിയുടെ വാദം പച്ച ശിര്ക്കാന് എന്ന് AP പറഞ്ഞില്ലേ ,അതെ അഭിപ്രായം ഉള്ള എത്ര പേര് നിങ്ങളുടെ കൂടെ ഉണ്ട് ...എന്നിട്ടെന്തേ കയക്കൊടിയെ തിരുതാത്തത് ...യഥാർത്ഥത്തിൽ സ്വന്തം അഭിപ്രായം പറഞ്ഞു നടക്കുന്ന ,ഞാനുമായി ആര്ക്കും ബന്ധമില്ല എന്ന് പറഞ്ഞു നടക്കുന്ന ലബ്ബയെക്കാൾ അപകടകാരി പ്രസ്ഥാനത്തിന്റെ വക്താവായി അതിന്റെ സ്റ്റേജിൽ ,അതിന്റെ ആളായി വിഷയം അവതരിപിച്ചു പച്ച ശിര്ക്ക് ,അല്ലാഹുവിന്റെ സിഫതിൽ പറഞ്ഞ കായക്കൊടി ആണ് അപകടകാരി ....കാരണം ഒന്നും ലബ്ബയുടെ സ്വന്തം അഭിപ്രായമായി ആളുകള് കാണുന്നു ..മറ്റേതു സുന്നികലെക്കാൾ മോശമായി ..അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്കില്ല എന്നതിനാണ് നിങ്ങൾ ആയതു ഒതെണ്ടത് എന്ന് വരെ പുളിക്കളിൽ പറഞ്ഞ തൗഹീധിന്റെ ബാല പാഠം പോലും അറിയാത്ത ഈ കയക്കൊടിയാൻ സുല്ലമിയാണ് അതിനേക്കാൾ വലിയ അപകടകാരി ...കാരണം അയാള് സംസാരികുന്നത് ഒരു വിഭാഗത്തെ പ്രതിനിതീകരിച്ചാണ് ...പ്രാര്ത്ഥന കേള്ക്കും എന്ന വിഷയത്തിൽ കായക്കൊടി പറഞ്ഞത് ഒരു കാരണവശാലും ധീനല്ല എന്ന് രഹസ്യമായി പറയുന്ന നിരവധി ആളുകളുടെ പേര് വേണമെങ്കിൽ നമുക്ക് ഹാജരാക്കാം ...പക്ഷെ അന്തമായ പക്ഷ പാതിത്വം കൊണ്ട് അത് പുറത്തു പറയുന്നില്ല എന്ന് മാത്രം ....
അതുകൊണ്ട് പിന്നെ ലബ്ബ ദാരിമി ഇപ്പോൾ എന്ത് പറഞ്ഞാലും അതിനു മുജാഹിധുകലുമായി ഒരു ബന്ധവും ഇല്ല ..ഉള്ള ബന്ധം ഇത് ആദ്യമേ അറിയുകയും മിണ്ടാതെ ഇരിക്കുകയും സംവാദത്തിൽ സ്വന്തം കൂടെ ഇരുത്തി വിഷയാവതരം നടത്തിച്ചു ,പിന്നെ മൂട്ടിൽ കൂടിനടന്നു ,ഫോണിൽ വിളിച്ചു വശത്താക്കാൻ നോക്കി നടന്ന്വര്ക്കാന് ..അധെഹാവുംമായി യോജിക്കാവുന്ന വിഷയത്തിൽ യോജിക്കുന്നു ..വിയോജികുന്ന വിഷയത്തിൽ മുഖം നോക്കാതെ ആളെ നോക്കാതെ ഞങ്ങൾ തുറന്നു പറയുന്നു ...
അല്ലാഹു അല്ലാത്തവർ ദുഅ കേള്ക്കും എന്ന് പറയുന്ന നാസര് സുല്ലമി ,കായക്കൊടി സുല്ലമി ,അനസ് മുസ്ലിയാർ എന്നിവരും അല്ലാഹുവിന്റെ സ്രിഷിടികളിൽ നിന്നും അബൗധികമായി ഗുണമോ ദോഷമോ വരാം എന്ന് വിശ്വസിക്കുന്ന കൊക്കാസ് കൂടാരത്തിലെ അബൗധിക വാദികളും ...ഇയാക്ക  നസ്തഹീം എന്നതിൽ മനുഷ്യര് ഒഴിവാണ് എന്ന് പരഞ്ഞവരുമായും യോജിക്കാവുന്നതും വിയൊജിക്കാവുന്നതുമായ കാര്യങ്ങൾ ഉണ്ട് ..വിയോജിപ്പുള്ള കാര്യങ്ങളിൽ സ്വന്തം ആൾ ആണ് എങ്കിൽ മിണ്ടാതെ കൂടെ കൂട്ടി അയാളോടൊപ്പം വേദി പങ്കിട്ടു ന്യായീകരിച്ചു നടക്കുന്ന പരിപാടിയായ  "കായക്കൊടിസം"..ഞങ്ങള്ക്ക് പരിചയം ഇല്ല ...നിങ്ങൾ 3 കൊല്ലം മിണ്ടാതെ നടന്നുവെങ്കിൽ ...അയാള് സ്വന്തം വാദം എന്ന് പുറത്തു വിട്ടോ അന്ന് തന്നെ ആളെ നോക്കാതെ തുറന്നു പറയാനുള്ള ആര്ജ്ജവം മുജാഹിധുകൽക്കുണ്ടായി അതിന്റെ കാരണം ചുരുക്കി പറഞ്ഞാൽ "വാല് പലരുടെയും അമ്മിയുടെ അടിയിൽ വെച്ച് മുഖം മൂടി ധരിച്ചു കാക്ക തൗബയും ചെയ്തു ആളും താരവും നോക്കി ദീൻ പറയുന്ന  ആളുകളല്ല ...അത്തരം കയക്കൊടിസം ഞങ്ങള്ക്കില്ല എന്നത് തന്നെ ആണ് ...

Thursday, August 15, 2013

നാരിയ്യ സ്വലാത്ത് കേരള ഖുരാഫികളുടെ വിശ്വാസവും പ്രവര്‍ത്തിയും ശിര്‍ക്ക് തന്നെ

പ്രിയ സുഹ്ര്തുക്കളെ ,നിഷ്പക്ഷമായ ഒരു വായന ആവശ്യം ആണ് ....
സത്യം ചെരുപ്പ് ധരിക്കും മുമ്പ് കളവു പാതി ദൂരം ഓടിക്കാണും..ഇതൊരു നഗ്ന യാഥാര്‍ത്ഥ്യം ആണ് ....
അപ്പുറത്ത് നില്‍കുന്ന ആളാണ്‌ എങ്കില്‍ ഒരു ധാക്ഷിന്യവും കൂടാതെ ,പറഞ്ഞ വിഷയമോ പശ്ചാത്തലമോ അതിലൂടെ അയാള്‍ ഉധേഷിചിട്ടോ ,പറഞ്ഞിട്ടോ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ,വിഷയങ്ങളെ അപഗ്രഥിക്കാന്‍ കഴിയാത്ത സാധാരണ പ്രവര്‍ത്തകരെ തെട്ടിധരിപ്പിക്ക്ക ,കൂടെ നിര്‍ത്തുക ,തങ്ങളുടെ നേരികെടുകള്‍ക്ക് ഒരു മറ സ്വീകരിക്കുക എന്നി നിലപാടുകള്‍ ഇതില്‍ യഥേഷ്ടം കാണാം ..അതില്‍ ഏറ്റവും പുതിയ വിവാദം ആണ് ഈ നാരിയ്യ സ്വലാത്ത് വിവാദം ...അനാവശ്യ ചര്‍ച്ചകള്‍ എന്ന് ഒറ്റ നോട്ടത്തില്‍ ഏതൊരു സാധാരണ ക്കാരനും മനസ്സിലാവുന്ന ഒരു വിവാദം ....
വിവാദത്തിന്റെ തുടക്കം( മുമ്പേ നടന്ന ഫോണ്‍ ക്ലിപ്പ് )
ഈ ക്ലിപ്പ് അപ്‌ലോഡ്‌ ചെയ്യുന്നതിന് മാസങ്ങള്‍ മുമ്പാണ് ജിശാന്‍ ലബ്ബ ധാരിമിയുമായി സംസാരികുന്നത്

അറിയപെടുന്ന ക്ലിപ്പുണ്ടാക്കള്‍ വീരനും ,കായക്കൊടി ഹനീഫ മൌലവിയുടെ ഉറ്റ ചങ്ങാതിയും ആയ ബഹു ap സമസ്തയുടെ ക്ലാസ് റൂമിന്റെ അട്‌മിനും ആയ ജിശാന്‍ മാഹി മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടാക്കിയ ഒരു ഫോണ്‍ സംഭാഷണം ആണ് ഇത് ...അന്നൊന്നും വിവാധമാകാതെ ഇത് ഇന്നു വിവാദം ആയതിനു പിന്നില്‍ ഉള്ളിലെ പടലപിണക്കങ്ങളും ഗ്രൂപിസവും തമ്മില്‍ തല്ലും പുരതരിയാതിരിക്കാന്‍ കൊക്കാസ് മുരീധുകള്‍ ഉണ്ടാക്കി എടുത്ത പുതിയ അടവായിരുന്നു ഇതിനും പിന്നില്‍ ...അതൊന്നും തിരിച്ചറിയാതെ പോയിട്ടല്ല ഞങ്ങള്‍ ..2൦12 ഇല്‍ ഇട്ട ഒരു കട്ട് മുറി ഫോണ്‍  ക്ലിപ്പ് എങ്ങിനെ മാസങ്ങള്‍ക്ക് ശേഷം വിവാദം ഉണ്ടാക്കി -താഴെ ഇത് യൌടുബില്‍ അപ്‌ലോഡ്‌ ചെയ്ത ഡേറ്റ് കൊടുക്കുന്ന്
മുമ്പ് എന്നോ നടത്തിയ ഒരു ഫോണ്‍ ക്ലിപ്പ് -തട്ടിയെടുത്തു വിവാദം ആക്കുകയായിരുന്നു -അതും AP യെ കുറിച്ചും മറ്റും തെമ്മാടിത്വ ക്ലിപ്പുകള്‍ ഉണ്ടാക്കി പ്രച്ചരിപികുന്ന ജിശാന്‍ മാഹി എന്നാ പക്കാ ഖുബൂരിയുടെ ക്ലിപ്പ് ...കായക്കൊടി മൌലവിയും ഇവനും മുജാഹിധു പ്രസ്ഥാനത്തിലെ പ്രശ്നങ്ങള്‍  പറഞ്ഞു പങ്കു വെച്ച് ,കളിതമാശ പറഞ്ഞു ചിരിക്കുന്ന അനേകം ക്ലിപ്പുകള്‍ യു ടുബില്‍ വേറെയും കാണാം ,ലയന അനുകൂല മുന്നനിക്കാര്‍ക്ക് പിന്നീട് ഇത് ഉപകാര പെടും ....
(കൂടെ ഒരു കാര്യം പറയട്ടെ ,വിളികുന്നവന്റെ ഉധേഷമോ ,കാപട്യമോ അറിയാതെ ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ,ഫോണിലൂടെ ഫത്വ കൊടുക്കുന്ന പരിപാടി ഭൂഷണമല്ല ..നിഷ്കളങ്കരായ പണ്ഡിതരെ കൊച്ചാക്കി തനിക്കു കിട്ടേണ്ടത് കിട്ടാന്‍ ശത്രുക്കള്‍ ശ്രമിക്കും എന്ന് അറിയാതിരിക്കാന്‍ മാത്രം വിഡ്ഢികള്‍ ഒന്നും ആയിരിക്കരുത് നമ്മള്‍ -APയുടെയും ,മടവൂരിന്റെയും ,TP യുടെയും ,മുഹിയുധീന്‍ മദനിയുടെയും എന്ന് വേണ്ട ആരുടേയും ക്ലിപ്പ് മാഹി ജിശാന്റെ അടുത്തുണ്ട് ....ആകെ ഇല്ലാത്തത് ഒതുക്കുങ്ങള്‍ അമീറിന്റെ മാത്രം ആണ് ...അദ്ദേഹം പറഞ്ഞ മറുപടിയാണ് ഇവന് നല്ലത് "അത് നീ മുടിയിട്ട വെള്ളം കുടിച്ചു കാന്ത പുറത്തോട് ചോദിച്ചു നോക്ക് എന്ന് ")
ഇനി സാക്ഷാല്‍ അബ്ദുറഹ്മാന്‍ സലഫി എന്ന് പറഞ്ഞാന്‍ ഈ ജിശാന്‍ ഉണ്ടാക്കിയ കള്ളാ ക്ലിപ്പ് നോക്കൂ ...
ജിശാന്‍ ഉണ്ടാക്കിയ വ്യാജ ക്ലിപ്പിനു ഉദാഹരണം

ശരി വിഷയത്തിലേക്ക് തന്നെ വരാം ...
എന്താണ് കേരളീയ പശ്ചാതലത്തില്‍ നാരിയ്യ സ്വലാതില്‍ മുജാഹിധുകളുടെ നിലപാട്
ഒരു കാര്യം അനുവദനീയം ആകണം എങ്കില്‍ അതിന് ഖുരാനിന്റെയും സുന്നത്തിന്റെയും പിന്‍ബലം വേണം ...അത് ഈ സ്വലാതിനു ഇല്ല ..കേരള ഖുരാഫികള്‍ എന്ന് വേണ്ട ലോകത്തുള്ള സകല ബരെല്വികളും നടത്തുന്ന ഒരു തട്ടിക്കൂട്ട് സ്വലാതിനും ഇല്ല ...അത് തെളിയിക്കാന്‍ ഒരു ജിശാനും കഴിയില്ല ...ഇബ്രഹിമീ സ്വലാത്ത് അല്ലാതെ നബിയില്‍ നിന്ന് സ്ഥിരപെട്ടു വന്ന ഒരു സ്വലാതിന്റെ പേര് പറയാന്‍ ഈ ക്ലിപ്പ് വീരന്‍ ജിശാനെ നമ്മള്‍ വെല്ലുവിളിക്കുന്നു

((اللهم صل على محمد وعلى آل محمد، كما صليت على إبراهيم وعلى آل إبراهيم، وبارك على محمد وعلى آل محمد، كما باركت على إبراهيم

(( وعلى آل إبراهيم، في العالمين إنك حميد مجيد.

 ഇത് മാത്രമാണ് സ്വഹീഹു ആയി വന്നിട്ട് ഉള്ളത് 

അല്ലാഹുവിന്‍റെ പ്രവാചകന്‍ പടിപ്പിച്ചതിനും അപ്പുറം ഒരു സ്വലാതും നമുക്ക് വേണ്ട ....ഇത് നമ്മള്‍ എന്നും പറഞ്ഞിട്ടുണ്ട് 
AP അബ്ദുല്‍ ഖാടെര്‍ മൌലവിയുടെ മറുപടി നോക്കൂ ...



 സലഫി  പണ്ഡിതന്മാരുടെ നിലപാട് 
ചോദ്യം : اللهم صلي صلاةً كاملة وسلم سلاما تاما على سيدنا محمد الذي (الذي كما ينطق بها بعضهم) تنحل به العقد، وتتفرج به الكرب، وتقضى به الحوائج ، وتنال به الرغائب، وحسن الخواتيم ويستسقى الغمام بوجهه الكريم وعلى آله وصحبه في كل لمحة ونفس" എന്ന മേല്പറയുന്ന, ഇന്ത്യയില്‍ നാരിയത്ത് സ്വലാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന, ഏതെങ്കിലും ഒരു വീട്ടില്‍ വല്ല വിപത്തുമുണ്ടായാല്‍ മുദരിസിനെയും  ശിഷ്യന്മാരെയും കൊണ്ട് വന്നു 4444 തവണ ചൊല്ലിക്കുന്നതുമായ ഈ സ്വലാത്തിന്റെ വാക്കര്‍ത്ഥം എന്താണ് ?  മേല്‍പറഞ്ഞ വാക്കുകളില്‍ ശിര്‍ക്ക് അടങ്ങിയിട്ടില്ലെങ്കില്‍ അത് ചോല്ലുന്നത് കൊണ്ട് കുഴപ്പമില്ലെന്നും, അത് ദിക്റുകളില്‍ പെട്ടതാണെന്നും, അത് ചൊല്ലുന്നത് അല്ലാഹുവിനെ സ്മരിക്കാനും, അല്ലാഹുവിങ്കലേക്ക്‌ കൂടുതല്‍ സാമീപ്യം നേടാനും, അപകടങ്ങള്‍ നമ്മില്‍ നിന്ന് അകന്നു പോകാനും വേണ്ടിമാത്രമാണെന്നുമാണ് അവര്‍ പറയുന്നത്.

ഉത്തരം:

അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും ;

ഒന്നാമതായി :
മേല്പറഞ്ഞ സ്വലാത്ത് ബിദ്അത്താണ്  എന്നത് വളരെ വ്യക്തമാണ്. ഇനി ആവശ്യമെങ്കില്‍ അതിലെ പദങ്ങള്‍ കൂടുതല്‍ വിശദീകരിക്കാം:

 'തന്ഹല്ലു ബിഹില്‍ ഉഖദ്' : അഥവാ,  പരിഹരിക്കാന്‍ സാധിക്കാത്ത അത്യധികം പ്രയാസകരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ (അദ്ദേഹത്താല്‍) സാധിക്കുന്നു എന്നോ അല്ലെങ്കില്‍ അദ്ദേഹം മൂലം കോപം ശമിക്കുന്നുവെന്നോ അതിനാല്‍ അര്‍ത്ഥമാക്കുന്നു.

 'തന്ഫരിജു ബിഹില്‍ കുറബ്'  :  അഥവാ (അദ്ദേഹത്താല്‍) സങ്കടവും മനപ്രയാസങ്ങളും നീങ്ങുന്നു.

 'തുഖ്ലാ ബിഹില്‍ ഹവാഇജ്' : അഥവാ (അദ്ദേഹത്താല്‍) താന്‍ ഉദ്ദേശിക്കുന്നതും നിറവേറ്റാന്‍ ഇറങ്ങിപ്പുറപ്പെടുന്നതുമായ കാര്യങ്ങള്‍ സാധ്യമാകുന്നു.

 'തനാലു ബിഹി അര്‍റഗാഇബ് വ ഹുസ്നുല്‍ ഖവാതീം' : അഥവാ (അദ്ദേഹത്താല്‍) ദുന്‍യവിയായതോ ഉഖ്റവിയായതോ ആയ തന്‍റെ ആഗ്രഹങ്ങള്‍ സാധൂകരിക്കപ്പെടുന്നു. തനിക്ക് നല്ല പര്യവസാനം ലഭിക്കുകയും ചെയ്യുന്നു.

'യുസ്തസ്ഖ അല്‍ഗമാമു ബി വജ്ഹിഹില്‍ കരീം' : അഥവാ മഴ പെയ്യിക്കാന്‍ വേണ്ടി അല്ലാഹുവിനോട് തേടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുന്നു.  അല്‍ഗമാം എന്നാല്‍: കാര്‍മേഘം.

 
രണ്ടാമതായി:
ഈ സ്വലാത്തില്‍ ശിര്‍ക്കില്ല എന്നും, അത് ചോല്ലുന്നതില്‍ തെറ്റില്ല എന്നും നിങ്ങളോട് ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബാത്വിലാണ്. കാരണം മേല്പറഞ്ഞ സ്വലാത്തില്‍ ദീനിന് നിരക്കാത്ത വ്യക്തമായ നിഷിദ്ധങ്ങള്‍ അടങ്ങിയിട്ടുണ്ട്.


1- അത് പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ ചൊല്ലേണ്ടതായാണ് അതിന്‍റെ വക്താക്കള്‍ പറയുന്നത്. ഇത് ഇബാദത്ത് പുതുതായുണ്ടാക്കലും അതിന് ചില പ്രത്യേക സാഹചര്യങ്ങള്‍ മെനഞ്ഞെടുക്കലുമാണ്.

2-   (4444) തവണ ചൊല്ലുക എന്ന പ്രത്യേകം എണ്ണവും നല്‍കിയിരിക്കുന്നു. ഒരു ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേകം എണ്ണം മെനഞ്ഞെടുക്കലുമാണിത്.

3- അത് കൂട്ടമായി ചൊല്ലണം എന്നതാണ് അവര്‍ പറയുന്ന രീതി. ഇത് ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേക രൂപം മെനഞ്ഞെടുക്കലുമാണ്.

4- മാത്രമല്ല ഒട്ടും ശറഇന് നിരക്കാത്തതും, ശിര്‍ക്കും, പ്രവാചകനെ(സ) പരിതിയില്‍ കവിഞ്ഞ് ഇല്ലാത്ത വിശേഷണങ്ങള്‍ നല്‍കുകയും ചെയ്യുന്ന വാക്കുകളാണ്  അതില്‍ അടങ്ങിയിട്ടുള്ളത്. ആവശ്യങ്ങള്‍ ദൂരീകരിക്കുക, പ്രയാസങ്ങള്‍ പരിഹരിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക, നല്ല പര്യവസാനം നല്‍കുക തുടങ്ങി  അല്ലാഹുവിങ്കലേക്കല്ലാതെ ചേര്‍ത്തിപ്പറയാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് അവര്‍ പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയുന്നത്.  എന്നാല്‍ അല്ലാഹു തന്‍റെ പ്രവാചകനോട് കല്പിച്ചതാകട്ടെ : " പറയുക നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല" [സൂറത്തുല്‍ ജിന്ന്‍ :21].


5- മതത്തില്‍ പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയും എന്നിട്ട് തന്‍റേതായ ഒരു സ്വലാത്തും ദുആഉം ആവിഷ്കരിക്കുകയും ചെയ്യുന്നത് പ്രവാചകന്‍(സ) ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുന്നതിന് തുല്യമാണ്. മതം പരിപൂര്‍ണമല്ല എന്ന ധ്വനിയും അതില്‍ വരുന്നുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു : " നമ്മുടെ ഈ മതത്തിലില്ലാത്തത് ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ് " [ബുഖാരി - മുസ്‌ലിം]. (അഥവാ അത് സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല അവന്‍റെ മേല്‍ അത് പാപമായി മടങ്ങിവരികയും ചെയ്യും ) .
----------------------
(വിവര്‍ത്തനം ഇവിടെ അവസാനിക്കുന്നു)-----------------------------

ഹുസൈന്‍ സലഫി  ഈ  വിഷയത്തില്‍ മുജാഹിധുയ്ക്ളുടെ നിലപാടില്‍ ഒരു മാറ്റവും ഇല്ല എന്ന് പണ്ടും ഇന്നും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് 
കേട്ടോളൂ 

ഹുസൈന്‍ സലഫി അന്നേ പറഞ്ഞൂ
 


നാരിയ്യ സ്വലാതില്‍ ശിര്കില്ല എന്നാണോ സകരിയ്യ മൌലവിയുടെ വിശ്വാസം -
അല്ല അതില്‍ ശിര്‍ക്കുണ്ട് ...കേരള ഖുരാഫികളുടെ വിശ്വാസ ആചാര പ്രകാരം ശിര്‍ക്ക് തന്നെയാണ് എന്നാണു ...
സ്വലാഹി തന്നെ വ്യക്തമായി പറയുന്നത് കേട്ടോളൂ 
 നാരിയത്ത് സ്വലാത്ത് ശിര്‍ക്ക് -സ്വലാഹി അന്നേ പറഞ്ഞൂ (ക്ലിക്ക് )
കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്ത വിധം സ്വലാഹി പറയുന്നത് താഴെ കേട്ടോളൂ 
ഇതാണ് അന്നും ഇന്നും സ്വലാഹിയുടെ വിശ്വാസം (ക്ലിക്ക് )
ഇതാണ് സ്വലാഹി അന്നും ഇന്നും പറഞ്ഞത് -
പക്ഷെ ഒരു വിവാദത്തില്‍ അധെഹതോട് പ്രതികരണം ചോദിച്ചപ്പോള്‍ അദ്ദേഹം ചെയ്ത ഒരു പ്രതികരണം പാതി മുറിച്ചു പ്രചരിപ്പിക്കുക ആയിരുന്നു കോക്കസ് ചെയ്തത് --അത് താഴെ കണ്ടോളൂ നിജസ്ഥിതി അടക്കം 
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫൈസല്‍ മൌലവി വിശധീകരിക്കുന്നു

ഫൈസല്‍ മുസ്ലിയ്യാര്‍(ക്ലിക്ക് )
ശരി ഖുരാഫികളെ നിങ്ങളുടെ വിശ്വാസവും നിങ്ങള്‍ ചൊല്ലുന്ന നാരിയ്യയും ശിര്‍ക്ക് തന്നെ ആണ് ..അത് സ്വലാഹി മുകളിലത്തെ ക്ലിപ്പില്‍ വ്യക്തമായി പറയുന്നു ...ലബ്ബ ദാരിമി എന്നാ പണ്ഡിതനുമായി ഒരു ബടായി ക്ലിപ്പ് വീരന്‍ സംസാരിക്കുന്നു ...വര്‍ഷങ്ങള്‍ക്കു മുമ്പ് ...അന്ന് അദ്ദേഹം ഇതില്‍ ശിര്കാകാതെ വന്നേക്കാവുന്ന (കേവലം നാമ മാത്രമായ ഒരു സാദ്യത പറയുന്നു )...അത് ഖുരാഫി തന്‍റെ സകല വ്യാജ വാദത്തിനും തെളിവായി നാരിയ്യ സ്വലാതില്‍ ശിര്കില്ല എന്ന് മുജാഹിധ് മൌലവി എന്ന് പറഞ്ഞു പ്രച്ചരിപിക്കുന്നു ....അത് മാസങ്ങള്‍ കഴിഞ്ഞു കോക്കസ് മുരീധുകള്‍ കിട്ടിപോയി എന്ന് പറഞ്ഞു പ്രച്ചരിപിക്കുന്നു ....ഈ പ്രചരണം ഉള്ളില്‍ നടക്കുന്ന പൊട്ടലും ചീറ്റലും നാട്ടുകാര്‍ അറിയാതിരിക്കാന്‍ ചില ഗീബല്സുകള്‍ ഉണ്ടാക്കി എടുത്ത വിവാദം ആയിരുന്നു ....
ഈ പശ്ചാത്തലം വന്നപ്പോള്‍ ചാടി കയറി പ്രതികരിച്ചില്ല നമ്മള്‍ ആരും ,എന്തിന്റെ അടിസ്ഥാനത്തില്‍ ആ പരാമര്‍ശം വന്നു പോയത് എന്ന് ലബ്ബ ധാരിമിയോടു ചോദിച്ചു ...അദ്ദേഹം അത് ശിര്കാകുന്ന വിധം വിവരിച്ചു ...പിന്നെ ശിര്കാകില്ല എന്ന് പറഞ്ഞത് എന്തിനെ കുറിച്ചാണ് എന്നും പറഞ്ഞു ..ആ പറഞ്ഞ വിശദീകരണം ആണ് 
ഒരാള്‍ കേവലം ഈ സ്വലാതിന്റെ ആരംഭ രീതിയോ പശ്ചാത്തലമോ അറിയാതെ നബി സ കാരണമാണ് ഈ ദീന്‍ എനിക്ക് വന്നു കിട്ടിയത് എന്നാ അടിസ്ഥാനത്തില്‍ ചെയ്‌താല്‍ അതില്‍ ശിര്‍ക്ക് വരും എന്ന് പറയാന്‍ പറ്റില്ല എന്ന് പറഞ്ഞു ...ഈ ഭാഗമായിരുന്നു വിളിച്ച ഖുരാഫിക്ക് കിട്റെണ്ടിയിരുന്നത് ..അവന്‍ അത് ക്ലിപ്പാക്കി ...എന്നാല്‍ ഇന്ന് ഖുരഫികളുടെ വിശ്വാസവും രീതികളുമാണ് 9 9 ശതമാനം ഖുരാഫി കളുടെതും അതിനാല്‍ അത് ശിര്‍ക്ക് തന്നെയാണ് എന്നാ പൊതു തത്വത്തെ ജനഗളില്‍ നിന്നും മറച്ചു വെച്ച് ആണ് ഖുരാഫി ഈ ക്ലിപ്പ് പ്രചരിപ്പിച്ചത് ...ലബ്ബ ദാരിമി ഒരിക്കലും ഒരു ഖുരാഫിയല്ല ..നിരവധി സംവാദങ്ങളില്‍ കോക്കസ് പ്രമുഗരുടെ കൂടെ പോലും പങ്കെടുത്ത ഒരു പണ്ഡിതന്‍ ആണ് ...അപ്പോള്‍ അദ്ദേഹം എന്തുകൊണ്ടാണ് ഇത് പറഞ്ഞത് എന്ന് അന്വേഷിക്കുക സ്വാഭാവികം ആണ് ...അദ്ദേഹം ആഹ്ലുല്‍ ബിധുഅതിന്റെയോ ഖുരാഫാതിന്റെയോ ആളായിരുന്നു എങ്കില്‍ നമുക്ക് അദ്ധേഹത്തിന്റെ വിശ്വാസം അനുസരിച്ചും ഇത് ശിര്‍ക്ക് എന്ന് നിസംശയം പറയാം ...അദ്ദേഹം പറയുന്നത് കേരള ഖുരാഫികളുടെയും ലോക ബാരെല്വികളുടെയും വിശ്വാസം അനുസരിച്ച് ഇത് കല്ല്‌ വെച്ച ശിര്‍ക്കാണ്‌ എന്ന് തന്നെ ആണ് ..പിന്നെ ഒരു സാദ്യത അല്ലാതിരിക്കാന്‍ ഉള്ളത് അദ്ദേഹം പറഞ്ഞു ..ആ വിശ്വാസവും ഈ സ്വലാതിന്റെ പ്രയോകതാക്കളില്‍ ഭൂരിപക്ഷ  വക്താവായ ജിശാന്റെ വിശ്വാസവും തമ്മില്‍ കടലും കടലാടിയും തമ്മില്‍ ഉള്ള വ്യത്യാസം ഉണ്ട് ....
ശരി ഈ ഒരു വിവാദം ഉണ്ടായി ..സ്വാഭാവികം ആയും പ്രബോധകര്‍ എന്നാ രീതിയില്‍ വിവാദത്തില്‍ പ്രതികരിക്കേണ്ടി വന്നു സ്വലഹിക്ക് ...അദ്ദേഹം ലബ്ബ ധാരിമിയുമായി ഈ പശ്ചാത്തലം മുമ്പ് ചര്‍ച്ച ചെയ്തിട്ടുമുണ്ട് ...അപ്പോള്‍ ലബ്ബ ദാരിമി ഉദ്ദേശിച്ച കാര്യം എന്താണ് എന്ന് സ്വലാഹിയും പറഞ്ഞു ...ഈ ക്ലിപ്പ് കോക്കസ് മുരീധുകളില്‍ ചിലര്‍ കട്ട് മുറിച്ചു ....ഇതില്‍ അദ്ദേഹം കേരള ഖുരാഫികളുടെയും ഭൂരിപക്ഷ മുരീധുകളുടെയും വിശ്വാസം ശിര്‍ക്കാണ്‌ എന്ന് ആവര്‍ത്തിച്ചു പറയുന്നത് കാണാം ...ലബ്ബ ദാരിമി എന്ത് മാത്രമേ ഉധേഷിച്ചുള്ളൂ എന്ന് പറയുക ആയിരുന്നു അദ്ദേഹം ...
കേരള ഖുരാഫികളെ ...ബരെല്വികളെ അത് നിങ്ങള്‍ മധ്ഹാനു എന്നാ വിശ്വാസത്തില്‍ ചൊല്ലിയാലും അല്ലെങ്കിലും നിങ്ങള്‍ പക്കാ ശിര്‍ക്കാണ്‌ ചെയ്യുന്നത് ..കാരണം പ്രവാചകന്‍ എന്നും നിങ്ങളുടെ ജീവിതത്തില്‍ ഇടപെടുകയും നിങ്ങളുടെ വിഷമതകള്‍ നീക്കുകയും ചെയ്യുന്നുവെന്ന വിശ്വാസം ആണ് നിങ്ങള്‍ക്കുള്ളത്‌ ..അതിനാല്‍ നിങ്ങള്‍ ശിര്‍ക്കിലാണ് ...അത് അല്ലാഹു പൊറുക്കില്ല....പതിന്നയിരക്കനക്കിണോ ലക്ഷ്കനക്കിണോ ഉള്ള ആളുകളില്‍ ഒരാള്‍ക്ക്‌ അങ്ങിനെ ശിര്‍ക്ക് വരാതെ ഇരിക്കാവുന്ന കേവല സാഹചര്യം നിങ്ങള്‍ മെനെഞ്ഞെടുത് ചോദിക്കുമ്പോള്‍,ആ പറഞ്ഞതില്‍ (അതില്‍ മാത്രം )ശിര്കില്ല എന്ന് പറഞ്ഞതിനെ പൊതു ആസ്ശ്യമാക്കി എടുത്തു പ്രചരിപ്പിക്കുമ്പോള്‍ അറിയുക അല്ലാഹു അല്ലാത്ത യാതൊന്നിനു അവനു നല്‍കേണ്ട ഇബാടത് നല്‍കിയോ സ്ഥാനം നല്‍കിയോ ,വിശേഷണം, നല്‍കിയോ അത് ശിര്‍ക്കാണ്‌ ....ജിശാനോടും അവന്‍റെ കട്ടുമുരിയന്‍ ക്ലിപ്പ് ഒരു വടിയായി കൊണ്ട് നടക്കുന്ന കൊക്കാസ് മുരീധുകലോടും നാളെ പരലോകത്ത് ലബ്ബ ദാരിമി അയാള്കില്ലാത്ത ഒരു വിശ്വാസത്തിന്റെ പ്രചാരകന്‍ ആണ് എന്ന് ആക്ഷേപിച്ചതിന്റെ പേരില്‍ വിലപിക്കേണ്ടി വരും ...
------------------------------------------------------------------------------------------------------------
ചുരുക്കത്തില്‍ നാരിയ്യ സ്വലാത്ത് ,തനിച്ച ബിധുഅതും നരകം ഉറപ്പാകുന്നതും ആണ് ...അതിനാല്‍ അത് ഉപേക്ഷിക്കുക ...അല്ലാഹുവിന്‍റെ റസൂല്‍ പടിപിച്ച സ്വലാത്ത് (ഇബ്രാഹിമി സ്വലാത്ത് )ചൊല്ലുക ...നാരിയ്യ സ്വലാത്ത് നബിയെ അന്തമായി പുകഴ്ത്തലും അല്ലാഹുവിന്‍റെ സിഫതുകലുമായി തുലന പെടുതലും ആയ സൂഫി വിശ്വാസം തനിച്ച ശിര്‍ക്കും നരകമോചനം കിട്ടാത്ത വന്‍ പാപ്പവും ആണ് ...കോക്കസ് മുരീധുകളെ ....അറിയുക ശിര്‍ക്ക് വരാത്ത ഒരു അത്യ അപൂര്‍വ്വമായ ചില ഹനഫി വിശ്വസക്കാരുടെ രീതികളെ സംസാര മദ്ധ്യേ പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ ശിര്കില്ല ,എന്നും ഇപ്പോള്‍ നാരിയ്യ സ്വലാത്ത് ചൊല്ലാന്‍ തുടങ്ങി എന്നുമൊക്കെ പ്രച്ചരിപ്പികുന്നത് ജിശാന്‍ മാഹിയെ പോലുള്ള നാരധന്മാര്‍ക്ക് മൂര്‍ച്ച കൂട്ടാനും ,അവരുടെ വിശ്വാസത്തിനു തെളിവുണ്ട് എന്ന് ഒന്നും തിരിയാത്ത പാവപെട്ട മുസ്‌ലിം ജന സഞ്ചയം തെട്ടിധരിക്കാനും മാത്രമേ ഇടയാകൂ ....മുങ്ങുന്ന നിങ്ങളുടെ കപ്പല്‍ ഈ കച്ചിത്തുരുമ്പില്‍ പിടിച്ചു കര കയറും എന്നു നിങ്ങള്‍ കരുതി എങ്കില്‍ കടലുണ്ടിയിലും എടവന്ന ജാമിയയിലും കപ്പിതാന്മാര്‍ എതിര്‍ ദിശയില്‍ തുഴയാന്‍ തുടങ്ങി എന്ന് വൈകിയ വേളയില്‍ എങ്കിലും നിങ്ങള്‍ തിരിച്ചറിയുക 
---------------------------------------------------------------------------------------------------------------------------



ഇനി കൊട്ടും കുരവയുമായി ഊര് ചുറ്റുന്ന കോക്കസ് മുരീധുകളെ കണ്ടോള്ളൂ ...സാക്ഷാൽ നിങ്ങളുടെ നേതാവ് ..അഥവാ ഐക്യമുന്നണി ഗ്രൂപ്പിന്റെ നേതാവ് tp അബ്ദുള്ളകോയ മദനി സാക്ഷാൽ ശിര്ക്കിന്റെ പരിപ്പാടി ഉധ്ഗാദനം ചെയ്തിരിക്കുന്നു എന്ത് പറയാൻ ഉണ്ട് ...






 എവിടെ തൗഹീധിന്റെ പടവാൾ എന്ന് സ്വയം വിശേഷിപികുന്ന ഫസ്ലുവും മാനുവും സാജ്ജിധ് ഹമീദും ...ഇനി ഇത് വെറും മെദിറ്റഷൻ യോഗ എന്ന് പറഞ്ഞു വെറുതെ നേരം കളയണ്ട ..ആർട്ട്‌ ഓഫ് ലിവിംഗ് നേക്കാൾ കടുത്ത ശിര്ക്കും പൂജയും ഉൾകൊള്ളുന്ന ശിവാനധയെ ദൈവ തുല്യം പൂജിക്കുന്ന ശിര്ക്കാൻ യോഗ  ക്ലാസ് ഔപചാരിക ഉദ്ഘാടനം ചെയ്ത ആളെ കുറിച്ച് എന്ത് പറയാനുണ്ട്‌ ..ഇനി എന്താണ് ഈ ശിവാനത യോഗ എന്ന് അറിയാത്തവർ ഉണ്ട് എങ്കിൽ താഴെ വീഡിയോ ഉണ്ട്



 ,
ഒരു പണ്ഡിതൻ ഒരു ഫോണിൽ സംസാരിച്ച ഒരു സ്വകാര്യ വിഷയത്തെ കണ്ട കുരാഫി ക്ലിപ്പാക്കിയത് എടുത്തു ഊര് തെണ്ടുന്നവരിൽ ലയന ഗ്രൂപ്പിന്റെ നേതാവ് ചെയ്തതോ പരസ്യമായി മുൻ‌കൂർ നോട്ടീസ് അടിച്ചു കടലുണ്ടിയിൽ ഔപചാരിക തുടക്കം കുറിച്ചത് ...ഞങ്ങൾ മുജാഹിദുകൾ അന്നേ ഇദ്ദേഹത്തെ കണ്ടു ,പറഞ്ഞു ..പങ്കെടുക്കരുത് ..പക്ഷെ വേണ്ടപെട്ടവർ വിളിച്ചാൽ പോവാതെ പറ്റില്ല എന്നായിരുന്നു മറുപടി ..അഞ്ചു വര്ഷം അനുയായികൾ ശിര്കിലായിരുന്നു എന്നാ ഗീര്വാനം ആധാരശ ശത്രുക്കളുടെ മാസികയിൽ അഭിമുഖം കൊടുത്തവർ സ്വന്തം കാലിലെ മന്ത് കാണാതെ പോയി ....
ഞങ്ങൾ ഇതൊന്നും വലിയ വിഷയമ്മാക്കിയിരുന്നില്ല ..കാരണം ഇദ്ദേഹത്തെ പോലുള്ളവരെ കൊണ്ട് മുജാഹിധുകളെ ഒന്നടക്കം ചീത്ത കേള്പിക്കേണ്ട എന്ന് കരുതിയാണ് ...
-----------------------------------------------------------------------------------------------------------------------
ഇനി ഇതൊക്കെ കണ്ടു ലയന വിരുദ്ധ ലോഭി കൈ കൊട്ടാൻ വരട്ടെ ...നിങ്ങളുടെ സംസ്ഥാന ട്രെഷരെർ സാക്ഷാൽ നൂരിഷ സാഹിബിന്റെ സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഗ്രാൻഡ്‌ ഫ്രഷ്‌ സൂപർ മാര്കെട്റ്റ് ആണ് നിങ്ങൾ താഴെ കാണുന്നത് 



അതിനു മുമ്പിൽ ഒരു ക്രിസ്തുമസ് ട്രീ കാണാം ..അല്ലാഹുവിനു സന്താനങ്ങളെ സങ്കല്പിച്ചുണ്ടാക്കിയ നസാരാക്കളുടെ ഉണ്ണിയേശു പിറന്ന സൂചകം ആയി അവർ വെക്കുന്ന ട്രീ ആണ്  നിങ്ങൾ കാണുന്നത് ..അഥവാ അള്ളാഹു പൊറുക്കാത്ത കുഫ്രിന്റെ പ്രതീകം എന്ത് പറയാനുണ്ട് ഇനി ഇത് അറിഞ്ഞില്ല കണ്ടില്ല എന്ന് പറയണ്ട ....ഇതിനു മുമ്പ് ഓണത്തിന് നിലവിളക്കും ഒന്നാതപ്പനും കണ്ടപ്പോൾ അന്ന് തന്നെ വേണ്ടപെട്ടവർ വിളിച്ചു പറഞ്ഞിരുന്നു ...അതിനു മാസങ്ങൾ കഴിഞ്ഞാണ് ക്രിസ്തുമസ് ട്രീ വരുന്നത് (ആത്മാർഥത ആരോപണത്തിൽ മാത്രം പോര എന്നര്ഥം )...ഇതിന്റെ ഹുക്മു കൂടി അറിയാൻ താല്പര്യം ഉണ്ട് ...കൊക്കാസ് ലയന വിരുദ്ധ മുന്നണി യുടെ പ്രതികരണം അറിയാൻ താല്പര്യം ഉണ്ട് .

ഇനിയും ഒരുപാടുണ്ട് തല്കാലം ഇത്ര മതി ----കോക്കസ് മുരീധുകൾ തല പൊക്കുമ്പോൾ മതിയല്ലോ അടുത്തത് ...
പ്രിയ മുജാഹിധുകളെ എല്ലാ വിഷയത്തിനും നമ്മൾ പ്രതികരിച്ചേ തീരൂ എന്നാ വാശി നമുക്ക് വേണ്ടാ ...അറിവുള്ളവർ വിഷയം പഠിച്ചു പ്രതികരിക്കട്ടെ ...ശത്രുവിന്റെ ലക്‌ഷ്യം എന്ത് എന്ന് അറിയാതെ അവന്റെ മുമ്പിൽ ആയുധം വെച്ച് തല നീട്ടി കൊടുക്കേണ്ടതില്ല ....
കൊക്കാസിലെ കടിപിടിയും നാം പരിഗണിക്കേണ്ടതില്ല ...കാലം ചെയ്ത വിനകളുടെ സാക്ഷ്യം വഹിക്കുമ്പോൾ വഴിപോക്കരായ നമ്മൾ എന്തിനു ആ ചേറിനെ പേരണം...പ്രബോധന വീഥിയിൽ ഉണ്ടാകുന്ന മുഴുവൻ തടസ്സങ്ങളും പിശാചിന്റെ സൃഷ്ടിയാണ് എന്ന് അറിയുക .....
തുടരാം -വേണം എങ്കിൽ മാത്രം 
ഒരു സൂചന താഴെ ഉണ്ട് -എന്താണ് എന്ന് അറിയേണ്ടവർക്ക് അറിയാം 


























Tuesday, July 23, 2013

നാരിയത്ത് സ്വലാത്ത് നടന്നത് ഫസല് തെങ്ങാട്ടിന്റെ സ്വന്തം സ്കൂളില്‍ -ഞെട്ടിപികുന്ന വെളിപെടുതലുകള്‍

നാരിയത്ത് സ്വലാത്ത് നടന്നത് ഫസല് തെങ്ങാട്ടിന്റെ സ്വന്തം സ്കൂളില്‍ -ഞെട്ടിപികുന്ന വെളിപെടുതലുകള്‍
സിയാംകണ്ടം എന്നാ പ്രദേശത്തിനു ഒരു ചരിത്രമുണ്ട് ...അലവി മൌലവിയും ksk തങ്ങളും ഇസ്ലാഹി നിലം ഉഴുതു മറിച്ചു പാകപെടുത്തി എടുത്ത ഒരു ചെറിയ പ്രദേശം ...പുളിക്കല്‍ എന്നാ ഇസ്ലാഹി തറവാടിനോട് ചാരി നില്‍കുന്ന സ്ഥലം ...അവിടെ സുന്നികളുമായി കാലങ്ങളായി കേസ് നടത്തിയാണ് നമ്മള്‍ക്ക് പള്ളി കിട്ടിയത് ..കബര്‍ സ്ഥാനിനെ ചൊല്ലി പള്ളി വികസനം പോലും സുന്നികള്‍ തടഞ്ഞ സ്ഥലം ...അവിടെയാണ് എല്ലാ കൊല്ലവും സ്വന്തം സ്കൂളില്‍ നാരിയത്ത് സ്വലാതും മറ്റു ശിര്‍ക് സ്വലാതുകളും നടത്താന്‍ സ്വന്തം സ്കൂള്‍ വിട്ടു കൊടുത്തു കൊണ്ട് ഫസല് തെങ്ങാട്ടിന്റെ ജ്യെസ്ടനും പ്രമുഗ മുജാഹിധ് വിമര്‍ശകനും ഹുസൈന്‍ സലഫിയെ പോലും വിചിന്തനതിലൂടെ തുടച്ചയായി തിന്നു കൊണ്ടിരിക്കുന്ന അബ്ദുല്‍ അസീസ്‌ തെങ്ങാട്ട് പ്രസ്ഥാന ശത്രുക്കളോടു കൂറ് തെളിയിച്ചത് ..വര്ഷം തോറും സ്വലാത്ത് മജ്ളിസ്സും മൌളിധു ആഗോഷവും പാട്ടും മേളവും നടകുന്നത് മുജാഹിധുകള്‍ക്ക് നേരെ ആരോപനഗല്‍ ചൊരിയുകയും ഫേസ് ബുക്കില്‍ പോസ്റെരുണ്ടാക്കി വിടുന്ന ഫസല് തെങ്ങാടിന്റെ സ്വന്തം കോക്കസ് നേതാവും സഹോദരനും ആയ ആളുടെ വീടിനോട് ചാരിയുള്ള സ്വന്തം സ്കൂളില്‍ ആണ് എന്ന് കേള്‍ക്കുമ്പോള്‍ ഇവരുടെ കാപട്യം കേട്ട് നിങ്ങള്‍ ഞെട്ടിയാലും ഞങ്ങള്‍ ഞെട്ടില്ല ...കാരണം സ്കൂള്‍ വാര്‍ഷികം സംഗീതവും ഗാനമെലയുമായി തികഞ്ഞ തൌഹീധി (നവ മടവൂരിയന്‍)രീതിയിലാണ് നടക്കാറുള്ളത് ...
നാരിയത്ത് സ്വലാതില്‍ എന്തുണ്ട് എന്നാ ചര്‍ച്ച നടക്കുന്നതിനും മുമ്പ് ഇത് നിര്‍മ്മിതവും ,ചെയ്യാന്‍ പാടില്ലാത്ത ഹറാമായ സംഗതിയും ആണ് എന്നൊരു കാര്യം അറിയാത്ത മുജാഹിധുണ്ടോ ..കൂടാതെ തനിച്ച ശിര്‍ക്കാന്‍ മൌളിധിനു സ്ഥാപനം വിട്ടു കൊടുത്തു കൊല്ലം തോറും ഓശാന പാടുന്ന ഈ ആളുകളെ മതപരമായി എന്ത് ഹുകുമില്‍ പെടുത്തും ...ഫസല് തെങ്ങടിന്റെ ഒരു പോസ്റ്റര്‍ ഈ വിഷയത്തില്‍ വരട്ടെ ..സ്വന്തം സ്കൂളില്‍ തനിച്ച 100% ശിര്‍ക്കിന് സടെജു ഒരുക്കി കൊടുത്തവര്‍ നിഷ്ധിക്ക് ..അപ്പോള്‍ ജീവിക്കുന്ന തെളിവുകള്‍ നിങ്ങള്ക്ക് മുന്നില്‍ വരും ...നടത്തിയവരും നടത്തിച്ചവരും സ്കൂള്‍ വിട്ടു കൊടുത്തവരും എല്ലാം ..ആണത്വം എന്നാ ഒന്ന് ഫസല് തെങ്ങാടിനു ഉണ്ട് എങ്കില്‍ തെളിയിക്കു ...
യാ കൌമിന് മാലയോധാനും മൌലൂധു നടത്താനും സ്കൂള്‍ വിട്ടു കൊടുത്തവര്‍ മുജാഹിദുകള്‍ ഒരു പരിപാടി നടത്താന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് ആധാരശ ശത്രുക്കള്‍ക്ക് നല്‍കില്ല എന്നാണ് ...അതേ ആരുടെ ആധാര്‍ശ്വുമായാണോ കൂട്ട് അവര്‍ക്ക് സ്ഥിരമായി നല്‍കുന്നുണ്ടല്ലോ ...ഇനി ഫസലുവിനു നല്ലത് കണ്ണാടിയില്‍ നോക്കി ഉണ്ടാകുന്ന പോസ്റ്ററുകള്‍ തലയില്‍ കെട്ടി നാറിയത് സ്വലാത്ത് ചൊല്ലി നടക്കലാണ് ...ഉളുപ്പ് കടയില്‍ വാങ്ങാന്‍ കിട്ടില്ല ...
ഇനി സ്കൂള്‍ നാറിയത് സ്വലതിനും മൌലീധിനും നല്‍കുന്നതിലെ ഹുക്മു എന്താണ് എന്ന് കൂടി അറിയാന്‍ താല്പര്യമുണ്ട് ?ഹരാമോ ഹലാലോ ....
അതോ തൌഹീദു ,തൌഹീദു സര്‍വത്ര തുള്ളി ജീവിതത്തില്‍ ഇല്ലത്ര എന്നാ സ്ഥിരം നവ മടവൂരിയന്‍ മുദ്രവാക്യമോ ........................
ഇസ്ലാമികമായ ഒരു ചിന്ഹ്ങ്ങലോടും ബഹുമാനമില്ലാത്ത അവസരവാധിയായ ഇവന്റെ ഒക്കെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യും മുമ്പ് ഇനി ഒരു 1.5 ലക്ഷത്തിന്റെ വര്‍ക്ക്‌ കിട്ടിയാല്‍ നിങ്ങടെ തലയില്‍ ഇവന്‍ കയറും ...ആദര്‍ശം പണം കൊടുത്തു വാങ്ങാന്‍ കിട്ടില്ല ..പക്ഷെ ഇവനെ കിട്ടും ..ഇത്തരം കപടന്മാരെ സൂക്ഷിച്ചാല്‍ വരാന്‍ പോകുന്ന ലയന-ലയന വിരുദ്ധ പോരില്‍ കുറെ പോസ്റ്ററില്‍ നിന്ന് മുസ്ലിങ്ങള്‍ രക്ഷപെടും









നാരിയ സ്വലാത്തും, ഉമര്‍ മാലയും ഹിദായക്കാരന്റെ വേലകളും!!

നാരിയ സ്വലാത്തും, ഉമര്‍ മാലയും ഹിദായക്കാരന്റെ വേലകളും!!
----------------------------------------------------------------------

"സ്വര്‍ഗത്തിലേക്ക് കുതിച്ചൊരു ചേതന".... പേരോട് മുസ്ല്യാരുടെ ഈണത്തില്‍ ഉള്ള പാട്ട് ഇപ്പോഴും നമ്മുടെ കാതില്‍ മുഴങ്ങുന്നുണ്ട്. മടവൂരികളുടെ അത്തൌഹീദ് മാസികയില്‍ ഉമര്‍ മൌലവിയെ പറ്റി പ്രസിദ്ദീകരിച്ചു വന്ന ഒരു കവിത. അതിനെ മുസ്ലിയാക്കള്‍ ഉമര്‍ മാലയാക്കി. മടവൂരികള്‍ അവരുടെ മൈക്ക് ഉപയോഗിച്ച് അതിനെ പറ്റി ക.മ. മിണ്ടിയില്ല. മുജാഹിദുകള്‍ വേദി കേട്ടുന്നിടത്ത് മുസ്ലിയ്യാക്കള്‍ വന്നു "മാല" ചൊല്ലാന്‍ തുടങ്ങി.

ഹുസൈന്‍ സലഫിയും സക്കരിയ്യാ സ്വലാഹിയും അനസ് മുസ്ലിയ്യാരും മുന്‍പന്തിയില്‍ നിന്ന് ഇതിനു മറുപടി പറഞ്ഞു. സുന്നികള്‍ ചെയ്യുന്നത് പോലെ ഏതു മുജാഹിദ് വീട്ടിലാണ് വുളു ചെയ്തു മഗ്രിബിന് ശേഷം ഭക്തി പൂര്‍വം ഈ മാല ചോല്ലുന്നതെന്ന് കാണിക്കാന്‍ വെല്ലു വിളിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മുസ്ലിയ്യാക്കള്‍ പാട്ടുപെട്ടി അടച്ചു.

ഇത് പോലെ മോങ്ങാനിരുന്ന ഹിദായക്കാരനും മടവൂരികള്‍ക്കും ഇപ്പോള്‍ ഒരു തേങ്ങ വീണു കിട്ടിയിരിക്കുന്നു. "നാരിയ സ്വലാത്ത്". ലബ്ബാ ദാരിമിയുടെ ക്ലിപ്പ്.

പ്രവാചകന് ശേഷം മ'അസും ആയി ഒരാളും തന്നെ ഭൂമിയില്‍ ജനിച്ചിട്ടില്ല എന്ന് മുജാഹിദുകള്‍ക്ക് അറിയാം. പക്ഷെ ഹിദായക്കാരന് അറിയില്ല. അതില്‍ ശിര്‍ക്കില്ല എന്ന് ലബ്ബാ ദാരിമി തീര്‍ത്തു പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അതില്‍ ശിര്‍ക്കുള്ളതായി മനസ്സിലായില്ല. ആരെങ്കിലും അത് ബോധ്യപ്പെടുത്തി കൊടുത്താല്‍ അത് അന്ഗീകരിക്കാനും അദ്ദേഹം തയ്യാറാണ്.

ഒരു മാസം പുറകിലോട്ടു പോകാം. മുജാഹിദ് ബാലുശ്ശേരി മഞ്ചേരിയില്‍ പ്രസങ്ങിച്ചതില്‍ വന്നു പോയ അബദ്ദം. ആദ്ദേഹം തിരുത്തി. ഈ തിരുത്തല്‍ വിരല്‍ ചൂണ്ടുന്ന രണ്ടു മൂന്നു കാര്യങ്ങള്‍ ഉണ്ട്. ആ കാര്യങ്ങള്‍ ഹിദായക്കാരന്‍ അന്ഗീകരിക്കുമോ ആവോ?

1) പ്രവാചകന്‍ പഠിപ്പിച്ചതും അന്ഗീകരിച്ചതുമായ ജിന്ന് ചികിത്സാ മാര്‍ഗങ്ങള് (രുക്കിയ്യ ശര'ഇയ്യ:)‍ ഇസ്ലാമില്‍ ഉണ്ട്.

2)അത് ചെയ്യുന്നതിന്/ ജനങ്ങളെ പഠിപ്പിക്കുന്നതിന് ആരൊക്കെ എതിര്‍ത്താലും മുജാഹിദുകള്‍ മുന്നിട്റ്റ് ഇറങ്ങുന്നതിനു നാണിക്കെണ്ടാതില്ല.

3)കോക്കസ് ഇത്രനാളും ആളുകളെ തെട്ടിദ്ദരിപ്പിച്ച മാതിരി ഒരു അടിചിറക്കല്‍ കേന്ദ്രം ആല്ല മേല്‍ പറഞ്ഞ രുക്കിയ്യ ചെയ്യല്‍.

4) അത്തരത്തില്‍ (അടിച്ചിറക്കുന്ന)ഒരു കേന്ദ്രം തുടങ്ങുന്നതിനു കോക്കസ് ആരോപിക്കുന്ന ഒരാളും തന്നെ ആഗ്രഹിക്കുന്നില്ല. അതിനു തുനിയുന്നുമില്ല! (അങ്ങിനെയെങ്കില് മുജാഹിദ് ബാലുശ്ശേരിയുടെ പ്രസ്താവനയിലെ തെറ്റിദ്ദാരണ ഇത്ര പെട്ടെന്ന് മാറ്റുമായിരുന്നില്ലല്ലോ)

‍ഇനിയൊന്നു ആലോചിച്ചു നോക്കൂ. മുജാഹിദ് ബാലുശ്ശേരി തന്‍റെ വാകില്‍ വന്ന പിഴവ് മാറ്റിയത് പടച്ച റബ്ബിനെ ഭയപ്പെട്ടു മാത്രമാണ്. അതിന്‍റെ പേരില്‍ ഒരു സംഘടയില്‍‍ നിന്നോ ഒരു മിമ്ബരില്‍ നിന്നോ അദ്ദേഹത്തെ ഇനി പുറത്താക്കാനില്ല.

ഇനി ചോദിക്കട്ടെ, കൂടെ കുറെ എണ്ണത്തെ കൊണ്ട് നടക്കുന്നുണ്ടല്ലോ. ബുഖാരി തോട്ടില്‍ എറിയനമെന്നും, ബുഖാരിയുടെ വാപ്പ പറഞ്ഞാലും ഞാന്‍ അങ്ങീകരിക്കില്ല എന്നും പറഞ്ഞ വിഷപ്പാമ്പുകള്‍ . താടി, പര്‍ദ്ദ, ബുര്‍ഖ, നേരിയാനിക്ക് മേലെയുള്ള വസ്ത്രം എന്നിവയെ മുജാഹിദ് വേദികള്‍ ഉപയോഗിച്ച് തന്നെ എതിര്‍ത്ത മഹാന്മാര്‍ .

ഇവര്‍ ആരോടെങ്കിലും ഇന്ന് വരെ "സര്‍ക്കുലര്‍ അയച്ചു ഭയപ്പെടുത്തുന്ന സംഘടന" വിശദീകരണം തേടിയിട്ടുണ്ടോ? എന്തിനാ സ്വന്തം കാലിലെ മന്ത് മറച്ചു പിടിച്ചു മറ്റുള്ളവന്റെ കാലില്‍ നീരുണ്ടോ എന്ന് ഗവേഷണം നടത്തുന്നത്?

പടച്ച റബ്ബിനെ ഭയപെടുന്നവര്‍ കൂട്ടത്തില്‍ ആരെങ്കിലും ഉണ്ടോ?

ഇനി കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ശിര്‍ക്ക് വന്നാല്‍ (?)തന്നെ മേല്‍ പറഞ്ഞ സംഘടന അത് കണ്ടു പിടിക്കാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും എടുക്കും. അതാണ്‌ നമുക്കുള്ള അനുഭവം. 2007- ഇല്‍ പ്രസിദ്ദീകരിച്ച ലേഖനത്തിലെ ശിര്‍ക്ക് മനസ്സിലായത്‌ അഞ്ചു വര്ഷം നീണ്ട വലിയ ഗവേഷനത്തിനോടുവിലാണ്. അതുവരെ, ഇപ്പോള്‍ ഇതിലെ ശിര്‍ക്ക് വിശദീകരിക്കാന്‍ തെക്ക് വടക്ക് ഓടുന്ന മൂര്ഖനും അണലിയും ചെരയുമൊക്കെ അത്രനാളും (അഞ്ചു വര്ഷം ) അതില്‍ ശിര്‍ക്കില്ല എന്ന് വേദിയായ വേദിയിലോക്കെ പ്രസംഗിച്ചു നടന്നു.

കേരളത്തിലെ ആദ്യ പണ്ഡിസഭയെ കടത്തി വെട്ടി മേല്‍ ‍ പറഞ്ഞ ശിര്‍ക്ക് ആദ്യം കണ്ടു പിടിച്ചത് സമസ്തയും മടവൂരികളും ആയിരുന്നു. അങ്ങിനെ നീണ്ട അഞ്ചു വര്‍ഷത്തെ പഠനത്തിനൊടുവില്‍ നമ്മുടെ പണ്ഡിത സഭ ഒരു ആയതു ഖുറാനില്‍ കണ്ടെത്തി. "ഇയ്യാക്ക ന'അബുദു വ ഇയ്യാക്ക ന'സ്ഥഈന്‍ " ഇനി സമസ്തക്കാര്‍ കാണിച്ചു കൊടുത്തതാണോ എന്ന് അവരോട് തന്നെ ചോദിക്കണം.

മേല്‍ പറഞ്ഞ ശിര്‍ക്ക് പ്രചരണം അഞ്ചു വര്ഷം നടത്തിയതിന്‍റെ പേരില്‍ ഒരു നല്ല പ്രബോധകനായിരുന്ന ഒരു മനുഷ്യനെ സ്വലാഹ് നഗറില്‍ തൂക്കിലേറ്റി. കൂടെ നടന്നു ശിര്‍ക്ക് പ്രചരിപ്പിച്ചവരുടെ ശിക്ഷയും അദ്ദേഹം ഏറ്റെടുത്തുവോ ആവോ?

ഹിദായക്കാര നോട്‌ ഒന്നേ പറയന്നുള്ളൂ. അഞ്ചു വര്ഷം കാത്തിരിക്കേണ്ട. ചുരുങ്ങിയത് റമദാന്‍ മാസം കഴിയുന്നത്‌ വരേക്കെങ്കിലും നിങ്ങളുടെ ഈ ശര്രോന്നു നിര്‍ത്താമോ? ഉമര്‍ മാല ചൊല്ലാത്ത മുജാഹിദ് കുടുംബങ്ങള്‍ ഒരു മാസം കൊണ്ട് നാരിയ സ്വലാത്തും ചൊല്ലാന്‍ പോകുന്നില്ല.

ഹിദായക്കാരന്റെ ബിനാമി രണ്ടു കാര്യമാണ് ലബ്ബാ ദാരിമിയോടു ആവശ്യപ്പെട്ടത്. ഒന്ന്, എത്രയും പെട്ടെന്ന് ഒരു പുസ്തകം എഴുതണം. രണ്ടു, ഹുസൈന്‍ സലഫിയുമായും, ഫൈസല്‍ മുസ്ലിയാരുമായും ഒരു സംവാദം സംഘടിപ്പിക്കണം.

ഇയാള്‍ക്കിത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് ഈ പണിക്ക് പോകുന്നത്?

സക്കരിയ്യ സ്വലാഹി പറഞ്ഞ മാതിരി ഇത് "ഹിദായ മള്‍ട്ടി മീഡിയ " അല്ല. മറിച്ച് "ളലാല ഉള്‍ട്ട മീഡിയ" ആണ്.