Thursday, May 29, 2014

മുജാഹിദുകളെ.. നിര്‍ത്താറായില്ലേ ഈ വിഴുപ്പലക്കല്‍??

മുജാഹിദുകളെ.. നിര്‍ത്താറായില്ലേ ഈ വിഴുപ്പലക്കല്‍?? abdulla basil cp
-------------------------------------------------------
ജിന്ന് വിവാദം അതിന്റെ മൂന്നാം ഘട്ടം പിന്നിടുമ്പോള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആയി ഏറ്റുമുട്ടുന്ന മുജാഹിദ്‌ പ്രവര്‍ത്തകരെ നോക്കി ഗുണകാംക്ഷികളായ സര്‍വ്വരും ചോദിക്കുന്ന ചോദ്യമാണിത്.. അല്‍പ ദിവസം മുന്‍പ്‌ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു സുന്നി സുഹൃത്ത്‌ അവസാനം പറഞ്ഞത്‌ "മുജാഹിദുകളുടെ ആദര്‍ശം ഖുര്‍ആനിനും സുന്നത്തിനും അനുസരിച്ചാണ് എന്നൊക്കെ മനസ്സിലായി.. എന്നാലും മുജാഹിദുകള്‍ തമ്മിലുള്ള ഈ വിഴുപ്പലക്കല്‍ കാണുമ്പോള്‍ മടുപ്പ്‌ തോന്നുന്നു" എന്നായിരുന്നു.. ഇത് തന്നെയാണ് സുഹൃത്ത്‌ ശിഹാബ്‌ തിരൂരും ( @ പ്രധാനമായി ഉന്നയിച്ചത്.. അദ്ദേഹം അക്കമിട്ടു നിരത്തിയ പോയിന്റുകളിലേക്ക് നമുക്ക്‌ കടക്കാം..
1. ഇന്സിന്റെ പ്രശ്നങ്ങള്‍ തന്നെ എമ്പാടുമുള്ളപ്പോള്‍ പിന്നെന്തിന് ഈ ജിന്ന് വിവാദം എന്നാണു ചോദ്യത്തിന്റെ മര്‍മ്മം.. ഇതിനു ഒറ്റവാക്കില്‍ ഉത്തരം പറയല്‍ അല്പം പ്രയാസമാണ്.. പത്തു വര്ഷം മുന്‍പും അതിനു മുന്‍പും വരെ ഉണ്ടായ ജിന്നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചരിത്രം അല്പമൊന്നു പഠിച്ചാല്‍ ഈ ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്താവുന്നതേയുള്ളൂ.. ഒന്നാം ജിന്ന് വിവാദം ഉടലെടുത്തത്‌ മഹാനായ ഉമര്‍ മൌലവിയുടെ സല്സബീലില്‍ ഡോ.ഉസ്മാന്‍ സാഹിബും എ.എ.ഹമീദ്‌ കൊച്ചിയും അടക്കമുള്ള മുജാഹിദ്‌ നേതാക്കള്‍ ജിന്നുമായി ബന്ധപ്പെട്ട് വൈജ്ഞാനികമായ പഠനങ്ങള്‍ പ്രബന്ധങ്ങളായി പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ "ഇതാ ഉമര്‍ മൌലവിയുടെ സല്സബീലില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു" എന്ന് പറഞ്ഞു അന്ന് തന്നെ ഒരുപാട് കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു.. രണ്ടാം ജിന്ന് വിവാദ സമയത്ത് കെ എന്‍ എം ജിന്നും സിഹ്രുമായി ബന്ധപ്പെട്ട് പ്രമാണത്തിന്റെ പക്ഷത്ത് അടിയുറച്ചു നിന്നപ്പോള്‍ "ഇതാ എപിയും കൂട്ടരും അന്ധവിശ്വാസതിലെക്ക് നയിക്കുന്നു" എന്ന് പറഞ്ഞു മടവൂര്‍ വിഭാഗവും രംഗത്ത്‌ വന്നു.. അന്ന് അവര്‍ പത്രക്കുറിപ്പ്‌ ഇറക്കിയത് "മന്ഹജ് വാദം പിശാച് സേവയിലെക്ക് കൂപ്പു കുത്തുന്നതിനു നാം മാപ്പ് സാക്ഷികളായി" എന്നായിരുന്നു.. ഇപ്പോള്‍ മൂന്നാം ജിന്ന് വിവാദ സമയത്തും സംഭവിച്ചത് മറ്റൊന്നല്ല.. ജിന്ന് പിശാച് സിഹ്ര്‍ വിഷയങ്ങളില്‍ പ്രമാണങ്ങളില്‍ ഉള്ളത് പറഞ്ഞപ്പോള്‍ "അന്ധവിശ്വാസത്തിലേക്ക്‌ ഒരു പിന്‍വിളി" എന്ന് പറഞ്ഞു പുസ്തകമിറക്കാന്‍ ചില കേകെപിമാരും അതിനനെ കെ എന്‍ എം നേതാക്കള്‍ക്ക്‌ എത്തിച്ചു കൊടുക്കാന്‍ "ഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ചില സെക്രട്ടറിമാരും" ഉണ്ടായി..
ഇതില്‍ നിന്നെല്ലാം സംഗതി വ്യക്തമാണ്.. ഡോ.ഉസ്മാന്‍ സാഹിബും ഉമര്‍ മൌലവിയും എ.എ.ഹമീദ്‌ കൊച്ചിയും മറ്റും സല്സബീലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളോ, 2002 ഇല്‍ കെ എന്‍ എം സ്വീകരിച്ച നിലപാടുകളോ 2012 ല്‍ മുജാഹിദ്‌ പണ്ഡിതര്‍ സ്വീകരിച്ച നിലപാടുകളോ ഒന്നും ഒരു വിവാദം ഉദ്ദേശിച്ച് ആയിരുന്നില്ല.. മറിച്ച് അവര്‍ പ്രമാണങ്ങളില്‍ ഉള്ളത് തുറന്ന് എഴുതിയപ്പോള്‍ "ആധുനിക പുത്തന്‍ കൂറ്റുകാര്‍ക്ക്‌" അതൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.. പ്രമാണങ്ങളില്‍ ഉണ്ടെങ്കിലും ഇതൊക്കെ സമൂഹത്തില്‍ പറയുമ്പോള്‍ അന്ധവിശ്വാസം ആണെന്ന് ജനം ധരിക്കില്ലേ എന്ന ഒരു ചിന്തയാണ് ഇവരെ "വിവാദം സൃഷ്ടിക്കാന്‍" പ്രേരിപ്പിച്ചത് എന്ന് സലഫീ കേരളത്തിന്റെ ചരിത്രം നിഷ്പക്ഷമായി പഠിക്കുന്നവര്‍ക്ക്‌ പകല്‍ പോലെ വ്യക്തമാകുന്ന കാര്യങ്ങളാണ്.. ഡോ.ഉസ്മാന്‍ സാഹിബ് അന്ധവിശ്വാസത്തിന്റെ എജെന്റ്റ്‌ ആണെന്ന് അന്ന് പറഞ്ഞതും, എപിയും കൂട്ടരും ശിര്‍ക്കിലെക്ക് പോയി എന്ന് മടവൂര്‍ വിഭാഗം പറഞ്ഞതും , ടിപിയും കൂട്ടരും ഇന്ന് പറയുന്നതുമെല്ലാം ഈ ഒരു മാനസികമായ ഒരു പ്രശ്നം കൊണ്ടാണ്.. എന്റെ റസൂല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, ഖുര്‍ആനില്‍ അത് വന്നിട്ടുണ്ടെങ്കില്‍ അതാരുടെ മുന്നിലും നെഞ്ചു വിരിച്ചു പറയാന്‍ സാധിക്കും എന്ന് പറയാനോ അതൊരിക്കലും അന്ധ വിശ്വാസം അല്ല എന്ന് ഉറക്കെ പറയാനോ ഉള്ള തന്റേടം നഷ്ടപ്പെട്ടതാണ് ഈ വിവാദങ്ങള്‍ക്ക്‌ കാരണം എന്ന് നമുക്ക്‌ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും..
പിന്നെ ഞങ്ങള്‍ ഇപ്പോള്‍ പറയുന്നത് തന്നെ ആണ് മുന്‍കാല മുജാഹിദു നേതാക്കന്മാരും പറഞ്ഞത് എന്നത് കേവലം ഒരു അവകാശ വാദം മാത്രമല്ല, പച്ചയായ യാഥാര്‍ത്ഥ്യമാണ്.. യാ ഇബാദല്ലാ വിഷയത്തില്‍ ഉമര്‍ മൌലവിയുടെ സല്സബീലില്‍ 1979 ല്‍ വന്ന അതേ നിലപാടില്‍ ആണ് മുജാഹിദുകള്‍ ഇന്നും... ജിന്ന് ബാധയോ സിഹ്ര്‍ ബാധയോ ഏറ്റിട്ടുണ്ട് എന്ന് കരുതപ്പെട്ടാല്‍ ഖുര്‍ആനിലെ ആയത്തുകള്‍, ഹദീസുകള്‍ എന്നിവ കൊണ്ട് ചികിത്സിക്കാം എന്ന് കെ.എം മൌലവി എന്ന കെ എന്‍ എമ്മിന്റെ ഒന്നാമത്തെ പ്രസിടന്റ്റ്‌ പറഞ്ഞ അതേ ആദര്‍ശത്തില്‍ ഞങ്ങള്‍ ഇന്നും അടിയുറച്ചു നില്‍ക്കുന്നു.. ഒരു വിളി പ്രാര്‍ത്ഥന ആകുന്നതു എപ്പോള്‍ എന്ന വിഷയത്തില്‍ കുഞ്ഞീദ് മദനി പറഞ്ഞ അതേ ആദര്‍ശത്തിലാണ് ഞങ്ങളിന്നും.. ഹദീസ്‌ നിഷേധവുമായി ബന്ധപ്പെട്ട് കെ എം മൌലവി പറഞ്ഞതില്‍ കൂടുതലൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.. ഇങ്ങനെ ഏതു വിഷയം എടുത്തു നോക്കുമ്പോഴും മുന്‍കാല പണ്ഡിതര്‍ പറഞ്ഞ നിലപാടില്‍ നിന്ന് മുജാഹിദുകള്‍ വ്യതിചലിച്ചിട്ടില്ല എന്ന് വ്യക്തമാകും..
താങ്കള്‍ മുജാഹിദ്‌ ഐക്യം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എങ്കില്‍ ഇന്ന് നിലവിലുള്ള മൂന്നു വിഭാഗത്തെയും സമീപിക്കുക, ഇന്ന് വിവാദത്തിലായ വിഷയങ്ങളെ കുറിച്ച് 2000 നു മുന്‍പ്‌ നമ്മുടെ പണ്ഡിതര്‍ എഴുതിയ വാദങ്ങളിലേക്ക് തിരിച്ചു വന്നു ഐക്യപ്പെട്ടു കൂടെ എന്ന് ചോദിക്കുക.. ഹദീസ്‌ നിഷേധം പേറുന്ന മടവൂര്‍ വിഭാഗം താങ്കളോട് മുഖം തിരിക്കും.. കാരണം അവര്‍ക്ക്‌ ഹദീസുമായി ബന്ധപ്പെട്ട് കെ എം മൌലവി എഴുതിയത് ദഹിക്കില്ല.. ജിന്നുമായി ബന്ധപ്പെട്ട് ഡോ.ഉസ്മാന്‍ സാഹിബും ഉമര്‍ മൌലവിയും എഴുതിയത് അവര്‍ക്ക്‌ ഇന്ന് അന്ധവിശ്വാസവും ശിര്‍ക്കുമാണ്.. സിഡി ടവര്‍ വിഭാഗവും താങ്കളോട് പുറം തിരിഞ്ഞു നില്‍ക്കും.. കാരണം 1979 സല്സബീലില്‍ വന്ന വാദം അവര്‍ക്കിന്നു പച്ച ശിര്‍ക്കാണ്..!! ജിന്ന് ചികിത്സിക്കാം എന്ന് പറഞ്ഞ കെ എം മൌലവി അവര്‍ക്കിന്നു അന്ധവിശ്വാസിയാണ്.. ഡോ.ഉസ്മാന്‍ സാഹിബ് അവര്‍ക്കിന്നു ഒരു തലവേദന ആണ്..!!! ഇനി താങ്കള്‍ "വിസ്ഡം മുജാഹിദുകള്‍" എന്ന് വിളിച്ചവരോട് ഇതേ ചോദ്യം ചോദിച്ചോളൂ, രണ്ടു കൈയും നീട്ടി അവര്‍ താങ്കളെ സ്വീകരിക്കും.. ഇന്ന് വരെ നാം പറഞ്ഞ ആദര്‍ശം, 1400 വര്‍ഷമായി സലഫീ ലോകം സ്വീകരിച്ച അഖീദ.. അത് സ്വീകരിച്ച് ഒരു ഐക്യത്തിന് മുജാഹിദുകള്‍ നൂറു വട്ടം.. അല്ല പതിനായിരം വട്ടം തയ്യാറാണ്...!!!
2. സകരിയാ സ്വലാഹിയും കൂട്ടരും ജിന്നിനോട് പ്രാര്‍ഥിക്കാമോ വേണ്ടേ എന്ന ചര്‍ച്ച വരെ നടത്തി എന്ന ഗീബല്സിനെ പോലും തോല്പിക്കുന്ന തരത്തില്‍ നുണ പറഞ്ഞു കൊണ്ടാണ് ബഹുമാന്യനായ ടിപി ഈ വിവാദങ്ങള്‍ക്ക്‌ തിരി കൊളുത്തിയത്.. രണ്ടര വര്‍ഷങ്ങള്‍ കഴിഞ്ഞു, ഇപ്പോഴും ചോദിക്കുന്നു, ടീപീ, ആരാണ് അങ്ങനെ ചര്‍ച്ച നടത്തിയത്?? എവിടെയാണ് ആ ചര്‍ച്ച നടന്നത്?? അങ്ങ് പറഞ്ഞത് പച്ചക്കളവല്ലേ?? ഇന്നേ വരെ ടിപി ഇതിനു ഒരു മറുപടി പറഞ്ഞിട്ടില്ല.. അപ്പോള്‍ സകരിയാ സ്വലാഹിയെ പുറത്താക്കാന്‍ കെ എന്‍ എം നേതൃത്വം പറഞ്ഞ ന്യായം പച്ചയായ നുണയാണ് എന്ന് ഇപ്പോഴും ഏതൊരാള്‍ക്കും മനസ്സിലാകുന്ന തരത്തില്‍ വ്യക്തമാണ്..
പിന്നെ സ്വലാഹി ഇപ്പോള്‍ എന്ത് കൊണ്ട് ഞങ്ങളോടൊപ്പമില്ല എന്നതിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞോട്ടെ.. ഏതൊക്കെയോ ചില ആളുകളുടെ വലയില്‍ പെട്ട് നമ്മുടെ ബഹുമാന്യനായ സ്വലാഹി പറഞ്ഞു കൂട്ടിയ കാര്യങ്ങള്‍ക്ക് അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയല്ലാതെ നിവൃത്തിയില്ല.. സ്വലാഹിയെ കൊണ്ട് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്നു വരുത്തി പറയിപ്പിച്ച പലരും കെ എന്‍ എം കോക്കസ് വിഭാഗത്തിന്റെ പ്രോഫ്കോണിലും ഖ്യൂ.എച്ച്.എല്‍.എസ് വേദികളിലും പോയി കയ്യും പിടിച്ച് "വെള്ളി നക്ഷത്രത്തിന്റെ" കൂടെ ഫോട്ടോക്ക് പോസ് ചെയ്തതോടെ കാര്യം എല്ലാവര്‍ക്കും വ്യക്തമായതാണ്.. ആ വിഭാഗത്തിലെ പണ്ഡിതര്‍ പലരും തിരിച്ചു വരവ് തുടങ്ങിയത് പോലെ സ്വലാഹിയും ഇന്നല്ലെങ്കില്‍ നാളെ ഈ ദഅവാ കൂട്ടായ്‌മയോടൊപ്പം അണിചേര്‍ന്നു പ്രവര്‍ത്തിക്കും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.. പക്ഷെ പ്രമാണത്തിനും മന്ഹജിനും നിരക്കാത്ത കാര്യങ്ങള്‍ ആര് പറഞ്ഞാലും അത് സ്വലാഹി ആയാലും സലഫി ആയാലും പി.എന്‍ ആയാലും ബാലുശ്ശേരി ആയാലും മുജാഹിദുകള്‍ അത് അവജ്ഞതയോടെ തള്ളിക്കളയും എന്നതിന്റെ തെളിവാണ് ഈ സംഭവം എന്ന് പറയാതിരിക്കാന്‍ വയ്യ..
3. അബ്ദുറഹ്മാന്‍ സലഫിയുടെ അധികാരക്കൊതിയും മറ്റും ആദര്‍ശ പരമായ വിഷയങ്ങള്‍ അല്ലാത്തതിനാല്‍ അതിലേക്കു കടക്കുന്നില്ല.. അതൊക്കെ ഓരോരോ വ്യക്തികള്‍ ചെയ്തു കൂട്ടുന്നതിനു പടച്ചവന്റെ കോടതിയില്‍ തീര്‍പ്പ്‌ കല്‍പിച്ചു കൊള്ളട്ടെ എന്ന് കരുതി മാറ്റി വെക്കുക.. ഏതായാലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഇല്ലാത്ത വാദങ്ങള്‍ കെട്ടി വെച്ച് മുവഹിദുകളെ പുറത്താക്കുമ്പോള്‍ സ്വാഭാവികമായും അവരിലും വ്യതിയാനം കടന്നു കൂടും.. അതാണ്‌ അഭൌതികമായി അല്ലാഹു അല്ലാത്തവര്‍ക്കും മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ സാധിക്കുമെന്ന പച്ച ശിര്‍ക്ക്‌ കെ എന്‍ എം വേദികളില്‍ കേള്‍ക്കേണ്ട ഗതികേടിലേക്ക് എത്തിച്ചത്.. പ്രവാചകനും സ്വഹാബതും സലഫീ ഉലമാക്കളും എല്ലാവരും ചെയ്ത റുഖിയയെ പറ്റി അന്ധവിശ്വാസം എന്ന് പറയേണ്ടി വന്നത് അത് കൊണ്ടാണ്.. താടി നീട്ടുന്നതും നെരിയാണിക്ക് മീതെ വസ്ത്രം ധരിക്കുന്നതും ഉലുവ്വായത് അങ്ങനെയാണ്.. അത്തരം ആദര്‍ശ വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു കൂടാരത്തിലേക്ക് കയറിപ്പോകുന്നതിനും നല്ലത് സ്വതന്ത്രമായി ദഅവത് നടത്തുന്നതാണ് എന്ന് മുജാഹിദുകള്‍ കരുതുന്നു.. വിസ്ഡത്തിലൂടെ മുജാഹിദുകള്‍ അത് തെളിയിച്ചു കഴിഞ്ഞു..
പിന്നെ ഇന്ന് കാണുന്ന "പോത്തിറച്ചി, വെള്ളപ്പം, കരട്" പോലുള്ള വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അത് തുടരട്ടെ എന്നാണു ഞങ്ങളും ആഗ്രഹിക്കുന്നതു.. കാരണം അതിലൂടെ പുറത്തു നിന്നും വീക്ഷിക്കുന്ന ഒരാള്‍ക്ക്‌ എളുപ്പത്തില്‍ അവരെ വിലയിരുത്താന്‍ സാധിക്കും എന്നത് കൊണ്ട് തന്നെ.. ഒരു മീറ്റിംഗ് കൂടിയപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ക്ക് വിശന്നു.. അവര്‍ അവിടെ ലഭ്യമായ വെള്ളപ്പവും ഇറച്ചി വരട്ടിയും കഴിച്ചു ചര്‍ച്ച തുടര്‍ന്നു.. ഇതില്‍ വിവാദമാക്കാന്‍ എന്താണ് ഉള്ളത് എന്ന് ഒന്ന് ചിന്തിക്കൂ.. ഇങ്ങനെ മുജാഹിദുകള്‍ തിന്നുന്നതും മൂത്രമൊഴിക്കുന്നതും വിയര്‍പ്പ് തുടക്കുന്നതും വരെ ഒപ്പിയെടുക്കുന്നവര്‍ എത്രത്തോളം അധ:പതിച്ചവര്‍ ആണ് എന്ന് പൊതു ജനത്തിന് എളുപ്പം മനസ്സിലാവുമല്ലോ.. പിന്നെയുള്ളത് "കരട്" ആണ്, ഒരു സമിതിയുടെ, അല്ലെങ്കില്‍ ഒരു സംഘടനയുടെ മീറ്റിങ്ങില്‍ വന്ന തീരുമാനങ്ങള്‍ എഴുതിയ പുസ്തകം ആ സമിതിയുടെ ഔദ്യോഗിക മീറ്റിങ്ങില്‍ ആണ് അവതരിപ്പിക്കേണ്ടത്. അത് മുജാഹിദ്‌ ദഅവാ സമിതിയുടെ മീറ്റിങ്ങില്‍ അവതരിപ്പിച്ചിട്ടും ഉണ്ട്.. അതല്ലാതെ അതില്‍ നിന്നും വിട്ടു പോയ സകരിയാ സ്വലാഹിക്ക്‌ ആ കരട് കൊടുക്കണം എന്ന് പറയുന്നത് എങ്ങനെ ശരിയാകും?? അങ്ങനെ എങ്കില്‍ കെ എന്‍ എമ്മില്‍ നിന്ന് അബ്ദുറഹ്മാന്‍ സലഫിയെ എതിര്‍ത്തതിന്റെ പേരില്‍ പുറത്തായ ഡോ.അബ്ദുല്‍ അസീസ്‌ സാഹിബിനു ഇവര്‍ സംഘടനയുടെ മിനുട്ട്സോ ചര്‍ച്ചകളുടെ കരടോ കൊടുക്കുമോ?? ഇങ്ങനെ ഏതു വിവാദത്തിന്റെ പിന്നാലെ പോയാലും ഉള്ള് പൊള്ളയാണ് എന്ന് നമുക്ക്‌ ബോധ്യപ്പെടും..
ജിന്നില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ എന്തിലും ഏതിലും ജിന്നിനെ വലിച്ചു കൊണ്ട് വന്നു തങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്ന് മാലോകരെ അറിയിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കും.. പക്ഷെ മുജാഹിദുകളെ സംബന്ധിച്ച് ഇനി ദഅവത്തിന്റെ വീഥിയിലേക്ക്‌ ഇറങ്ങേണ്ട സമയമാണ്.. ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായി പഠിക്കുന്ന ആര്‍ക്കും സത്യം ബോധ്യമാകുന്ന തരത്തില്‍ മുഖാമുഖങ്ങളും സംവാദങ്ങളും നടന്നു കഴിഞ്ഞു.. ഇനി ശിര്‍ക്കിലും അന്ധവിശ്വാസങ്ങളിലും മുങ്ങിക്കുളിക്കുന്ന പതിനായിരക്കണക്കിന് ആളുകളിലേക്ക് സത്യസന്ദേശം എത്തിക്കേണ്ട ബാധ്യത നിറവേറ്റാന്‍ മുജാഹിദുകള്‍ ഇറങ്ങുകയാണ് ഇന്ഷാ അല്ലാഹ്..
അല്ലാഹു സത്യത്തെ സത്യമായി ഗ്രഹിക്കാനും അതോടൊപ്പം സധൈര്യം അണിചേരാനും നമ്മെ തുണക്കട്ടെ, ആമീന്‍...

നാരിയ സ്വലാതുമായി വീണ്ടും തെരുവിൽ ഇറങ്ങിയ ശുരൂതികൾക്ക് -സലഫു ലോകത്തിന്റെ മറുപടി -

Salaat al-Naariyah

“Allahumma salli salaatan kaamilatan wasallim salaaman taamman ‘ala sayyidina muhammadin alladhi(allathi in some prose) tan’hil bihi il uq’ad· watatafarrij bih il karb· wataq’dhi bih il hawaa’ij· wa tanaal bih ir raghaa’ib· wa hasan al khawaayitam wa yastasq il ghamaam bi wajhih il kareem wa ‘ala ‘aalihi wa sah’bihi fee kulli lamhatin wa nafs” 
The above recitation is called salaat un naaria in india and recited 4444 times whenever a calamity falls in a house  by bringing many students and the chief of a madhrasaa. 
1.  What is the meaning of the above words and is there any shirk in the wordings?   
2. People say if there is no shirk we can continue reciting because it is not harmful because it is a type of dhikr and it reminds them of allah and that we are doing some kind of additional dhikr to  bring us closer to allah and to removesome museebath. 
3. What is the ruling on maulid recitation· is there any harm in reciting it periodically by calling some students of madhrasaa or imam of masjid.

[The translation of these words is as follows:
“O Allaah, send perfect blessings and complete peace upon our master Muhammad by virtue of whom [as some of them say] all obstacles are removed, distress is relieved, needs are met, desires are fulfilled and a good end may be achieved and by virtue of whose noble face clouds may be sent, and [send blessings and peace] upon his family and companions with every breath and glance.”] 
Answer: 
Praise be to Allaah. 
1.     The words of this innovated prayer are clear enough, but there is nothing wrong with explaining them further. 
“obstacles are removed” means, a way out is found from whatever obstacles and difficult matters one is faced with.
The phrase may also mean “by virtue of whom anger is calmed.” 
“distress is relieved” means anxiety and grief are taken away. 
“needs are met” means one gets what one is trying to achieve. 
“desires are fulfilled and a good end may be achieved” means his wishes are fulfilled whether that is in this world or in the Hereafter, one of which is that one meets a good end. 
“by virtue of whose noble face clouds may be sent” means that he is asked to pray to Allaah to send rain. 
2.     What some people have told you – that this prayer does not involve shirk and that it is permissible for you to continue to recite it – is wrong. This so-called prayer includes things which clearly go against Islam, such as the following:
(i)                It is supposed to be said at times of calamity. This is a contrived reason for an innovated act of worship.
(ii)              It is supposed to be recited a set number of times, 4444 times. This is a contrived amount for an innovated act of worship.
(iii)            It is supposed to be recited in a communal fashion. This is a contrived method for an innovated act of worship
(iv)            It contains phrases which go against Islam, which constitute shirk and which are an exaggeration about the Prophet (peace and blessings of Allaah be upon him). It attributes to him actions which cannot be attributed to anyone other than Allaah, such as meeting people’s needs, relieving distress, fulfilling their desires and granting a good end. Allaah commanded His Prophet (peace and blessings of Allaah be upon him):
“Say: ‘It is not in my power to cause you harm, or to bring you to the Right Path’”
[al-Jinn 72:21 – interpretation of the meaning]
(v)              It ignores what is taught in the sharee’ah, and makes up a contrived prayer and supplication. This implies that one is accusing the Prophet (peace and blessings of Allaah be upon him) of failing to explain everything that the people need, and that one is trying to fill gaps in the sharee’ah.
The Prophet (peace and blessings of Allaah be upon him) said: ‘Whoever innovates anything in this matter of ours (Islam) that is not a part of it, will have it rejected”
(Narrated by al-Bukhaari, 2550; Muslim, 1718).
According to a report narrated by Muslim (1718), he said: “Whoever does any action that is not in accordance with this matter of ours (Islam) will have it rejected.”
Ibn Rajab al-Hanbali (may Allaah have mercy on him) said: “This hadeeth represents one of the most important basic principles of Islam. It is like a yardstick for measuring the outward appearance of actions, just as the hadeeth ‘Actions are but by intentions’ is a yardstick for measuring the inward nature of actions. Just as actions which are not done for the sake of Allaah bring no reward to the one who does them, so too actions which are not done in accordance with the command of Allaah and His Messenger are rejected and thrown back at the one who does them. Everyone who innovates something in the religion for which Allaah and His Messenger have not granted permission, that action has nothing to do with the religion.”(Jaami’ al-‘Uloom wa’l-Hukam, 1/180) 
Al-Nawawi (may Allaah have mercy on him) said: “This hadeeth is one of the most important basic principles of Islam and is one of the most comprehensive sayings of the Prophet (peace and blessings of Allaah be upon him). It is a clear rejection of bid’ah and innovations. The second report adds a further idea, which is that some people may persist in doing some innovated action (bid’ah) for which there is a precedent, and when the first report – ‘Whoever innovates anything…’ – is quoted as proof, such a person may say, ‘But I did not innovate anything. Then the second report – ‘Whoever does any action…’ – may be quoted, which clearly states that all innovated actions are rejected, whether the one who does them invented them or they were previously invented. This hadeeth is one of those which should be memorized and used in denouncing evil actions, and it should be propagated widely.”(Sharh Muslim, 12/16) 
3.     With regard to celebrating the Mawlid (birthday of the Prophet (peace and blessings of Allaah be upon him)), doing this is bid’ah. If it was good, those who love the Prophet (peace and blessings of Allaah be upon him) more than we do would have done it before us, i.e., the Sahaabah, may Allaah be pleased with them. Most of what is recited on this occasion are weak or fabricated reports of the life of the Prophet (peace and blessings of Allaah be upon him), and it involves exaggeration about our Prophet (peace and blessings of Allaah be upon him). There follow the comments of the scholars: 
(a)     Shaykh al-Islam Ibn Taymiyah (may Allaah have mercy on him) was asked about the one who completes the reading of the Qur’aan each year on the night of the birthday of the Prophet (peace and blessings of Allaah be upon him) – is that mustahabb or not? 
He replied: 
“Praise be to Allaah. For the people to come together to eat on the two Eids and the days of Tashreeq is Sunnah. This is one of the symbols of Islam which the Prophet (peace and blessings of Allaah be upon him) set out for the Muslims. Helping the poor by giving them food during Ramadaan is also one of the ways of Islam. The Prophet (peace and blessings of Allaah be upon him) said: ‘Whoever gives a fasting person food to break his fast will have a reward like his.’ Giving poor Qur’aan-readers that which will help them to devote their time to the Qur’aan is a righteous deed at any time, and whoever helps them in this manner will have a share in the reward. 
But taking as special occasions days which are not prescribed in Islam – such as one of the nights of Rabee’ al-Awwal which is called Laylat al-Mawlid (the night of the Prophet’s birthday), or some of the nights of Rajab, or the eighteenth of Dhu’l-Hijjah, or the first Friday of Rajab, or the eighth of Shawwaal, which the ignorant call ‘Eid al-Abraar (the Feast of the Righteous)’ – these are bid’ahs which the salaf did not regard as mustahabb and they did not do these things. And Allaah knows best.”(al-Fataawa al-Kubraa, 4/415) 
(b)    Ibn al-Haaj said: 
“Some of them commit actions at this time which go against this meaning. When the month of Rabee’ al-Awwal begins, they hasten to indulge in idle entertainment, playing the daff (hand-drum) and reed flute, and other things as mentioned above. 
Whoever wants to weep, let him weep for himself and for Islam, and how it and its people and those who follow the Sunnah have become alienated. If they simply wanted to sing songs and entertain themselves, I wish that they would limit themselves to that. But some of them try to follow proper etiquette, so they start the Mawlid with the recitation of Qur’aan. So they look for the one who can recite in the most melodious fashion and provoke enjoyment, and he reads ten aayahs. There are several things wrong with this:
(i)                the way in which the reciter reads in this manner which is condemned in sharee’ah, with a quavering tone like that of a singer. This has been discussed above.
(ii)              This involves a lack of proper respect towards the Book of Allaah.
(iii)            They read Qur’aan briefly before turning to what they really desire, which is to listen to the entertainment of the tambourine and reed-flute, and the singing and quavering tones of the singers, etc.
(iv)            They show outwardly something different from that which is in their hearts. This is the essence of hypocrisy, whereby a person makes an outward display of something when deep inside he really means something else – this is wrong except in cases specifically exempted by sharee’ah. They start with Qur’aan recitation when the thoughts of some of them are really focused on the singing.
(v)              Some of them cut the recitation short, because they are thinking too much of the pleasure of that which comes after it, as mentioned above.
(vi)            If the Qur’aan reading goes on for a long time, some of the audience begin to show signs of boredom, and they do not settle down until the entertainment they like begins. This is not what is meant by the description which Allaah gives of the humble believers, because they love to hear the words of the Lord, as He says in praise of them (interpretation of the meaning):
‘And when they listen to what has been sent down to the Messenger (Muhammad), you see their eyes overflowing with tears because of the truth they have recognized. They say: “Our Lord! We believe; so write us down among the witnesses”’[al-Maa’idah 5:83]
This is how Allaah describes those who listen to His words. But some of these people do the opposite of that. After listening to the word of their Lord, they get up to dance and celebrate and enjoy themselves in unseemly ways.“Truly, to Allaah we belong and truly, to Him we shall return” [al-Baqarah 2:156 – interpretation of the meaning. This phrase is an expression of grief and sorrow] for the lack of shame for committing sins. They do the deeds of the Shaytaan and seek reward from the Lord of the Worlds, claiming that they are doing acts of worship and goodness. Would that only the lowest of people did that, but now this problem has become widespread and you see those who claim to have some knowledge and good deeds doing that, and even some of those who claim to be shaykhs, i.e., those who have followers. All of them are included in what is said above. 
It is strange that they have been deceived by this trick of the accursed Shaytaan. Do you not see that a wine-drinker, when the wine first starts to take effect, he begins to move his head non-stop. When the effect becomes stronger, he loses his shame and dignity before those who are with him, and what he wants to conceal will be exposed to his companions. Look at this singer, may Allaah have mercy on you and us. When he starts to sing, you will see people who have dignity and respect, who appear decent and are followed by people of knowledge, falling silent when he starts to sing. Then they start to move their heads a little, exactly like wine-drinkers, as described above. Then when they really start to enjoy the entertainment, they lose their shyness and dignity, exactly like the wine-drinkers, so they get up and start to dance and shout and weep in a show of fake humility. They move in and out and raise their arms and heads towards the heavens as if receiving divine inspiration. They start to foam at the mouth and may even rend their garments and play with their beards. 
This is obviously something to be denounced, because the Prophet (peace and blessings of Allaah be upon him) forbade wasting money, and rending one’s garments is obviously included in that. 
Secondly, this obviously goes beyond the limits of common sense, because they act like crazy people most of the time.”(al-Madkhal, 2/5-7) 
(c)     The Standing Committee said: 
“Celebrating the birthday of the Prophet (peace and blessings of Allaah be upon him) is not permitted because it is an invented bid’ah (innovation) which was not done by the Messenger of Allaah (peace and blessings of Allaah be upon him) or by his rightly-guided successors (al-khulafa’ al-raashideen), or by the scholars of the best three generations [i.e., the first three generations of Islam].” 
(Fataawa al-Lajnah al-Daa’imah, 3/2) 
(d)    Shaykh Ibn Baaz was asked: is it permissible for the Muslims to hold celebrations in the mosque to commemorate the life of the Prophet (peace and blessings of Allaah be upon him) on the night of 12 Rabee’ al-Awwal, to celebrate the Mawlid or birthday of the Prophet (peace and blessings of Allaah be upon him), without taking that day off as an “Eid”? We are having some disputes concerning this. Some say that it is a bid’ah hasanah (“a good innovation”) and some say that it is not a good innovation. 
He replied: 
“The Muslims should not celebrate the birthday of the Prophet (peace and blessings of Allaah be upon him), whether on the night of 12 Rabee’ al-Awwal or on any other date, just as they should not celebrate the birthday of anyone other than the Prophet (peace and blessings of Allaah be upon him), because celebrating birthdays is an innovation which has been introduced into the religion.  The Prophet (peace and blessings of Allaah be upon him) did not celebrate his birthday during his lifetime, and he is the one who conveyed the religion and laws from Allaah. He did not enjoin that, and it was not done by his rightly guided successors or by any of his Companions or those who followed them in goodness during the best three generations. So it is known to be an innovation, and the Prophet (peace and blessings of Allaah be upon him) said: ‘Whoever innovates anything in this matter of ours (Islam) that is not a part of it, will have it rejected’ (Saheeh – agreed upon). According to a report narrated by Muslim, which al-Bukhaari narrated in a mu’allaq majzoom report: “Whoever does any action that is not in accordance with this matter of ours (Islam) will have it rejected.” 
Celebrating the Mawlid is not in accordance with the command of the Prophet (peace and blessings of Allaah be upon him), rather it is something which the people innovated and introduced into their religion during later centuries, so it is to be rejected. The Prophet (peace and blessings of Allaah be upon him) used to say in his khutbah (sermon) on Fridays: ‘The best of speech is the Book of Allaah and the best of guidance is the guidance of Muhammad (peace and blessings of Allaah be upon him). The most evil of things are those which are newly-invented, and every innovation is a going-astray.’ This was narrated by Muslim in his Saheeh. It was also narrated by al-Nasaa’i with a jayyid isnaad, adding the words, ‘and every going-astray leads to Hell.’ 
Instead of celebrating the birthday of the Prophet (peace and blessings of Allaah be upon him), we should study his seerah (biography) and the history of his life during the jaahiliyyah and Islam, in schools, mosques and elsewhere. That includes describing the circumstances of his birth and death, with no need to innovate celebrations which are not prescribed by Allaah or His Messenger, and for which there is no evidence in sharee’ah. 
Allaah is the Source of Strength. We ask Allaah to grant guidance and strength to all the Muslims and to help them to follow the Sunnah and avoid bid’ah.” 
(Fataawa al-Shaykh Ibn Baaz, 4/289) 
And Allaah knows best.
Islam Q&A
Sheikh Muhammed Salih Al-Munajjid

Monday, May 26, 2014

KJU വിനെ അന്ഗീകരിക്കും -യാഥാർത്യവും പ്രചാരണവും Part 2

KNM ലെ ഈ രണ്ടു ഗ്രൂപ്കൾ അഥവാ TP -സലഫി ഗ്രൂപ്കൾ തമ്മിൽ നടക്കുന്ന ഈ വടം വലി ആണ് ഒരു പരിധി വരെ ഇവരെ ഐക്യ ചര്ച്ചയിലെക്ക് വലിച്ചു കൊണ്ട് വന്നത് ...
അബ്ദു റഹ്മാൻ സലഫിയുടെ കടിഞ്ഞാണില്ലാത്ത കളികള്ക്കും ,സ്വയം അവരോതിത സ്ഥാനമാനഗല്ക്കും അറുതി വരുത്താൻ ആണ് TP ,AP എന്നിവര് ചേർന്ന് മടവൂര് വിഭാഗവും ആയി ലയനത്തിന് മുതിര്ന്നത് ..അതിനു വേണ്ടി 5 അംഗ കമ്മറ്റി പോലും ഉണ്ടാക്കി ...ഇതാണ് ഇവർ തമ്മിലുള്ള വടം വലി സന്ഗീർണ്ണം ആക്കിയത് ..ഈ അവസരത്തിൽ ഒന്നും യഥാര്ത മുജാഹിദുകൾ ചിത്രത്തിലെ ഇല്ല ..എന്നാൽ നൂരിഷ മുതലാളിയും സലഫിയും അനസ് ഹനീഫ എന്നീ വാടക (കടപ്പാട് -PK അഹമ്മദ്‌ സാഹിബ് )പ്രാസങ്ങികരെയും ,നാണി ഹാജി ,കാദെർഹാജി എന്നീ ചാവേര്കളെയും ചേർന്ന് പല സ്ഥലത്തും പരസ്യ പരിപാടിയും ഗ്രൂപ്പ് മീറ്റിങ്ങും ആയതോടെ ,PP ഉണ്ണീൻ കുട്ടി മൌലവിയുടെ മധ്യസ്ഥതയിൽ ഒരു വെടി നിർത്തൽ പ്രഖ്യാപിച്ചു ..അണികളെ പറ്റിക്കാൻ ഒരുമിച്ചു സ്റ്റേജ് പങ്കിടാനും ,മടവൂര് ലയനം 5 അംഗ സമിതിക്ക് വിടാനും തീരുമാനിച്ചു ..അതിൽ കയറി പറ്റിയ നൂരിഷ സാഹിബ് TP യ്ടെ ചിരകാല സ്വപ്നത്തിനു മൂക്ക് കയറിട്ടു ഈ അവസരത്തിൽ ആണ് TP യും AP യും കരുവള്ളിയെ ചെന്ന് കാണുന്നത് ..മടവൂര് ലയനം ആയിരുന്നു വിഷയം ..അപ്പോൾ കരുവള്ളി പറഞ്ഞു ..ഇപ്പോൾ ഉണ്ടായ പുതിയ പ്രശ്നം നമുക്ക് തീർത്തു കൂടെ ..അതിനു ഞാൻ ശ്രമിക്കട്ടെ എന്ന് ചോദിച്ചു ..അവർ സമ്മതം മൂളി ..കരുവള്ളിയോടു അബ്ദു റഹ്മാൻ സലഫി ചെയുന്ന നേരികെടിനെ പറ്റി ഏറെ നേരം അവർ പറഞ്ഞു ..തങ്ങളുടെ നിസ്സഹായത ബോധിപിച്ചു ..
മുജാഹിദ് പ്രസ്ഥാനത്തിലെ ISM MSM നേതാക്കളോ ,മറ്റു മുതിര്ന്ന ആളുകളോ ഒരു ലയനം നടക്കാൻ വേണ്ടി കരുവള്ളിയെ ചെന്ന് കാണുകയോ അദ്ദേഹവുമായി താങ്കള് മുന്നിട്ടു ഇറങ്ങണം എന്ന് ആവശ്യപെട്കയോ ചെയ്തിടില്ല ...
തതടിസ്ഥാനത്തിൽ കരുവള്ളി ,കബീര് ഡോക്ടർ,അബൂബക്കെർ ഡോക്ടർ എന്നിവർ നമ്മുടെ പല നേതാക്കല്മായും ബന്ധപെട്ടു ..
ഇതൊന്നും ഔദ്യോഗിക ചര്ച്ചയോ ,മറ്റോ ഒന്നും ആയിരുന്നില്ല ..അന്നും എന്നും നമ്മുടെ നിലപാട് നമ്മൾ തുറന്നു പറഞ്ഞു "ഇപ്പോഴുള്ള പ്രശ്നങ്ങൾ ചിലരുടെ സ്വാര്തതക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് .(.ഹനീഫ കയക്കൊടിയെ കൊണ്ട് KJU ദൗരയിൽ ഈ വിഷയം ആദ്യം ചര്ച്ചക്കു കൊണ്ട് വരിച്ചത്‌ സലഫി ആണ് ..)..സംഘടന പരമായ അച്ചടക നടപടികൾ മുഴുവൻ പിന് വലിക്കുക ,ശിര്ക്കാരോപനം നിര്ത്തുക ,ആദര്ശ വിശദീകരണം എന്നാ പേരില് പ്രമാണ വിരുദ്ധമായ കാര്യങ്ങൾ ജനങ്ങളിൽ അടിചെല്പിക്ക്ന്നതും ഏകപക്ഷീയ വിശദീകരണവും നിര്ത്തുക ..ചിലര് ഹോട്ടൽ റൂമ്മിൽ മുറി എടുത്ത് എഴുതി ഉണ്ടാക്കിയ പുസ്തകവും ,KJU തീരുമാനം എന്ന് പറഞ്ഞു അബ്ദു റഹ്മാൻ സലഫിയും -ഹനീഫയും ചേർന്ന് രചിച്ച കൃതിയും ഒന്നുകിൽ വലിച്ചെറിയുക അല്ലെങ്കിൽ ഇത് അവരടെ പ്രബന്ധം ആയി പരിഗണിച്ചു KJU വിൽ നിക്ഷ്പക്ഷ ചര്ച്ച (ഞങ്ങൾ ഒപ്പിട്ടു നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ )നടത്തുക ..അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന പ്രമാണ ബദ്ധം ആയ തീരുമാനം ഞങ്ങൾ അന്ഗീകരിക്കും ..
(ഇതാണ് KJU തീരുമാനം അന്ഗീകരിക്കാം എന്ന് പറഞ്ഞു എന്ന് മാധ്യമത്തിൽ ഉണ്ട് എന്ന് പറഞ്ഞു നടക്കുന്നത് ...അബ്ദുറഹ്മാൻ സലഫിയ്ടെ വാദം KJU എടുത്താൽ അന്ഗീകരിക്കാം എന്നല്ല മുരീദുകളെ പറഞ്ഞത് ,ഹനീഫ ഉണ്ടാക്കിയ പുസ്തകം തൊണ്ട തൊടാതെ വിഴ്ങ്ങി അത് KJU ആണ് എന്ന് പറയാം എന്നല്ല പറഞ്ഞത് .).മറിച്ചു നിഷ്പക്ഷവും നിസ്വാർഥവും ആയ ചര്ച്ചയുടെ അടിസ്ഥാനത്തിൽ പ്രമാണ ബദ്ധം ആയി KJU എടുക്ന്ന തീരുമാനം അന്ഗീകരിക്കും എന്നാണ് പറഞ്ഞത് ...അതിപ്പോൾ പറഞ്ഞത് ആണോ ..അതിനല്ലേ 38 പേരും പിന്നീട് 65 പേരും ഒപ്പിട്ടു കത്ത് തന്നത് ..KJU വിനെ അന്ഗീകരിക്കാത്ത ആളുകള് ആണ് എങ്കിൽ എന്തിനാടോ കത്ത് ..അപ്പോൾ KJU ആണ് KNM ..ഇത് രണ്ടും മാനാത്തോടി അബ്ദു റഹ്മാൻ സലഫി ആണ് എന്ന് ആസ്ഥാന മുഖ്യ പ്രഭാഷകൻ ഇപ്പോൾ വേഷമിടുന്ന നിങ്ങള്ടെ ഗതികേടിന്റെ പര്യായം ആയ നൂരിഷ സാഹിബിനോട് പോയി പറ ...
ഇത് തന്നെ ഒരു ഐക്യ ചര്ച്ചയുടെ ഭാഗം ആയി പറഞ്ഞതല്ല ..ഇങ്ങിനെ ഒന്ന് ഒരു ചര്ച്ചക്കു ഇരുന്നു അപ്പോൾ പറഞ്ഞത് പോലും അല്ല ..അങ്ങിനെ ഒരു ചര്ച്ചക്കു അങ്ങോട്ട്‌ ആവശ്യപെട്കയോ തദടിസ്ഥാനത്തിൽ ഒരു ചര്ച്ചക്കു ഇരിക്കുകയോ ഉണ്ടായിട്ടില്ല ...ഇങ്ങോട്ട് സംസാരിച്ചവരോട് കൃത്യമായ നിലപാട് പറഞ്ഞു എന്ന് മാത്രം ..ഇത് അവര്ക്ക് ബോദ്യപെടിട്ടുണ്ട്..
ഇതിനെ കുറിച്ച് ഇപ്പോൾ KNM ഉമായി ഇവർ ചര്ച്ചക്കു വരുന്നു എന്ന് ആദ്യം നുണ പൊട്ടിച്ചത് ..ഏത് ബടായിയുടെയും ഉത്ഭവ കേന്ദ്രം ആയ നൂരിഷ മുതലാളി തന്നെ ആയിരുന്നു ..പിന്നെ മുരീദുകലും വാടക പ്രാസ്ന്ഗികരും ഏറ്റെടുത്തു ഈ പച്ച നുണ ..പാലക്കാട്‌ ഐക്യ ചര്ച്ചക്കു ഇരുന്നു എന്നായിര്ന്നു ആദ്യ നുണ ..തിയതിയും ,സമയവും ,സ്ഥലവും ചോതിച്ചപ്പോൾ അത് പാളി ..പിന്നീട് കരുവള്ളിയെ പോയി ഇതിനു താങ്കള് ഇറങ്ങണം എന്ന് ആവശ്യപെട്ടു അത്രേ ..മെയ്‌ 17 നു ഹുസൈന സലഫിയം PN ഉം കരുവള്ളിയ്മായി ചര്ച്ച നടത്തി അത്രേ ...13 നു കുവൈറ്റിൽ പോയ PN എങ്ങിനെ ചര്ച്ച നടത്തും ..കഥയിൽ ചോദ്യം ഇല്ല ..ഞമ്മന്റെ ആളല്ല എങ്കിൽ പിന്നെ എന്ത് നുണയും പേരില് പറയാം ..നൂരിഷ മുതലാളി പറഞ്ഞാൽ പിന്നെ സനത് നോക്കേണ്ട ..100% ഒക്കെ ആയ റാവി ആയി ...
കോക്കസ് ആള്കൾ ഇത് പറഞ്ഞു നടകുന്നതിനു ഒരു കാരണം ഉണ്ട് ..വഞ്ചന -തിരിമറി -കാലുവാരൽ -മാനേജിംഗ് ട്രസ്റി -പത്ര സമ്മേളനം -TP -സലഫി അടി ..തുടങ്ങി കലാപരിപാടികളിൽ നിന്നും ഒരു മോചനം ..എന്നിട്ടും ഞങ്ങളോട് ഐക്യത്തിന് ശ്രമിക്കുന്നു എന്ന് വരുത്തൽ ..മുണ്ടിട്ടു നിങ്ങളുടെ മുന്നില് നില്കേണ്ട ഒരു ഗതികേടും ഞങ്ങള്കില്ല ..ഞങ്ങളടെ പല പണ്ഡിതരുടെയും അടുത്ത് നില്കാൻ പോലും യോഗ്യത ഇല്ലാത്ത ,സ്വ കുടുംബത്തിലും സമൂഹത്തിലും വന്ജനക്ക് ആദര്ശ പരിരക്ഷ നല്കുന്ന സലഫിമാർ ഞങ്ങൾക്കിടയിൽ ഇല്ലാത്ത കാലത്തോളം ..
"എടി എരപ്പാളി നീയെന്തിനു തൂങ്ങി "എന്ന് പണ്ട് കവി ചോദിച്ച പോലെ ആണ്..നുണ പ്രചരണം പാടില്ല എന്ന് ഷർത് ഓതിയിരുന്ന ചില ആളുകള് ..കോക്കസ് ചര്തികുന്നത് എടുത്ത് തിന്നു "ഞാനപ്പളെ പറഞ്ഞില്ലേ "എന്നാ എട്ടുകാലി മംമൂഞ്ഞി ആകുകയാണ് അവർ
നുണ ഏറ്റെടുത് അതിക കാലം ഒന്നും പോകാൻ കഴിയില്ല മക്കളെ ...
ഐക്യത്തിന് ഞങ്ങൾ തയ്യാര് ആണ് ..പരസ്പരം തല്ലുന്ന KNM സംസ്ഥാന സമിതി (അയോഗ്യർ-കോടതി വിധി )നേതാക്കളെ കണ്ടല്ല ..മറിച്ചു ഈ പ്രസ്ഥാനത്തെ സ്നേഹിച്ചു ഏറു കൊണ്ടും പോസ്റ്റിൽ വലിഞ്ഞു കയറി പോസ്റ്റർ ഒട്ടിച്ചും, കുടുംബത്തിനു അരി വാങ്ങുന്നതിൽ നിന്ന് ഒരു വിഹിതം എടുത്ത് സങ്ങടനക്ക് നല്കിയും ,ഒരേ മനസ്സുമായി ജീവിച്ച ഞങ്ങൾക്കിടയിൽ ഐക്യം വരാൻ ,ഞങ്ങള്ക്ക് ഒന്ന് കെട്ടി പിടിച്ചു കരയാൻ ,ഒന്ന് സഫ്ഫിൽ ഒരേ മനസ്സോടെ നമസ്കരിക്കാൻ ...
AC റൂമിലും ബെന്സ് കാറിലും ,ഫൊർചുനർ കാറിലും കറങ്ങി ..കെട്ടി വെച്ച സ്റ്റേജിൽ വന്നു പ്രസ്ന്ഗിച്ചു ,സ്ഥാപനഗളുടെ അതികാരത്തിനും അവിടെ രാജാവ് ആര് എന്ന് നിശ്ചയിക്കുന്നതിനും അടി പിടി കൂടുന്ന ,14 അംഗ സെക്രറ്റെരിഅറ്റ് കൂടുമ്പോൾ പോലും പരസ്പരം ഒന്ന്ഒരു  തമാശ പറഞ്ഞു ചിരിക്കാൻ പോലും കഴിയാത്ത നിങ്ങളെ കണ്ടു എന്ത് ഐക്യം പറയാൻ ആണ് ....
നൂരിഷ മുതലാളിയുടെ പുതിയ പ്രസംഗം കലക്കി ..പണത്തിനു മുകളിൽ ഒരു KNM കാരനും പറക്കാൻ കഴിയില്ല ..തിരുത്തുണ്ട് എങ്കിൽ സ്വന്തം സംസ്ഥാന സമിതിയിലെ ആളുകളെ തന്നെ തെറി വിളിക്കുന്ന ആ പ്രസംഗത്തിന് എതിരിൽ TP ഗ്രൂപിലെ ചുണകുട്ടികളോ ,അല്ല അടുഹോക്കിലെ പ്രമുഖ TP ഗ്രൂപ്പ്‌ നേതാവ് അബ്ദുൽ മജീദ്‌ സ്വലാഹിയോ ഒന്ന് പ്രതികരിക്കട്ടെ ..അല്ലെങ്കിൽ നേതാക്കൾ ധാര്മികതയും കര്മ്മ സത്യസന്ധതയും പാലിക്കണം എന്ന് സലഫിക്ക് ഇട്ടു പണ്ട് വിചിന്തനം മുഖ ലേഖനത്തിൽ കൊട്ടിയ പോലെ ഒന്ന് കൊട്ടിയാലും മതി ...നിരാശ ഒന്നിനും ഒരു മറു മരുന്നല്ല ...മോരും മുതിരയും കുഴച്ച പോലെ സംസ്ഥാന സമിതി കൂടി വിജിലൻസിൽ ഒരു തീരുമാനം അറിയിക്കണം ...ഒരു പ്രതിഷേധം എങ്കിലും ...അല്ലെങ്കിൽ ജിന്നും വിജിലന്സും എന്ന് പറഞ്ഞു ഒരു പന്നൂരിന്റെ ലേഖനം ആവാം ..ഔക്കുവിനും പോക്കരിനും പഴയ ചത്ത പോത്ത് തിന്നു മടുത്തു കാണും ..കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായ നൂരിഷ സാഹിബിന്റെ പ്രസംഗം ഓരോരുത്തരും രാവിലെ വൈകിട്ട് കേട്ടാൽ TP എന്നാ പേടി മാറിയും കിട്ടും ..അതോടെ നവോധാനതിനു ഷഷ്ടി പൂർത്തി ആഘോഷിച്ചു പിണ്ഡം വെച്ച് പിരിയാം ....
ഐക്യത്തോടെയും ഏക മനസ്സുമായി എല്ലാം അറിഞ്ഞു TP -സലഫി എന്നി ഗ്രൂപുകളിൽ നിന്ന് പോരാട്ട വീഥിയിലെ നവ ആദര്ഷതിനും വ്യതിയാനത്തിനും തിരിച്ചറിവിനും വെമ്പൽ കൊണ്ട് നില്കുന്ന എല്ലാ CD ടവർ (സോറി ജാമിയ നധുവിയ്യ -പുതിയ ആസ്ഥാനം (സലഫി ഗ്രൂപ്പ്‌))ആള്കല്ക്കും ബോധം വെക്കട്ടെ എന്ന് പ്രാര്തിക്കുന്നു
------------------------------------------------------------------------------------------------------
ഞങ്ങൾ ആരുമായും ഐക്യത്തിന് തയ്യാർ ആണ് ..ഖുറാനും സുന്നത്തും സലഫിന്റെ രീതിയും ,സച്ചരിതരും കര്മ്മം കൊണ്ട് മുന്കടന്നവരും അറിവിൽ വിനയമുള്ളവരുമായ പണ്ഡിതരുടെ സാനിധ്യത്തിൽ KJU വിൽ നിക്ഷ്പക്ഷമായ ചര്ച്ച നടക്കട്ടെ ...അബ്ദു റഹ്മാൻ സലഫിയും കൂട്ടരും എഴുതി കൊണ്ട് വന്ന തുണ്ടം പേപ്പറിലെ ആദര്ശം കയ്യ് ഉയർത്തി ഒപ്പിട്ടു പിരിഞ്ഞു ,ആയതോതി KJU വിനെ അനുസരിചില്ലേൽ നരകത്തിൽ പോകും എന്ന് പറയാൻ ഞങ്ങൾ ഇല്ല ...മറിച്ചു KJU എടുക്കുന്ന പ്രമാണ ബദ്ധം ആയ തീരുമാനത്തെ ഞങ്ങൾ അന്ഗീകരിക്കും ...അതവ KJU വിനെ അന്ഗീകരിക്കും ..വ്യക്തി യല്ല ഞങ്ങളുടെ പ്രസ്ഥാനവും ആദര്ഷവും ...

Sunday, May 25, 2014

ഐക്യ വാർത്തകൾ -യാഥാർത്യവും പ്രചാരണവും Part 1

ഐക്യ വാർത്തകൾ -യാഥാർത്യവും പ്രചാരണവും
മുജാഹിദ് പ്രസ്ഥാനം അനെകര്ക്ക് ദിശാ ബോധം നൽകിയ ഒരു കൂട്ടായ്മ ..ഇതിൽ ഏക മനസ്സും ഒരു ശരീരവും പോലെ പ്രവര്ത്തിക്കുന്ന അനേകം പ്രവർത്തകർ അവർ ഊണും ഉറക്കും ഒഴിച് പ്രവര്ത്തിക്കുന്നു ..കുടുംബത്തേക്കാൾ ,കൂട്ടുകാരെക്കാൾ ആദര്ശ ബന്ധുവിനെ സ്നേഹിക്കുന്നു ..സ്വകാര്യ ദുഃഖങ്ങൾ പോലും ഏറ്റെടുത് അവനു കൂട്ടായി ആശ്വസിക്കാൻ പരസ്പരം അവര്ക്ക് സാധിക്കുന്നു .
.വ്യകതിപരമായി പരസ്പരം ഒരു ഛെ എന്ന് പോലും പരസ്പരം ഇത് വരെ പറഞ്ഞിട്ടില്ലാത്തവർ ,ഒരൊറ്റ ദിവസം ആര്ക്കോ വേണ്ടി എന്തിനൊക്കെയോ പരസ്പരം തെറ്റുന്നു ..ആരോ ഉണ്ടാക്കിയ ഹിഡൻ അജണ്ടയ്ടെ ബലിയാടുകൾ ..അന്ന് മുതൽ അവസാനം ആരോടാണോ തെറ്റിയത് ..അവനാണ് മുഖ്യ ശത്രു ..ഇസ്ലാമിക സഹാവര്ത്വിതത്തിന്റെ ബാലപാഠം പോലും മറന്നു കണ്ടാൽ മിണ്ടാത്ത ,സഹവാസം ഇഷ്ടപെടാത്ത ,തുടര് നമസ്കാരം പോലും വിഷമകരം ആയി കാണുന്ന ഒരു പരുവത്തിലേക്ക്‌ അവർ മാറുന്നു ..എങ്ങിനെ ഇതുണ്ടാകുന്നു ..കുടുംബ ബന്ധത്തിൽ പോലും വിള്ളലുകൾ ഉണ്ടാകുന്നു ..തെറ്റിയ ഉപ്പയും മോനും ..ഭാര്യയും ഭർത്താവും..ഇതൊക്കെ ചിലരുടെ ഹിഡൻ അജണ്ടയുടെ അനന്തര ഫലം ആണ് എന്ന് അറിയുന്ന ആരും ഇത്തരക്കാരെ ഇനിയും വെച്ച് പോരുപിക്കില്ല....
ഏതൊരു പ്രശ്നത്തിന് പിന്നിലും ഇത്തരം ചിലര് ഉണ്ട് ..കേവലം 5 ദിവസത്തെ നക്കാ പീച്ചക്ക് വേണ്ടി പോലും രജിസ്റ്റർ തിരുത്തുന്ന ചിലര്ക്ക് എന്ത് ബന്ധങ്ങൾ ....
അബ്ദു റഹ്മാൻ സലഫി എന്ന് അറിയപെടുന്ന ഒരാൾ ഈ പിളര്പ്പുകളിൽ വഹിച്ച പച്ചയായ കളികളുടെ അനന്തര ഫലങ്ങൾ ആണ് ഇന്ന് അയാള് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ നെറികേടിനും പിന്നിൽ ..
ഒരു മുസ്ലിമും മറ്റൊരു മുസ്ലിമും തമ്മിൽ 3 ദിവസത്തിൽ കൂടുതൽ മിണ്ടാതെ ഇരിക്കര്ത് എന്ന് പടിപിച്ച ഒരു ധീനിന്റെ മൊത്ത കുത്തക തോളിലാക്കി നടക്കുന്ന ആൾ സ്വന്തം ജ്യെഷ്ടനോടും അനിയനോടും മിണ്ടിയിട്ടു പോലും വർഷങ്ങൾ ആയി ..സഹോധരിമാരോട് പോലും നല്ല ബന്ധം ഇല്ല ..ഞാൻ ഒരു വ്യക്തി എന്നാ നിലക്ക് അദ്ധേഹത്തെ ആക്ഷേപിക്കാൻ അല്ല ഇത് പറഞ്ഞത് ..കുടംബത്തിൽ പോലും ഒരു ഐക്യവും ഇല്ലാതെ തല്ലു കൂടി ജീവിക്കുന്നവര്ക്ക് മനുഷ്യന്റെ വേദന മനസ്സിലാക്കാനുള്ള മാനസിക വികാസം ഉണ്ടാവില്ല
ഇതൊക്കെ ആദര്ശത്തിന്റെ പേരിലാണ് എന്ന് ഏതെങ്കിലും ഒരു മുരീദ് പറയുമോ ..
എങ്കിൽ 1)സ്വലഹിയും ഇധെഹവും തമ്മിൽ 2005 മുതൽ നല്ല ബന്ധത്തിലല്ല എന്ത് കൊണ്ട് ?? ജിന്നിനെ മടവൂര് വിഭാഗം താലോലിച്ച അന്ന് തന്നെ ഇധെഹതിനെ ആര് എതിര്താലും കാലു വാരലാണ് രീതി ...
2)ഇധെഹവും നൂരിഷ സാഹിബും എത്ര തവണ കൊമ്പ് കോര്തിട്ടുണ്ട്??
3)ഇധെഹവും PK അഹമ്മദ്‌ സാഹിബും ,അസീസ്‌ സാഹിബും തമ്മിൽ എന്താണ് പ്രശ്നം ..
എല്ലാം കഴിഞ്ഞു KNM ഇപ്പോൾ രണ്ടു ഗ്രൂപ്പായി TP ക്ക് കീഴിലും സലഫിക്ക് കീഴിലുമായി പരസ്പരം പത്രത്തിൽ വരെ ആരോപണം ഉന്നയിക്കുന്ന തരത്തിലേക്ക് തരം താഴാൻ ആരാണ് കാരണം ...നിക്ഷ്പക്ഷമായി നിങ്ങൾ പഠിക്കുക ...തനിക്കു മുകളിൽ ഒന്നുമില്ല എന്ന് കരുതുന്ന ഇത്തരം ആള്കളുടെ പിടി വാശിയും കുബ്ധിയും ആണ് ,ഈ ഒരു അന്തചിദ്രം ഇടയ്ക്കിടെ ഉണ്ടാക്കുന്നത്‌ ..
ആദര്ഷ്മായിര്ന്നു വിഷയം എങ്കിൽ മടവൂരികളിലെ ഏറ്റവും വലിയ നിഷേധിയെക്കാൾ വലിയ ഹദീസ് നിഷേധി ആയ അബ്ദു റസാക്ക് ഭാഖവി എങ്ങിനെ നേതാവ് ആയി .....
ജിന്നാണ് വിഷയം എങ്കിൽ ,സ്വന്തം ശരീരത്തിൽ നിന്നും ജിന്നിനെ ഇറക്കിയ AR സലഫിയും ,അമ്മായിക് ജിന്നിനെ ഇറക്കിയ അനസും ,സൌദിയിൽ ജിന്നിനെ ഇറക്കിയ സാക്ഷാൽ കല്ലിക്കണ്ടിയും എങ്ങിനെ ഒരേ തൂവൽ പക്ഷികൾ ആയി ....
നിങ്ങളുടെ ഭാഷയിൽ ശുദ്ധ തൗഹീധിലും കറകളഞ്ഞ ആദര്ഷതിലും മാത്രമുള്ള ഇപ്പോഴത്തെ നിങ്ങളുടെ സംസ്ഥാന സെക്രറെരിയെട്റ്റ് പോലും ഫുൾ കോറം കൂടാനോ,പരസ്പരം തല്ലാതെ  കഴിയാതെ പോയതിനു പിന്നിൽ ചത്ത എലിയെ കളയാതെ സ്പ്രേ അടിച്ചു അഡ്ജസ്റ്റ് ചെയ്യുന്ന വീട്ടമ്മയെ അനുസ്മരിപിക്കുന്ന  അനുയായി വൃന്ധമാണ് ..അല്ലെങ്കിൽ ഒന്ന് പരസ്പരം കണ്ടാൽ പോലും ചിരിക്കാത്ത അംഗങ്ങൾ നിങ്ങളുടെ തന്നെ ആസ്ഥാന സഭയിൽ ഉണ്ടാകുമായിരുന്നില്ല ...കാരണത്തെ ചികിത്സിക്കണം എന്ന് സംസ്ഥാന സെക്രടരിക്ക് വാര്ത്താ സമ്മേളനം വിളിച്ചു പറയേണ്ട ഒരു അവസ്ഥ ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുണ്ടോ ..അസീസ്‌ ഡോക്റെരുടെ ആദര്ശ വ്യതിയാനം തല്കാലം ഒരു പുസ്തകമോ പ്രസങ്ങമോ ഇയാളുടെതായി ഇല്ലാത്തതിനാൽ അന്വേഷണ പരിധിയിൽ ആണ് ..ഞാൻ തീരുമാനിക്കുന്നതാണ് KNM എന്നതിനാൽ ഇനി KNM നെ ചീത്ത പറഞ്ഞു എന്നതും ആകാം കുറ്റം ഇതിൽ നിന്നും വിഷയത്തിന്റെ മര്മ്മതിലേക്ക് പ്രവേശിക്കുകയാണ് ....(will contine...insha allah)

Friday, May 23, 2014

സിറാജും കൊക്കസ്സും

സിറാജും കൊക്കസ്സും
അനുയായികൾ മുഖം തുടക്കാൻ പോലും എടുക്കാത്ത ഒരു പേപ്പർ ഉണ്ട് ..സമ്പത്ത് ജമായതിന്റെ ജിഹ്വ ..ലോകത്ത് എന്ന് മുജാഹിധുകളോട് സംവാദം നടത്തിയാലും പിറ്റേന്ന് ഞങ്ങൾ ജയിച്ചു എന്ന് പറഞ്ഞു അതിൽ വരും ..മുടി വിവാദത്തിൽ EK കളുമായി നടന്ന മുഴുവൻ സംവാദത്തിലും വിജയിച്ചു എന്ന് പറഞ്ഞും അതിൽ വരാറുണ്ട് ..
കടല പൊതിഞ്ഞു കിട്ടിയതാണ് എങ്കിൽ പോലും അത് മനുഷ്യര് വായിക്കാറില്ല ..സിറാജാണോ അത്ര വിലയെ അതിനു നല്കാരുള്ളൂ ..ഈ അടുത്ത് മൗലിധ് ആഗൊഷവുമായി ബന്ധപെട്ടു ചെറുതുരുത്തിയിൽ ഒരു സംവാദം നടന്നു ..നബിദിനം സുന്നത് പോയിട്ട് ജാഹിസാനു എന്ന് പോലും പ്രമാണം ഇല്ലാതെ മുസ്ലിയാക്കൾ പോടീ തട്ടി വിട്ടു ...പണ്ട് എവിടെ സംവാദം നടന്നാലും മുജാഹിദുകൾ തോറ്റു എന്ന് പറഞ്ഞു സിറാജിന്റെ കോപി എടുത്തു ഒട്ടിച്ചു  സായോജ്യം അടയുന്ന SSF കാരന്റെ നിലവാരം പോലും ചിലര്ക്ക് ഇല്ലാതെ പോയത് അന്തമായ സംഘടന വിരോധം കൊണ്ടാവാം ..സംവാദത്തിൽ എട്ടു നിലയിൽ പൊട്ടാൻ പതപ്പിരിയത് വന്ന അബ്ദു റഹ്മാൻ സലഫി നയിക്കുന്ന കോക്കസ് ത്രയം ആയിരുന്നില്ല ശോര്നൂരിൽ വന്നത് ...
സിറാജ് പറഞ്ഞ ഈ ഭാഗം ക്ലിപ്പാക്കി നാളെ നജ്മുധീൻ ഇടും എന്നാ പ്രതീക്ഷയോടെ
മുഴുവൻ കാണുക
PART 2
part3
PART 5

Thursday, May 22, 2014

എന്തും ചെയ്യാൻ മടിക്കാത്ത ആസ്ഥാന കുലപതിക്ക് എതിരെ സ്വന്തം സംസ്ഥാന സെക്രടരിയും

KNM  എന്ന ആദര്ശ പ്രസ്ഥാനത്തെ തകർക്കാൻ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആസ്ഥാന കുലപതിക്ക് എതിരെ സ്വന്തം സംസ്ഥാന സെക്രടരിയും TP യുടെ അടുത്ത ആളുമായ അബ്ദുൽ അസീസ്‌ സാഹിബ് വന്നത് ചായ കോപ്പയിലെ കൊടുങ്കാറ്റു ആവാതിരുന്നാൽ നന്ന് ..കാരണം ഒരു ചെറിയ സ്ഥാനത്തിനു വേണ്ടി സ്വ രക്തത്തിൽ പിറന്ന ജ്യെഷ്ടനെ പോലും ചതിച്ചവനാണ് ഈ അബ്ദു റഹ്മാൻ സലഫി ..
knm ഉമായി ഐക്യത്തിന് ശ്രമിക്കുന്നു ..അവിടെ ചര്ച്ച ഇവിവ്ടെ ചര്ച്ച എന്ന് പറഞ്ഞു നടക്കുന്ന എല്ലാ ആളുകളോടും ചര്ച്ച നടന്ന സ്ഥലവും തിയതിയും ഒന്ന് പുറത്തു വിടാൻ വെല്ലു വിളിക്കുകയാണ്‌ ..ചില സ്വലഹിയുടെ ആളുകളും അല്ല സ്വലാഹി തന്നെയും ഈ ആരോപണം ഉന്നയിക്കുന്നത് കേട്ടപ്പോൾ ഇവരുടെ ഗതികേട് ബോധ്യപെട്ടത്‌ ..13 നു ഗൾഫിൽ പോയ PN 17 നു കരുവള്ളിയുമായി ചര്ച്ച നടത്തിയത്രേ ..ഹുസൈൻ സലഫിയും കൂടെ ഉണ്ടായിരുന്നത്രേ ..kju തീരുമാനം അന്ഗീകരിക്കാം എന്ന് പറഞ്ഞത്രേ ...ഹൈവ ഉഷാർ ബലേ ഭേഷ് ....
kju എന്ന സാധനം തന്നെ ഉണ്ടോ എന്ന് അതിന്റെ സെക്രടരിയെ ഒന്ന് വിളിച്ചു ചോദിക്ക് ..അപ്പോൾ തിരിയും ..പിന്നെ നിങ്ങളുമായി ഐക്യത്തിന് ഞങ്ങൾ തയ്യാര് ആണ് ..അതികാരവും സ്ഥാപനഗലും നിങ്ങള്ക്ക് ..പക്ഷെ 2012 ഇൽ ELECTION അടുത്തപ്പോൾ അബ്ദുറഹ്മാൻ സലഫിയും നൂരിഷയും വാടകയും തീറ്റയും കൊടുത്തു ഹനീഫയും അനസും ചേർന്ന് തയ്യാർ ചെയ്ത പുസ്തകം kju ആണ് എന്ന് പറഞ്ഞു ,ഹദീസ് നിഷേധികളെ മത സ്ഥാപനങ്ങൾ ഏൽപിച്ചു ഹിഡൻ അജന്ടക്ക് വേണ്ടി അഭൌതികമായി അല്ലാഹുവിനു പുറമേ ജിന്നിനും മലക്കിനും നമ്മെ സഹായിക്കാനും ഉപദ്രവിക്കാനും കഴിയും എന്ന 2012 തൌഹീദ് വീട്ടില് വെച്ച് വരിക ..അല്ലെങ്കിൽ അത് ഫേസ് ബുക്കിൽ നിലവാരമില്ലാതെ വിഴുപ്പു അലക്കി നടക്കുന്ന നജ്മുധീണോ ഫസലുവിണോ കളിക്കാൻ കൊടുക്കുക ...
ഐക്യം ചര്ച്ച എന്നൊക്കെ പറഞ്ഞു പ്രവർത്തകരിൽ വസ്സുവാസ് ഉണ്ടാക്കാം എന്ന് കരുതേണ്ട ...ഐക്യം ഉണ്ടാവും ..സത്യം ഇത് പോലെ മനസ്സിലാക്കുന്നത് തുടർന്നാൽ ,knm അയച്ച അച്ചടക്ക നടപടിയുടെ സര്കുലർ വാസുവേട്ടന് കടല പൊതിയാൻ കൊടുത്ത ഞങ്ങളോടാണോ ഈ വേല ..ഇങ്ങിനെ പോയാൽ knm പിരിച്ചു വിടേണ്ടി വരില്ല ...സമൂഹത്തിൽ ഇല്ലാതായി പോകും എന്ന ഭയം ആണ് മുജാഹിധുകളെ ഒരു പ്രതിരോധത്തിന് പ്രേരിപിച്ചത്‌ ..അതിന്റെ ഫലം ആണ് wisdom ...വെള്ളപവും ബീഫുകരിയും മാത്രമായി നടന്ന ഒരു റൌഫ് നധുവിയും അതിന്റെ ബാക്കി തിന്നാൻ നടന്ന വാടക മുസ്ലിയാരും ഇപ്പോൾ രാജ കുമാരന്റെ ഇറച്ചി തിന്നു അവസാനം ഇത് ഒറിജിനൽ തന്നെ എന്ന് പറയുന്ന ഗതികേടിൽ ആണ് ..നിങ്ങൾ ആരാണ് എന്ന് സൌദി ഭരണകൂടത്തിനു വരെ മനസ്സിലാവാൻ നിങ്ങളുടെ കൊളോക്കിയൽ ഫേസ് ബുക്ക്‌ മുരീധുകൾ വഹിച്ച പങ്കു ചെറുതല്ല ..കോട്ടക്കലിലെ രാജകുമാരാൻ ഞാൻ ആണ് എന്നായിരുന്നു നജ്മുധീൻ ഹിധായയുടെ കമന്റ്‌ ...അത് ശരിയാണ് ..knm എന്ന മുരിമൂക്കാന്മാരിലെ മൂക്കില്ലാത്ത രാജാവ് ..പക്ഷെ ഒടിഞ്ഞ വാളുമായി WISDOm വെട്ടാൻ ഇറങ്ങിയ രാജാവ് രാവിലെ എണീറ്റ്‌ പത്രം നോക്കിയപ്പോൾ അങ്ങ് സുൽത്താന്റെ ഒരു കത്ത്  "ഒരു മുരീധും ഇനി രാജ കുമാരന് എതിരെ മിണ്ടരുത് "...കുമാരൻ നജ്മുധീനും ശിങ്കിടികളും മുങ്ങി അക്കരെ പൊങ്ങാൻ നോക്കുമ്പോൾ ഉണ്ട് അടുത്തത് ധര്ബാറിലെ അവശേഷിക്കുന്ന മത്രിമാരിൽ ഒരാള് തന്നെ എട്ടിന്റെ പണി ...അത് ഇങ്ങിനെ വായിക്കാം
------------------------------------------------------------------------------------------------------------------------
കോഴിക്കോട്: ഹാജറില്‍ കൃത്രിമം, അനധികൃത വിദേശയാത്ര എന്നിവയുമായി ബന്ധപ്പെട്ട് വകുപ്പുതല അച്ചടക്ക നടപടിക്ക് വിധേയനായ കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് ലെക്ചററും മുന്‍ സിന്‍ഡിക്കേറ്റംഗവുമായ എം. അബ്ദുറഹ്മാന്‍ സലഫിയെ സംഘടനയില്‍നിന്ന് മാറ്റി നിര്‍ത്തണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. എം. അബ്ദുല്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിഷ്കളങ്കരായ പണ്ഡിതന്മാര്‍ നയിച്ച മുജാഹിദ് പ്രസ്ഥാനത്തില്‍ കുറ്റക്കാര്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നത് നാണക്കേടാണ്. വ്യാജരേഖ ചമച്ച് ജനങ്ങളെയും സര്‍ക്കാറിനെയും വഞ്ചിച്ചെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടത്തെിയ സലഫിക്ക് കടുത്തശിക്ഷ നല്‍കണമെന്നാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. വകുപ്പുതല അച്ചടക്ക നടപടിക്കുശേഷവും സംഘടന നേരിട്ട് നടത്തുന്ന എടവണ്ണ ജാമിഅ നദ്വിയ്യയുടെ മാനേജിങ് ട്രസ്റ്റി സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരാനുള്ള സംഘടനയിലെ കോക്കസിന്‍െറ ശ്രമം പ്രവര്‍ത്തകരും പൊതുജനവും തിരിച്ചറിയണം.
സംഘടനക്കകത്ത് കൊള്ളരുതായ്മകള്‍ ചുണ്ടിക്കാണിക്കുന്നവരെ പുറത്താക്കുകയോ അച്ചടക്ക നടപടി കാണിച്ച് നിശ്ശബ്ദരാക്കുകയോ ആണ്.
ആറു മാസം മുമ്പുതന്നെ താനിക്കാര്യം സംഘടനയെ കത്തുമൂലം അറിയിച്ചിട്ടും ഇപ്പോള്‍ തന്നെ പുറത്താക്കാനാണ് ശ്രമമെന്ന് 15 കൊല്ലമായി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ അബ്ദുല്‍ അസീസ് കുറ്റപ്പെടുത്തി. കാലിക്കറ്റ് സര്‍വകലാശാല ഫിനാന്‍സ് ഓഫിസറും രജിസ്ട്രാറുമാണ് ഡോ. എം. അബ്ദുല്‍ അസീസ്.
---------------------------------------------------------------------------------------------------------------------------

Wednesday, May 21, 2014

ഇപ്പോൾ രാജ കുമാരൻ ഒറിജിനൽ ആയ കഥ -മുധീറന്മാർ തന്നെ പറയണം


സോഷ്യൽ മീഡിയയിലെ തെറി വീരന്മാരെ നിയന്ത്രിക്കണം എന്ന് കേന്ദ്ര കമ്മറ്റി -ഹിദായ ,ഫസല് ,വെട്ടൻ,ബാസിത് എന്നിവർ വെട്ടിൽ

Abdul Haque Singer Tirurangadi
 വിവാദ പ്രചാരണങ്ങൾ നടത്തുന്നവർക്ക് ഈ ഫോട്ടോസും ഉപകരിക്കും ...ഞാൻ ആദ്യമേ പറഞ്ഞു,ഞാനൊരു മുജാഹിദ് വിഭാഗത്തിലും ഉള്ള ആളല്ല..പിന്നെ എന്തിനാ ഈ കുതിര കയറ്റം..? സൗദി രാജ കുമാരൻ വ്യാജൻ ആണെന്ന് പ്രചാരണം നടത്തിയവർ ,അദ്ദേഹം വ്യാജനല്ല എന്ന് അടുത്ത് തന്നെ മനസ്സിലാക്കും എന്ന് തോന്നുന്നു (അതിനുള്ള നിയമ നടപടിയിലേക്ക് അദ്ദേഹം നീങ്ങി തുടങ്ങി) ,..ശത്രുക്കളെ നേരിടേണ്ടത് നിരപരാധികളെ ചൂണ്ടലിൽ കോർത്ത്‌ കൊണ്ടാവരുത്..മറുള്ളവരെ പരിഹസിക്കരുതെന്നും (അതിനി ഗായകനായാലും രാജകുമാരനായാലും ) തെറ്റാണെന്ന് വിലക്കിയ ഇസ്ലാം പ്രചരിപ്പിക്കുന്ന നിങ്ങൾ എന്തിനാണ് ഇത്തരം തരാം താഴ്ന്ന രീതിയിൽ മറ്റുള്ളവരെ പറ്റി പരസ്യമായി പരിഹാസം നടത്തുന്നു..? അന്യായം കണ്ടാൽ ന്യായത്തെ കൊണ്ടാണ് എതിര്ക്കേണ്ടത്..ആ ചടങ്ങിൽ ശ്രിലങ്കൻ മന്ത്രി പങ്കെടുതല്ലോ? അയാളെ പറ്റി ഫോട്ടോസ് ഒന്നും കിട്ടിയില്ലേ പ്രചരിപ്പിക്കാൻ? കുഞ്ഞാലിക്കുട്ടിയെ പറ്റി ഐസ് ക്രീം വിവാദവും എടുതിടാമായിരുന്നല്ലോ...എന്റെ രണ്ടു മക്കൾ ഖുറാൻ പഠിക്കുന്നത് ആ വിഭാഗത്തിൽ പെടാത്ത മുജാഹിദ് സ്ഥാപനത്തിലാണ് ജിദ്ദയിൽ..ഞാൻ പഠിച്ചു വളർന്നത്‌ എ പീ വിഭാഗം മദ്രസയിൽ ആണ്..അവർ ഇന്നും ഞാനുമായി വളരെ സവ്ഹാര്ധത്തിൽ ആണ്..അങ്ങിനത്തെ എന്നെ നിങ്ങൾ ആ ചൂണ്ടലിൽ കോർക്കാൻ പാടില്ലായിരുന്നു..സമൂഹത്തിന്റെ മുമ്പിൽ നിങ്ങൾ തന്നെ തരം താഴ്ന്നു..ഞാനിവിടെ ജിദ്ദയിൽ നിങ്ങൾ പറഞ്ഞ "വ്യാജ രാജകുമാരന്റെ" സ്വാധീനം വെച്ച് ഒരു പാട് മലയാളികളെ നിയമത്തിനു അനുസൃതനായി സഹായിച്ചിട്ടുണ്ട്..അതിൽ മുജാഹിദും സുന്നിയും ഹിന്ദുവും ക്രിസ്ത്യാനിയും ഒക്കെയുണ്ട് ..ഇനിയെങ്കിലും ഇത്തരം വില കുറഞ്ഞ നടപടികൾതുടരാതിരിക്കുക..
(സൗദി രാജ കുടുംബാനഗത്തെ അപകീര്തി പ്പെടുത്തി പ്രാചാരണം നടത്തിയതിന്റെ പേരില് ആരെങ്കിലും നിയമ നടപടി നേരിടേണ്ടി വന്നാൽ എനിക്ക് അതിൽ ഒരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു..ഞാൻ മാത്രമല്ല അദ്ധേഹത്തിന്റെ കൂടെ മലയാളി ആയുള്ളതു എന്നോര്ക്കുക..ഫേസ് ബുക്കിൽ തന്നെ ഉള്ള ചിലര് അദ്ദേഹവുമായി അടുത്ത ബന്ധം ഉള്ളവര ഉണ്ടെന്നു അറിയിക്കുന്നു..)
-----------------------------------------------------------------------------------------------------------------------
ഇതാ വരുന്നു സൌദി അറേബ്യയിലെ രാജ കുമാരൻ വ്യാജാൻ എന്ന് പറഞ്ഞു നടന്ന മുരീധുകളുടെ മുധീറന്മാർ...
നാണക്കേട്‌ ...
 

Friday, May 16, 2014

ആരോപനങ്ങല്ക്ക് സൌദി രാജകുമാരന്റെ പ്രൈവറ്റ് സെക്രടറി അബ്ദുൽ ഹക്ക് സാഹിബിന്റെ മറുപടി


Abdul Haque Singer Tirurangadi
9 hours ago

പ്രിയ സുഹൃത്തുക്കളെ,
കോഴിക്കോട് കടപ്പുറത്ത് ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ സൗദി രാജകുടംബാംഗവും എന്റെ സ്പോൺസറും കൂടിയായ പ്രിൻസ് ഫൈസലിന്റെ കൂടെ,
(ഞാൻ അദ്ധേഹത്തിന്റെ സ്വകാര്യ ഉപദേഷ്ടാവ്,പ്രൈവറ്റ് സിക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു,)
ആ സമ്മേളനത്തിൽ പങ്കെടുത്തത് പാട്ട് പാടാനോ,അല്ലെങ്കിൽ ആ സംഘടനയുമായി എനിക്ക് എന്തെങ്കിലും താൽപര്യം ഉള്ളതു കൊണ്ടോ അല്ല,പ്രിൻസിനെ കേരളത്തിലെ ഒരു പ്രമുഖ വ്യക്തി നേരിട്ട് ക്ഷണിക്കുകയായിരുന്നു.
അദ്ധേഹത്തിന് മുജാഹിദും സുന്നിയും ജമാഅത്തും എന്താണെന്ന് അറിയുകയുമില്ല,അദ്ധേഹം യാത്ര ചെയ്യുന്ന മിക്ക രാജ്യങ്ങളിലും ഞാൻ അദ്ധേഹത്തെ അനുഗമിക്കാറുണ്ട്,അദ്ധേഹത്തിന്റെ മിക്ക ഔദ്യോഗികവും അല്ലാത്തതുമായ മീറ്റിംഗുകളിലും ഞാൻ പങ്കെടുക്കാറുമുണ്ട്,അതു പോലെ തന്നെയാണ് ഞാൻ ഇവിടെയും പങ്കെടുത്തത്,ഇതേ യാത്രയിൽ തന്നെ കണ്ണ് കാണാൻ കഴിയാത്തവർക്കായുള്ള ഖുർആൻ പഠനശാലയും കൈ തൊഴിൽ പരിശീലന ശാലയും പ്രിൻസ് സന്ദർശിക്കുകയും വലിയൊരു തുക സഹായം പ്രഖ്യാപിക്കുകയും ചെയ്തു..
അദ്ധേഹം നിരവധി മലയാളികളെ നിയമപരമായും സാമ്പത്തികമായും സഹായിക്കാറുണ്ട്..അത് എന്നെയും അദ്ധേഹത്തെയും അറിയുന്നവർക്ക് അറിയാം‐
പാപം ചെയ്യാത്തവരും,സംഗീതം കേൾക്കാത്തവരും മാത്രമെ പങ്കെടുക്കാവൂ എന്ന് പ്രചരിപ്പിച്ച് ഓരോ സംഘടനകളും ആ കടപ്പുറത്ത് തന്നെ സമ്മേളനം നടത്തട്ടെ‐‐മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒരു വിഭാഗത്തിനോടും പ്രത്യേക താൽപര്യമില്ലാത്ത ഞാൻ,ഇനി ഏതു മത,രാഷ്ട്രിയ സംഘടനകളുടെ സമ്മേളനത്തിലും പ്രിൻസ് പങ്കെടുത്താൽ ആ സ്റ്റേജിൽ അതേ കോട്ടും കണ്ണടയും അണിഞ്ഞ് ഞാൻ ഇനിയുമുണ്ടാകും,അതെന്റെ ജോലിയുടെ ഭാഗമാണ്,ഫേസ് ബുക്കിൽ എന്നെയും പ്രിൻസിനെയും അപകീർത്തിപ്പെടുത്തി എഴുതിയവർക്ക് ഇനിയും അരിശം തീർന്നില്ലെങ്കിൽ എന്നെ നേരിൽ വിളിച്ചോളൂ,(00966505574499)
എന്നെ പറ്റി മോശമായി പ്രചരിപ്പിക്കുന്നവർ എന്നെ സംഗീത മുക്തമാക്കി നേർവഴിക്ക് അള്ളാഹുവിന്റെയും റസൂൽ(സ) യും മാർഗത്തിലാക്കുവാൻ എനിക്ക് വേണ്ടി പ്രാർത്തിക്കുക‐‐‐
സ്നേഹ പൂർവ്വം

Wednesday, May 14, 2014

WISDOM ആരോപണങ്ങൾ വസ്തുതകൾ




ഇസ്ലാഹി നവോധാനം നജ്തിന്റെ സംഭാവനകൾ

ഇസ്ലാഹി നവോധാനം നജ്തിന്റെ സംഭാവനകൾ

Abu Hamna Rashid Khaleel Rahman





Assalamu Alaikum Wa Rahmathullah,

For quite sometime we have been hearing an often repeated lie that the Islahi Da'wa in Kerala had no influence from Najd (or the Da'wa of Sheikh Muhammed bin Abdul Wahhaab(rahimahullah)). Adding to that is another fabrication that the founders of KNM were only influenced by Rasheed Rida and not Sheikul Islaam ibn Taymiyyah or Sheikh Muhammed bin Abdul Wahhab(rahimahumullah).
The propagators of this falsehood include:
1. Jamaa'at Islaami
2. Madavoor factions
3. Zubair mankada and his zealous disciples

Presenting below is the cover pages of some of the books published in Kerala. Walhamdulillah.


Saturday, May 10, 2014

ശിര്‍ക്കാരോപകരേ... നിങ്ങള്‍ക്കും "മാറ്റം സാധ്യമാണ്..."

അതെ., മാറ്റം സാധ്യമാണ്...
ശിര്‍ക്കാരോപണത്തില്‍ നിന്നും തൗഹീദീ പ്രബോധനത്തിലേക്ക്....
--------------------------------
വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷനുമായി ബന്ധപ്പെട്ട് സലഫി ആദര്‍ശ പോരാളികള്‍ കേരളത്തില്‍ ഉടനീളം വിതരണം ചെയ്ത "മാറ്റം സാധ്യമാണ്.." എന്ന തലക്കെട്ടിലുള്ള സന്ദേശ രേഖ അതിന്റെ തലക്കെട്ടിനെ അന്വര്‍ഥമാക്കിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്, അല്‍ഹംദുലില്ലാഹ്...
സന്ദേശ രേഖ കയ്യില്‍ പിടിച്ച് യേശുവിനെയോ ശ്രീകൃഷ്ണനെയോ മുഹമ്മദ്‌ നബിയെയോ അല്ല, അവരുടെയൊക്കെ സ്രഷ്ടാവിനെ ആണ് ആരാധിക്കേണ്ടത് എന്ന മഹത്തായ ആദര്‍ശം വായിച്ച് ചിന്താ മണ്ഡലങ്ങളില്‍ മാറ്റത്തിന്റെ കുളിര്‍ക്കാറ്റുമായി അമുസ്ലിം സഹോദരങ്ങളും സമസ്തയിലെ സുഹൃത്തുക്കളും വിസ്ഡം ഉദ്ഘോഷിക്കുന്ന പ്രമേയം സ്വാഗതം ചെയ്യുമ്പോള്‍ മറു വശത്ത് മുജാഹിദുകള്‍ക്ക് നേരെ ശിര്‍ക്കാരോപിച്ച സുഹൃത്തുക്കളും ഈ സന്ദേശ രേഖ കയ്യില്‍ പിടിച്ച് ചോദിക്കുന്നു... "ഇവര്‍ പറയുന്നത് പത്തരമാറ്റ്‌ തൗഹീദ് ആണല്ലോ കോയാ...?"
സന്ദേശ രേഖയിലെ ഒരു പാരഗ്രാഫ്‌ ആണ് ശിര്‍ക്കാരോപകരുടെ മനസ്സിലും "മാറ്റം സാധ്യമാക്കിയത്.." അതിങ്ങനെ വായിക്കാം.. "ദുരിതങ്ങള്‍ തുടങ്ങുന്നിടത്ത് ഭരമേല്‍പ്പിക്കാനും കഴിവുകള്‍ അവസാനിക്കുന്നിടത്ത് പ്രതീക്ഷ നല്‍കാനും മനുഷ്യ മനസ്സിലെ തേട്ടങ്ങള്‍ കേള്‍ക്കാനും സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥന് മാത്രമേ കഴിയൂ..". ഈ പരഗ്രാഫാണ് ഇവരെ വല്ലാതെ പിടിച്ച് കുലുക്കിയത്.. അല്‍ഹംദുലില്ലാഹ്..
കഴിവുകള്‍ അവസാനിക്കുന്നിടത്താണ് പ്രാര്‍ത്ഥന തുടങ്ങുന്നത് എന്ന് തന്നെ ആയിരുന്നോ നിങ്ങളുടെയും ആദര്‍ശം.? എന്നാണു ഒരു സംഘടനാ പക്ഷപാതി അത്ഭുതത്തോടെ ചോദിച്ചത്.. പാവം.. വാടകപ്രാസംഗികര്‍ എന്ന് വൈസ്‌ പ്രസിഡന്റിനാല്‍ വിശേഷിപ്പിക്കപ്പെട്ട വായാടികളുടെ വായാടിത്തം കേട്ട് മുജാഹിദുകള്‍ക്ക് വലിയ എന്തോ അബദ്ധം സംഭവിച്ചിട്ടുണ്ട് എന്ന് വിചാരിച്ചു നടക്കുകയായിരുന്നു.. ഇത് വായിച്ചപ്പോഴാണ് മനസ്സില്‍ "മാറ്റം സാധ്യമായത്.." പിന്നെ മറ്റൊരു കൂട്ടര്‍ മനുഷ്യ കഴിവ്‌ അവസാനിക്കുന്നിടത്ത് അല്ലെ പ്രാര്‍ത്ഥന തുടങ്ങുന്നത്, അതോ സൃഷ്ടി കഴിവ്‌ അവസാനിക്കുന്നിടത്താണോ എന്നൊക്കെ ചോദിച്ചു "മാറ്റത്തിനായി" തയ്യാറെടുക്കുന്നുണ്ട്..
യഥാര്‍ത്ഥത്തില്‍ മനുഷ്യ കഴിവ്‌ എന്നും സൃഷ്ടി കഴിവ്‌ എന്നുമൊക്കെ മുന്‍കാല മുജാഹിദ്‌ പണ്ഡിതര്‍ എഴുതിയത് ഒരേ അര്‍ത്ഥത്തിലാണ്.. ആത്യന്തികമായി പ്രാപഞ്ചിക വ്യവസ്ഥകള്‍ക്ക്‌ ഉള്ളില്‍ നിന്നുള്ള സഹായ പ്രതീക്ഷകള്‍ അവസാനിക്കുക, അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ ഉള്ളിലൂടെയുള്ള സഹായ പ്രതീക്ഷ നിലക്കുക, അതിനപ്പുറം അഭൌതികമായ , അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായ രീതിയിലുള്ള സഹായ പ്രതീക്ഷ തുടങ്ങുന്നിടതാണ് പ്രാര്‍ത്ഥന ഉത്ഭവിക്കുന്നത്.. അതാണ്‌ ആ ലഘുലേഖയിലും പറഞ്ഞിട്ടുള്ളത്.. "മാ ലാ യഖ്‌ദിരു അലൈഹി ഇല്ലല്ലാഹ്.." സ്രഷ്ടാവായ അല്ലാഹുവിനു അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍, അഥവാ സൃഷ്ടികളുടെ കയ്യാല്‍ നടക്കാത്ത കാര്യങ്ങള്‍ ആണ് ഇവിടെ ഉദ്ദേശം.. ഇത് ധാരാളം ഉദ്ധരണികള്‍ ഉദ്ധരിച്ചു മുജാഹിദുകള്‍ സമര്‍ഥിച്ച കാര്യവുമാണ്.. ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക്‌ "മാറ്റം സാധ്യമായതില്‍" ഞങ്ങള്‍ക്ക്‌ സന്തോഷമുണ്ട്..
ഇനി നിങ്ങളുടെ വാശിക്ക്‌ വേണ്ടി മനുഷ്യ കഴിവിനതീതം എന്ന് സമ്മതിച്ചാല്‍ തന്നെ "തേങ്ങ ഇടുക", വെള്ളം കോരുക, ഇറങ്ങി പോകുക തുടങ്ങിയവയൊക്കെ മനുഷ്യ കഴിവില്‍ പെട്ട കാര്യങ്ങളാണല്ലോ.. അത് ജിന്ന് പോലുള്ള സൃഷ്ടികളോട് ആവശ്യപ്പെട്ടാല്‍ ശിര്‍ക്കല്ല എന്ന ഗഫൂര്‍ സലഫിയുടെ വാദത്തിലേക്ക് നിങ്ങളും മാറിയോ എന്ന് സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുകയില്ലല്ലോ..
ഏതായാലും വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷന്റെ സന്ദേശ രേഖ കയ്യില്‍ കിട്ടിയപ്പോഴെങ്കിലും മുജാഹിദുകളുടെ തൌഹീദിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് നിങ്ങള്‍ക്ക്‌ ബോധ്യമായത്തില്‍ ഒരായിരം വട്ടം ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.. അല്‍ഹംദുലില്ലാഹ്... അല്ലാഹു അക്ബര്‍.. ഇനി സുഹൃത്തേ, വരൂ, ഈ പ്രബോധന ദൗത്യം ഞാനും നിങ്ങളും നെഞ്ചിലേറ്റി നിര്‍വഹിക്കേണ്ടതാണ്.. നേതാക്കാന്മാര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഇനിയും കുതന്ത്രങ്ങള്‍ പയറ്റി മുജാഹിദുകള്‍ ശിര്‍ക്കിലെക്ക് പോയി എന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കും.. അതവരുടെ കസേരയുടെ പ്രശ്നമാണ്.. പക്ഷെ സുഹൃത്തേ, ഇത് നമ്മുടെ പരലോകത്തിന്റെ പ്രശ്നമാണ്.. മുജാഹിദുകള്‍ക്ക് തൌഹീദില്‍ ഒരു അബദ്ധവും പറ്റിയിട്ടില്ല എന്ന് ഒരികല്‍ കൂടി ബോധ്യമായ സ്ഥിതിക്ക് വരൂ, കൈകള്‍ കോര്‍ത്ത്‌ പിടിക്കൂ... ഒരുമിച്ച് മുന്നേറൂ.. എന്ന വിസ്ഡത്തിന്റെ സന്ദേശം നമുക്ക്‌ ഏറ്റെടുക്കാം...

താങ്കളെയും പ്രതീക്ഷിക്കുന്നു, ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത്..

Together.. Towards.. Peace..
Wisdom - Global Islamic Mission
Inaugural Conference
TODAY, 4pm
Calicut Beach

Friday, May 2, 2014

നമ്മുടെ AP ക്ക് അല്ലാഹു മഹ്ഫിരത്തും മര്ഹമതും നല്കട്ടെ -വാര്ത്തകളിലൂടെ

CHANDRIKA DAILY:-

----------------------------
മഞ്ചേരി: പ്രമുഖ മത പണ്ഡിതനും ഉജ്ജ്വല വാഗ്മിയും കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ ഖാദര്‍ മൗലവി (82) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്നു വൈകുന്നേരം 4.30ന് പത്തപ്പിരിയം ജുമാമസ്ജിദില്‍ നടക്കും.

എടവണ്ണ പത്തപ്പിരിയം പേരൂര്‍കുണ്ടിലാണ് താമസം. മുജാഹിദ് പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളില്‍ പ്രമുഖനായ എ.പി 1933 ഏപ്രില്‍ 19ന് ചെങ്ങരംകുളം കാഞ്ഞിയൂരിലാണ് ജനനം. അടത്തിപറമ്പില്‍ സൈനുദ്ദീന്‍ മുസ്‌ലിയാരുടെയും കിളിയം കുന്നത്ത് ഫാത്തിമയുടെയും മകനാണ്. 1996 മുതല്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍, കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വ്വാഹക സമിതി അംഗം, കേരള നദ്‌വത്തുല്‍ മുജാഹീദീന്‍ വിദ്യാഭ്യാസ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. 1971 മുതല്‍ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളായിരുന്നു.

എടവണ്ണ ജാമിഅ നദ്‌വിയ്യ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റി, പുളിക്കല്‍ ജാമിഅ സലഫിയ്യ വൈസ് ചാന്‍സ്‌ലര്‍, പാവിട്ടപ്പുറം അസ്സബാഹ് എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, അല്‍മനാര്‍ മുഖ്യ പത്രാധിപര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. കേരള ഹജ്ജ് കമ്മറ്റി, വഖഫ് ബോര്‍ഡ് അംഗമായിട്ടുണ്ട്. ഒതായി യു.പി സ്‌കൂളില്‍ അറബി അധ്യാപകനായാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. വിളയില്‍ പറപ്പൂര്‍ സ്‌കൂളിലും അറബി അധ്യാപകനായിരുന്നു.

1974ല്‍ വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജില്‍ പ്രിന്‍സിപ്പലായി. 1988ലാണ് വിരമിച്ചത്. വിരമിച്ച ശേഷം 1993വരെ എടവണ്ണ ജാമിഅ അറബിക് കോളജ് പ്രിന്‍സിപ്പലായി. 1969 മുതല്‍ 71 വരെ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് അധ്യാപകന്‍, 1966ല്‍ എടവണ്ണ ഓറിയന്റല്‍ സ്‌കൂള്‍ അധ്യാപകന്‍ എന്നീ നിലകളില്‍ ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം നടത്തി.

കാഞ്ഞിയൂര്‍ മാപ്പിള സ്‌കൂളിലാണ് പ്രാഥമിക പഠനം. നാദാപുരം പള്ളിദര്‍സില്‍ നിന്നാണ് ദര്‍സ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഫറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളജില്‍ പഠനം പൂര്‍ത്തിയാക്കി. തഖ്‌ലീദ് ഒരു പഠനം, പ്രാര്‍ത്ഥന ഖുര്‍ആനില്‍, സകാത്ത് ഒരു മാര്‍ഗ്ഗരേഖ എന്നീ ഗ്രന്ഥങ്ങള്‍, മതപരമായ ഫത്‌വകള്‍, ചോദ്യങ്ങളും മറുപടിയും ഒന്നും രണ്ടും ഭാഗം അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളില്‍ ചിലതാണ്.

പത്തപ്പിരിയം മഹല്ല് പ്രസിഡണ്ടാണ്. മുന്നു ജുമുഅത്ത് പള്ളികളും, 3 നമസ്‌കാരപള്ളികളുമുള്ള പത്തപ്പിരിയം ദാറുല്‍ ഇസ്‌ലാം സംഘം പ്രസിഡണ്ടായി 1976 മുതല്‍ പ്രവര്‍ത്തിക്കുന്നു.

ചങ്ങരംകുളത്താണ് സ്വദേശം. പിന്നീട് അന്തമാനിലേക്ക് പോയി. കുടുംബ സമേതം താമസം മാറി. ഫാറൂഖ് കോളജില്‍ രണ്ട് വര്‍ഷ പഠനത്തിന് ശേഷം അബ്ദുല്‍ ഖാദര്‍ മൗലവി അന്തമാനിലേക്ക് പോയി. അവിടെ ടൈലറിംഗ് പണി ചെയ്തു. 3 വര്‍ഷത്തിനുശേഷം വീണ്ടും ഫാറൂഖ് കോളജില്‍ ചേര്‍ന്ന് അഫ്‌സലുല്‍ ഉലമ പഠനം പൂര്‍ത്തിയാക്കി. എല്‍.ടി.ടി.സി പാസായി. (ലാംഗോജ് ടീച്ചേഴ്‌സ് ട്രൈനിംഗ്) ശേഷമാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. വാദപ്രതിവാദങ്ങളിലൂടെ പ്രശസ്തനായ എ.പി 1972ല്‍ പൂനൂര്‍, തുടര്‍ന്ന്, ആമയൂര്‍, വണ്ടൂര്‍, പാലക്കാട് എടത്തറ, താനൂര്‍, വെള്ളിയഞ്ചേരി, 1972ല്‍ 12 ദിവസം നീണ്ടുനിന്ന കുറ്റിച്ചിറ വാദപ്രതിവാദം, 1983ലെ കൊട്ടപ്പുറം വാദ പ്രതിവാദങ്ങളിലൂടെയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തിയത്. 1950 മുതല്‍ കെ.എന്‍.എമ്മിന്റെ പ്രവര്‍ത്തകനായ അദ്ദേഹം, എടവണ്ണ അലവി മൗലവി, കെ.പി മുഹമ്മദ് മൗലവി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ ഒതായി കാരപ്പഞ്ചേരി മോയിന്‍കുട്ടി ഹാജിയുടെ മകള്‍ ഹലീമ, മക്കള്‍. ആരിഫ് സൈന്‍ (പ്രൊഫസര്‍ അരീക്കോട് സുല്ലമുസ്സലാം കോളജ്), ജൗഹര്‍ സാദത്ത് (എടവണ്ണ ഐ.ഒ.എച്ച്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍), ബുഷ്‌റ, ലൈല, സുഹ്ദ. മരുമക്കള്‍: ഉമ്മര്‍ (മദീന), എം.എം അക്ബര്‍ (ഡയറക്ടര്‍ നിച്ച് ഓഫ് ട്രൂത്ത്), ആഷിഖ് (ബിസിനസ് ചങ്ങരംകുളം), ഷാഹിന (ഒതായി), നുബ്‌ല (പത്തനാപുരം), അന്തമാനില്‍ മന്ത്രിയായിരുന്ന പരേതനായ എ.പി അബ്ദുല്ലക്കുട്ടി സഹോദരനാണ്.
------------------------------------------------------------------------------------------------------
Madhyamam:-
കോട്ടക്കല്‍: കേരള നദ് വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇസ്ലാമിക പണ്ഡിതനുമായ എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി(81) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് അന്തരിച്ചത്. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ചിന് എടവണ്ണ പത്തപിരിയം എരൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഏപ്രില്‍ 28-നായിരുന്നു അസുഖത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ഛിച്ചതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഐ.സി.യു വിലേക്ക് മാറ്റുകയായിരുന്നു. എടവണ്ണ പത്തപിരിയം സ്വദേശി പരേതനായ അടത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെയും കിളിയം കുന്നത്ത് ഫാത്തിമയുടെയും മകനാണ്.
71 മുതല്‍ 96 വരെ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. പിന്നീട് 1996 മുതല്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.എന്‍.എം മുഖപത്രമായ അല്‍-മനാറിന്‍െറ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിഅ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, കേരള ഹജ്ജ്കമ്മിറ്റിയംഗം, പാവിട്ടപ്പുറം അല്‍സബാഹ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കോഴിക്കോട് വിവിധയിടങ്ങളില്‍ പളളിദര്‍സുകളിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് ഫാറൂഖ് കോളജ് റൗദത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് അഫ്ദലുല്‍ ഉലമാ ബിരുദം നേടി. ബിരുദമെടുത്ത ശേഷം വിളയില്‍ പറപ്പൂര്‍ സ്കൂളില്‍ അറബിക് അധ്യാപകനായി ജോലിയില്‍ കയറി. തുടര്‍ന്ന് എടവണ്ണ ഇസ്ലാഹിയ ഓറിയന്‍്റല്‍ ഹൈസ്കൂള്‍, അരീക്കോട് സുല്ലമുസലാംറബിക് കോളജ്, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. വളവന്നൂര്‍ അറബിക് കോളജില്‍ നിന്നും പ്രിന്‍സിപ്പലായി വിരമിച്ചു. പിന്നീട് 93 മുതല്‍ എടവണ്ണ ജാമിഅ നദ്വിയ അറബിക് കോളജിന്‍െറ പ്രിന്‍സിപ്പലായിരുന്നു.
ഭാര്യ: ഒതായി കാരപ്പഞ്ചേരി ഹലീമ.
മക്കള്‍: ആരിഫ് സെയ്ന്‍(അധ്യാപകന്‍, അ ീക്കോട് സുല്ലമുസലാം കോളജ്), ജൗഹര്‍ സാദത്ത്(പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എടവണ്ണ ഓറിയന്‍റല്‍ ഹയര്‍ സെക്കസ്കൂള്‍), ബുഷ്റ ആമയൂര്‍, ലൈല, ഷുഹൂദ ചങ്ങരംകുളം,
മരുമക്കള്‍: കെ.സി ഷാഹിന, ഇ.കെ.നുബ്ല, ഉമര്‍ മണ്ണിശ്ശേരി(ദമാം), എം.എം. അക്ബര്‍( ഡയറക്ടര്‍ നിച്ച് ഓഫ് ട്രൂത്ത്), ആഷിഖ് ചങ്ങരം കുളം
.
-------------------------------------------------------------------------------------------------------------------------------
varthamanam
കോട്ടക്കല്‍
കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അന്തരിച്ചത്. 1951 മുതല്‍ അബ്ദുല്‍ ഖാദര്‍ മൗലവി മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 1971ല്‍ സംഘടനയില്‍ അംഗമായി. അന്നു മുതല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ സെക്രട്ടറിയായും മറ്റു സംസ്ഥാന ഭാരവാഹിത്വം വഹിച്ചും സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്നു. 1996 മുതല്‍ കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ എന്‍ എം മുഖപത്രമായ അല്‍മനാറിന്റെ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിഅ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, കേരള ഹജ്ജ്കമ്മിറ്റിയംഗം, പാവിട്ടപ്പുറം അല്‍സബാഹ് എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് എടവണ്ണ പത്തിപ്പിരിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.