Pages
- Home
- Video Updates
- Other Usefull Sites
- Al-Islah-Masika
- Sneha Samvadham Masika
- Nitch Of Truth
- Salafi Voice
- Muhammed Nabi (s)
- Mujahid Tube
- Dawa Voice
- Esalsabeel
- Malayalam Islamic Class Room
- Friendswhisper
- Al-Islah Radio
- Sthree Online
- Fridaykhutba
- KKIC-Kuwait
- MSM KERALA
- Islam House
- Poonkavanam
- IIC-Muscat
- Huda Net
- Globalislamicplatform
- system of life.
Showing posts with label MM AKBAR. Show all posts
Showing posts with label MM AKBAR. Show all posts
Wednesday, March 5, 2014
Tuesday, February 18, 2014
MM അക്ബറിന് എതിരെ നസ്സാഫ്ഫും കൂട്ടുകാരും -KNM ചേരിതിരിവ് രൂക്ഷമാവുന്നു
ഒരാഴ്ച മുമ്പ് ഇയാൾ മടവൂരി സമ്മേളനത്തിൽ പ്രസന്ഗിച്ച പ്രസംഗം പുറത്തു വിടാൻ ധൈര്യം ഉണ്ടോ ??
ജനാബ് അക്ബര്‍ സാഹിബ് തെറ്റ് തിരുത്തുക
*********************************
സിഹ്ര്‍ നിഷേധിക്കുന്ന പ്രിയപ്പെട്ട ജനാബ് നസ്സഫ് മൌലവി കെ എന്‍ എമ്മില്‍ ചേര്‍ന്നരിക്കുന്ന ഈ അവസരത്തില്‍ , 2012 ഇല്‍ ഷെയര്‍ ചെയ്ത വീഡിയോ കാണുക..ഇത് ജനാബ് അക്ബര്‍ സാഹിബ് ക്രിസ്ത്യന്‍ പസ്ടര്മാരുടെ മുന്നില്‍ ദയനീയമായി പരാജയപ്പെടുകയും കള്ളം പറഞ്ഞു രക്ഷപ്പെടാന്‍ നോക്ക്കുന്നതിന്റെ വീഡിയോ ആണ്..ഇതേ അവസരത്തില്‍ ജനാബ് മൌലവി സൈനുല ആബിദീന്‍ ബുഖരിയിലെ സിഹ്ര്‍ ഹദീസുകള്‍ "പച്ചക്കള്ളം "പച്ചക്കള്ളം" എന്ന് ആവര്‍ത്തിച്ചു പറയുന്നതും കാണുക .
അതുകൊണ്ട് ജനാബ് അകബാര്‍ സാഹിബ് സിഹ്ര്‍ ഫലിക്കുമെന്ന വിശ്വസം എത്രയും പെട്ടെന്ന് മാറ്റുക..
*********************************
സിഹ്ര് നിഷേധിക്കുന്ന പ്രിയപ്പെട്ട ജനാബ് നസ്സഫ് മൌലവി കെ എന്‍ എമ്മില്‍ ചേര്‍ന്നരിക്കുന്ന ഈ അവസരത്തില്‍ , 2012 ഇല്‍ ഷെയര്‍ ചെയ്ത വീഡിയോ കാണുക..ഇത് ജനാബ് അക്ബര്‍ സാഹിബ് ക്രിസ്ത്യന്‍ പസ്ടര്മാരുടെ മുന്നില്‍ ദയനീയമായി പരാജയപ്പെടുകയും കള്ളം പറഞ്ഞു രക്ഷപ്പെടാന്‍ നോക്ക്കുന്നതിന്റെ വീഡിയോ ആണ്..ഇതേ അവസരത്തില്‍ ജനാബ് മൌലവി സൈനുല ആബിദീന്‍ ബുഖരിയിലെ സിഹ്ര്‍ ഹദീസുകള്‍ "പച്ചക്കള്ളം "പച്ചക്കള്ളം" എന്ന് ആവര്‍ത്തിച്ചു പറയുന്നതും കാണുക .
അതുകൊണ്ട് ജനാബ് അകബാര്‍ സാഹിബ് സിഹ്ര്‍ ഫലിക്കുമെന്ന വിശ്വസം എത്രയും പെട്ടെന്ന് മാറ്റുക..
നസ്സഫ് മൌലവ് ഷെയര്‍ ചെയ്ത ലിങ്ക്
https://www.facebook.com/photo.php?v=375182539209376
https://www.facebook.com/photo.php?v=375182539209376
ഇത് ഞാന്‍ യൌടുബില്‍ ഇട്ട ലിങ്ക്
http://www.youtube.com/watch?v=Gw0hajeumxQ&list=UU1XaStBxDzdcowJpzd3KX-g
http://www.youtube.com/watch?v=Gw0hajeumxQ&list=UU1XaStBxDzdcowJpzd3KX-g
എന്റെ യൌടുhttp://www.youtube.com/user/magicinislam?feature=watchബെചാനല്‍
Friday, November 8, 2013
തൌഹീധും ശിര്ക്കും
തൌഹീധും ശിര്ക്കും
ഹാജറുള്ള ജിന്നിനോട് അതിന്റെ കഴിവിൽ പെട്ട കാര്യങ്ങളിൽ സഹായം ആവശ്യപെട്ടാൽ അത് ശിര്ക് ആകുമെന്ന് ലോകത്ത് ഒരു സലഫി പണ്ഡിതനും പറഞ്ഞിട്ടില്ല,അത് ഹറാഅത് ഹറാമോ ശിര്കിലെതിക്കുന്ന വഴിയോ ആണെന്നാണ് അവർ വിശദമാക്കിയിട്ടുള്ളത് .എന്ന് നമ്മൽ പറയുമ്പോൾ ,വസീലത്ത് ശിര്ക് ഖുര് ആനു കൊണ്ടോ ഹദീസ് കൊണ്ടോ തെളിയിക്കാമോ എന്നാണ് ഖുരാഫികളെ പോലെ കോക്കസ് കുഞ്ഞാടുകൾ ചോദിക്കരുള്ളത് .എന്നാൽ ഇതും ഒന്ന് ഖുര് ആണ്‍ കൊണ്ടോ ഹദീസ് കൊണ്ടോ തെളിയക്കട്ടെ ഇല്ലെങ്കിൽ ഈ സലഫി പണ്ഡിതന്റെ പുസ്തകം എം എം അക്ബര് പിന് വലിക്കട്ടെ .എന വി സകരിയ്യ .ഇത് കേരളത്തില പ്രചരിപ്പിച്ചതിന് തൌബ ചെയ്യട്ടെ ,പരസ്യമായി മാപ് പറയട്ടെ ,
ഇല്ലെങ്കിൽ ശിര്ക് ആണെന്നതിന് ഒരു സലഫി പണ്ഡിതന്റെ ഉദ്ധരണി കൊണ്ട് വരട്ടെ
Labels:
MM AKBAR,
NV ZAKARIYYA,
vaseelathun ila shirkku
Wednesday, November 6, 2013
ജിന്നും മലക്കും ഭൗതീകം തന്നെയല്ലേ ?
Tuesday, October 29, 2013
Saturday, June 1, 2013
ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു -പാര്‍ട്ട് 2
ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു -പാര്‍ട്ട് 2
ജിന്നിന്റെ പ്രവര്‍ത്തങ്ങള്‍ മനുഷ്യരില്‍ ചില തരത്തിലെങ്കിലും സ്വാധീനിക്കുന്നു എന്ന്എല്ലാവരും അംഗീകരിക്കുന്നു ..അതിന്‍റെ വിഷധാമ്ഷങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ അന്തരം ഉണ്ട് എന്ഖിലും മൊത്തത്തില്‍ ഈ ഇടപെടലുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുമ്പോള്‍ കാര്യ കാരണ ബന്ധത്തിന് അതീതമായി നമ്മില്‍ ഇടപെടാന്‍ ജിന്നിന് കഴിയും എന്നിവര്‍ സമ്മതിക്കുന്നു ..അതാണ് ശിര്‍ക്ക് കാരണം ഒരു കാര്യത്തിനും ഒരു കാരണത്തിന്റെ ആവശ്യം ഇല്ലാതെ ഇടപെടാന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ ...അപ്പോള്‍ ആ കഴിവ് ജിന്നിന് ഉണ്ട് എന്ന് പരോക്ഷമായി പറയുകയും എന്നിട്ട് അല്ലാഹു വിനോളം ഇവര്‍ ജിന്നിനെ വലുതാക്കി എന്ന് മുവഹിധുകളുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്നു .നമ്മള്‍ പറയുന്നത് ഏതൊരു സൃഷ്ടിക്കും അള്ളാഹു നല്‍കിയ കഴിവേ അവര്‍ക്ക് ഉള്ളൂ ...അത് അവരുടെ സൃഷ്ടിപ്പില്‍ അല്ലാഹു അലിയിച്ചു ചേര്‍ത്തതാണ് ..ആ കഴിവും പ്രവര്തനഗലും കേവല ഭൌതികം മാത്രം ആണ് ...ഒരു സൃഷ്ടിക്കും അഭൌതിക കഴിവ് ഇല്ല ...ചിലര്‍ ഉണ്ട് എന്നത് പറയുമ്പോള്‍ അത് തെളിയിക്കപെടാത്ത അവകാശ വാദങ്ങളും പോള്ളതരങ്ങളും ആണ് ..
--------------------------------------------------------------------------------------------
1)ജിന്നിന്റെ സൃഷ്ടിപ്പ്
വിശുദ്ധ ഖുറാനില്‍ ജിന്നിനെ സ്രിഷ്ടികപെട്ടത് തികച്ചും ഭൌധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
അപ്പോൾ
തികച്ചും ഭൌധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു ഭൌധിക സൃഷ്ടിയാണ് ജിന്ന്
...ഇനി ജിന്ന് അഭൌധികം ആണ് എങ്കിൽ ഭൌധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ്
സാദ്യമല്ല(കാരണം ഭൌതിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൌതികം എന്ന്
പറയില്ല ) ...അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ...ഈ
വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദക്കാർ പറയുന്നു ...ജിന്ന് അഗ്നി കൊണ്ടാണ്
എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ
പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൌധികം
ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന
ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ...മുട്ടിയാൽ
മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ
-14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി
മണ്ണിനെ ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ
അഭൌതികതാ വാദവും ...
2)ജിന്നിന്റെ കേള്‍വി
ജിന്നിന് മനുഷ്യന്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കും ...ആ കേള്‍വിക്ക് പരിധിയുണ്ട് ...നമ്മുടെ മുന്നില്‍ നില്‍കുന്ന നമ്മുടെ ശബ്ദ പരിധിയില്‍ വരുന്ന ഒരു ജിന്നിന് മാത്രമേ നാം പറയുന്നത് കേള്‍ക്കാന്‍ കഴിയൂ ...അപ്പോള്‍ തികച്ചും ആ കഴിവ് കേവലം ആണ് ...
-നബി സ യില്‍ നിന്ന് ഖുറാന്‍ അവര്‍ കേള്‍ക്കുകയും അത് കേള്‍ക്കാത്ത ആളുകളോട് ആശ്ച്ചര്യപൂര്‍വ്വം പറയുകയും ചെയ്തു ....
-ജിന്നിനെ കുറിച്ച് അല്ലാഹുവിനോട് ശരണം തേടുന്നതിനു പകരം അവരെ അകാരണമായി പേടിച്ചു പറഞ്ഞാല്‍ അവര്‍ അത് കേട്ട് വളരെ വലുതാകും എന്നാ ഹദീസിന്റെ സാരാംശം
-നമസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോള്‍ ഉച്ചത്തില്‍ ആയിരിക്കണം എന്നാ ഹദീസില്‍ ...അതിന് കാരണം പറഞ്ഞത് അത് കേള്‍കുന്ന ജിന്നും മനുഷ്യനും മറ്റു വസ്തുക്കളും ഖിയാമത് നാളില്‍ ബാങ്കിന് സാക്ഷിയായി വരും എന്നതാണ് ....
ഒരു പാട് ഉധാഹരണങ്ങള്‍ ഇനിയും പറയാം എങ്കിലും ഇപ്പോള്‍ ഇത് തന്നെ ധാരാളം ....
അല്ലാഹുവിന്‍റെ കേള്‍വി കാര്യ കാരണങ്ങളുടെ പിന്‍ബലം ആവശ്യമില്ലാത്ത കേള്‍വി ആണ് ...അതിന് ശബ്ദത്തിന്റെ പോലും ആവശ്യം ഇല്ല്ല ..ഹൃദയത്തിന്റെ വികാരങ്ങളെ പോലും നാം അറിയും മുമ്പ് അവന്‍ അറിയും ...പ്രാര്‍ത്ഥന മനുഷ്യന്റെ മനസ്സിന്റെ വികാരവും മറഞ്ഞ വഴിയിലൂടെ നാം പ്രതീക്ഷിക്കുന്ന കാര്യ കാരണങ്ങള്‍ക്ക് അതീതമായ തെട്ടമാണ് ..അത് കേള്‍ക്കാന്‍ ഒരു ജിന്നിണോ മല്ക്കിണോ മനുഷ്യനോ സാദ്യമല്ല ...പുറത്തു കേള്‍കുന്ന ശബ്ദമാണ് പ്രാര്‍ത്ഥന എന്ന് ധരിക്കുകയും അല്ലാഹു അല്ലാതെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് ഹനീഫ് കായക്കൊടിയെ പോലുള്ളവര്‍ പ്രസങ്ങിക്കുമ്പോള്‍ അതിന്‍റെ ഗൌരവം നോക്കൂ ...പച്ച ശിര്കല്ലേ അത് ...സൂറത്തുല്‍ഫാതിറില്‍ അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍കില്ല എന്ന് വ്യക്തമായി അല്ലാഹു പറഞ്ഞിട്ടും ഉണ്ട് ..
-----------------------------------------------------------------------------------------------------
ഒരു ഉദാഹരണം ഞാന്‍ പറയാം
കുറച്ചു മുമ്പ് ഇവരുടെ പ്രസംഗം കേട്ട് തെറ്റിദ്ധരിച്ച ഒരു അനുയായിയെ നാം കാണുക അയാളുടെ വാദങ്ങളിലെ അബദ്ധം തിരിച്ചറിയുക
-
തൗഹീധിന്റെ ബാലപാഠം പോലും അറിയാത്ത ഇത്തരം യുസുഫുമാര്‍ നടത്തുന്ന പമ്പര വിഡ്ഢിത്തങ്ങള്‍ ആണ് നിങ്ങള്‍ മുകളില്‍ വായിച്ചത് ..ഇത്തരം പമ്പര വിഡ്ഢികള ആണ് തൗഹീധിന്റെ മൊത്ത കുത്തക അവകാശപെട്ടു നടകുന്നത് ....അല്ലാഹുവിനു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിയൂ എന്നത് മുജാഹിധായി ജനിച്ച ആര്‍ക്കും അറിയില്ലേ ...പ്രാര്‍ത്ഥന കേള്‍ക്കാന്‍ മറ്റുള്ള ആളുകള്‍ക്കും സാധിക്കും എന്നാ പച്ച ശിര്‍ക്കും പ്രച്ചരിപിച്ചു നടക്കുന്ന ഇയാളെ പോലുള്ള പാട് ഖുരാഫികള്‍ ഈ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ പറ്റി സംസാരിക്കാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത ആളുകളാണ് ....പരസ്പര ബന്ധമില്ലാതെ ഏതിനും മറുപടി പറയുന്ന്ന ഈ ആളുടെ കാപട്യവും ശിര്‍ക്കാന്‍ വിശ്വാസവും ആണ് മുകളില്‍ വായിച്ചത് .....
എന്താണ് പ്രാര്‍ത്ഥന ...ഒരു സ്രിഷിടിക്കും നല്കപെടാത്ത സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കുന്ന ,നമ്മുടെ മനസ്സിന്റെ തേട്ടം അതാണ് പ്രാര്‍ത്ഥന ...അത് കേള്‍ക്കുവാന്‍ നമ്മുടെ മനസ്സിന്റെ തേട്ടം അറിയുവാന്‍ അല്ലഹുവിനല്ലാതെ ഒരു സൃഷ്ടിക്കും സാദ്യമല്ല ....ഒരു മലക്കിണോ ഒരു ജിന്നിണോ ഒരു മഹാമൂധിണോ സാധ്യമല്ല ...അല്ലാഹു മാത്രമാണ് സമീഹു (എല്ലാം കേള്കുന്നവന്‍ ) സമീഹു ധുഹാഹു (പ്രാര്‍ത്ഥന കേള്കുന്നവന്‍ )...ആ സിഫത് ലോകത്ത് ഒരു മക്ലൂഖിനും ഇല്ല ഇല്ല ഇല്ല ....ഇത് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനമാണ് ..ഇത് പോലും അറിയാത്ത ഈ ആളുകളെ എങ്ങിനെ തൗഹീധിന്റെ വാഹകരായി കാണും ...തൗഹീധു 2012 ന്റെ ദുരന്ത പുത്രനാണ് ഈ മഹ്മൂദ്
പക്ഷപാതിത്വത്തിന്റെ സിണ്ടികെട്ടു ഭാധിചിടില്ലാത്ത മുജാഹിധുകളെ പറ അല്ലാഹു അല്ലാത്ത ഒരു സൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ..സൂറത്തുല്‍ ഫാതിരില്‍ അല്ലാഹു പറഞ്ഞത് അവര്‍ പ്രാര്‍ത്ഥന ,ദുഅ കേള്‍കില്ല എന്നല്ലേ ....അപ്പോള്‍ പ്രാര്‍ത്ഥന കേള്കുന്നവന്‍ എന്നാ അല്ലാഹുവിന്റെ സിഫതിനെ നിഷേധിച്ച പച്ച ശിര്കിന്റെ പ്രചാരകനായ ഇയാള്‍ തൗബ ചെയ്തിടില്ല എന്ഖില്‍ ഇയാളുടെ അവസ്ഥ എന്ത് ...ഇവരുടെ തൗഹീധു നാം സ്വീകരിക്കെനമോമനസ്സിന്റെ വിചാര വികാരങ്ങളും ,ഭക്തിയും ,താഴ്മയും അല്ലാഹുവിനു മാത്രമേ അറിയൂ ...അല്ലാതെ പുറത്തേക്കു കേള്‍കുന്ന സൌടാണ് പ്രാര്‍ത്ഥന എന്ന് ടിയാന്‍ തെറ്റിദ്ധരിച്ചു എന്ഖില്‍ ഒന്നും പറയാന്‍ ഇല്ല ...ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍ അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ ,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല ...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ് )..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും ആയവന്‍ ഉള്ളൂ ....
രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് .....
സാധാ മുജാഹിദുകള്‍ ഇത് കയ്യോടെ പിടിക്കുകയും ,ഇയാളെ ഭോദ്യപെടുതുകയും ച്യ്തപ്പോള്‍ ഈ ആളുടെ അഹങ്കാരം നോക്കൂ
Mahmood Yousuf വിഡ്ഢിത്തതിന് കയ്യും കാലും മുളച്ചാല്‍ അതിന്‍റെ പേരാണ് ജിന്നൂരിസം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ആയിരം തവണ കേള്‍ക്കുകയില്ല, കേള്‍ക്കുകയില്ല കേള്‍ക്കുകയില്ല എന്ന് പുലംബിയാലും അല്ലാഹുവിന്‍റെ ഖുര്‍ആനിന് എതിരെ പുലമ്പുന്ന ഒരൊറ്റ ജിന്നൂരിക്കും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പോസ്റ്റില്‍ സമര്‍പ്പിച്ച മഹാ വിഡ്ഢിത്തം ഖുര്‍ആനിനു എതിരാണ് ജിന്നൂരികളെ...! അള്ളാഹു പറയുന്നു " അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല." മനുഷ്യന്‍റെ നാവില്‍ നിന്ന് വരുന്നതെന്തും രഖീബ് അതീത് എന്ന തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ അത് കേട്ടു രേഖപ്പെടുത്തി വെക്കുന്നു. നല്ലതാണു പറയുന്നതെങ്കില്‍ നന്മ രേഖപ്പെടുത്തി വെക്കുന്നു. ചീത്തയാണ് പറഞ്ഞതെങ്കില്‍ തിന്മ രേഖപ്പെടുത്തി വെക്കുന്നു. ഇവിടെ അല്ലാഹുവിനോട് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന ഇബാദത്ത് ആയതിനാല്‍ അത് നിരീക്ഷകന്‍ കേട്ട് നന്മ രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ രഖീബ് അതീദ് അത് കേട്ട് തൌഹീദ് ആകുന്ന ഏറ്റവും വലിയ നന്മ രേഖപ്പെടുത്തി വെക്കുന്നു. ഇനി അല്ലാഹുവിനോട് അല്ല ജിന്നിനോടാണ് സഹായം തെടുന്നതെങ്കില്‍ അത് കേട്ട് ഏറ്റവും വലിയ തിന്മയായ ശിര്‍ക്ക് രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ പറയുന്നതെന്തും കേള്‍ക്കും പ്രാര്‍ത്ഥന മാത്രം കേള്‍ക്കില്ല, രേഖപ്പെടുത്തില്ല എന്ന് ജല്‍പ്പിക്കുന്ന ജിന്നൂരിസമേ..... നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന പാടു ജാഹിലിയത്താണ് ഈ പോസ്റ്ററിലൂടെ വിളിച്ചു പറയുന്നത്.....7 hours ago · Like · 1
ഇയാള്‍ വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ ഇയാളുടെ യുക്തി വാദം ....
രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ മഹ്മൂദ് സാഹിബു ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ മഹ്മൂദ് സാഹിബു ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിച്ചവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....
മുജാഹിധുകളെ നാം ഉണരുക ...വൈരുദ്ധ്യങ്ങളുടെ കലവറ ആയ തൗഹീദ് 2012 ഇപ്പോള്‍ ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ അനുയായികളെ വലിച്ചെറിഞ്ഞു ചരമ ശ്വാസം പൂകാന്‍ കാത്തിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും ഈ പിളര്പ്പന്‍ മാരെ തിരിച്ചറിയുക
എല്ലാവര്ക്കും ശിര്‍ക്കില്‍ നിന്ന് അല്ലാഹു മോചനം നല്‍കട്ടെ ...
തനിമയാര്‍ന്ന അജഞ്ഞലമായ മുജാഹിധു ആദര്‍ശം അല്ലാഹു നിലനിര്‍ത്തുക തന്നെ ചെയ്യും
മഹ്മൂദ് സാഹിബു തിരുത്തുക ..ഇവിടെയാണ് തൗബ വേണ്ടത്
--------------------------------------------------------------------------------------------------------------------
ശരി അപ്പോള്‍ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും അല്ലാഹുവിനു മാത്രമേ കഴിയൂ ...അത് ജിന്നിന് കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്കാണ് ...
അപ്പോള്‍ ജിന്ന് കേള്കുന്നതോ ...???
അത് കേവലം ഭൌധികമായ ശബ്ദം മാത്രമാണ് ...ആ കേള്‍വി നമ്മുടെ ശബ്ദ പരിധിയില്‍ നിന്ന് അപ്പുറമുള്ള ഒരു ജിന്നിനും ഇല്ല .അത് ഉണ്ട് എന്നായിരുന്നു എങ്കില്‍ എന്തിനാ ബാങ്ക് ഉറക്കെ കൊടുക്കുന്നത് ...സാക്ഷി പറയാന്‍ അവര്‍ കേള്‍ക്കണം ...ഉറക്കെ പറഞ്ഞില്ലെങ്കില്‍ പോലും കേള്‍കാത്ത ജിന്നിന്റെ ഈ കഴിവിനെ അഭൌധിക കഴിവ് എന്ന് ഭുധിയുള്ള മനുഷ്യന്‍ പറയുമോ ...???
ഇവരുടെ ഭാഷ പ്രകാരം ജിന്ന് അഭൌധികമാണ് എന്ന് കരുതുക ...നമ്മുടെ ശബ്ദം കേള്‍ക്കാന്‍ ഇവര്‍ക്ക് എന്തിനു ഭൌധിക തടസ്സങ്ങള്‍ ...അകലം അനുസരിച്ച് ഉറക്കെ പറഞ്ഞിലേല്‍ കേള്‍കില്ല ...നമ്മുടെ ശബ്ദം തരംഗങ്ങളായി അവര്‍ എന്ത് കൊണ്ടാണോ ശ്രവികുന്നത് (അല്ലാഹുവിനു അറിയാം )ആ അവയവത്തില്‍ എത്തിയാല്‍ ശബ്ദം കേള്‍ക്കും ...എത്തിയില്ലെങ്കിലോ ആ ശബ്ദം കേള്‍കില്ല ...ഒരു കഴിവ് അഭൌധികമാണ് കാര്യ കാരണത്തിന് അപ്പുറമാണ് എന്ന് പറഞ്ഞാല്‍ ദൂരം എന്നാ കാരണം ശബ്ദം എന്നാ കാര്യത്തെ എങ്ങിനെ തടയും ....
ശബ്ദത്തിന്റെ ശ്രവണ കഴിവിന് പരിധികളില്ലാതെ വരുമ്പോള്‍ അത് കാര്യ കാരണ ബന്ധത്തിന് അപ്പുറം ആവുന്നു ..ആ വിശേഷണം അല്ലാഹുവിനു മാത്രമേ ഉള്ളൂ ..അതാണ് അഭൌധികമായ (ഉപാധികള്‍ ആവശ്യം ഇല്ലാത്ത കേള്‍വി -അതാണ് ഖുറാന്‍ പറഞ്ഞ സമീഹു (എല്ലാം കേള്കുന്നവന്‍ )എന്നാ വിശേഷണം ...
അപ്പോള്‍ ഭൌതികമായ ജിന്നിന്റെ കേള്‍വി പരിധികളും പരിമിധികളും ഉള്ള ,ഭൌതിക മണ്ഡലത്തിലെ എനര്‍ജി പ്രധിഭാസങ്ങളോട് കൂടിയിനങ്ങിയ ഭൌധിക കഴിവാണ് ...അതില്‍ ഒരു അഭൌതികതയും ഇല്ല ...അത് അഭൌതികം ആണ് എന്ന് പറയുമ്പോള്‍ അല്ലാഹുവിനു അറിയാതെ ജിന്നിനെ തുലനപെടുത്തുക എന്നാ ശിര്‍ക്ക് കടന്നു വരുന്നു ....അള്ളാഹു സത്യത്തെ ഉള്‍കൊള്ളാന്‍ സഹായിക്കട്ടെ ....
അതുകൊണ്ട് മുജാഹിധാനു എങ്കില്‍ ആര്‍ജവത്തോടെ പറയാന്‍ സാധിക്കണം അല്ലാഹു അല്ലാതെ ഒരു സൃഷ്ടിയും പ്രാര്‍ത്ഥന കേള്‍കില്ലഎന്ന്.....
അത് കൊണ്ട് തന്നെ സര്‍വ തെട്ടങ്ങളും ആരാധനകളും അല്ലാഹുവിനോട് മാത്രം ..അവനാണ് എല്ലാം കേള്കുന്നവനും കാണുന്നവനും ....
തുടരും
Thursday, May 30, 2013
ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു -പാര്‍ട്ട് 1
ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു pART 1
(part3 reply to mm akbar sahib)
വിശുദ്ധ ഖുറാനും സുന്നത്തും നൽകുന്ന നൽകുന്ന വെളിച്ചങ്ങളെ ശാസ്ത്രീയ വിശകലനങ്ങലോടെ അപഗ്രതിക്കൽ ആണ് ഉദ്ധേഷികുന്നത് ..നാഥൻ അനുഗഹികട്ടെ
എന്താണ് ഭൌധികം
ഭൂതം എന്നാ മലയാള പഥത്തിൽ നിന്ന് ഉത്ഭവിച്ചത് ആണ് ഭൗതികം എന്നാ പദം ...ദ്രിശ്യ പ്രബന്ജം ഉൾകൊള്ളുന്ന സകലതും ഭൂമി (മണ്ണ് ),അഗ്നി ,വായു ,ആകാശം എന്നിവ കൊണ്ടാണ് രൂപപെടുന്നത് ...അഥവാ ഭൌതിക വസ്തുക്കള കൊണ്ട് രൂപപെടുന്നവ ഒക്കെ ഭൌധികവും ആണ്
ശരി ജിന്നിനെ സ്രിഷ്ടികപെട്ടത് തികച്ചും ഭൌധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
അപ്പോൾ തികച്ചും ഭൌധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു ഭൌധിക സൃഷ്ടിയാണ് ജിന്ന് ...ഇനി ജിന്ന് അഭൌധികം ആണ് എങ്കിൽ ഭൌധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ് സാദ്യമല്ല(കാരണം ഭൌതിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൌതികം എന്ന് പറയില്ല ) ...അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ...ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദക്കാർ പറയുന്നു ...ജിന്ന് അഗ്നി കൊണ്ടാണ് എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൌധികം ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ...മുട്ടിയാൽ മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ -14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി മണ്ണിനെ ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ അഭൌതികതാ വാദവും ...
ഇനി എന്താണ് അഭൌധികം ..
(അദ്രിശ്യം എന്നാ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന അഭൌധികത ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല ...മറിച്ചു ശിര്‍ക്കും തൌഹീധും വേര്‍തിരിയുന്ന പ്രവര്തങ്ങളിലെയും ഇടപെടലുകളിലെയും അഭൌതികത ആണ് ചര്‍ച്ച ..അതാണ് തര്‍ക്ക വിഷയവും ).
അക്ബർ സാഹിബിൽ നിന്ന് തുടങ്ങാം
പ്രബന്ജതിലെ ഓരോ വസ്തുവിനും വസ്തുതകൾക്കും കാരണം അന്വേഷിക്കുന്ന മനുഷ്യന്‍ അവസാനം കാരണങ്ങള്‍ ആവശ്യമില്ലാത്ത ഒരു മഹാ ശക്തിയില്‍ എത്തി ചേരുകയാണ് ചെയ്യുന്നത് ആ ശക്തിയിലാണ് എല്ലാ അന്വേഷണങ്ങളുടെയും അന്ത്യം .സകലവിധ അന്വേഷണങ്ങളും തെട്ടങ്ങളും ഈ പരമമായ അന്ത്യത്തില്‍ എത്തുമ്പോള്‍ അവസാനിക്കുന്നു .പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു എന്ന് പറഞ്ഞുവെല്ലോ .പ്രബഞ്ഞതിനു ഉപരിയായ അല്ലാഹുവിന്‍റെ സത്ത പദാരതാതീതം ആണ് എന്ന് സാരം ...(അല്ലാഹുവിനെ അറിയുക -എം എം അക്ബര്‍ 57)
അപ്പോള്‍ ഭൌധികമായ മുഴുവന്‍ പ്രതിഭാസങ്ങളുടെയും ഉടമസ്ഥനും നിയന്താവും ആയ ഒരേ ഒരാള്‍ മുഴുവന്‍ ഭൌധിക സംവിധാനങ്ങല്കും പുറത്തു ആണ് ..അഥവാ അഭൌതികം ആണ് ...ഇനി അല്ലാഹു അഭൌധികം ആണ് ..അത് പോലെ നമ്മുക്ക് കാണാന്‍ കഴിയാത്ത ജിന്നും മലക്കും അഭൌതികം ആണ് എന്ന് ചിലര്‍ പറയുന്നു ....അതിന് അവര്‍ പറയുന്ന കാരണം അവയുടെ പ്രവര്‍ത്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നതാണ് ...ഈ വാദം രണ്ട് രീതിയില്‍ അപകടമാണ്
1) അല്ലാഹു അഭൌധികമാണ് എന്ന് പറയുമ്പോള്‍ .അത് അല്ലാഹുവിന്‍റെ വിശേഷണം ആണ് ...ആ വിശേഷണം സകല സൃഷ്ടി വിശേഷനങ്ങള്‍ക്കും പുറത്താണ് ..അഥവാ ആ വിശേഷണം ഒരു സൃഷ്ടിക്കു വക വെച്ച് നല്‍കുന്നത് തൌഹീധുല്‍ അസ്മാഹു വ സിഫാതിലെ പങ്കു ചേര്‍ക്കലും ശിര്‍ക്കും ആണ് ...
എന്നാല്‍ സമസ്തക്കാര്‍ ഈ വിശേഷണം മഹാന്മാര്‍ക്കും ,ജിന്നിനും ,മലക്കിനും ചാര്‍ത്തി കൊടുത്തു ...ഇപ്പോള്‍ ചില നവീന വാദക്കാര്‍ ജിന്നും മലക്കും അഭൌധികം ആണ് എന്ന് പറയുന്നു ...കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുന്നു ...തികച്ചും അപകടകരം ...കാരണം വിശുദ്ധ ഖുറാന്‍ പറയുന്നു ..'അവനു തുല്യനായി ആരും തന്നെ ഇല്ല (സൂറ ഫലഖ് )...അപ്പോള്‍ ജിന്നുകളുടെ അസ്തിത്വവും പ്രവര്‍ത്തനവും ഭൌധികമാണ് എന്നതാണ് പ്രമാണ പിന്‍ബലമുള്ള ശരിയായ വാദം ...
2)അഭൌധികമായ ഒരു ശക്തി ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളും അഭൌതികം ആയിരിക്കണം ..അതിന് കാര്യമോ കാരണമോ ആവശ്യം ഇല്ല ...
അങ്ങിനെ പ്രവര്‍ത്തിക്കാനോ ഇടപെടാനോ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന് അക്ബര്കയുടെ വരികളിലും സ്പഷ്ടമാണ് ...അങ്ങിനെ എങ്കില്‍ ഒരു സൃഷ്ടിയുടെ പ്രവര്‍ത്തനം ഭൌധികവും കാര്യ കാരണ ബന്ധനഗള്‍ക്ക് അതീനവും ആവാനേ നിവര്‍ത്തി ഉള്ളൂ ...
ശരി തൌഹീധിലെ അബ്ദുറഹ്മാന്‍ സലഫി വിഭാഗത്തിന്റെ നിര്‍വചനം അനുസരിച്ച് ജിന്നുകള്‍ അഭൌതികവും കാര്യ കാരണ ബന്ധത്തിന് പുറത്തും ആണെല്ലോ ...ആ പറഞ്ഞത് ശരിയാവണം എങ്കില്‍ ഒരു സൃഷ്ടിയിലും ഒരു ഇടപെടലും അവര്‍ക്ക് സാധികാതെ വരണം ...കുറച്ചു കൂടി സൂക്ഷ്മം ആയി പറഞ്ഞാല്‍ ജിന്ന് എന്നാ ഒരു സൃഷ്ടിയുടെ അസ്ഥിത്വം തന്നെ ഇവര്‍ ചോദ്യം ചെയ്യുകയാണ് ....കാരണം അഭൌതികമായ അല്ലാഹുവില്‍ ജിന്ന് അഭൌധികം എന്ന് പറയുന്നതോടെ ഇവര്‍ പങ്കു വെക്കുന്നു ...അങ്ങിനെ അകാരണമായി ശിര്കില്‍ എത്തുന്നു ...രണ്ടാമത് അവരുടെ പ്രവര്‍ത്തങ്ങള്‍ അഭൌതികം എന്ന് പറയേണ്ടി വരുന്നു
-ജിന്ന് വസുവാസ്സു ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് രോഗം ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് വഴി പിഴപികുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് കാഹിനിനെ (ജ്യോത്സ്യന്‍ )സഹായികുന്നത് --അഭൌതികാമോ ഭൌതികമോ
-പിശാചു കുട്ടിയെ ഉപദ്രവികുന്നത് -ജനിക്കുമ്പോഴും
..സന്ധ്യ സമയത്തും -അഭൌതികാമോ ഭൌതികമോ
അങ്ങിനെ ഖുറാനില്‍ പറഞ്ഞ സുന്നത്തില്‍ പറഞ്ഞ അനേകം കാര്യങ്ങള്‍ ഉണ്ട് ...ഈ പ്രതിഭാസങ്ങള്‍ മുഴുവന്‍ നടക്കുന്നു ...ചിലതിനെ ഒക്കെചിലര്‍ നിഷേധിക്കുന്നു എങ്കിലും(ജിന്ന് അഭൌധികവും കാരായ കാരണത്തിന് പുറത്തും ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് അവര്‍ക്ക് അതൊക്കെ തള്ളേണ്ടി വന്നത് ) വസുവാസ്സു മുഴുക്കെ അന്ഘീകരിക്കുന്നുവല്ലോ ....അപ്പോള്‍ ആ പ്രതിഭാസം മാത്രം എടുക്കാം ...ഇനി അക്ബര്കയുടെ വരികളിലേക്ക് വരൂ
"
പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു"
ഇപ്പോള്‍ ഹനീഫ് കായക്കൊടി ചോധികുന്നു എന്ത് കാര്യ കാരണ ബന്ധമാണ് ജിന്നും മനുഷ്യനും തമ്മിലുള്ളത് എന്ന് (ജാമിയ പ്രസംഗം കേള്‍ക്കുക )..മടവൂര്‍ വിഭാഗം സുഹ്ര്തുക്കള്‍ പണ്ടും ഇത് ചോധിചിരുന്നു...
അപ്പോള്‍ നമ്മള്‍ ചോധികുന്നു ...വസ്സുവാസ് എന്നാ ഉപദ്രവം -എന്നാ പ്രതിഭാസം -ലോകത്ത് നടക്കുന്നു -അതില്‍ തര്കമില്ല ...(അതിലും തര്കമുണ്ടായിരുന്ന ചില അഭൌതികതാ വാദികള്‍ -ജിന്നിനെ കാണാതെ ഞങള്‍ വിശ്വസികില്ല എന്നും, മനുഷ്യരിലെ കാട്ടു വര്‍ഗമാണ് ജിന്ന് എന്ന് പറഞ്ഞതിനെ ഇവിടെ ഓര്‍ക്കുക -ജിന്ന് ഭൌധികമായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് എന്നാ ഈ അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിച്ചത് ആണ് മുഴുവന്‍ വ്യതിയാനങ്ങളുടെയും മൂല്യ കാരണം തന്നെ )
അപ്പോള്‍ ആ വസ്സുവാസ് എന്നാ പ്രതിഭാസത്തിന്റെ അടിസ്ഥാന കാരണം എന്ത് ...അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക് അകത്തോ പുറത്തോ ??ഒരു കാരണവും കാര്യവുമില്ലാതെ ഒരു പ്രതിഭാസവും ലോകത്ത് നടകില്ല എന്ന് പറഞ്ഞ അക്ബര്‍ സാഹിബിനെ പോലുള്ളവര്‍ ഇപ്പോള്‍ ഈ അഭൌതിക സൈധാന്ധികരുടെ വാദങ്ങളിലെ അപകടം എങ്ങിനെ തിരിച്ചറിയാതെ പോയി എന്നത് നമ്മെ ദുഖിപിക്കുന്നു ...അപ്പോള്‍ അഭൌധികമായി കാര്യ കാരണ ബന്ധത്തിന് പുറത്തു നിന്ന് മനുഷ്യരില്‍ ഇടപെടാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ ...അത് മറ്റാര്‍ക്കും കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്ക് ആണ് ...ശരി അപ്പോള്‍ പ്രശ്നം അഭൌധിക വാദികളുടെ മുന്നില്‍ കൂടുതല്‍ സങ്കീര്‍ണം ആകുന്നു ..എങ്ങിനെ വസുവാസ്സു എന്നാ പ്രധിഭാസം ഉണ്ടാകുന്നു
അഭൌധികതാ സിധാന്ധകാര്‍ക്ക് മൂന്നു തരത്തില്‍ മറുപടി പറയാം
1)വസ്സുവാസ് ഇല്ല -ഖുരാനിനെ നിഷേധിക്കേണ്ടി വരും (സൂറത്ത് ന്നാസ് )
2)വസ്സുവാസ് അഭൌതികമായ ഉപദ്രവം തന്നെ ആണ് -അപ്പോള്‍ അല്ലാഹുവിനു പുറമേ ജിന്നും അഭൌധികമായി നമ്മെ ഉപദ്രവിക്കും എന്നാ ശിര്‍ക്ക് പറയേണ്ടി വരും ...
3)വസുവാസ്സു ഭൌതികം എന്ന് പറയേണ്ടി വരും -അപ്പോള്‍ മനക്കൊട്ടയില്‍ മിനെഞ്ഞെടുത്ത അഭൌതികതാ വാദം തകര്‍ന്നു തരിപ്പണം ആകും ...
എന്നാല്‍ മുജാഹിധുകള്‍ക്ക് അന്നും ഇന്നും മറുപടി എളുപ്പം ആണ് ..
അഭൌതികമായി ഗുണവും ദോഷവും ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ .എന്നാല്‍ വസ്സുവാസ് അല്ലാഹു നിശ്ചയിച്ച കാര്യങ്ങളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തില്‍ ജിന്ന് മനുഷ്യനില്‍ നടത്തുന്ന ഭൌതിക ഇടപെടല്‍ ആണ് ...അതിനാല്‍ അതില്‍ അഭൌതികത ഇല്ല ....
----------------------------------------------------------------------------------------------------
ഇനി ശാസ്ത്രീയം ആയി പരിശോധിച്ചാല്‍ ഹൈസെന്‍ ബര്‍ഗിന്റെതിയറി അനുസരിച്ച് ഒരു ഭൌതിക വസ്തുവിനെ നിര്‍വചിക്കണം എങ്കില്‍ ആ വസ്തുവിന്റെ പ്രവേഗവും അതിന്‍റെ സ്ഥാനവും ഒരുമിച്ചു നിര്‍വചിക്കുക സാദ്യമല്ല -എത്രത്തോളം കൃത്യമായി നാം പ്രവേഗം (ഭാരം * വേഗത )നിര്‍വചികുന്നുവോ അപ്പോള്‍ സ്ഥാന നിര്‍ണയം അതീവ പ്രയാസകരം ആയിരിക്കും .
അപ്പോള്‍ ഏതൊരു സൃഷ്ടിയും നാം നിര്‍വചിക്കുമ്പോള്‍ ഒന്നുകില്‍ ഇന്ന സ്ഥലത്ത് ഈ അവ്സ്സ്തയില്‍ ഇന്ന സമയത്ത് എന്ന് പറയേണ്ടി വരും ...അതിനെ സമയവും (പ്രവേഗം =മാസ്സ് *വെലോസിടി ,വെലോസിടി =ദൂരം /സമയം )അതിന്‍റെ സ്ഥാനവും ,നം ആപേക്ഷികമായി നിര്‍വചിക്കേണ്ടി വരുന്നു ...
എന്നാല്‍ അല്ലാഹു സമയ കാല ത്തിനു അതീതന്‍ ആയവനും സ്ഥല -കാല-സാതത്യത്തിനു പുറത്തു (TIME-SPACE CONTINUUM)ഉള്ളവനും ആണ് ...
അതുകൊണ്ട് തന്നെ ഈ ഭൌധിക പരിധികള്‍ ഭാധകം അല്ലാത്ത ,ഒരു സത്ത അല്ലാഹുവിനു മാത്രമേ ഉള്ളൂ ...അതാണ് അബൌതികത ...അത് അല്ലാഹു മാത്രമേ ഉള്ളൂ ...ഇത് ജിന്നിന് ചിലര്‍ വക വെച്ച് കൊടുത്താല്‍ ഭൌതിക വസ്തുവിനാല്‍ സ്രിഷ്ടികപെട്ട ഒരു സൃഷ്ടി സമയ ക്രമങ്ങള്‍ക്ക് അതീതന്‍ ആണ് എന്നാ ശാസ്ത്രീയ അസത്യം നാം പ്രച്ചരിപിക്കുകയും കൂടെ അല്ലാഹുവിനു ജിന്നിനെ തുലനപെടുത്തുക എന്നാ ഭീമമായ പാതകം (ശിര്‍ക്ക് )കടന്നു വരികയും ചെയ്യും .....
ഒരു ഭൌതിക സംവിധാനത്തെ നിര്‍വചികുന്നത് സമയം എന്നാ പ്രതിഭാസത്തെ സ്ഥായി(CONSTANT) ആക്കി നിര്‍ത്തി .അതിന് ത്രികാല മാനങ്ങള്‍ (THREE DIMENSIONS) നാം അതിന് നല്‍കുമ്പോള്‍ ആണ് ...ഈ പ്രബഞ്ഞവും അതിലെ സകല വസ്തുക്കളും ഈ സ്ഥല -കാല-സാതത്യത്തിനു (TIME-SPACE CONTINUUM) കീഴിലും ഭൌതികവും ആണ് ...അതില്‍ നിന്ന് ജിന്നിനെ മാറ്റി വെക്കാന്‍ യാതൊരു പഴുതും ഇല്ല ...അഗ്നി എന്നാ ഭൌതിക വസ്തുവിനാല്‍ സൃഷ്ടിക്കാ പെടുകയും ഈ ഭൌതിക ലോകത്തെ വിഭവങ്ങലാല്‍ ജീവിക്കുകയും സമയം എന്നാ പ്രതിഭാസതിനാല്‍ പോഷിക്കപെടുകയും ജനനവും മരണവും ആഹരിക്കലും ഉള്ള ഒന്നിനെ എങ്ങിനെ അഭൌതികം എന്ന് പറയാന്‍ കഴിയും ...അതിനാല്‍ അഭൌതികമായ പ്രവര്‍ത്തങ്ങള്‍ അല്ലാഹുവിനു മാത്രമേ ഉള്ളൂ ..ഇത് പൊളിച്ചെഴുത്ത് അസാധ്യമായ സത്യം ആണ് ....
-----------------------------------------------------------------------------------------------------------------
ജിന്നിന്റെ പ്രവര്‍ത്തങ്ങള്‍ മനുഷ്യരില്‍ ചില തരത്തിലെങ്കിലും സ്വാധീനിക്കുന്നു എന്ന്എല്ലാവരും അംഗീകരിക്കുന്നു ..അതിന്‍റെ വിഷധാമ്ഷങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ അന്തരം ഉണ്ട് എന്ഖിലും മൊത്തത്തില്‍ ഈ ഇടപെടലുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുമ്പോള്‍ കാര്യ കാരണ ബന്ധത്തിന് അതീതമായി നമ്മില്‍ ഇടപെടാന്‍ ജിന്നിന് കഴിയും എന്നിവര്‍ സമ്മതിക്കുന്നു ..അതാണ് ശിര്‍ക്ക് കാരണം ഒരു കാര്യത്തിനും ഒരു കാരണത്തിന്റെ ആവശ്യം ഇല്ലാതെ ഇടപെടാന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ ...അപ്പോള്‍ ആ കഴിവ് ജിന്നിന് ഉണ്ട് എന്ന് പരോക്ഷമായി പറയുകയും എന്നിട്ട് അല്ലാഹു വിനോളം ഇവര്‍ ജിന്നിനെ വലുതാക്കി എന്ന് മുവഹിധുകളുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്നു .നമ്മള്‍ പറയുന്നത് ഏതൊരു സൃഷ്ടിക്കും അള്ളാഹു നല്‍കിയ കഴിവേ അവര്‍ക്ക് ഉള്ളൂ ...അത് അവരുടെ സൃഷ്ടിപ്പില്‍ അല്ലാഹു അലിയിച്ചു ചേര്‍ത്തതാണ് ..ആ കഴിവും പ്രവര്തനഗലും കേവല ഭൌതികം മാത്രം ആണ് ...ഒരു സൃഷ്ടിക്കും അഭൌതിക കഴിവ് ഇല്ല ...ചിലര്‍ ഉണ്ട് എന്നത് പറയുമ്പോള്‍ അത് തെളിയിക്കപെടാത്ത അവകാശ വാദങ്ങളും പോള്ളതരങ്ങളും ആണ് ..
ഇന്ഷ അള്ളാഹു അടുത്ത ലേഖനത്തില്‍ ഖുരാനിലും സുന്നത്തിലും സ്ഥിരപെട്ട ജിന്നിന്റെ പ്രവര്‍ത്തനങ്ങളും അതിലെ ഭൌതിക-അഭൌതിക മാനങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാം -
തുടരും
(part3 reply to mm akbar sahib)
വിശുദ്ധ ഖുറാനും സുന്നത്തും നൽകുന്ന നൽകുന്ന വെളിച്ചങ്ങളെ ശാസ്ത്രീയ വിശകലനങ്ങലോടെ അപഗ്രതിക്കൽ ആണ് ഉദ്ധേഷികുന്നത് ..നാഥൻ അനുഗഹികട്ടെ
എന്താണ് ഭൌധികം
ഭൂതം എന്നാ മലയാള പഥത്തിൽ നിന്ന് ഉത്ഭവിച്ചത് ആണ് ഭൗതികം എന്നാ പദം ...ദ്രിശ്യ പ്രബന്ജം ഉൾകൊള്ളുന്ന സകലതും ഭൂമി (മണ്ണ് ),അഗ്നി ,വായു ,ആകാശം എന്നിവ കൊണ്ടാണ് രൂപപെടുന്നത് ...അഥവാ ഭൌതിക വസ്തുക്കള കൊണ്ട് രൂപപെടുന്നവ ഒക്കെ ഭൌധികവും ആണ്
ശരി ജിന്നിനെ സ്രിഷ്ടികപെട്ടത് തികച്ചും ഭൌധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
അപ്പോൾ തികച്ചും ഭൌധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു ഭൌധിക സൃഷ്ടിയാണ് ജിന്ന് ...ഇനി ജിന്ന് അഭൌധികം ആണ് എങ്കിൽ ഭൌധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ് സാദ്യമല്ല(കാരണം ഭൌതിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൌതികം എന്ന് പറയില്ല ) ...അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ...ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദക്കാർ പറയുന്നു ...ജിന്ന് അഗ്നി കൊണ്ടാണ് എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൌധികം ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ...മുട്ടിയാൽ മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ -14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി മണ്ണിനെ ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ അഭൌതികതാ വാദവും ...
ഇനി എന്താണ് അഭൌധികം ..
(അദ്രിശ്യം എന്നാ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന അഭൌധികത ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല ...മറിച്ചു ശിര്‍ക്കും തൌഹീധും വേര്‍തിരിയുന്ന പ്രവര്തങ്ങളിലെയും ഇടപെടലുകളിലെയും അഭൌതികത ആണ് ചര്‍ച്ച ..അതാണ് തര്‍ക്ക വിഷയവും ).
അക്ബർ സാഹിബിൽ നിന്ന് തുടങ്ങാം
പ്രബന്ജതിലെ ഓരോ വസ്തുവിനും വസ്തുതകൾക്കും കാരണം അന്വേഷിക്കുന്ന മനുഷ്യന്‍ അവസാനം കാരണങ്ങള്‍ ആവശ്യമില്ലാത്ത ഒരു മഹാ ശക്തിയില്‍ എത്തി ചേരുകയാണ് ചെയ്യുന്നത് ആ ശക്തിയിലാണ് എല്ലാ അന്വേഷണങ്ങളുടെയും അന്ത്യം .സകലവിധ അന്വേഷണങ്ങളും തെട്ടങ്ങളും ഈ പരമമായ അന്ത്യത്തില്‍ എത്തുമ്പോള്‍ അവസാനിക്കുന്നു .പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു എന്ന് പറഞ്ഞുവെല്ലോ .പ്രബഞ്ഞതിനു ഉപരിയായ അല്ലാഹുവിന്‍റെ സത്ത പദാരതാതീതം ആണ് എന്ന് സാരം ...(അല്ലാഹുവിനെ അറിയുക -എം എം അക്ബര്‍ 57)
അപ്പോള്‍ ഭൌധികമായ മുഴുവന്‍ പ്രതിഭാസങ്ങളുടെയും ഉടമസ്ഥനും നിയന്താവും ആയ ഒരേ ഒരാള്‍ മുഴുവന്‍ ഭൌധിക സംവിധാനങ്ങല്കും പുറത്തു ആണ് ..അഥവാ അഭൌതികം ആണ് ...ഇനി അല്ലാഹു അഭൌധികം ആണ് ..അത് പോലെ നമ്മുക്ക് കാണാന്‍ കഴിയാത്ത ജിന്നും മലക്കും അഭൌതികം ആണ് എന്ന് ചിലര്‍ പറയുന്നു ....അതിന് അവര്‍ പറയുന്ന കാരണം അവയുടെ പ്രവര്‍ത്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നതാണ് ...ഈ വാദം രണ്ട് രീതിയില്‍ അപകടമാണ്
1) അല്ലാഹു അഭൌധികമാണ് എന്ന് പറയുമ്പോള്‍ .അത് അല്ലാഹുവിന്‍റെ വിശേഷണം ആണ് ...ആ വിശേഷണം സകല സൃഷ്ടി വിശേഷനങ്ങള്‍ക്കും പുറത്താണ് ..അഥവാ ആ വിശേഷണം ഒരു സൃഷ്ടിക്കു വക വെച്ച് നല്‍കുന്നത് തൌഹീധുല്‍ അസ്മാഹു വ സിഫാതിലെ പങ്കു ചേര്‍ക്കലും ശിര്‍ക്കും ആണ് ...
എന്നാല്‍ സമസ്തക്കാര്‍ ഈ വിശേഷണം മഹാന്മാര്‍ക്കും ,ജിന്നിനും ,മലക്കിനും ചാര്‍ത്തി കൊടുത്തു ...ഇപ്പോള്‍ ചില നവീന വാദക്കാര്‍ ജിന്നും മലക്കും അഭൌധികം ആണ് എന്ന് പറയുന്നു ...കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുന്നു ...തികച്ചും അപകടകരം ...കാരണം വിശുദ്ധ ഖുറാന്‍ പറയുന്നു ..'അവനു തുല്യനായി ആരും തന്നെ ഇല്ല (സൂറ ഫലഖ് )...അപ്പോള്‍ ജിന്നുകളുടെ അസ്തിത്വവും പ്രവര്‍ത്തനവും ഭൌധികമാണ് എന്നതാണ് പ്രമാണ പിന്‍ബലമുള്ള ശരിയായ വാദം ...
2)അഭൌധികമായ ഒരു ശക്തി ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളും അഭൌതികം ആയിരിക്കണം ..അതിന് കാര്യമോ കാരണമോ ആവശ്യം ഇല്ല ...
അങ്ങിനെ പ്രവര്‍ത്തിക്കാനോ ഇടപെടാനോ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന് അക്ബര്കയുടെ വരികളിലും സ്പഷ്ടമാണ് ...അങ്ങിനെ എങ്കില്‍ ഒരു സൃഷ്ടിയുടെ പ്രവര്‍ത്തനം ഭൌധികവും കാര്യ കാരണ ബന്ധനഗള്‍ക്ക് അതീനവും ആവാനേ നിവര്‍ത്തി ഉള്ളൂ ...
ശരി തൌഹീധിലെ അബ്ദുറഹ്മാന്‍ സലഫി വിഭാഗത്തിന്റെ നിര്‍വചനം അനുസരിച്ച് ജിന്നുകള്‍ അഭൌതികവും കാര്യ കാരണ ബന്ധത്തിന് പുറത്തും ആണെല്ലോ ...ആ പറഞ്ഞത് ശരിയാവണം എങ്കില്‍ ഒരു സൃഷ്ടിയിലും ഒരു ഇടപെടലും അവര്‍ക്ക് സാധികാതെ വരണം ...കുറച്ചു കൂടി സൂക്ഷ്മം ആയി പറഞ്ഞാല്‍ ജിന്ന് എന്നാ ഒരു സൃഷ്ടിയുടെ അസ്ഥിത്വം തന്നെ ഇവര്‍ ചോദ്യം ചെയ്യുകയാണ് ....കാരണം അഭൌതികമായ അല്ലാഹുവില്‍ ജിന്ന് അഭൌധികം എന്ന് പറയുന്നതോടെ ഇവര്‍ പങ്കു വെക്കുന്നു ...അങ്ങിനെ അകാരണമായി ശിര്കില്‍ എത്തുന്നു ...രണ്ടാമത് അവരുടെ പ്രവര്‍ത്തങ്ങള്‍ അഭൌതികം എന്ന് പറയേണ്ടി വരുന്നു
-ജിന്ന് വസുവാസ്സു ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് രോഗം ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് വഴി പിഴപികുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് കാഹിനിനെ (ജ്യോത്സ്യന്‍ )സഹായികുന്നത് --അഭൌതികാമോ ഭൌതികമോ
-പിശാചു കുട്ടിയെ ഉപദ്രവികുന്നത് -ജനിക്കുമ്പോഴും
..സന്ധ്യ സമയത്തും -അഭൌതികാമോ ഭൌതികമോ
അങ്ങിനെ ഖുറാനില്‍ പറഞ്ഞ സുന്നത്തില്‍ പറഞ്ഞ അനേകം കാര്യങ്ങള്‍ ഉണ്ട് ...ഈ പ്രതിഭാസങ്ങള്‍ മുഴുവന്‍ നടക്കുന്നു ...ചിലതിനെ ഒക്കെചിലര്‍ നിഷേധിക്കുന്നു എങ്കിലും(ജിന്ന് അഭൌധികവും കാരായ കാരണത്തിന് പുറത്തും ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് അവര്‍ക്ക് അതൊക്കെ തള്ളേണ്ടി വന്നത് ) വസുവാസ്സു മുഴുക്കെ അന്ഘീകരിക്കുന്നുവല്ലോ ....അപ്പോള്‍ ആ പ്രതിഭാസം മാത്രം എടുക്കാം ...ഇനി അക്ബര്കയുടെ വരികളിലേക്ക് വരൂ
"
പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു"
ഇപ്പോള്‍ ഹനീഫ് കായക്കൊടി ചോധികുന്നു എന്ത് കാര്യ കാരണ ബന്ധമാണ് ജിന്നും മനുഷ്യനും തമ്മിലുള്ളത് എന്ന് (ജാമിയ പ്രസംഗം കേള്‍ക്കുക )..മടവൂര്‍ വിഭാഗം സുഹ്ര്തുക്കള്‍ പണ്ടും ഇത് ചോധിചിരുന്നു...
അപ്പോള്‍ നമ്മള്‍ ചോധികുന്നു ...വസ്സുവാസ് എന്നാ ഉപദ്രവം -എന്നാ പ്രതിഭാസം -ലോകത്ത് നടക്കുന്നു -അതില്‍ തര്കമില്ല ...(അതിലും തര്കമുണ്ടായിരുന്ന ചില അഭൌതികതാ വാദികള്‍ -ജിന്നിനെ കാണാതെ ഞങള്‍ വിശ്വസികില്ല എന്നും, മനുഷ്യരിലെ കാട്ടു വര്‍ഗമാണ് ജിന്ന് എന്ന് പറഞ്ഞതിനെ ഇവിടെ ഓര്‍ക്കുക -ജിന്ന് ഭൌധികമായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് എന്നാ ഈ അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിച്ചത് ആണ് മുഴുവന്‍ വ്യതിയാനങ്ങളുടെയും മൂല്യ കാരണം തന്നെ )
അപ്പോള്‍ ആ വസ്സുവാസ് എന്നാ പ്രതിഭാസത്തിന്റെ അടിസ്ഥാന കാരണം എന്ത് ...അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക് അകത്തോ പുറത്തോ ??ഒരു കാരണവും കാര്യവുമില്ലാതെ ഒരു പ്രതിഭാസവും ലോകത്ത് നടകില്ല എന്ന് പറഞ്ഞ അക്ബര്‍ സാഹിബിനെ പോലുള്ളവര്‍ ഇപ്പോള്‍ ഈ അഭൌതിക സൈധാന്ധികരുടെ വാദങ്ങളിലെ അപകടം എങ്ങിനെ തിരിച്ചറിയാതെ പോയി എന്നത് നമ്മെ ദുഖിപിക്കുന്നു ...അപ്പോള്‍ അഭൌധികമായി കാര്യ കാരണ ബന്ധത്തിന് പുറത്തു നിന്ന് മനുഷ്യരില്‍ ഇടപെടാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ ...അത് മറ്റാര്‍ക്കും കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്ക് ആണ് ...ശരി അപ്പോള്‍ പ്രശ്നം അഭൌധിക വാദികളുടെ മുന്നില്‍ കൂടുതല്‍ സങ്കീര്‍ണം ആകുന്നു ..എങ്ങിനെ വസുവാസ്സു എന്നാ പ്രധിഭാസം ഉണ്ടാകുന്നു
അഭൌധികതാ സിധാന്ധകാര്‍ക്ക് മൂന്നു തരത്തില്‍ മറുപടി പറയാം
1)വസ്സുവാസ് ഇല്ല -ഖുരാനിനെ നിഷേധിക്കേണ്ടി വരും (സൂറത്ത് ന്നാസ് )
2)വസ്സുവാസ് അഭൌതികമായ ഉപദ്രവം തന്നെ ആണ് -അപ്പോള്‍ അല്ലാഹുവിനു പുറമേ ജിന്നും അഭൌധികമായി നമ്മെ ഉപദ്രവിക്കും എന്നാ ശിര്‍ക്ക് പറയേണ്ടി വരും ...
3)വസുവാസ്സു ഭൌതികം എന്ന് പറയേണ്ടി വരും -അപ്പോള്‍ മനക്കൊട്ടയില്‍ മിനെഞ്ഞെടുത്ത അഭൌതികതാ വാദം തകര്‍ന്നു തരിപ്പണം ആകും ...
എന്നാല്‍ മുജാഹിധുകള്‍ക്ക് അന്നും ഇന്നും മറുപടി എളുപ്പം ആണ് ..
അഭൌതികമായി ഗുണവും ദോഷവും ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ .എന്നാല്‍ വസ്സുവാസ് അല്ലാഹു നിശ്ചയിച്ച കാര്യങ്ങളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തില്‍ ജിന്ന് മനുഷ്യനില്‍ നടത്തുന്ന ഭൌതിക ഇടപെടല്‍ ആണ് ...അതിനാല്‍ അതില്‍ അഭൌതികത ഇല്ല ....
----------------------------------------------------------------------------------------------------
ഇനി ശാസ്ത്രീയം ആയി പരിശോധിച്ചാല്‍ ഹൈസെന്‍ ബര്‍ഗിന്റെതിയറി അനുസരിച്ച് ഒരു ഭൌതിക വസ്തുവിനെ നിര്‍വചിക്കണം എങ്കില്‍ ആ വസ്തുവിന്റെ പ്രവേഗവും അതിന്‍റെ സ്ഥാനവും ഒരുമിച്ചു നിര്‍വചിക്കുക സാദ്യമല്ല -എത്രത്തോളം കൃത്യമായി നാം പ്രവേഗം (ഭാരം * വേഗത )നിര്‍വചികുന്നുവോ അപ്പോള്‍ സ്ഥാന നിര്‍ണയം അതീവ പ്രയാസകരം ആയിരിക്കും .
അപ്പോള്‍ ഏതൊരു സൃഷ്ടിയും നാം നിര്‍വചിക്കുമ്പോള്‍ ഒന്നുകില്‍ ഇന്ന സ്ഥലത്ത് ഈ അവ്സ്സ്തയില്‍ ഇന്ന സമയത്ത് എന്ന് പറയേണ്ടി വരും ...അതിനെ സമയവും (പ്രവേഗം =മാസ്സ് *വെലോസിടി ,വെലോസിടി =ദൂരം /സമയം )അതിന്‍റെ സ്ഥാനവും ,നം ആപേക്ഷികമായി നിര്‍വചിക്കേണ്ടി വരുന്നു ...
എന്നാല്‍ അല്ലാഹു സമയ കാല ത്തിനു അതീതന്‍ ആയവനും സ്ഥല -കാല-സാതത്യത്തിനു പുറത്തു (TIME-SPACE CONTINUUM)ഉള്ളവനും ആണ് ...
അതുകൊണ്ട് തന്നെ ഈ ഭൌധിക പരിധികള്‍ ഭാധകം അല്ലാത്ത ,ഒരു സത്ത അല്ലാഹുവിനു മാത്രമേ ഉള്ളൂ ...അതാണ് അബൌതികത ...അത് അല്ലാഹു മാത്രമേ ഉള്ളൂ ...ഇത് ജിന്നിന് ചിലര്‍ വക വെച്ച് കൊടുത്താല്‍ ഭൌതിക വസ്തുവിനാല്‍ സ്രിഷ്ടികപെട്ട ഒരു സൃഷ്ടി സമയ ക്രമങ്ങള്‍ക്ക് അതീതന്‍ ആണ് എന്നാ ശാസ്ത്രീയ അസത്യം നാം പ്രച്ചരിപിക്കുകയും കൂടെ അല്ലാഹുവിനു ജിന്നിനെ തുലനപെടുത്തുക എന്നാ ഭീമമായ പാതകം (ശിര്‍ക്ക് )കടന്നു വരികയും ചെയ്യും .....
ഒരു ഭൌതിക സംവിധാനത്തെ നിര്‍വചികുന്നത് സമയം എന്നാ പ്രതിഭാസത്തെ സ്ഥായി(CONSTANT) ആക്കി നിര്‍ത്തി .അതിന് ത്രികാല മാനങ്ങള്‍ (THREE DIMENSIONS) നാം അതിന് നല്‍കുമ്പോള്‍ ആണ് ...ഈ പ്രബഞ്ഞവും അതിലെ സകല വസ്തുക്കളും ഈ സ്ഥല -കാല-സാതത്യത്തിനു (TIME-SPACE CONTINUUM) കീഴിലും ഭൌതികവും ആണ് ...അതില്‍ നിന്ന് ജിന്നിനെ മാറ്റി വെക്കാന്‍ യാതൊരു പഴുതും ഇല്ല ...അഗ്നി എന്നാ ഭൌതിക വസ്തുവിനാല്‍ സൃഷ്ടിക്കാ പെടുകയും ഈ ഭൌതിക ലോകത്തെ വിഭവങ്ങലാല്‍ ജീവിക്കുകയും സമയം എന്നാ പ്രതിഭാസതിനാല്‍ പോഷിക്കപെടുകയും ജനനവും മരണവും ആഹരിക്കലും ഉള്ള ഒന്നിനെ എങ്ങിനെ അഭൌതികം എന്ന് പറയാന്‍ കഴിയും ...അതിനാല്‍ അഭൌതികമായ പ്രവര്‍ത്തങ്ങള്‍ അല്ലാഹുവിനു മാത്രമേ ഉള്ളൂ ..ഇത് പൊളിച്ചെഴുത്ത് അസാധ്യമായ സത്യം ആണ് ....
-----------------------------------------------------------------------------------------------------------------
ജിന്നിന്റെ പ്രവര്‍ത്തങ്ങള്‍ മനുഷ്യരില്‍ ചില തരത്തിലെങ്കിലും സ്വാധീനിക്കുന്നു എന്ന്എല്ലാവരും അംഗീകരിക്കുന്നു ..അതിന്‍റെ വിഷധാമ്ഷങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ അന്തരം ഉണ്ട് എന്ഖിലും മൊത്തത്തില്‍ ഈ ഇടപെടലുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുമ്പോള്‍ കാര്യ കാരണ ബന്ധത്തിന് അതീതമായി നമ്മില്‍ ഇടപെടാന്‍ ജിന്നിന് കഴിയും എന്നിവര്‍ സമ്മതിക്കുന്നു ..അതാണ് ശിര്‍ക്ക് കാരണം ഒരു കാര്യത്തിനും ഒരു കാരണത്തിന്റെ ആവശ്യം ഇല്ലാതെ ഇടപെടാന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ ...അപ്പോള്‍ ആ കഴിവ് ജിന്നിന് ഉണ്ട് എന്ന് പരോക്ഷമായി പറയുകയും എന്നിട്ട് അല്ലാഹു വിനോളം ഇവര്‍ ജിന്നിനെ വലുതാക്കി എന്ന് മുവഹിധുകളുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്നു .നമ്മള്‍ പറയുന്നത് ഏതൊരു സൃഷ്ടിക്കും അള്ളാഹു നല്‍കിയ കഴിവേ അവര്‍ക്ക് ഉള്ളൂ ...അത് അവരുടെ സൃഷ്ടിപ്പില്‍ അല്ലാഹു അലിയിച്ചു ചേര്‍ത്തതാണ് ..ആ കഴിവും പ്രവര്തനഗലും കേവല ഭൌതികം മാത്രം ആണ് ...ഒരു സൃഷ്ടിക്കും അഭൌതിക കഴിവ് ഇല്ല ...ചിലര്‍ ഉണ്ട് എന്നത് പറയുമ്പോള്‍ അത് തെളിയിക്കപെടാത്ത അവകാശ വാദങ്ങളും പോള്ളതരങ്ങളും ആണ് ..
ഇന്ഷ അള്ളാഹു അടുത്ത ലേഖനത്തില്‍ ഖുരാനിലും സുന്നത്തിലും സ്ഥിരപെട്ട ജിന്നിന്റെ പ്രവര്‍ത്തനങ്ങളും അതിലെ ഭൌതിക-അഭൌതിക മാനങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാം -
തുടരും
Sunday, May 26, 2013
ജിന്ന് ഭൗധികമൊ അഭൗധികമൊ ഒരു പഠനം
ജിന്ന് ഭൗധികമൊ അഭൗധികമൊ ഒരു പഠനം
(PART 2 REPLY TO AKBAR SAAHIB)
അനാവശ്യ ചർച്ചകൾക്കോ വിമർശനങ്ങൾക്കോ നിൽകാതെ വിഷയങ്ങളെ സമീപിക്കണം എന്നാ ആഗ്രഹം ഉണ്ട് ...മുൻവിധിയില്ലാതെ വായിക്കുക ...വിമര്ഷിക്കനായാലും ഉൾകൊള്ളാൻ ആയാലും ...തെറ്റുകൾ തിരുത്തുക
വായനക്ക് മുമ്പ് ഇസ്ലാഹി പ്രസ്ഥാനത്തിലെ കഴിഞ്ഞ ചില പണ്ഡിതരുടെ ഉദ്ധരണികൾ ഞാൻ എടുത്തു കൊടുക്കുകയാണ് ...ഏതൊരു വാക്കിനെയും അതിനെ അവതാരകർ എന്തിനു ഉദ്ദേശിച്ചു എന്നത് തന്നെ ആണ് ,പിന്നീട് വരുന്നവർ അത് മനസ്സിലാക്കാൻ ഉപയോഗിക്കേണ്ടതും ...
പ്രവാചകന്മാർ വന്ന സമൂഹങ്ങൾക്കോ മറ്റോ ശിര്ക്ക് എന്താണ് തൗഹീധു എന്താണ് എന്നോ മനസ്സിലാക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല ..കാരണം അവിടെ ഒരു പ്രവാചകൻ സംശയങ്ങളെ ധൂരികരിക്കാൻ സ്വാഭാവികമായും ഉണ്ടായിരുന്നു ...പിൽകാലത്ത് സ്വാഭാവികമായും ശിര്ക്കാൻ വിശ്വാസങ്ങളെ സമൂഹത്തിൽ അടരാടുന്നതിന്നു വേണ്ടി പണിയെടുകുന്നവർ സ്വാഭാവികമായും ശിര്ക്കിനു വിശ്വാസികളുടെ വിശ്വാസത്തിൽ നിന്ന് തന്നെ ന്യായീകരണം കണ്ടെത്തി തുടങ്ങിയപ്പോൾ നെല്ലും പതിരും വേര്തിരിക്കാൻ പിൽകാല പണ്ഡിതർ കുറച്ചു കൂടെ വിശധീകരണങ്ങൾ ഈ വിഷയത്തിൽ നടത്തി എന്ന് മാത്രം ...സമാന സാഹചര്യങ്ങൾ എല്ലായിടത്തും എങ്ങിനെ ഉണ്ടായോ അതുപോലെ കേരളത്തിലും ഉണ്ടായി ...ശിര്ക്കിനെ ന്യായീകരിക്കുന്നവർ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ അതിലെ ശിര്ക്ക് പണ്ടിതന്മാര്ക്ക് വിവരിക്കേണ്ടി വന്നു ...അവിടെയാണ് അഭൌധികം ,മറഞ്ഞ വഴി എന്ന് നമ്മുടെ പണ്ടിതന്മാര്ക്ക് വിഷധീകരിക്കേണ്ടി വന്നതും ആളുകളെ പഠിപിച്ചതും....
1)ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്‍പ് പനം,ധനവ്യയം,അന്നപാനാദികളുപേക് ഷിക്കല്‍,അവയവങ്ങളുടെ
ചലനം,നേ൪ച്ച,വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്പ്പെ
ടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കു ന്നവനെ
നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്.
അവിടെ നമസ്കാരവും നോമ്പുമോന്നുമില്ലല്ലോ.
എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍ പേജ് 12)
-----------------------------------------
2)ബഹുമാന്യനായ ഡോ.ഉസ്മാന്‍ തന്നെ,അദ്ദേഹത്തിന്റെ ഗൈബ് എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം:
(PART 2 REPLY TO AKBAR SAAHIB)
അനാവശ്യ ചർച്ചകൾക്കോ വിമർശനങ്ങൾക്കോ നിൽകാതെ വിഷയങ്ങളെ സമീപിക്കണം എന്നാ ആഗ്രഹം ഉണ്ട് ...മുൻവിധിയില്ലാതെ വായിക്കുക ...വിമര്ഷിക്കനായാലും ഉൾകൊള്ളാൻ ആയാലും ...തെറ്റുകൾ തിരുത്തുക
വായനക്ക് മുമ്പ് ഇസ്ലാഹി പ്രസ്ഥാനത്തിലെ കഴിഞ്ഞ ചില പണ്ഡിതരുടെ ഉദ്ധരണികൾ ഞാൻ എടുത്തു കൊടുക്കുകയാണ് ...ഏതൊരു വാക്കിനെയും അതിനെ അവതാരകർ എന്തിനു ഉദ്ദേശിച്ചു എന്നത് തന്നെ ആണ് ,പിന്നീട് വരുന്നവർ അത് മനസ്സിലാക്കാൻ ഉപയോഗിക്കേണ്ടതും ...
പ്രവാചകന്മാർ വന്ന സമൂഹങ്ങൾക്കോ മറ്റോ ശിര്ക്ക് എന്താണ് തൗഹീധു എന്താണ് എന്നോ മനസ്സിലാക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല ..കാരണം അവിടെ ഒരു പ്രവാചകൻ സംശയങ്ങളെ ധൂരികരിക്കാൻ സ്വാഭാവികമായും ഉണ്ടായിരുന്നു ...പിൽകാലത്ത് സ്വാഭാവികമായും ശിര്ക്കാൻ വിശ്വാസങ്ങളെ സമൂഹത്തിൽ അടരാടുന്നതിന്നു വേണ്ടി പണിയെടുകുന്നവർ സ്വാഭാവികമായും ശിര്ക്കിനു വിശ്വാസികളുടെ വിശ്വാസത്തിൽ നിന്ന് തന്നെ ന്യായീകരണം കണ്ടെത്തി തുടങ്ങിയപ്പോൾ നെല്ലും പതിരും വേര്തിരിക്കാൻ പിൽകാല പണ്ഡിതർ കുറച്ചു കൂടെ വിശധീകരണങ്ങൾ ഈ വിഷയത്തിൽ നടത്തി എന്ന് മാത്രം ...സമാന സാഹചര്യങ്ങൾ എല്ലായിടത്തും എങ്ങിനെ ഉണ്ടായോ അതുപോലെ കേരളത്തിലും ഉണ്ടായി ...ശിര്ക്കിനെ ന്യായീകരിക്കുന്നവർ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ അതിലെ ശിര്ക്ക് പണ്ടിതന്മാര്ക്ക് വിവരിക്കേണ്ടി വന്നു ...അവിടെയാണ് അഭൌധികം ,മറഞ്ഞ വഴി എന്ന് നമ്മുടെ പണ്ടിതന്മാര്ക്ക് വിഷധീകരിക്കേണ്ടി വന്നതും ആളുകളെ പഠിപിച്ചതും....
1)ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ “ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്‍പ്
എന്നാല് അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍ പേജ് 12)
-----------------------------------------
2)ബഹുമാന്യനായ ഡോ.ഉസ്മാന്‍ തന്നെ,അദ്ദേഹത്തിന്റെ ഗൈബ് എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം:
"പരമാണുവും ബാക്ടീരിയയും വൈറസും മറ്റും
മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട്
ദൃശ്യമാകുന്നതിനു മുന്‍പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,,
അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു
പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു
നില്‍ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത് തന്നെ ഒരുത്തന്
ഗൈബ് ആയത് മറ്റൊരുവന്‍ അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന്
കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന്
കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ..."
-----------------------------------------
3)‘കെ എം മൌലവി സാഹിബ്’
എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും
വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം
പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത്
നോക്കൂ:
4)ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്‍റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
“ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.
5)ആദരണിയനായ മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കു ം അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും
അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍
നിന്ന്‍ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെയും പ്രകടനമാണ്
ഇബാദത്തകുന്ന ആരാധന ’’
“…..അപ്പോള്‍ അഭൌതികമായ
മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍
ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ
വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
--------------------------------------------------
4)ബഹുമാന്യ നായ എ പി അബ്ദു ഖാദര്‍ മൗലവി തന്‍റെ ചോദ്യങ്ങള്‍ മറുപ്പടികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക.
“ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത് , അഭൗതികതയുടെ പ്രശ്നമില്ല. ” കൂടുതലറിയാന്‍ പുസ്തകം വായിക്കുക.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കു
6)അഭൗതി കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും
വ്യക്തമാക്കി കൊണ്ട് നാമെല്ലാം
ഒന്നിച്ചുള്ളപ്പോള്‍ ചെറിയമുണ്ടം അബ്ദുല്ഹമീദ് മൗലവി വിവരിക്കുന്നു. “
ജിന്നുകള്ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന് അതീതമാണങ്കിലും അതിനെ
അഭൗതികമെന്ന്‍ വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല.
അഭൗതികമായ കഴിവുകള്‍ എന്ന്‍ നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു
സൃഷ്ടികള്ക്കള്‍ക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.”(പ്രാര്ത്ഥ്ന,
തൗഹീദ്, ചോദ്യങ്ങള്ക്ക്യ മറുപ്പടി).
7)“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്
കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍
അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും
ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍
നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച
വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ
കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല
(വിചിന്തനം ,2007)
8)“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
പറയുമ്പോള് എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
9)സമ്മേളന ലഖു പുസ്തകം -മുസ്തഫ തൻവീർ
10)അമാനി മൗലവി
കൂടുതൽ വിശധീകരണങ്ങൾ ഇല്ലാതെ തന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു പദം ആണ് ശിര്ക്കും തൗഹീധും വേര്തിരിയുന്ന അഭൌധികത എന്നത്
ഇത് നമ്മുടെ പണ്ഡിതരുടെ പ്രബോധിത സമൂഹത്തിന്റെ വിശ്വാസങ്ങൾ എന്തായിരുന്നു എന്ന് അറിഞ്ഞു മനസ്സിലാകി അവർ എഴുതിയത് ആയിരുന്നു ...ചിലർ ഇന്ന് ചോധികുന്നു ...എന്തിനാണ് അഭൌധിക -ഭൌധിക ചർച്ച എന്ന് ...സമൂഹത്തെ തെറ്റിധരിപികുന്നവർ ധുർവ്യാക്യാനങ്ങളിലൂടെ തെറ്റിധരിപിക്കുമ്പോൾ സമൂഹ പ്രധിബ്ധത ഉള്ള ഉലമാക്കൾ ആളുകളെ ശിർക്കിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കും ..അവിടെ അനിവാര്യമായ ചർച്ചകൾ ഉണ്ടാകും ....
ഉദാഹരണം പറയാം
ഉദാഹരണം പറയാം
അപ്പോൾ നമ്മുടെ പണ്ടിതന്മാർ നമുക്ക് പഠിപ്പിച്ചു, അല്ലാഹുവിനോട് മാത്രം
ചോദിക്കേണ്ടുന്ന ചോദ്യങ്ങളുണ്ട് എന്നും, ആ സഹായത്തേട്ടം ഏത് മഹ്ലൂക്കിനോട്ആയാലും അത് അവനിലുള്ള ആരാധനയിൽ ശിർക്ക് വെക്കലാണെന്നും. ഇത് നമ്മുടെ സുന്നിസുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചു. അല്ലാഹുവിനോടു മാത്രംപാടുള്ള തേട്ടം ഏതാണെന്ന്. ആതിനു എന്താണു തെളിവെന്ന്?
അപ്പോൾ നമ്മുടെ പണ്ടിതന്മാർ പറഞ്ഞു കാര്യകാരണ ബന്ധം മുറിയുന്ന എല്ലാ തേട്ടവുംശിർക്ക് ആകും എന്ന്. കൂടുതൽ വിശദീകരിക്കാൻ നമ്മൾ മറഞ്ഞ മാർഗ്ഗം, അദ്രുശ്യമായമാർഗ്ഗം എന്നീ പദങ്ങൾ ഉപയോഗിച്കു. അവർക്ക് നമ്മൾ കാര്യങ്ങൾ വിശദീകരിച്ചു.അപ്പോൾ അവർ പറഞ്ഞു നിങ്ങളുടെ ഈ നിർവ്വചനം പുതിയതാണു. ഇതിനു ഇമാമീങ്ങളുടെപാരമ്പര്യമില്ല. അപ്പൊൾ നമ്മൾ തെളിവു കൊടുത്തു. ഇമാം നവവി തന്റെ നാൽപത്ഹദീസുകളുടെ സമാഹാരത്തിൽ നീ ചോദിക്കുകയാണെങ്കിൽ അല്ലഹുവിനോട് ചോദിക്കുക എന്നഹദീസിന്റെ വിശദീകരണത്തിൽ സഹായതേട്ടത്തെ രണ്ടായി തിരിച്ചത്ചൂണ്ടി കാട്ടികൊടുത്തു.
അവരുടെ സമൂഹത്തെ തൃപ്ത്തിപ്പെടുത്താൻ തെളിവുകളില്ലാതെ വന്നപ്പോൾ അവർ പുതിയ പുതിയ തെളിവുകളുമായി വരാൻ ശ്രമിച്ചു. അവർ കൊണ്ടു വന്ന ഹദീസുകളും ആയത്തുകളും ഈ വിഷയവുമായി
ചോദിക്കേണ്ടുന്ന ചോദ്യങ്ങളുണ്ട് എന്നും, ആ സഹായത്തേട്ടം ഏത് മഹ്ലൂക്കിനോട്ആയാലും അത് അവനിലുള്ള ആരാധനയിൽ ശിർക്ക് വെക്കലാണെന്നും. ഇത് നമ്മുടെ സുന്നിസുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചു. അല്ലാഹുവിനോടു മാത്രംപാടുള്ള തേട്ടം ഏതാണെന്ന്. ആതിനു എന്താണു തെളിവെന്ന്?
അപ്പോൾ നമ്മുടെ പണ്ടിതന്മാർ പറഞ്ഞു കാര്യകാരണ ബന്ധം മുറിയുന്ന എല്ലാ തേട്ടവുംശിർക്ക് ആകും എന്ന്. കൂടുതൽ വിശദീകരിക്കാൻ നമ്മൾ മറഞ്ഞ മാർഗ്ഗം, അദ്രുശ്യമായമാർഗ്ഗം എന്നീ പദങ്ങൾ ഉപയോഗിച്കു. അവർക്ക് നമ്മൾ കാര്യങ്ങൾ വിശദീകരിച്ചു.അപ്പോൾ അവർ പറഞ്ഞു നിങ്ങളുടെ ഈ നിർവ്വചനം പുതിയതാണു. ഇതിനു ഇമാമീങ്ങളുടെപാരമ്പര്യമില്ല. അപ്പൊൾ നമ്മൾ തെളിവു കൊടുത്തു. ഇമാം നവവി തന്റെ നാൽപത്ഹദീസുകളുടെ സമാഹാരത്തിൽ നീ ചോദിക്കുകയാണെങ്കിൽ അല്ലഹുവിനോട് ചോദിക്കുക എന്നഹദീസിന്റെ വിശദീകരണത്തിൽ സഹായതേട്ടത്തെ രണ്ടായി തിരിച്ചത്ചൂണ്ടി കാട്ടികൊടുത്തു.
അവരുടെ സമൂഹത്തെ തൃപ്ത്തിപ്പെടുത്താൻ തെളിവുകളില്ലാതെ വന്നപ്പോൾ അവർ പുതിയ പുതിയ തെളിവുകളുമായി വരാൻ ശ്രമിച്ചു. അവർ കൊണ്ടു വന്ന ഹദീസുകളും ആയത്തുകളും ഈ വിഷയവുമായി
ബന്ധമില്ലാത്തതാണെന്നോ ദുർബലമാണെന്നോ നമ്മൾ ഓരോ തവണയും തെളിയിച്കുകൊണ്ടിരുന്നു. അങ്ങനെ പിശാചിന്റെ തന്ത്രങ്ങൾ ഓരോ വട്ടവും പരാജയപ്പെട്ടു.
ഷൈഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ റഹിമഹുല്ല ആണു ഇസ്തിഗാസ ഷിർക്ക്
ഷൈഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ റഹിമഹുല്ല ആണു ഇസ്തിഗാസ ഷിർക്ക്
ആണെന്ന് ആദ്യംപറഞ്ഞതെന്ന് കുറാഫികൾ വാദിച്ചപ്പോൾ നമ്മൾ പറഞ്ഞു ഇബ്നുതയ്മിയായുടെ കാലം വരെഒരു പണ്ടിതനും നിങ്ങൾ പറയുന്ന ഇസ്തിഗാസാ വാദക്കാരായിരുന്നില്ല. ഇബ്നുതയ്മിയ
ജീവിച്ച കാലഘട്ടത്തിലെ സുബ്കി എന്ന മൊല്ലയാണു ആദ്യമായി ഇസ്തിഗാസ എന്നഓമനപ്പേരു ഇട്ട് ശിർക്കിനെ വെള്ള പൂശുന്നത്. അതു കൊണ്ട് തന്നെ
ഇസ്തിഗാസാവാദത്തെ അതിനു മുൻപ് ആർക്കും ഘണ്ഡിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തത്എന്ന് നമ്മൾ തിരിച്ചടിച്ചു.
ജീവിച്ച കാലഘട്ടത്തിലെ സുബ്കി എന്ന മൊല്ലയാണു ആദ്യമായി ഇസ്തിഗാസ എന്നഓമനപ്പേരു ഇട്ട് ശിർക്കിനെ വെള്ള പൂശുന്നത്. അതു കൊണ്ട് തന്നെ
ഇസ്തിഗാസാവാദത്തെ അതിനു മുൻപ് ആർക്കും ഘണ്ഡിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തത്എന്ന് നമ്മൾ തിരിച്ചടിച്ചു.
---------------------------------------------------------------------------------------------------------------------
അപ്പോൾ ചർച്ച വഴിമാറുകയാണ് ....നമ്മുടെ പണ്ഡിതന്മാർ എഴുതുമ്പോൾ പ്രഭോധിത സമൂഹം സ്വാഭാവികമായും കേരളത്തിൽ അല്ലാഹു അല്ലാതവരോടും സഹായം തേടി കൊണ്ടിരിക്കുന്ന സുന്നികൾ എന്ന് വിളിക്കപെടുന്ന ആളുകള് ആയിരിക്കുമല്ലോ ...അതെ ....
അപ്പോൾ എന്തായിരുന്നു അവരുടെ വിശ്വാസം എന്ന് തീര്ച്ചയായും പരിശോധിക്കപെടനം ...
അല്ലാഹു അല്ലാതെ അഭൌധികമായി നമ്മെ ഉപദ്രവിക്കണോ ഉപകാരം ചെയ്യാനോ ഒരു സൃഷ്ടിക്കും കഴിയില്ല ,അങ്ങിനെ കഴിയുമെന്ന വിശ്വാസമാണ് ശിര്ക്ക് എന്ന് പറഞ്ഞപ്പോൾ ,സുന്നികൾ അതിനു പറഞ്ഞ മറുപടി
"മലക്കുകൾ അഭൌധികമാണ് ,ആ മലക്കുകൾ നമ്മെ സഹായിക്കും എന്ന് (ഹഫ്ലാതിന്റെ മലക്കുകൾ )നമ്മുടെ വിശ്വാസം ആണ് ...അത് ഖുറാനിൽ ഉണ്ട് ...അപ്പോൾ അല്ലാഹു അല്ലാതെ ആരും നമ്മെ അഭൌധികമായി സാഹായിക്കില്ല എന്നാ മുജാഹിധു വിശ്വാസം തന്നെ ഖുറാൻ വിരുദ്ധം ആണ് '(നെല്ലികുത് ഇസ്മയിൽ മുസ്ലിയാർ -പുളിക്കൽ മുഖാമുഖം )
അല്ലാഹുവിനു മാത്രമേ അഭൌധിക കഴിവ് ഉള്ളൂ എന്നാണു മുജാഹിദുകൾ പറയുന്നത് ഇത് ഇസ്ലാമികമായി ശരിയല്ല ...മലക്കുകൾ നമ്മെ സഹായിക്കുമെന്നും ജിന്നുകൾ ഉപദ്രവികുമെന്നും ഖുരാനിലും ഹധീസിലും തെളിവുണ്ട് .അത് പോലെ മരിച്ച മഹാന്മാരും സഹായിക്കും (അമ്പലകടവ് ഫൈസി )
ഈ ഒരു പിഴച്ച വിശ്വാസം തനി ശിർക്ക് വെച്ച് പുലർത്തുന്ന ആളുകൾക്ക് സ്വാഭാവികമായും മറുപടി പറയേണ്ടി വന്നു ....
അപ്പോൾ മുജാഹിദുകൾ പറഞ്ഞു
അഭൌധികമായി സഹായിക്കാനും ഉപദ്രവിക്കാനും അല്ലാഹുവിനു മാത്രമേ കഴിയൂ ..കാര്യ കാരണ ഭാന്ധതിനു അതീതമായി,അഭൌധികം ആയി ഒരു ജിന്നും ഒരു മലക്കും നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യില്ല ...അവർ എല്ലാം ഭൌധികാമാണ് ,അവരുടെ കഴിവുകളും ഭൌധികം ആണ് ...അവര്ക്ക് അഭൌധികമായി കഴിവുണ്ട് എന്ന് തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല ..
അതിനു ഖുരാനിലൊ സുന്നതിലൊ യാതൊരു തെളിവും ഇല്ല ...അഭൌധികാമായി ഒരു ഇടപെടലും മനുഷ്യ ജീവിതത്തിൽ ചെയ്യാൻ ഒരു ജിന്നിനും ഒരു മലക്കിനും കഴിയില്ല ...അതിനാൽ അവ ഭൌധികവും അവയുടെ ഇടപെടലുകൾ ഭൌധികവും ആണ് ....
അപ്പോൾ എന്തായിരുന്നു അവരുടെ വിശ്വാസം എന്ന് തീര്ച്ചയായും പരിശോധിക്കപെടനം ...
അല്ലാഹു അല്ലാതെ അഭൌധികമായി നമ്മെ ഉപദ്രവിക്കണോ ഉപകാരം ചെയ്യാനോ ഒരു സൃഷ്ടിക്കും കഴിയില്ല ,അങ്ങിനെ കഴിയുമെന്ന വിശ്വാസമാണ് ശിര്ക്ക് എന്ന് പറഞ്ഞപ്പോൾ ,സുന്നികൾ അതിനു പറഞ്ഞ മറുപടി
"മലക്കുകൾ അഭൌധികമാണ് ,ആ മലക്കുകൾ നമ്മെ സഹായിക്കും എന്ന് (ഹഫ്ലാതിന്റെ മലക്കുകൾ )നമ്മുടെ വിശ്വാസം ആണ് ...അത് ഖുറാനിൽ ഉണ്ട് ...അപ്പോൾ അല്ലാഹു അല്ലാതെ ആരും നമ്മെ അഭൌധികമായി സാഹായിക്കില്ല എന്നാ മുജാഹിധു വിശ്വാസം തന്നെ ഖുറാൻ വിരുദ്ധം ആണ് '(നെല്ലികുത് ഇസ്മയിൽ മുസ്ലിയാർ -പുളിക്കൽ മുഖാമുഖം )
അല്ലാഹുവിനു മാത്രമേ അഭൌധിക കഴിവ് ഉള്ളൂ എന്നാണു മുജാഹിദുകൾ പറയുന്നത് ഇത് ഇസ്ലാമികമായി ശരിയല്ല ...മലക്കുകൾ നമ്മെ സഹായിക്കുമെന്നും ജിന്നുകൾ ഉപദ്രവികുമെന്നും ഖുരാനിലും ഹധീസിലും തെളിവുണ്ട് .അത് പോലെ മരിച്ച മഹാന്മാരും സഹായിക്കും (അമ്പലകടവ് ഫൈസി )
ഈ ഒരു പിഴച്ച വിശ്വാസം തനി ശിർക്ക് വെച്ച് പുലർത്തുന്ന ആളുകൾക്ക് സ്വാഭാവികമായും മറുപടി പറയേണ്ടി വന്നു ....
അപ്പോൾ മുജാഹിദുകൾ പറഞ്ഞു
അഭൌധികമായി സഹായിക്കാനും ഉപദ്രവിക്കാനും അല്ലാഹുവിനു മാത്രമേ കഴിയൂ ..കാര്യ കാരണ ഭാന്ധതിനു അതീതമായി,അഭൌധികം ആയി ഒരു ജിന്നും ഒരു മലക്കും നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യില്ല ...അവർ എല്ലാം ഭൌധികാമാണ് ,അവരുടെ കഴിവുകളും ഭൌധികം ആണ് ...അവര്ക്ക് അഭൌധികമായി കഴിവുണ്ട് എന്ന് തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല ..
അതിനു ഖുരാനിലൊ സുന്നതിലൊ യാതൊരു തെളിവും ഇല്ല ...അഭൌധികാമായി ഒരു ഇടപെടലും മനുഷ്യ ജീവിതത്തിൽ ചെയ്യാൻ ഒരു ജിന്നിനും ഒരു മലക്കിനും കഴിയില്ല ...അതിനാൽ അവ ഭൌധികവും അവയുടെ ഇടപെടലുകൾ ഭൌധികവും ആണ് ....
സുന്നികൾ മെനെഞ്ഞെടുത്ത ഈ അഭൌധികത സിദ്ധാന്തത്തിന്റെമുന ഒടിക്കാൻ മുജാഹിധുകല്ക്ക് നിഷ്പ്രയാസം സാധിച്ചു ...
പിന്നീട് ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദം കൊണ്ട് വന്നത് നമ്മുടെ സലാം സുല്ലമിയും അനുയായികളും ആണ് ..അദ്ദേഹം പറഞ്ഞു ജിന്നും മലക്കും അഭൌധികാമാണ്..അവ സഹായികുമെന്നോ ഉപദ്രവികുമെന്നോ വിശ്വസിച്ചാൽ ശിര്ക്കായി ....
അദ്ദേഹം ഈ വാദം കൊണ്ട് വരാൻ പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ട്
1)മുജാഹിധുകളെ വിമര്ഷിക്കാൻ -മുജാഹിദുകൾ ശിര്ക്കിലേക്ക് പോയി എന്നതിന് തെളിവ് നിരത്തണം
2)അദ്ധേഹത്തിന്റെ ബുദ്ധിക്കു നിരകാത്ത ഹധീസുകളെ തള്ളണം-സിഹ്ര് ,കന്നേർ,കാഹിനുമായി ബന്ധപെട്ടവ എല്ലാം
ഈ വാദത്തെയും വകതിരിവും ബുദ്ധിയും ഉള്ള മുജാഹിദുകൾ മറുപടി കൊടുത്തു
സുല്ലമിയുടെ വാദം അനുസരിച്ച് ഖുറാൻ പറഞ്ഞ ഹഫ്ലാതിന്റെ മല്ക്കിന്റെ സഹായം വിശ്വസിച്ചാൽ ശിര്ക്ക് ആയി ,ബദറിൽ മലക്കുകൾ സഹായിച്ചു എന്ന് വിശ്വസിച്ചാൽ ശിര്ക്ക് ആയി പിശാചു വസ്സുവാസ് ആകുന്ന ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ പോലും ശിര്ക്ക് വരും ..നഹൂടുബില്ല
പിന്നെ ഹദീസിൽ സ്ഥിരപെട്ട സിഹൃന്റെ യാതാര്ത്യം ,ക്കണ്ണേർ.,കട്ട് കേൾവി എല്ലാം നിഷേധികേണ്ടി വന്നു ...കാരണമെന്താ ഇതിന്റെ വഴി അഭൌധികമാണ് എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു ....
സ്വാഭാവികമായും മുജഹിധുകൾ പ്രതികരിച്ചു ''നിങ്ങൾ പറഞ്ഞതിലെ ശരി അല്ലാഹു അല്ലാതെ അഭൌധികാമായി സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്നാതാണ് ...എന്നാൽ നിങ്ങൾ പറഞ്ഞ ജിന്നും മലക്കും സാക്ഷാൽ അർത്ഥത്തിൽ അഭൌധികം ആണ് എന്നാ വാദം തന്നെ തെറ്റാണ് ...അവയുടെ ഉപദ്രവവും സഹായവും കഴിവും ഭൌധികം ആണ് ...അവക്ക് നല്കിയ ഭൌധിക കഴിവിന് അപ്പുറം ഒരു അനുമനിതൂക്കം കഴിവ് അവര്ക്ക് ഇല്ല ..അതിനാൽ ഖുറാനിൽ പറഞ്ഞതോ സുന്നത്തിൽ പറഞ്ഞതോ മാട്ടിവെക്കെണ്ടതോ തള്ളികലയെണ്ടതോ ഒന്നും തന്നെ ഇല്ലാ ... സ്വാഭാവികം ആയും ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദം ജനം തോട്ടിലേക്ക് വലിച്ചെറിഞ്ഞു ...
അദ്ദേഹം ഈ വാദം കൊണ്ട് വരാൻ പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ട്
1)മുജാഹിധുകളെ വിമര്ഷിക്കാൻ -മുജാഹിദുകൾ ശിര്ക്കിലേക്ക് പോയി എന്നതിന് തെളിവ് നിരത്തണം
2)അദ്ധേഹത്തിന്റെ ബുദ്ധിക്കു നിരകാത്ത ഹധീസുകളെ തള്ളണം-സിഹ്ര് ,കന്നേർ,കാഹിനുമായി ബന്ധപെട്ടവ എല്ലാം
ഈ വാദത്തെയും വകതിരിവും ബുദ്ധിയും ഉള്ള മുജാഹിദുകൾ മറുപടി കൊടുത്തു
സുല്ലമിയുടെ വാദം അനുസരിച്ച് ഖുറാൻ പറഞ്ഞ ഹഫ്ലാതിന്റെ മല്ക്കിന്റെ സഹായം വിശ്വസിച്ചാൽ ശിര്ക്ക് ആയി ,ബദറിൽ മലക്കുകൾ സഹായിച്ചു എന്ന് വിശ്വസിച്ചാൽ ശിര്ക്ക് ആയി പിശാചു വസ്സുവാസ് ആകുന്ന ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ പോലും ശിര്ക്ക് വരും ..നഹൂടുബില്ല
പിന്നെ ഹദീസിൽ സ്ഥിരപെട്ട സിഹൃന്റെ യാതാര്ത്യം ,ക്കണ്ണേർ.,കട്ട് കേൾവി എല്ലാം നിഷേധികേണ്ടി വന്നു ...കാരണമെന്താ ഇതിന്റെ വഴി അഭൌധികമാണ് എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു ....
സ്വാഭാവികമായും മുജഹിധുകൾ പ്രതികരിച്ചു ''നിങ്ങൾ പറഞ്ഞതിലെ ശരി അല്ലാഹു അല്ലാതെ അഭൌധികാമായി സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്നാതാണ് ...എന്നാൽ നിങ്ങൾ പറഞ്ഞ ജിന്നും മലക്കും സാക്ഷാൽ അർത്ഥത്തിൽ അഭൌധികം ആണ് എന്നാ വാദം തന്നെ തെറ്റാണ് ...അവയുടെ ഉപദ്രവവും സഹായവും കഴിവും ഭൌധികം ആണ് ...അവക്ക് നല്കിയ ഭൌധിക കഴിവിന് അപ്പുറം ഒരു അനുമനിതൂക്കം കഴിവ് അവര്ക്ക് ഇല്ല ..അതിനാൽ ഖുറാനിൽ പറഞ്ഞതോ സുന്നത്തിൽ പറഞ്ഞതോ മാട്ടിവെക്കെണ്ടതോ തള്ളികലയെണ്ടതോ ഒന്നും തന്നെ ഇല്ലാ ... സ്വാഭാവികം ആയും ഈ വൈരുദ്ധ്യാധിഷ്ടിത അഭൌധികതാ വാദം ജനം തോട്ടിലേക്ക് വലിച്ചെറിഞ്ഞു ...
----------------------------------------------------------------------------------------------------------------------
അപ്പോഴാണ് മുജാഹിധു ആധാര്ശ്തിനു എതിരെ മൂന്നാമത് മറ്റൊരു അഭൌധികതാ വാദികൾ കടന്നു വരുന്നത് ...തികച്ചും ഭൌധിക ആവശ്യങ്ങൾക്ക് മെനെഞ്ഞെടുത്ത ഈ അഭൌധികതാ സിദ്ധാന്തത്തിനു പിന്നിലെ ഭൌധികത എല്ലാവർക്കും അറിയാവുന്നത് ആയതു കൊണ്ട് തൽക്കാലം അത് വിടാം ..ഇതിന്റെ ഇസ്ലാമികതയെ ചില തലകെട്ടിൽ നമുക്ക് വിവരിക്കാം
1)ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു
2)സബബും ശിര്ക്കും തമ്മിൽ ഉള്ള ബന്ധം
3)ശിര്ക്കും കഴിവിൽ പെട്ടതും
4)അല്ലാഹു അല്ലാത്തവരും പ്രാര്ത്ഥന കേൾക്കുമോ
5)ശിര്കല്ലാതതിനെ ശിര്ക്കാന് എന്ന് പറയാമോ
6)ജിന്ന് ഭൌധികാമോ അഭൌധികാമോ -ശാസ്ത്രം എന്ത് പറയുന്നു
7)അള്ളാഹു അല്ലാത്തവരും അഭൌധികമായി സഹായിക്കും എന്ന് വിശ്വസിച്ചാൽ കുഴപ്പമില്ല ചോദിച്ചാലെ ശിര്ക്ക് വരൂ എന്നോ ?
ഇന്ഷ അല്ലാഹു പാർട്ട് 3 ഈ വിഷയങ്ങൾ ചര്ച്ച ചെയ്യാം
1)ജിന്ന് ഭൌധികാമോ അഭൌധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു
2)സബബും ശിര്ക്കും തമ്മിൽ ഉള്ള ബന്ധം
3)ശിര്ക്കും കഴിവിൽ പെട്ടതും
4)അല്ലാഹു അല്ലാത്തവരും പ്രാര്ത്ഥന കേൾക്കുമോ
5)ശിര്കല്ലാതതിനെ ശിര്ക്കാന് എന്ന് പറയാമോ
6)ജിന്ന് ഭൌധികാമോ അഭൌധികാമോ -ശാസ്ത്രം എന്ത് പറയുന്നു
7)അള്ളാഹു അല്ലാത്തവരും അഭൌധികമായി സഹായിക്കും എന്ന് വിശ്വസിച്ചാൽ കുഴപ്പമില്ല ചോദിച്ചാലെ ശിര്ക്ക് വരൂ എന്നോ ?
ഇന്ഷ അല്ലാഹു പാർട്ട് 3 ഈ വിഷയങ്ങൾ ചര്ച്ച ചെയ്യാം
Labels:
abhoudhikam,
jinnu vivaadham,
MM AKBAR,
nava madavoorikal
Tuesday, May 14, 2013
വൈരുധ്യാധിഷ്ടിധ അഭൌധികതാ വാദവും ശിര്കിന്റെ പ്രചാരണവും
അക്ബർ സാഹിബ്, നിങ്ങളെ ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്നു ആദർശത്തിന്
വേണ്ടി, ഇപ്പൊ നിങ്ങൾ അതിൽ നിന്നും മാരിയപോൾ ''നിങ്ങൾ ഞങ്ങളുടെ മനസ്സിൽ
നിന്നും മാറി ,
ഇല്ലാത്ത ആരോപണങ്ങൾ പണ്ഡിതന്മാരുടെ പേരിൽ ആരോപിക്കുമ്പോൾ വിഷയം പഠിക്കാൻ പോലും ശ്രമിക്കാതെ അവരുടെ കൂടെ കൂടിയതിന്റെ ഫലമാണ് ഈ കാണുന്നത് ,
വിഷ്ണുവിനെയും ജിന്നിനെയും ഒരേ തൂവൽ പക്ഷികളാക്കിയ നിങ്ങൾ ഇത്രയും കാലം ഹൈന്ദവർക്ക് എങ്ങനെയാണ് തൗഹീദ് പറഞ്ഞു കൊടുത്തത് എന്ന് മനസിലാകുന്നില്ല,
ഇതാ അല്ലാഹുവിന്റെ റസൂൽ (സ) ന്റെ പ്രവചനങ്ങൾ സത്യമായി പുലർന്നു കൊണ്ടിരിക്കുന്നു,
ഇല്ലാത്ത ആരോപണങ്ങൾ പണ്ഡിതന്മാരുടെ പേരിൽ ആരോപിക്കുമ്പോൾ വിഷയം പഠിക്കാൻ പോലും ശ്രമിക്കാതെ അവരുടെ കൂടെ കൂടിയതിന്റെ ഫലമാണ് ഈ കാണുന്നത് ,
വിഷ്ണുവിനെയും ജിന്നിനെയും ഒരേ തൂവൽ പക്ഷികളാക്കിയ നിങ്ങൾ ഇത്രയും കാലം ഹൈന്ദവർക്ക് എങ്ങനെയാണ് തൗഹീദ് പറഞ്ഞു കൊടുത്തത് എന്ന് മനസിലാകുന്നില്ല,
ഇതാ അല്ലാഹുവിന്റെ റസൂൽ (സ) ന്റെ പ്രവചനങ്ങൾ സത്യമായി പുലർന്നു കൊണ്ടിരിക്കുന്നു,
Labels:
abhoudhikam,
jinnu vivaadham,
MM AKBAR,
nava madavoorikal
Saturday, March 2, 2013
'വിഷ്ണു പരാമര്‍ശ'ത്തിന്റെ യഥാര്‍ഥ പ്രസക്തി-muhammed shanid
ആയതിനും ഹദീസിനും വേണ്ടി മുറവിളി
കൂടുന്ന മുസ്തഫ തന്‍വീര്‍ ജിന്നുകലോടുള്ള ഏതു രീതിയില്‍ ഉള്ള സഹായ തേട്ടവും
ശിര്‍ക്ക് ആണ് എന്ന് പറയാന്‍ ഏതു ആയതാണ് ഉദ്ധരിച്ചത് എന്ന് മനസ്സിലായില്ല ?
ഒന്ന്: 'വിഷ്ണു പരാമര്‍ശ'ത്തിന്റെ യഥാര്‍ഥ പ്രസക്തി
വിഷ്ണുവിനെയോ ശിവനെയോ (നിങ്ങള്‍ വിഷധീകരിച്ച രൂപത്തില്‍ ആണെങ്കില്‍)) ഒക്കെ വിളിച്ചു സഹായം തേടുന്നത് അത് മലകുകളില്‍ പെട്ട ജിബ്രീലിനെയും മീഖായിലെനെയും മലകുല്‍ മൌതിനെയും ജിന്നുകളില്‍ പെട്ട ഇഫ്രീതിനെയും ഒക്കെ വിളിച്ചു സഹായം തേടുന്നത് പോലെയാണ് . അത് ശിര്കല്ല എന്ന വാദം ഒള്ള ഒരൊറ്റ മുജാഹിദിനെ നിങ്ങള്‍ക്ക് ഈ കേരള കരയില്‍ തരാന്‍ സാധിക്കുമോ ? അത് കൊണ്ട് തന്നെ ആര്‍കും ഇല്ലാത്ത ഒരു വാദം ആരുടെയോ പേരില്‍ കെട്ടി വെക്കാന്‍ നടത്തിയ ശ്രമം എന്നാണ് ഞങ്ങള്‍ കരുതുന്നത്
മറഞ്ഞ വഴി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കാര്യ കാരണ ഭന്ധത്തിനു അപ്പുറം എന്നാണ് എങ്കില്‍ ആ സഹായബ്യര്തന പ്രാര്‍ത്ഥന തന്നെയാണ്. അത് 'ജിന്നുകളോടാണെങ്കിലും മലക്കുകളോടാണെങ്കിലും ദേവന്‍മാരോടാണെങ്കിലും അസുരന്‍മാരോടാണെങ്കിലും മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ ആയ മഹാത്മാക്കളോടാണെങ്കിലും അത് സ്രഷ്ടാവിനോടല്ലെങ്കില്‍ ബഹുദൈവാരാധനയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
എന്നാല്‍ ഒരു മതിലിനപ്പുറം നമ്മുടെ ശബ്ദം കേള്‍കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ട് എന്ന് കരുതി 'ഉറക്കെ' വിളിച്ചാല്‍ അത് ദൈവാരാധനയോ പ്രാര്‍ഥനയോ ആണ് എന്നാണോ താങ്കള്‍ പറയുന്നത്. മക്ക മുശ്രികുകള്‍ ജിന്നുകളെ ശരണം തേടിയപ്പോള്‍ അത് അവിടെ ഹാജരുണ്ടായിരുന്ന ജിന്നുകള്‍ അത് കേട്ട് എന്നും അവരുടെ ഗര്‍വു വര്‍ധിപ്പിച്ചു എന്നും പറയുന്ന പരിശുദ്ധ ഖുര്‍ആന്റെ വചനത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ ശബ്ദം മലകോ ജിന്നോ കേള്‍ക്കും എന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അത് അന്ധവിശ്വാസമാണോ അല്ല ബഹു ദൈവാരാധനയാണോ എന്ന് നിങ്ങള്‍ വ്യക്തമാക്കെണ്ടതുണ്ട്.
"മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്)) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു."
(72:6)
ജിന്ന് ഹാദിര്‍ ആയാല്‍ തന്നെ നമുക്ക് കാണാനോ മനസ്സിലാകാണോ സാധിക്കില്ല, അപ്പൊ പിന്നെ മനുഷ്യരെ സംബന്ധിച് അത്തരം ജിന്നിനോടുള്ള സഹായ തേട്ടം ശിര്കിലല്ലേ വരുക.?
In General , ഉത്തരം അതെ. എന്നാണു. പലപ്പോഴും ഫത് വകള്‍ വരാറ് ശിര്‍ക്ക് ആണ് എന്ന രീതിയിലാണ് . കാരണം ഫത്വകള്‍ ആളുകള്‍ക്ക് അനുസരുച്ചും സാഹചര്യത്തിന് അനുസരിച്ചും ആവണം. ഏതു പോലെ ഒരു ഖുബൂരി ഖബര്‍ സിയാരത്തിന് പോകുന്പോള്‍ അത് ശിര്കാന് എന്ന് പറയാറുള്ളത് പോലെ.
എന്നാല്‍ സൂക്ഷ്മാലുകലായ പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ ഈ വിഷയം ഹറാമായതും ശിര്‍ക്ക് ആയതും ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് എന്നാണു മനസ്സിലാകാന്‍ സാധിക്കുന്നത്. രണ്ടു രീതിയില്‍ ഉള്ള സഹായതെട്ടം ആണ് ഹരാമയത് വരുന്നത്.
1. ജിന്ന് ഭാധിചു എന്ന് സംശയിക്കപ്പെടുന്ന ഒരാലോട് ( duel personality ) ആ ജിന്നിനോടുള്ള സഹായ തേട്ടം. ( ജിന്ന് ഭാധിച്ചു എന്ന് ഒറപ്പിചു പറയാന്‍ സാധിക്കില്ല, വഹ്യിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ )
2. മണ്ടി വരീ എന്ന വിളിക്കുകയും ആ വിളി കേള്‍കുന്ന ഏതെങ്കിലും ഹാദിരുള്ള കഴിവ് നല്‍കപ്പെട്ട സൃഷ്ടി സഹായിക്കാന്‍ വരട്ടെ എന്ന് കരുതുകയും ചെയ്‌താല്‍ അത് ശിര്‍ക്ക് ആണ് എന്ന് പറയാന്‍ പറ്റില്ല. കാരണം വിളി കേള്കുക എന്നാ കാര്യ കാരണ ഭന്ധത്തിന്റെ അടിസ്താനത്തിലുള്ളതാണ് .
അമുസ്ലിമ്കലോടും കുരാഫികലോടും ജിന്നിനെയും മലകിനെയും വിളിച്ചു തേടിയാല്‍ ശിര്‍ക്ക് ആണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും .എന്നാല്‍ സലഫികളുടെ മുന്നില്‍ അത്തരം വാദം പറയുന്നത് പൊട്ടത്തരം എന്നല്ലാതെ എന്ത് പറയാനാണ്.
ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പ്രതിപാദിച്ചിട്ടുള്ള വസ്തുതകള്‍, അവയെത്രതന്നെ ബുദ്ധിപരമായി അസ്വീകാര്യവും അയുക്തികരവുമായി തോന്നിയാലും, അവയെ നിഷേധിക്കാതെ തന്നെ പൊതുസമൂഹത്തിനുമുന്നില്‍ വിശദീകരിക്കുവാന്‍ ഇസ്ലാമിക പ്രബോധകര്‍ക്ക് യാതൊരു വിധ പ്രയാസവും ഉണ്ടാവുകയില്ല. ...... എന്നാല്‍ സഹായാര്‍ഥന ദേവന്‍മാരോടും അസുരന്‍മാരോടും ആയാല്‍ ബഹുദൈവാരാധനയാണെന്നും ജിന്നുകളോടോ മലക്കുകളോടോ ആയാല്‍ ബഹുദൈവാരാധനയല്ലെന്നുമുള്ള വാദം ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നതാണോ എന്നാ ചോദ്യത്തിനു പരിശുദ്ധ ഖുര്‍ആനിലൂടെ കണ്ണോടിച്ചാല്‍ കിട്ടുന്ന ഉത്തരം ഹാളിരുള്ള ഏതു സ്രിഷ്ടിയോടും അതിന്റെ കഴിവില്‍ പെട്ട കാര്യം ചോദിച്ചാല്‍ അതിനെ പ്രാര്‍ത്ഥന എന്ന് പറയാന്‍ സാധിക്കില്ല എന്നാണു .
അതിനു ഉധാഹരണമാണ് സുലൈമാന്‍ നബിയുടെ ചോദ്യം. ഹാജര ബീവിയുടെ ചോദ്യം . കാടടച്ചു വെടി വെച്ചാല്‍ അതൊക്കെ ശിര്‍ക്ക് ആണ് എന്ന് പറയേണ്ടി വരും.
മാത്രമല്ല അമ്രുതാനന്ധമയിയോടു മറഞ്ഞ വഴിയിലൂടെ അല്ലാതെ പ്രാര്‍ഥിച്ചാല്‍ ശിര്‍ക്ക് അല്ലാ എന്നാ മറുവാദവും ഉണ്ടാകും.
പ്രതിസന്ധിഘട്ടങ്ങളിലെ തേട്ടങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന ദൈവേതര അദൃശ്യശക്തികളെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍ മുജാഹിദ് വേദികളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ സങ്കടവും വേവലാതിയും തോന്നുക സ്വാഭാവികമാന് സഹോദരാ. അത് പോലെ ഈ തൌഹീടിനു വേണ്ടി ഓടി നടന്ന പണ്ഡിതന്മാരെ മുശ്രികകുമ്പോള്‍ ഇല്ലാതാവുന്നത് ശിര്കിന്റെ ഗൌരവം ആണ്
സഹോദരന്മാരെ... ഇസ്ലാമിന്റെ പവിത്രതയാണ് ....
പ്രതിസന്ധി ഗട്ടങ്ങളിലെ തെട്ടങ്ങല്ക് ഉത്തരം നല്‍കാന്‍ അല്ലാഹുവിനല്ലാതെ ആര്കെങ്കിലും കഴിയും എന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഒരാളെ മുജാഹിദ് പ്രസ്ഥാനത്തില്‍ കാണിക്കാന്‍ സാധിക്കുമൊ. അതിന്റെ അര്‍ഥം പ്രതിസന്ധി ഗട്ടത്തില്‍ നമ്മെ ആരും സഹായിക്കില്ല എന്നോ ,ആരോടും സഹായം ചോദിക്കരുത് എന്നും ആണോ?
എങ്കില്‍ പുതിയ നവോതാനതിന്നു വേണ്ടി തയ്യാറുള്ള ആളുകള്‍ ഉണ്ടോ എന്ന് ചോദിച്ചു ചിലര്‍ വേണ്ടി എന്തിനു ഒച്ചയിട്ടു എന്നും നിങ്ങള്‍ വ്യക്തമാകണം .
മൂന്ന്: ജിന്ന് തന്നെ സഹായിക്കുമെന്ന് കരുതിക്കൊണ്ടും ആഗ്രഹിച്ചുകൊണ്ടും ജനങ്ങള്‍ ഉള്ളിടത്തോ ഇല്ലാത്ത സ്ഥലത്തോ വെച്ച് ഒരാള്‍ 'ജിന്നേ സഹായിക്കണേ' എന്നോ, 'യാ ഇബാദല്ലാഹ്' എന്നോ മറ്റെന്തെങ്കിലുമോ പറഞ്ഞാല്‍ അത് ശിര്‍ക്കാകുമെന്ന ജംഇയ്യതുല്‍ ഉലമയുടെമേല്‍ കെട്ടി വെച്ച വാദം അക്ബര്‍ സാഹിബ് അംഗീകരിച്ചതാണല്ലോ, അത് പണ്ഡിതന്മാരെ അന്ദമായി തഖ്‌ലീദ് ചെയ്യലല്ലേ എന്നും താങ്കള്‍ വിഷധീകരിക്കെണ്ടാതുണ്ട് .
അദ്ദേഹത്തിനെതിരില്‍ ഇപ്പോള്‍ നടക്കുന്ന കടന്നാക്രമണങ്ങളുടെ മുഴുവന്‍ അടിസ്ഥാനം എന്തൊക്കെയാണെന്ന്
അവയെ ഇങ്ങനെ സംഗ്രഹിക്കാം:
1. മനുഷ്യരെ സഹായിക്കുന്നതിനായി അല്ലാഹു ജിന്നുകളെ നിശ്ചയിച്ചതായി അവകാശപ്പെടുന്ന ഒരൊറ്റ മുജാഹിദും കേരള മണ്ണില്‍ ഇല്ല എന്നത് പകല്‍ പോലെ വ്യക്തമാനു. എന്നിട്ടും ജിന്നിനോട് സഹായം ചോദിക്കാം എന്ന് വാധമുല്ലവര് മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ട് എന്ന പച്ച കള്ളം പ്രചരിപ്പിക്കുന്ന ആളുകളുടെ കൂടെ കൂടിയില്ലേ ?
അല്ലാഹു നിശ്ചയിക്കാത്ത എന്തിനെയെങ്കിലും ഏതെങ്കിലും ഒരു കാര്യത്തിന് കാരണമായി സ്വീകരിക്കുന്നത് ശിര്‍ക്കാണ്. അല്ലാഹുവാണ് കാര്യങ്ങളെയും കാരണങ്ങളെയും സൃഷ്ടിക്കുന്ന (മുസബ്ബിബുല്‍ അസ്ബാബ്) ഖാലിക്വും കാര്യങ്ങളെ കണക്കാക്കുന്ന ക്വാദിറും എന്നിരിക്കെ അവന്‍ നിശ്ചയിക്കാത്ത കാരണങ്ങളെ എന്തെങ്കിലും ഒരു കാര്യത്തിന് സ്വീകരിക്കല്‍ ശിര്‍ക്കാണ് എന്ന വന്‍ അബദ്ധം പ്രച്ചരിപ്പുക്കുന്ന ആളുകളുടെ കൂടെ കൂടി മുവഹിധുകളെ സമൂഹത്തിനു മുന്‍പില്‍ പിച്ചി ചീന്തി ശിര്കിന്റെ ഗൌരവം കുറച്ചു കളഞ്ഞില്ലേ ?
എന്നാല്‍ ജിന്നിനും മലകുകല്കും മനുഷ്യനെ സഹായിക്കാന്‍ സാധിക്കും എന്നതിന് ഖുര്‍ആനിലും ഹധീസിലും തെളിവുകള്‍ കാണാന്‍ സാധിക്കും. എന്ന് വെച്ചാല്‍ മനുഷ്യരെ സഹായിക്കാനും ഉപദ്രവിക്കാനും അല്ലാഹു നിശ്ചയിച്ച സബബുകളില്‍ പെട്ടതാണ് മലകും ജിന്നും. എന്നാല്‍ അവയെ ഉപയോഗപ്പെടുത്താന്‍ നമുക്ക് അനുവാദം നല്‍കുന്ന ഒരു ആയതു പോലും ഖുരാനിലോ സഹീഹ് ആയ ഹധീസിലോ ഇല്ല. അത് കൊണ്ട് തന്നെ ആ വിഷയത്തില്‍ മാതൃക ഇല്ല . അത് ഹറാം ആണ് .
2. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ സഹായാര്‍ഥനയാണ് പ്രാര്‍ഥന. എന്ന് വെച്ചാല്‍ ഏതെങ്കിലും ഒരു 'കാര്യം നേടുവാനുള്ള കാരണം' എന്നാണെങ്കില്‍ എന്തെങ്കിലും കാര്യം നേടാനുള്ള എല്ലാ കാരണങ്ങളും ഖുറാനില്‍ ഉണ്ടാവണമായിരുന്നു. എന്നാല്‍ ചുക്ക് കാപി കുടിച്ചാല്‍ തൊണ്ട വേധനക്കോ പനിക്കോ ആശ്വാസം കിട്ടുമെന്ന് ഖുര്‍ആനിലോ സഹീഹ് ആയ ഹധീസിലോ ഇല്ല . അത് പോലെ നൂറു നൂറു കാര്യങ്ങള്‍.. അങ്ങനെ എല്ലാം ശിര്‍ക്ക് ആണ് എന്ന് പറഞ്ഞു ജമാഅത്തെ ഇസ്ലാമിയെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ തരം താഴരുത്
കാര്യ കാരണം എന്നാല്‍ മുസ്ലിമിനെ സംബന്ധിചിടത്തോളം രണ്ടു രീതിയില്‍ ഉണ്ട് .
1. പ്രാപഞ്ചികം അഥവാ ഭൌതികം : ഒരാള്‍ സഹായം അപേക്ഷിക്കുന്നതും പ്രതീക്ഷിക്കുന്നതും അഭൌതിക മാര്‍ഗതിലൂടെയാണ് എങ്കില്‍ ആ സഹായ അര്‍ത്ഥന പ്രാര്‍ഥനയാണ് , അത് സ്രഷ്ടാവിനോടല്ലെങ്കില്‍ ശിര്‍ക്ക് ആണ് .
ഉദാഹരണം : ഒരാള്‍ ജീവിച്ചിരിക്കുന്ന കഴിവുള്ള ഒരു ബാബയുടെയോ , അമ്മയുടെയോ അടുക്കല്‍ നിന്നും അഭൌതികമായ രീതിയിലുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ട് സഹായം ആവശ്യപ്പെടുന്നു. അപ്പോള്‍ അത് പ്രാര്‍ഥനയാണ്.
2. മതപരം : ഇനി ഒരാള്‍ സഹായം അപേക്ഷിക്കുന്നതും പ്രതീക്ഷിക്കുന്നതും മതപരമായി അനുവദിക്കാത്ത മാര്‍ഗതിലൂടെയാണ് എങ്കില്‍ അത് ഹറാം ആണ് .
ഉദാഹരണം : ഉദാഹരണം കൈ കൂലി കൊടുത്തു കൊണ്ട് സ്പിരിറ്റ് കടത്തല്‍. . , ഇത് ശിര്‍ക്ക് അല്ല ഹറാം മാത്രം ആണ് .
ജിന്നുകല്ക് മനുഷ്യനെ കാണാനും ശബ്ദം കേള്കാനും മനസ്സില്‍ മന്ത്രിക്കാനും സാദിക്കും എന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ്. നമ്മുടെ ശബ്ദം അടുത്തുള്ള ജിന്ന് കേള്‍ക്കും എന്നത് കാര്യ കാരണത്തിന്റെ അകതാണോ പുറത്താണോ എന്ന് താങ്കള്‍ തന്നെ വ്യക്തമാകണം.
3. സഹായതേട്ടം അല്ലാഹുവിനോട് മാത്രമാവണമെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമായി പഠിപ്പിക്കുന്നു. ഞാന്‍ അല്ലാഹുവിനോട് മാത്രമേ സഹായം തേടുകയുള്ളൂവെന്ന് ഓരോ മുസ്ലിമും ദിവസേന പതിനേഴ് പ്രാവശ്യമെങ്കിലും ആവര്‍ത്തിച്ച് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ദൃശ്യലോകത്തുള്ള (ആലമുശ്ശഹാദഃ) മനുഷ്യരോട് അവര്‍ക്ക് കഴിയുന്ന കാര്യങ്ങളിലുള്ള സഹായതേട്ടം ഈ ഇസ്തിആനതില്‍ ഉള്‍പെടുകയില്ലെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അദൃശ്യലോകത്തുള്ള (ആലമുല്‍ ഗയ്ബ്) ജിന്നുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയതായി ക്വുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നില്ല. അതിനാല്‍ അവയോടുള്ള സഹായതേട്ടം എല്ലാം ഹരാമാണ് . അത് ശിര്കിലെക്കുള്ള വസീലയാണ് . ചിലത് ശിര്കും ആണ് .
4. ആലമുശ്ശഹാദയിലെ വ്യക്തികളോട് സഹായം തേടുമ്പോള്‍ അവര്‍ നമ്മെ സഹായിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് അറിയാനും മനസിലാക്കാനും കഴിയും. അല്ലാഹുവില്‍ നിന്ന് നാം സഹായം തേടുമ്പോള്‍ അവന്‍ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ സാധിക്കുകയില്ല. അല്ലാഹുവില്‍ നിന്നുള്ള സഹായം ഗയ്ബിയാണെന്നര്‍ഥം.
എന്നാല്‍ ആലമുല്‍ ഗയ്ബിലുള്ള ജിന്നുകളോട് ഒരാള്‍ സഹായം തേടുമ്പോള്‍ പ്രസ്തുത സഹായം മനുഷ്യന് ആപേക്ഷികമായ ഗയ്ബിയായ മാര്‍ഗത്തിലൂടെയായിരിക്കും. അഥവാ, അവ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ കഴിയുകയില്ല. ഏതു പോലെ, ഒരു ഡോക്ടര്‍ ചികിത്സിക്കുന്നത് നിരക്ഷരനായ ഒരു രോഗിയെ അപേക്ഷിച്ച് ഗൈബിയായ മാര്‍ഗതിലൂടെയാണ് , ഒരു മജീഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കായ്ച്ചക്കാര്‍ക്ക് ആപേക്ഷികമായി ഗൈബിയ്യാണ്, മലകുകള്‍ ബധര്‍ യുദ്ധത്തില്‍ സഹായിച്ചത് മനുഷ്യന് ആപേക്ഷികമായ ഗയ്ബിയായ മാര്‍ഗതിലൂടെയാണ് .അതു കൊണ്ടുതന്നെ ഇത്തരം സഹായമോ സഹായ തെട്ടമോ ഒറ്റയടിക്ക് ശിര്‍ക്ക് ആണ് എന്ന് പറയാന്‍ സാധിക്കില്ല . എന്നാല്‍ ജിന്നുകളോടുള്ള എല്ലാ സഹായതേട്ടവും ഹറാമാണ് .
5. ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും പരിശോധിച്ചാല്‍ രണ്ട് തരത്തിലുള്ള ഇസ്തിആനതുകളാണ് നമുക്ക് കാണാന്‍ കഴിയുക. ഒന്ന്, അല്ലാഹുവിനോട് ചെയ്യുമ്പോള്‍ തൌഹീദും അല്ലാത്തവരോട് ചെയ്യുമ്പോള്‍ ശിര്‍ക്കുമായിത്തീരുന്ന ഇസ്തിആനതാണ്.
രണ്ടാമത്തേത് സൃഷ്ടികളോട് ചെയ്യാവുന്ന ഇസ്തിആനത്ത് . അതില്‍ അനുവദനീയമായതും ഹറാമായതും ഉണ്ട് .
1. ജഹാലത്ത്: ക്വുര്‍ആനില്‍ നിന്നും ഹദീഥുകളില്‍ നിന്നും തൌഹീദിന്റെ വ്യത്യസ്ത വശങ്ങളെ കുറിച്ചും ശിര്‍ക്ക് കടന്നുവരുന്ന വ്യത്യസ്ത മാര്‍ഗങ്ങളെ കുറിച്ചും സൂക്ഷ്മമായി മനസ്സിലാക്കാത്തതുകൊണ്ട് ജിന്നുകളോടുള്ള സഹായാര്‍ഥന സൃഷ്ടാവിനോടുള്ള സഹായ തേട്ടത്തെപോലെയാണ് എന്ന് തെറ്റിദ്ധരിക്കുകയും അങ്ങേയറ്റത്തെ വിനയവും താഴ്മയുമില്ലെങ്കില്‍ പോലും ഇബാദത്തായിത്തീരും എന്നും ചില ആധുനിക അകലാനികള്‍ പണ്ഡിതന്‍മാര്‍ പറഞ്ഞതില്‍ നിന്ന് ജിന്നുകളോടുള്ള എല്ലാ സഹായര്തനയും ശിര്‍ക്ക് ആണ് എന്ന് തെറ്റിദ്ധരിച്ചതും വലിയ അബദ്ധമാണ് . എന്നാല്‍ ജിന്നുകലോടുള്ള സഹായാര്‍ഥന 'ശിര്‍ക്ക് കടന്നു വരുന്ന മാര്‍ഗ്ഗം' എന്ന നിലക്ക് അത് അടക്കെണ്ടാതാനെന്നും ഹറാ ആണെന്നുമാണ് സൂക്ഷ്മാലുകാലായ പണ്ഡിതന്മാരുടെ അഭിപ്രായം.
3. തകലിദ്: പ്രത്യേക സാഹചര്യങ്ങളിലും അവസരങ്ങളിലും പണ്ഡിതന്‍മാരില്‍ ചിലര്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളെ പ്രമാണങ്ങള്‍ക്ക് തുല്യമായി കരുതി അവക്ക് അപ്രമാദിത്വം കല്‍പിച്ചത്. പണ്ഡിതന്‍മാരുടെ മഹത്വവും ആദരണീയതയും അംഗീകരിക്കുന്നതോടൊപ്പം തന്നെ അവര്‍ പുറപ്പെടുവിക്കുന്ന മതകല്‍പനകളെ അവരുപയോഗിച്ച പ്രമാണങ്ങള്‍ എത്രത്തോളം സ്വീകാര്യമാണെന്ന് പരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നിലപാട്. മുഹമ്മദ് നബിക്ക് ശേഷം ആര്‍ക്കും തെറ്റുപറ്റാമെന്നും ആരെയും അന്ധമായി അനുകരിക്കാന്‍ പാടില്ല എന്നുമുള്ള നിലപാടിന് വിരുദ്ധമായി ചില പണ്ഡിതന്‍മാരോടുള്ള അതിരുകടന്ന ആദരവ് അവരുടെ അഭിപ്രായങ്ങളെയെല്ലാം ന്യായീകരിക്കുന്ന പതനത്തിലേക്ക് നമ്മെ നയിച്ചുകൂടാത്തതാണ്. അന്ധമായി ആരെയെങ്കിലും പിന്‍പറ്റുന്നവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹമല്ല, ശാപ-കോപ-താപങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന വസ്തുത നാം ഓര്‍ക്കുക.
4. ഹുബ്ബ്: ചിലരോടുള്ള സ്നേഹവും ആദരവും അവര്‍ പറഞ്ഞുപോയ അബദ്ധങ്ങളെ ന്യായീകരിക്കുന്ന പതനത്തിലെത്തിച്ചേര്‍ന്നത്. അല്ലാഹുവിന് വേണ്ടി സ്നേഹിക്കുകയും വെറുക്കുകയും ചെയ്യേണ്ട സത്യവിശ്വാസികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ മതത്തെ വികലമാക്കുകയും വക്രീകരിക്കുകയുമല്ല ചെയ്യേണ്ടത്, പ്രത്യുത ദീനില്‍ നിന്ന് തെറ്റിപ്പോയവരെ നല്ല നിലയില്‍ പ്രമാണങ്ങളിലേക്ക് നയിച്ച് അവരെ സ്നേഹിക്കുകയാണ്. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി പ്രമാണങ്ങളെ വളച്ചൊടിക്കുന്നവര്‍ സ്വന്തത്തെയും സ്നേഹിക്കുന്നവരെയും നാശത്തിലേക്കാണ് നയിക്കുന്നത് എന്ന് ഓര്‍ക്കേണ്ടതാണ്.
5. ഉദ് വാന്‍ : ചിലരോടുള്ള വിരോധം അവര്‍ പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കുവാനും അതുവഴി അവരെ താറടിക്കുവാനുമുള്ള കാരണമായിത്തീര്‍ന്നത്. ആരോടുമുള്ള വിരോധം അവരോട് അനീതി ചെയ്യുവാന്‍ നിമിത്തമായിക്കൂടാ എന്നാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്. ദീനീവിഷയത്തിലാകുമ്പോള്‍ ഈ വിരോധം അതീവ ഗൌരവതരമായിത്തീരും. പ്രസ്തുത വിരോധത്തിനനുസൃതമായി ദീനിന്റെ ഹുക്മുകള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഗൌരവതരമായ വ്യതിയാനങ്ങള്‍ക്ക് നിമിത്തമാവുന്നു. അലി തങ്ങള്‍ക്ക് അനുസരിച്ചുള്ള നിലപാട് സ്വീകരിച്ചില്ല എന്ന വിരോധം ഖവാരിജുകളുടെ ഉല്‍പത്തിക്കും ഇമാം ഹസനുല്‍ ബസ്വരിയോടുള്ള അസൂയയും വെറുപ്പും മുഅ്തസിലിയ്യത്തിനും തുടക്കമായത് ഉദാഹരണം.
മതപരമായ ഒരു ആദര്‍ശത്തര്‍ക്കമെന്ന നിലക്ക് ഈ പ്രശ്നത്തില്‍ പരസ്പരം തിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടിവരിക സ്വാഭാവികം മാത്രമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
ജിന്ന് കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള ഒരു അഭൌതിക സ്യഷ്ടിയാണ് എന്ന രൂപത്തില്‍ ഇസ്ലാഹീ പണ്ഡിതര്‍ മനസ്സിലാക്കിയിട്ടില്ല. ജിന്ന് അഭൌതികവും കാര്യകാരണബന്ധങ്ങള്‍ക്കപ്പുറവുമായിരുന്നു എങ്കില്‍ പിശാചുമായി ബന്ധപ്പെടുത്തി ഇസ്ലാം പഠിപ്പിച്ച ഒട്ടുമിക്ക സംഗതികളും ശിര്‍ക്കായി പരിഗണിക്കേണ്ടി വരും.
കാരണം, : “ഇബാദത്ത് എന്നത് വിപുലാര്‍ത്ഥമുള്ള ഒരു സാങ്കേതിക പദമാണ്. അഭൌതികമായ മാര്‍ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമാണ് ഇബാദത്തിന്റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് അവന്റെ അല്ലെങ്കില്‍ അതിന്റെ മുമ്പിലര്‍പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം, സ്നേഹം, ഭയം, ഭരമേല്പ്പനം, ധനവ്യയം, അന്നപാനാദികളുപേക്ഷിക്കല്‍, അവയവങ്ങളുടെ ചലനം, നേര്‍ച്ച, വഴിപാട് തുടങ്ങിയ സര്‍വ്വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്‍പ്പെടുന്നു.” (കുഞ്ഞീതു മദനി, ഇസ്ലാമിന്റെ ജീവന്‍, പേജ്: 12)
പിശാചിന് അഭൌതിക കഴിവുകളുണ്ടെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ചെറുതല്ല എന്ന് മനസ്സിലാക്കിയതിനാലാണ്, മുജാഹിദുകളുടെ കയ്യിലിരിക്കുന്ന മലയാള ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തിയവരില്‍ പ്രമുഖനായ ഒരു പണ്ഡിതന് ഈ രൂപത്തിð എഴുതേണ്ടി വന്നത്: “ജിന്നുകള്‍ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്നു വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (ചെറിയമുണ്ടം അബ്ദുല്‍ðഹമീദ് മൌലവി, പ്രാര്‍ത്ഥന തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി, പേജ് 78)
ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്തപ്പെടുത്തിയിട്ടുള്ളത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ആ വ്യവസ്ഥക്കതീതമായി കഴിവുകള്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ് മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും കാര്യകാരണങ്ങള്‍ നമുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ് അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൌതികമെന്നോ കാര്യകാരണങ്ങള്‍ക്കതീതമെന്നൊ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല
ജിന്നുകല്ക് മനുഷ്യനെ കാണാനും ശബ്ദം കേള്കാനും മനസ്സില്‍ മന്ത്രിക്കാനും സാദിക്കും എന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ്. നമ്മുടെ ശബ്ദം അടുത്തുള്ള ജിന്ന് കേള്‍ക്കും എന്നത് കാര്യ കാരണത്തിന്റെ അകതാണോ പുറത്താണോ എന്ന് താങ്കള്‍ തന്നെ വ്യക്തമാകണം.
"നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.'' (7:3)
"തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (4:115)
ഈ തൌഹീടിനു വേണ്ടി ഓടി നടന്ന പണ്ഡിതന്മാരെ മുശ്രികകുമ്പോള്‍ ഇല്ലാതാവുന്നത് ശിര്കിന്റെ ഗൌരവം ആണ്
സഹോദരന്മാരെ... ഇസ്ലാമിന്റെ പവിത്രതയാണ് ....
അല്ലാഹു തൌഹീദി പ്രബോധനത്തിന്റെ മാര്‍ഗത്തില്‍ നമ്മെ ഒരുമിച്ച് ചേര്‍ക്കുകയും സ്വര്‍ഗത്തില്‍ മുഹമ്മദ് നബിയോടൊപ്പം അദ്ദേഹത്തിന്റെ സഖാക്കളിലൊരാളായിത്തീരാന്‍ അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീന്.
ഒന്ന്: 'വിഷ്ണു പരാമര്‍ശ'ത്തിന്റെ യഥാര്‍ഥ പ്രസക്തി
വിഷ്ണുവിനെയോ ശിവനെയോ (നിങ്ങള്‍ വിഷധീകരിച്ച രൂപത്തില്‍ ആണെങ്കില്‍)) ഒക്കെ വിളിച്ചു സഹായം തേടുന്നത് അത് മലകുകളില്‍ പെട്ട ജിബ്രീലിനെയും മീഖായിലെനെയും മലകുല്‍ മൌതിനെയും ജിന്നുകളില്‍ പെട്ട ഇഫ്രീതിനെയും ഒക്കെ വിളിച്ചു സഹായം തേടുന്നത് പോലെയാണ് . അത് ശിര്കല്ല എന്ന വാദം ഒള്ള ഒരൊറ്റ മുജാഹിദിനെ നിങ്ങള്‍ക്ക് ഈ കേരള കരയില്‍ തരാന്‍ സാധിക്കുമോ ? അത് കൊണ്ട് തന്നെ ആര്‍കും ഇല്ലാത്ത ഒരു വാദം ആരുടെയോ പേരില്‍ കെട്ടി വെക്കാന്‍ നടത്തിയ ശ്രമം എന്നാണ് ഞങ്ങള്‍ കരുതുന്നത്
മറഞ്ഞ വഴി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കാര്യ കാരണ ഭന്ധത്തിനു അപ്പുറം എന്നാണ് എങ്കില്‍ ആ സഹായബ്യര്തന പ്രാര്‍ത്ഥന തന്നെയാണ്. അത് 'ജിന്നുകളോടാണെങ്കിലും മലക്കുകളോടാണെങ്കിലും ദേവന്‍മാരോടാണെങ്കിലും അസുരന്‍മാരോടാണെങ്കിലും മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ ആയ മഹാത്മാക്കളോടാണെങ്കിലും അത് സ്രഷ്ടാവിനോടല്ലെങ്കില്‍ ബഹുദൈവാരാധനയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
എന്നാല്‍ ഒരു മതിലിനപ്പുറം നമ്മുടെ ശബ്ദം കേള്‍കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ട് എന്ന് കരുതി 'ഉറക്കെ' വിളിച്ചാല്‍ അത് ദൈവാരാധനയോ പ്രാര്‍ഥനയോ ആണ് എന്നാണോ താങ്കള്‍ പറയുന്നത്. മക്ക മുശ്രികുകള്‍ ജിന്നുകളെ ശരണം തേടിയപ്പോള്‍ അത് അവിടെ ഹാജരുണ്ടായിരുന്ന ജിന്നുകള്‍ അത് കേട്ട് എന്നും അവരുടെ ഗര്‍വു വര്‍ധിപ്പിച്ചു എന്നും പറയുന്ന പരിശുദ്ധ ഖുര്‍ആന്റെ വചനത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ ശബ്ദം മലകോ ജിന്നോ കേള്‍ക്കും എന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അത് അന്ധവിശ്വാസമാണോ അല്ല ബഹു ദൈവാരാധനയാണോ എന്ന് നിങ്ങള്‍ വ്യക്തമാക്കെണ്ടതുണ്ട്.
"മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്)) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു."
(72:6)
ജിന്ന് ഹാദിര്‍ ആയാല്‍ തന്നെ നമുക്ക് കാണാനോ മനസ്സിലാകാണോ സാധിക്കില്ല, അപ്പൊ പിന്നെ മനുഷ്യരെ സംബന്ധിച് അത്തരം ജിന്നിനോടുള്ള സഹായ തേട്ടം ശിര്കിലല്ലേ വരുക.?
In General , ഉത്തരം അതെ. എന്നാണു. പലപ്പോഴും ഫത് വകള്‍ വരാറ് ശിര്‍ക്ക് ആണ് എന്ന രീതിയിലാണ് . കാരണം ഫത്വകള്‍ ആളുകള്‍ക്ക് അനുസരുച്ചും സാഹചര്യത്തിന് അനുസരിച്ചും ആവണം. ഏതു പോലെ ഒരു ഖുബൂരി ഖബര്‍ സിയാരത്തിന് പോകുന്പോള്‍ അത് ശിര്കാന് എന്ന് പറയാറുള്ളത് പോലെ.
എന്നാല്‍ സൂക്ഷ്മാലുകലായ പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ ഈ വിഷയം ഹറാമായതും ശിര്‍ക്ക് ആയതും ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് എന്നാണു മനസ്സിലാകാന്‍ സാധിക്കുന്നത്. രണ്ടു രീതിയില്‍ ഉള്ള സഹായതെട്ടം ആണ് ഹരാമയത് വരുന്നത്.
1. ജിന്ന് ഭാധിചു എന്ന് സംശയിക്കപ്പെടുന്ന ഒരാലോട് ( duel personality ) ആ ജിന്നിനോടുള്ള സഹായ തേട്ടം. ( ജിന്ന് ഭാധിച്ചു എന്ന് ഒറപ്പിചു പറയാന്‍ സാധിക്കില്ല, വഹ്യിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ )
2. മണ്ടി വരീ എന്ന വിളിക്കുകയും ആ വിളി കേള്‍കുന്ന ഏതെങ്കിലും ഹാദിരുള്ള കഴിവ് നല്‍കപ്പെട്ട സൃഷ്ടി സഹായിക്കാന്‍ വരട്ടെ എന്ന് കരുതുകയും ചെയ്‌താല്‍ അത് ശിര്‍ക്ക് ആണ് എന്ന് പറയാന്‍ പറ്റില്ല. കാരണം വിളി കേള്കുക എന്നാ കാര്യ കാരണ ഭന്ധത്തിന്റെ അടിസ്താനത്തിലുള്ളതാണ് .
അമുസ്ലിമ്കലോടും കുരാഫികലോടും ജിന്നിനെയും മലകിനെയും വിളിച്ചു തേടിയാല്‍ ശിര്‍ക്ക് ആണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും .എന്നാല്‍ സലഫികളുടെ മുന്നില്‍ അത്തരം വാദം പറയുന്നത് പൊട്ടത്തരം എന്നല്ലാതെ എന്ത് പറയാനാണ്.
ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പ്രതിപാദിച്ചിട്ടുള്ള വസ്തുതകള്‍, അവയെത്രതന്നെ ബുദ്ധിപരമായി അസ്വീകാര്യവും അയുക്തികരവുമായി തോന്നിയാലും, അവയെ നിഷേധിക്കാതെ തന്നെ പൊതുസമൂഹത്തിനുമുന്നില്‍ വിശദീകരിക്കുവാന്‍ ഇസ്ലാമിക പ്രബോധകര്‍ക്ക് യാതൊരു വിധ പ്രയാസവും ഉണ്ടാവുകയില്ല. ...... എന്നാല്‍ സഹായാര്‍ഥന ദേവന്‍മാരോടും അസുരന്‍മാരോടും ആയാല്‍ ബഹുദൈവാരാധനയാണെന്നും ജിന്നുകളോടോ മലക്കുകളോടോ ആയാല്‍ ബഹുദൈവാരാധനയല്ലെന്നുമുള്ള വാദം ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നതാണോ എന്നാ ചോദ്യത്തിനു പരിശുദ്ധ ഖുര്‍ആനിലൂടെ കണ്ണോടിച്ചാല്‍ കിട്ടുന്ന ഉത്തരം ഹാളിരുള്ള ഏതു സ്രിഷ്ടിയോടും അതിന്റെ കഴിവില്‍ പെട്ട കാര്യം ചോദിച്ചാല്‍ അതിനെ പ്രാര്‍ത്ഥന എന്ന് പറയാന്‍ സാധിക്കില്ല എന്നാണു .
അതിനു ഉധാഹരണമാണ് സുലൈമാന്‍ നബിയുടെ ചോദ്യം. ഹാജര ബീവിയുടെ ചോദ്യം . കാടടച്ചു വെടി വെച്ചാല്‍ അതൊക്കെ ശിര്‍ക്ക് ആണ് എന്ന് പറയേണ്ടി വരും.
മാത്രമല്ല അമ്രുതാനന്ധമയിയോടു മറഞ്ഞ വഴിയിലൂടെ അല്ലാതെ പ്രാര്‍ഥിച്ചാല്‍ ശിര്‍ക്ക് അല്ലാ എന്നാ മറുവാദവും ഉണ്ടാകും.
പ്രതിസന്ധിഘട്ടങ്ങളിലെ തേട്ടങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന ദൈവേതര അദൃശ്യശക്തികളെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍ മുജാഹിദ് വേദികളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ സങ്കടവും വേവലാതിയും തോന്നുക സ്വാഭാവികമാന് സഹോദരാ. അത് പോലെ ഈ തൌഹീടിനു വേണ്ടി ഓടി നടന്ന പണ്ഡിതന്മാരെ മുശ്രികകുമ്പോള്‍ ഇല്ലാതാവുന്നത് ശിര്കിന്റെ ഗൌരവം ആണ്
സഹോദരന്മാരെ... ഇസ്ലാമിന്റെ പവിത്രതയാണ് ....
പ്രതിസന്ധി ഗട്ടങ്ങളിലെ തെട്ടങ്ങല്ക് ഉത്തരം നല്‍കാന്‍ അല്ലാഹുവിനല്ലാതെ ആര്കെങ്കിലും കഴിയും എന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഒരാളെ മുജാഹിദ് പ്രസ്ഥാനത്തില്‍ കാണിക്കാന്‍ സാധിക്കുമൊ. അതിന്റെ അര്‍ഥം പ്രതിസന്ധി ഗട്ടത്തില്‍ നമ്മെ ആരും സഹായിക്കില്ല എന്നോ ,ആരോടും സഹായം ചോദിക്കരുത് എന്നും ആണോ?
എങ്കില്‍ പുതിയ നവോതാനതിന്നു വേണ്ടി തയ്യാറുള്ള ആളുകള്‍ ഉണ്ടോ എന്ന് ചോദിച്ചു ചിലര്‍ വേണ്ടി എന്തിനു ഒച്ചയിട്ടു എന്നും നിങ്ങള്‍ വ്യക്തമാകണം .
മൂന്ന്: ജിന്ന് തന്നെ സഹായിക്കുമെന്ന് കരുതിക്കൊണ്ടും ആഗ്രഹിച്ചുകൊണ്ടും ജനങ്ങള്‍ ഉള്ളിടത്തോ ഇല്ലാത്ത സ്ഥലത്തോ വെച്ച് ഒരാള്‍ 'ജിന്നേ സഹായിക്കണേ' എന്നോ, 'യാ ഇബാദല്ലാഹ്' എന്നോ മറ്റെന്തെങ്കിലുമോ പറഞ്ഞാല്‍ അത് ശിര്‍ക്കാകുമെന്ന ജംഇയ്യതുല്‍ ഉലമയുടെമേല്‍ കെട്ടി വെച്ച വാദം അക്ബര്‍ സാഹിബ് അംഗീകരിച്ചതാണല്ലോ, അത് പണ്ഡിതന്മാരെ അന്ദമായി തഖ്‌ലീദ് ചെയ്യലല്ലേ എന്നും താങ്കള്‍ വിഷധീകരിക്കെണ്ടാതുണ്ട് .
അദ്ദേഹത്തിനെതിരില്‍ ഇപ്പോള്‍ നടക്കുന്ന കടന്നാക്രമണങ്ങളുടെ മുഴുവന്‍ അടിസ്ഥാനം എന്തൊക്കെയാണെന്ന്
അവയെ ഇങ്ങനെ സംഗ്രഹിക്കാം:
1. മനുഷ്യരെ സഹായിക്കുന്നതിനായി അല്ലാഹു ജിന്നുകളെ നിശ്ചയിച്ചതായി അവകാശപ്പെടുന്ന ഒരൊറ്റ മുജാഹിദും കേരള മണ്ണില്‍ ഇല്ല എന്നത് പകല്‍ പോലെ വ്യക്തമാനു. എന്നിട്ടും ജിന്നിനോട് സഹായം ചോദിക്കാം എന്ന് വാധമുല്ലവര് മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ട് എന്ന പച്ച കള്ളം പ്രചരിപ്പിക്കുന്ന ആളുകളുടെ കൂടെ കൂടിയില്ലേ ?
അല്ലാഹു നിശ്ചയിക്കാത്ത എന്തിനെയെങ്കിലും ഏതെങ്കിലും ഒരു കാര്യത്തിന് കാരണമായി സ്വീകരിക്കുന്നത് ശിര്‍ക്കാണ്. അല്ലാഹുവാണ് കാര്യങ്ങളെയും കാരണങ്ങളെയും സൃഷ്ടിക്കുന്ന (മുസബ്ബിബുല്‍ അസ്ബാബ്) ഖാലിക്വും കാര്യങ്ങളെ കണക്കാക്കുന്ന ക്വാദിറും എന്നിരിക്കെ അവന്‍ നിശ്ചയിക്കാത്ത കാരണങ്ങളെ എന്തെങ്കിലും ഒരു കാര്യത്തിന് സ്വീകരിക്കല്‍ ശിര്‍ക്കാണ് എന്ന വന്‍ അബദ്ധം പ്രച്ചരിപ്പുക്കുന്ന ആളുകളുടെ കൂടെ കൂടി മുവഹിധുകളെ സമൂഹത്തിനു മുന്‍പില്‍ പിച്ചി ചീന്തി ശിര്കിന്റെ ഗൌരവം കുറച്ചു കളഞ്ഞില്ലേ ?
എന്നാല്‍ ജിന്നിനും മലകുകല്കും മനുഷ്യനെ സഹായിക്കാന്‍ സാധിക്കും എന്നതിന് ഖുര്‍ആനിലും ഹധീസിലും തെളിവുകള്‍ കാണാന്‍ സാധിക്കും. എന്ന് വെച്ചാല്‍ മനുഷ്യരെ സഹായിക്കാനും ഉപദ്രവിക്കാനും അല്ലാഹു നിശ്ചയിച്ച സബബുകളില്‍ പെട്ടതാണ് മലകും ജിന്നും. എന്നാല്‍ അവയെ ഉപയോഗപ്പെടുത്താന്‍ നമുക്ക് അനുവാദം നല്‍കുന്ന ഒരു ആയതു പോലും ഖുരാനിലോ സഹീഹ് ആയ ഹധീസിലോ ഇല്ല. അത് കൊണ്ട് തന്നെ ആ വിഷയത്തില്‍ മാതൃക ഇല്ല . അത് ഹറാം ആണ് .
2. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ സഹായാര്‍ഥനയാണ് പ്രാര്‍ഥന. എന്ന് വെച്ചാല്‍ ഏതെങ്കിലും ഒരു 'കാര്യം നേടുവാനുള്ള കാരണം' എന്നാണെങ്കില്‍ എന്തെങ്കിലും കാര്യം നേടാനുള്ള എല്ലാ കാരണങ്ങളും ഖുറാനില്‍ ഉണ്ടാവണമായിരുന്നു. എന്നാല്‍ ചുക്ക് കാപി കുടിച്ചാല്‍ തൊണ്ട വേധനക്കോ പനിക്കോ ആശ്വാസം കിട്ടുമെന്ന് ഖുര്‍ആനിലോ സഹീഹ് ആയ ഹധീസിലോ ഇല്ല . അത് പോലെ നൂറു നൂറു കാര്യങ്ങള്‍.. അങ്ങനെ എല്ലാം ശിര്‍ക്ക് ആണ് എന്ന് പറഞ്ഞു ജമാഅത്തെ ഇസ്ലാമിയെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ തരം താഴരുത്
കാര്യ കാരണം എന്നാല്‍ മുസ്ലിമിനെ സംബന്ധിചിടത്തോളം രണ്ടു രീതിയില്‍ ഉണ്ട് .
1. പ്രാപഞ്ചികം അഥവാ ഭൌതികം : ഒരാള്‍ സഹായം അപേക്ഷിക്കുന്നതും പ്രതീക്ഷിക്കുന്നതും അഭൌതിക മാര്‍ഗതിലൂടെയാണ് എങ്കില്‍ ആ സഹായ അര്‍ത്ഥന പ്രാര്‍ഥനയാണ് , അത് സ്രഷ്ടാവിനോടല്ലെങ്കില്‍ ശിര്‍ക്ക് ആണ് .
ഉദാഹരണം : ഒരാള്‍ ജീവിച്ചിരിക്കുന്ന കഴിവുള്ള ഒരു ബാബയുടെയോ , അമ്മയുടെയോ അടുക്കല്‍ നിന്നും അഭൌതികമായ രീതിയിലുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ട് സഹായം ആവശ്യപ്പെടുന്നു. അപ്പോള്‍ അത് പ്രാര്‍ഥനയാണ്.
2. മതപരം : ഇനി ഒരാള്‍ സഹായം അപേക്ഷിക്കുന്നതും പ്രതീക്ഷിക്കുന്നതും മതപരമായി അനുവദിക്കാത്ത മാര്‍ഗതിലൂടെയാണ് എങ്കില്‍ അത് ഹറാം ആണ് .
ഉദാഹരണം : ഉദാഹരണം കൈ കൂലി കൊടുത്തു കൊണ്ട് സ്പിരിറ്റ് കടത്തല്‍. . , ഇത് ശിര്‍ക്ക് അല്ല ഹറാം മാത്രം ആണ് .
ജിന്നുകല്ക് മനുഷ്യനെ കാണാനും ശബ്ദം കേള്കാനും മനസ്സില്‍ മന്ത്രിക്കാനും സാദിക്കും എന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ്. നമ്മുടെ ശബ്ദം അടുത്തുള്ള ജിന്ന് കേള്‍ക്കും എന്നത് കാര്യ കാരണത്തിന്റെ അകതാണോ പുറത്താണോ എന്ന് താങ്കള്‍ തന്നെ വ്യക്തമാകണം.
3. സഹായതേട്ടം അല്ലാഹുവിനോട് മാത്രമാവണമെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമായി പഠിപ്പിക്കുന്നു. ഞാന്‍ അല്ലാഹുവിനോട് മാത്രമേ സഹായം തേടുകയുള്ളൂവെന്ന് ഓരോ മുസ്ലിമും ദിവസേന പതിനേഴ് പ്രാവശ്യമെങ്കിലും ആവര്‍ത്തിച്ച് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ദൃശ്യലോകത്തുള്ള (ആലമുശ്ശഹാദഃ) മനുഷ്യരോട് അവര്‍ക്ക് കഴിയുന്ന കാര്യങ്ങളിലുള്ള സഹായതേട്ടം ഈ ഇസ്തിആനതില്‍ ഉള്‍പെടുകയില്ലെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അദൃശ്യലോകത്തുള്ള (ആലമുല്‍ ഗയ്ബ്) ജിന്നുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയതായി ക്വുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നില്ല. അതിനാല്‍ അവയോടുള്ള സഹായതേട്ടം എല്ലാം ഹരാമാണ് . അത് ശിര്കിലെക്കുള്ള വസീലയാണ് . ചിലത് ശിര്കും ആണ് .
4. ആലമുശ്ശഹാദയിലെ വ്യക്തികളോട് സഹായം തേടുമ്പോള്‍ അവര്‍ നമ്മെ സഹായിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് അറിയാനും മനസിലാക്കാനും കഴിയും. അല്ലാഹുവില്‍ നിന്ന് നാം സഹായം തേടുമ്പോള്‍ അവന്‍ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ സാധിക്കുകയില്ല. അല്ലാഹുവില്‍ നിന്നുള്ള സഹായം ഗയ്ബിയാണെന്നര്‍ഥം.
എന്നാല്‍ ആലമുല്‍ ഗയ്ബിലുള്ള ജിന്നുകളോട് ഒരാള്‍ സഹായം തേടുമ്പോള്‍ പ്രസ്തുത സഹായം മനുഷ്യന് ആപേക്ഷികമായ ഗയ്ബിയായ മാര്‍ഗത്തിലൂടെയായിരിക്കും. അഥവാ, അവ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ കഴിയുകയില്ല. ഏതു പോലെ, ഒരു ഡോക്ടര്‍ ചികിത്സിക്കുന്നത് നിരക്ഷരനായ ഒരു രോഗിയെ അപേക്ഷിച്ച് ഗൈബിയായ മാര്‍ഗതിലൂടെയാണ് , ഒരു മജീഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കായ്ച്ചക്കാര്‍ക്ക് ആപേക്ഷികമായി ഗൈബിയ്യാണ്, മലകുകള്‍ ബധര്‍ യുദ്ധത്തില്‍ സഹായിച്ചത് മനുഷ്യന് ആപേക്ഷികമായ ഗയ്ബിയായ മാര്‍ഗതിലൂടെയാണ് .അതു കൊണ്ടുതന്നെ ഇത്തരം സഹായമോ സഹായ തെട്ടമോ ഒറ്റയടിക്ക് ശിര്‍ക്ക് ആണ് എന്ന് പറയാന്‍ സാധിക്കില്ല . എന്നാല്‍ ജിന്നുകളോടുള്ള എല്ലാ സഹായതേട്ടവും ഹറാമാണ് .
5. ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും പരിശോധിച്ചാല്‍ രണ്ട് തരത്തിലുള്ള ഇസ്തിആനതുകളാണ് നമുക്ക് കാണാന്‍ കഴിയുക. ഒന്ന്, അല്ലാഹുവിനോട് ചെയ്യുമ്പോള്‍ തൌഹീദും അല്ലാത്തവരോട് ചെയ്യുമ്പോള്‍ ശിര്‍ക്കുമായിത്തീരുന്ന ഇസ്തിആനതാണ്.
രണ്ടാമത്തേത് സൃഷ്ടികളോട് ചെയ്യാവുന്ന ഇസ്തിആനത്ത് . അതില്‍ അനുവദനീയമായതും ഹറാമായതും ഉണ്ട് .
1. ജഹാലത്ത്: ക്വുര്‍ആനില്‍ നിന്നും ഹദീഥുകളില്‍ നിന്നും തൌഹീദിന്റെ വ്യത്യസ്ത വശങ്ങളെ കുറിച്ചും ശിര്‍ക്ക് കടന്നുവരുന്ന വ്യത്യസ്ത മാര്‍ഗങ്ങളെ കുറിച്ചും സൂക്ഷ്മമായി മനസ്സിലാക്കാത്തതുകൊണ്ട് ജിന്നുകളോടുള്ള സഹായാര്‍ഥന സൃഷ്ടാവിനോടുള്ള സഹായ തേട്ടത്തെപോലെയാണ് എന്ന് തെറ്റിദ്ധരിക്കുകയും അങ്ങേയറ്റത്തെ വിനയവും താഴ്മയുമില്ലെങ്കില്‍ പോലും ഇബാദത്തായിത്തീരും എന്നും ചില ആധുനിക അകലാനികള്‍ പണ്ഡിതന്‍മാര്‍ പറഞ്ഞതില്‍ നിന്ന് ജിന്നുകളോടുള്ള എല്ലാ സഹായര്തനയും ശിര്‍ക്ക് ആണ് എന്ന് തെറ്റിദ്ധരിച്ചതും വലിയ അബദ്ധമാണ് . എന്നാല്‍ ജിന്നുകലോടുള്ള സഹായാര്‍ഥന 'ശിര്‍ക്ക് കടന്നു വരുന്ന മാര്‍ഗ്ഗം' എന്ന നിലക്ക് അത് അടക്കെണ്ടാതാനെന്നും ഹറാ ആണെന്നുമാണ് സൂക്ഷ്മാലുകാലായ പണ്ഡിതന്മാരുടെ അഭിപ്രായം.
3. തകലിദ്: പ്രത്യേക സാഹചര്യങ്ങളിലും അവസരങ്ങളിലും പണ്ഡിതന്‍മാരില്‍ ചിലര്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളെ പ്രമാണങ്ങള്‍ക്ക് തുല്യമായി കരുതി അവക്ക് അപ്രമാദിത്വം കല്‍പിച്ചത്. പണ്ഡിതന്‍മാരുടെ മഹത്വവും ആദരണീയതയും അംഗീകരിക്കുന്നതോടൊപ്പം തന്നെ അവര്‍ പുറപ്പെടുവിക്കുന്ന മതകല്‍പനകളെ അവരുപയോഗിച്ച പ്രമാണങ്ങള്‍ എത്രത്തോളം സ്വീകാര്യമാണെന്ന് പരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നിലപാട്. മുഹമ്മദ് നബിക്ക് ശേഷം ആര്‍ക്കും തെറ്റുപറ്റാമെന്നും ആരെയും അന്ധമായി അനുകരിക്കാന്‍ പാടില്ല എന്നുമുള്ള നിലപാടിന് വിരുദ്ധമായി ചില പണ്ഡിതന്‍മാരോടുള്ള അതിരുകടന്ന ആദരവ് അവരുടെ അഭിപ്രായങ്ങളെയെല്ലാം ന്യായീകരിക്കുന്ന പതനത്തിലേക്ക് നമ്മെ നയിച്ചുകൂടാത്തതാണ്. അന്ധമായി ആരെയെങ്കിലും പിന്‍പറ്റുന്നവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹമല്ല, ശാപ-കോപ-താപങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന വസ്തുത നാം ഓര്‍ക്കുക.
4. ഹുബ്ബ്: ചിലരോടുള്ള സ്നേഹവും ആദരവും അവര്‍ പറഞ്ഞുപോയ അബദ്ധങ്ങളെ ന്യായീകരിക്കുന്ന പതനത്തിലെത്തിച്ചേര്‍ന്നത്. അല്ലാഹുവിന് വേണ്ടി സ്നേഹിക്കുകയും വെറുക്കുകയും ചെയ്യേണ്ട സത്യവിശ്വാസികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ മതത്തെ വികലമാക്കുകയും വക്രീകരിക്കുകയുമല്ല ചെയ്യേണ്ടത്, പ്രത്യുത ദീനില്‍ നിന്ന് തെറ്റിപ്പോയവരെ നല്ല നിലയില്‍ പ്രമാണങ്ങളിലേക്ക് നയിച്ച് അവരെ സ്നേഹിക്കുകയാണ്. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി പ്രമാണങ്ങളെ വളച്ചൊടിക്കുന്നവര്‍ സ്വന്തത്തെയും സ്നേഹിക്കുന്നവരെയും നാശത്തിലേക്കാണ് നയിക്കുന്നത് എന്ന് ഓര്‍ക്കേണ്ടതാണ്.
5. ഉദ് വാന്‍ : ചിലരോടുള്ള വിരോധം അവര്‍ പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കുവാനും അതുവഴി അവരെ താറടിക്കുവാനുമുള്ള കാരണമായിത്തീര്‍ന്നത്. ആരോടുമുള്ള വിരോധം അവരോട് അനീതി ചെയ്യുവാന്‍ നിമിത്തമായിക്കൂടാ എന്നാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്. ദീനീവിഷയത്തിലാകുമ്പോള്‍ ഈ വിരോധം അതീവ ഗൌരവതരമായിത്തീരും. പ്രസ്തുത വിരോധത്തിനനുസൃതമായി ദീനിന്റെ ഹുക്മുകള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഗൌരവതരമായ വ്യതിയാനങ്ങള്‍ക്ക് നിമിത്തമാവുന്നു. അലി തങ്ങള്‍ക്ക് അനുസരിച്ചുള്ള നിലപാട് സ്വീകരിച്ചില്ല എന്ന വിരോധം ഖവാരിജുകളുടെ ഉല്‍പത്തിക്കും ഇമാം ഹസനുല്‍ ബസ്വരിയോടുള്ള അസൂയയും വെറുപ്പും മുഅ്തസിലിയ്യത്തിനും തുടക്കമായത് ഉദാഹരണം.
മതപരമായ ഒരു ആദര്‍ശത്തര്‍ക്കമെന്ന നിലക്ക് ഈ പ്രശ്നത്തില്‍ പരസ്പരം തിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടിവരിക സ്വാഭാവികം മാത്രമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
ജിന്ന് കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള ഒരു അഭൌതിക സ്യഷ്ടിയാണ് എന്ന രൂപത്തില്‍ ഇസ്ലാഹീ പണ്ഡിതര്‍ മനസ്സിലാക്കിയിട്ടില്ല. ജിന്ന് അഭൌതികവും കാര്യകാരണബന്ധങ്ങള്‍ക്കപ്പുറവുമായിരുന്നു എങ്കില്‍ പിശാചുമായി ബന്ധപ്പെടുത്തി ഇസ്ലാം പഠിപ്പിച്ച ഒട്ടുമിക്ക സംഗതികളും ശിര്‍ക്കായി പരിഗണിക്കേണ്ടി വരും.
കാരണം, : “ഇബാദത്ത് എന്നത് വിപുലാര്‍ത്ഥമുള്ള ഒരു സാങ്കേതിക പദമാണ്. അഭൌതികമായ മാര്‍ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമാണ് ഇബാദത്തിന്റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് അവന്റെ അല്ലെങ്കില്‍ അതിന്റെ മുമ്പിലര്‍പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം, സ്നേഹം, ഭയം, ഭരമേല്പ്പനം, ധനവ്യയം, അന്നപാനാദികളുപേക്ഷിക്കല്‍, അവയവങ്ങളുടെ ചലനം, നേര്‍ച്ച, വഴിപാട് തുടങ്ങിയ സര്‍വ്വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്‍പ്പെടുന്നു.” (കുഞ്ഞീതു മദനി, ഇസ്ലാമിന്റെ ജീവന്‍, പേജ്: 12)
പിശാചിന് അഭൌതിക കഴിവുകളുണ്ടെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ചെറുതല്ല എന്ന് മനസ്സിലാക്കിയതിനാലാണ്, മുജാഹിദുകളുടെ കയ്യിലിരിക്കുന്ന മലയാള ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തിയവരില്‍ പ്രമുഖനായ ഒരു പണ്ഡിതന് ഈ രൂപത്തിð എഴുതേണ്ടി വന്നത്: “ജിന്നുകള്‍ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്നു വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (ചെറിയമുണ്ടം അബ്ദുല്‍ðഹമീദ് മൌലവി, പ്രാര്‍ത്ഥന തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി, പേജ് 78)
ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്തപ്പെടുത്തിയിട്ടുള്ളത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ആ വ്യവസ്ഥക്കതീതമായി കഴിവുകള്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ് മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും കാര്യകാരണങ്ങള്‍ നമുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ് അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൌതികമെന്നോ കാര്യകാരണങ്ങള്‍ക്കതീതമെന്നൊ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല
ജിന്നുകല്ക് മനുഷ്യനെ കാണാനും ശബ്ദം കേള്കാനും മനസ്സില്‍ മന്ത്രിക്കാനും സാദിക്കും എന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ്. നമ്മുടെ ശബ്ദം അടുത്തുള്ള ജിന്ന് കേള്‍ക്കും എന്നത് കാര്യ കാരണത്തിന്റെ അകതാണോ പുറത്താണോ എന്ന് താങ്കള്‍ തന്നെ വ്യക്തമാകണം.
"നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.'' (7:3)
"തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (4:115)
ഈ തൌഹീടിനു വേണ്ടി ഓടി നടന്ന പണ്ഡിതന്മാരെ മുശ്രികകുമ്പോള്‍ ഇല്ലാതാവുന്നത് ശിര്കിന്റെ ഗൌരവം ആണ്
സഹോദരന്മാരെ... ഇസ്ലാമിന്റെ പവിത്രതയാണ് ....
അല്ലാഹു തൌഹീദി പ്രബോധനത്തിന്റെ മാര്‍ഗത്തില്‍ നമ്മെ ഒരുമിച്ച് ചേര്‍ക്കുകയും സ്വര്‍ഗത്തില്‍ മുഹമ്മദ് നബിയോടൊപ്പം അദ്ദേഹത്തിന്റെ സഖാക്കളിലൊരാളായിത്തീരാന്‍ അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീന്‍.
സഹോദരന്‍ മുസ്തഫ തന്‍വീര്‍ അറിയുവാന്‍ part 1
മുസ്തഫ തന്‍വീര്‍ (പച്ച കളര്‍ ) മറുപടി (ചുവപ്പ് കളര്‍ )
ബഹുമാന്യനായ അല് ഇസ്ലാഹ് ലേഖകന്,സുഖമായിരിക്കാന്‍ സര്വശക്തന് അനുഗ്രഹിക്കട്ടെ, ആമീന്.
ഞാന് സാധാരണയായി അല് ഇസ്ലാഹ് മാസികവായിക്കുന്ന ഒരാളല്ല. നാം തമ്മില് നേരിട്ട്
പരിചയവുമില്ല. എന്നാല് എം. എം. അക്ബര് സാഹിബിനെക്കുറിച്
പ്രതിപാദിച്ചതാങ്കളുടെ അല് ഇസ്വ്ലാഹ്ലേഖനത്തിന്റെ ഓണ്ലൈന് പതിപ്പ്
ഗുണകാംക്ഷികളും വിമര്ശകരുമായ ചില
സുഹൃത്തുക്കള് അയച്ചുതരികയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തപ്പോള് അത് വായിച്ചുനോക്കി.
ബിസ്മില്ലാഹി രഹ്മാനി രഹീം
പ്രിയ മുസ്തഫ തന്‍വീര്‍
അലൈക്കുമുസ്സലാം വ രഹ്മതുള്ള
താങ്കളുടെ
ഇസ്ലാഹ് ലേഖകനുള്ള മറുപടി വായിച്ചു ...പരസ്യമായി ഉള്ള മറുപടി ആയതു കൊണ്ട്
,പരസ്യമായി മറുപടി പറയാമല്ലോ ...ഇത് നമ്മുടെ സൌഹൃടതെയോ ബന്ധതെയോ ബാധികില്ല
എന്ന് കരുതട്ടെ ....തിരകിട്ട സമയത്തിന് ഇടയിലും ഈ ചര്‍ച്ചക്ക് താങ്കള്‍
സമയം കണ്ടെത്തി എന്നത് അഭിനന്തനാര്‍ഹാമാണ് ..അല്ലാഹു ആയുസ്സും ആരോഗ്യവും
നേരറിവും എനിക്കും താനകള്‍ക്കും വര്ധിപിച്ചു തരട്ടെ ...
അക്ബര്കയെ
വിമര്ഷിച്ചുവോ ഇല്ലേ എന്നത് വിഷയത്തിന്റെ മര്‍മ്മം അല്ലാത്തത് കൊണ്ടും
,വിമര്‍ശനത്തില്‍ വന്ന വാക്കുകള്‍ക്കു ഞാന്‍ ഉത്തരവാദി അല്ലാത്തത് കൊണ്ടും
അതിലേക്കു കടകുന്നില്ല ...
ഒരാളെ വിമര്ഷികുമ്പോള്‍ മാത്രം ഇസ്ലാമികമായ
ഒരു വിഷയത്തില്‍ അഭിപ്രായം പറയുകയും അല്ലാത്തപ്പോള്‍ മൌനം ഭീഷിക്കുകയും
ചെയ്യല്‍ അല്ല ,ഇസ്ലാമിക രീതി ...വിഷയം പഠിക്കുകയും ,സത്യമാണ് എന്ന്
ഭോദ്യപെട്ടാല്‍ ആര് കൂട്ടിനില്ലെങ്കിലും അതിനോട് ചേര്‍ന്ന് നിന്ന്
അസത്യതോട് സന്ധിയില്ലാത്ത സമരമാണ് ഇസ്ലാമിക രീതി ...
താങ്കളുടെ
ലേഖനം, അക്ബര്സാഹിബിനെ അടുത്തറിയുന്ന ഒരാള് എന്ന നിലയില് എനിക്ക് വലിയ
മനോവിഷമമുണ്ടാക്കുന്നതാണ്. കാരണം,അദ്ദേഹത്തിനെതിരില് താങ്കള് ഉന്നയിച്ച
ആരോപണങ്ങളൊന്നും വസ്തുതാപരമല്ലഎന്നതുതന്നെ.
ലേഖനം ഇന്റര്നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ഫെയ്സ്ബുക്ക് വാളുകളില്
പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ടിരികകുന്നത്് മൂലം അക്ബര് സാഹിബ്
അന്യായമായി തെറ്റുധരിക്കപ്പെടുന്നു എന്നവേദന കലര്ന്ന തിരിച്ചറിവാണ്
ഇങ്ങനെയൊരു വിശദീകരണമെഴുതാന്എന്നെ പ്രേരിപ്പിച്ചത്.അക്ബര്ക്കയെ
കളിയാക്കുകയും
പരിഹസിക്കുകയും
ചെയ്തുകൊണ്ട്താങ്കള് നടത്തിയ പദപ്രയോഗങ്ങള കൊന്നും് മറുപടി എഴുതുവാനുള്ള
ജ്ഞാനമോ വഴക്കമോ പരിചയമോ എനിക്കില്ല.അതുകൊണ്ടുതന്നെ ഞാന്
അതിന്മുതിരുന്നില്ല.താങ്കളുടെ അഭിശംസാ പ്രയോഗങ്ങള്എന്റെ മനസ്സിനെ
വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അല്ലാഹു എനിക്കും താങ്കള്ക്കും
പൊറുത്തുതരികയും
കഠിനമായ നരകശിക്ഷയില് നിന്ന്നമ്മെയെല്ലാം കാത്തുരക്ഷിക്കുകയും ചെയ്യട്ടെ (ആമീന്)
എന്ന് ഞാന് പ്രാര്ഥിക്കുന്നു .
പ്രിയ തന്‍വീര്‍ ...അക്ബര്‍ സാഹിബിന്റെ ഇപ്പോഴത്തെ നിലാപാട് തന്നെ അദ്ധേഹത്തെ സ്നേഹിക്കുന്ന ആയിരങ്ങളെ വിഷമ സന്ധിയില്‍ ആക്കുന്നത് ആണ് ...ഒരു പക്ഷെ താങ്കളേക്കാള്‍ ആയിരം തവണ അദ്ധേഹത്തെ സ്നേഹിക്കുന്ന അനേകായിരങ്ങള്‍ ഇവിടെ ഉണ്ട് ...അധേഹത്തില്‍ നിന്ന് ഒരു ഉപകാരം പോലും ജീവിതത്തില്‍ കിട്ടാഞ്ഞിട്ടു പോലും അദ്ധേഹത്തെ ഈ ആധാര്‍ഷതിനും ധീനിനും ചെയ്ത സേവനത്തിന്റെ പേരില്‍ ഞാനടക്കം ആയിരങ്ങള്‍ ഇന്നും സ്നേഹിക്കുന്നു ...അത് അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനേക്കാള്‍ ധീനി വിഷയത്തില്‍ അത് ഖുരാനിനോടും സുന്നതിനോടും എത്ര യോജിക്കുന്നു ,ഭൌധിക വിഷയത്തില്‍ അത് സത്യത്തോടും നീതിയോടും എത്ര കൂറ് പുലര്‍ത്തുന്നു എന്ന് നോക്കിയാണ്
അറിയണം
തന്‍വീര്‍ ,നിചിനൊരു കാലമുണ്ടായിരുന്നു ...ആരും താലോളിക്കാണോ
,പിന്തുനക്കാണോ ആളില്ലാതിരുന്ന ഒരു കാലം ..അന്ന് സ്വന്തം ശമ്പളത്തില്‍
നിന്ന് ഒരു വിഹിതം മാസാമാസം മാറ്റി വെച്ച് വരി സന്ക്യയാക്കി നിചിനു നല്‍കി
,അതിലെ സ്ടാഫ്ഫിനു ശമ്പളം കൊടുക്കാന്‍ സഹായിക്കുകയും ,പാമ്ലെട്ടുകള്‍
സ്പോണ്‍സര്‍ ചെയ്യുകയും ,ഇതിനു നിചിനെ സ്ഥാപിക്കുക പോലും ചെയ്ത ആളുകള്‍
..ഇന്ന് എങ്ങിനെ അന്ത വിശ്വാസത്തിലേക്ക് നയികുന്നവര്‍ ആയി ...എങ്ങിനെ
ജിന്നൂരികള്‍ ആയി ,എങ്ങിനെ അതികാരത്തിന്റെ കവാത് പാട്ടുകള്‍ക്കിടയില്‍
പ്രതികരിച്ചതിന്റെ പേരില്‍ അനഭിമാതരരും കുലം കുത്തികളും സമൂഹത്തെ പുതു
നൂറ്റാണ്ടിലേക്ക് നയിക്കാന്‍ ദീപശിഖ ഏന്താന്‍ പറ്റാത്തവരും ആയി എന്ന്
തന്‍വീര്‍ ചിന്തിച്ചിട്ടുണ്ടോ ...അവിടെ നിന്ന് പിറകിലോട്ടു പോയാല്‍
നിചിന്റെ പോസ്റ്റര്‍ പരസ്യമായി കീറിയ ചില സങ്കടന വാദികളും ,ഹധീസുകളെ
പരസ്യമായി നിഷേധിക്കുന്ന പാരമ്പര്യ ഭുധി ജീവികളും ,എന്തിനു നമുക്കിടയില്‍
എന്ത് കൊണ്ട് ഒരു ആലു ഷെയ്ക്ക് ഉണ്ടാവുന്നില്ല എന്ന് തന്‍വീര്‍ പരിതപിച്ച
ആലു ഷെയ്ക്ക് പോലും മുസ്ലിയാരും തോട്ടിലെരിയെണ്ടാവനും ആകുന്ന ആധുനിക
മുജാഹിധുകളിലെ അടു ഹോക്കുമാരും ചേര്‍ന്ന ആളുകള്‍ ആണോ പുതു നൂറ്റാണ്ടില്‍
മുജാഹിധു കേരളത്തില്‍ ധാര്‍മിക വൈജ്ഞാനിക നവോധാനതിന്റെ കൈത്തിരി
ഏന്തെണ്ടവര്‍....
അതോ ഖുറാനും സുന്നത്തും എന്ത് പറഞ്ഞുവോ അത്
സ്വീകരിക്കണം എന്നും ,അതിനെ സലഫ്ഫുകള്‍ സ്വീകരിച്ചു പോന്ന മാര്‍ഗത്തെ പിന്‍
പറ്റണം എന്ന് പറഞ്ഞ ആളുകള്‍ സമൂഹത്തെ പിറകോട്ടു നയിക്കുന്ന മാറുന്ന
നൂറ്റാണ്ടില്‍ അനിവാര്യമായ ജാകരണത്തെ സ്വീകരിക്കാന്‍ പറ്റാതെ പോയ
,മാട്ടിനിര്തപെടെണ്ട കീരാ മുട്ടികള്‍ ആയിരുന്നോ ....നിചിനെ അന്നും ഇന്നും
സ്നേഹിക്കുന്ന ആയിരങ്ങള്‍ ഇപ്പോഴത്തെ ഈ നിലപാടില്‍ മാത്രം എന്റെ
അക്ബര്‍ക്കയോട് അല്ല നമ്മുടെ അക്ബര്‍കയോട് എന്ത് കൊണ്ട് വിയോജിക്കുന്നു ...
ഞാന്‍
എന്റെ ജീവിതത്തില്‍ കേട്ട,കണ്ട ,അനുഭവിച്ച ,അക്ബര്കയുടെ നിലവാരതിണോ
,പ്രസംഗ രീതിക്കോ ജീവിതത്തിലെ സമീപനതിനൊ ചേരാത്ത കേവലം ആര്‍ക്കോ വേണ്ടി
എന്തൊക്കെയോ പറയുന്ന ഒരു പ്രസംഗം ആയി പോയി സംമെലനതിലെത് ....നിച്ചില്‍
ഇന്നും തലപതുള്ള പലരും അധെഹതോട് ഈ അഭിപ്രായം പറയുകയും ,നേരിട്ട്
വിമര്‍ശിക്കുകയും ചെയ്തത് താങ്കള്‍ക്കും അറിയാമെല്ലോ ....
ആര്‍ക്കും സ്വന്തം നിലപാടുകള്‍ എപ്പോഴും എങ്ങിനെയും പറയാന്‍ സ്വാതന്ത്യം ഉണ്ട് ...പക്ഷെ അത് വിമര്ശാനാതീതം എന്ന് കരുതാവത് അല്ല ...
അക്ബര്കയുടെ
ഈ പ്രസംഗത്തിന് മുമ്പ് അദ്ദേഹവുമായി നിരവധി തവണ ആളുകള്‍ ഇപ്പോഴത്തെ
വിഷയങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുകയും പലരും സംസാരിക്കുകയും
ചെയ്തിട്ടുണ്ട് ...അന്നൊക്കെ ഇത് പണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ടത് ആണ് എന്നും
,എന്റെ വിഷയം അമുസ്ലിം ടഹുവത് ആണ് എന്നും അദ്ദേഹം പറയുകയും ,പലപ്പോഴും
ഒഴിഞ്ഞു മാറുകയും ആണ് ചെയ്യാറുള്ളത് ....തന്‍വീര്‍ നിഷെധിക്കുമെങ്കില്
നിരവധി തെളിവ് തരാന്‍ എനിക്ക് സാധിക്കും ...പല പ്രവര്‍ത്തകരും
ചോദിക്കുമ്പോള്‍ ഞാന്‍ ഈ വിഷയം പഠിച്ചിട്ടില്ല എന്ന് പറയും ...ഇത് സമ്മേളനം
കഴിഞ്ഞും പലരോടും അദ്ദേഹം പറഞ്ഞിട്ടുണ്ട് ...
പഠിച്ചിടില്ലാത്ത
വിഷയത്തില്‍ സ്വയം ഒരു നിലപാട് പറയാതിരിക്കുക എന്നത് ആണ് ശരി ,പക്ഷെ മൊത്തം
ഒരു സമൂഹത്തിനു മുമ്പില്‍ പഠിച്ചിടില്ലാത്ത ഒരു വിഷയത്തില്‍ ഒരു നിലപാട്
പ്രക്യാപിക്കുകയും അതിനു സ്വയം വ്യാക്യാനങ്ങള്‍ നല്‍കുകയും അക്ബര്ക
ചെയ്തിട്ടുണ്ട് ...സങ്കടനാപര്മായ വിഷയങ്ങളില്‍ ism ,msm എന്നിവയെ
പിരിച്ചുവിടുന്നതും പുതിയ കൈതിരിയെ പ്രക്യാപിച്ചതും നമ്മുടെ അക്ബര്‍ക്ക ആണ്
..എന്തിനു ആര്‍ക്കു വേണ്ടി ...ഞാന്‍ ഇതിനെ ന്യായീകരിക്കനമോ ,അതോ ഗുണ
കാംഷയോടെ തിരുതെനമോ ??
അത് എന്റെയും അക്ബര്‍കയുടെയും തന്‍വീര്‍
സാഹിബിന്റെയും പരലോകത്തെ ആഗ്രഹിച്ചു ഇതില്‍ അദ്ദേഹം പ്രതിപാതിച്ച വൈജ്ഞാനിക
തലങ്ങളും അതിന്റെ ന്യായീകരണമായി താങ്കളുടെ പ്രതിപാതനങ്ങളും അവയുടെ
മറുപടിയും ഒരു ചര്‍ച്ചയായി സമര്പികട്ടെ ...
ഒന്ന്:
അക്ബര് സാഹിബ് സമ്മേളന പ്രസംഗത്തില് ജിന്ന്വ വാദവുമായി ബന്ധപ്പെടുത്തി
വിഷ്ണുവിനെ പരാമര്ശിച്ചതിലാണല്ലോ താങ്കളുടെ ഒന്നാമത്തെ പരിഭവം.അക്ബര്ക്ക
തന്റെ പ്രസംഗത്തിലെ ഈ ഭാഗം കൊണ്ട് ഉദ്ദേശിച്ചതെന്തെന്ന്താങ്കളടക്കം
പലര്ക്കും മനസ്സിലായിട്ടില
ലെന്നാണ്് പ്രതികരണങ്ങളില്‍ നിന്ന്
വ്യക്തമാകുന്നത്. പ്രസംഗത്തിനിടയില് തന്നെ തന്റെ പരാമര്ശം
ദുര്‍വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യത അക്ബര്ക്ക സൂചിപ്പിക്കുകയും താന്
യഥാര്ഥത്തില്ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടും ഇങ്ങനെ
സംഭവിക്കുന്നത്
എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.അതെന്തായിരുന്നാലും,
'വിഷ്ണുപരാമര്ശ'ത്തിന്റെ യഥാര്ഥപ്രസക്തി മനസ്സിലാകാന് താഴെ
നകൊടുത്തിരിക്കുന് സംഭാഷണം ശ്രദ്ധിക്കുക.
'ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കണമെന്നാണ്ഇസ്ലാം എല്ലാ മനുഷ്യരോടും ആവശ്യപ്പെടുന്നത
'ഞങ്ങള് എല്ലാവരും ഏകനായ സ്രഷ്ടാവില് തന്നെയാണ് വിശ്വസിക്കുന്നത്. നിങ്ങള്
അല്ലാഹുവെന്ന് വിളിക്കുന്നു; ഞങ്ങള് പരബ്രഹ്മമെന്നും വിളിക്കുന്നു;അത്രയേയുള്ളൂ.'
'യഥാര്ഥത്തില്, പ്രാര്‍ഥനയാണല്ലോ ആരാധനയുടെ ആത്മാവ്. ഏകനായ
സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പറയുമ്പോള് അവനോട്
മാത്രമാവണം പ്രാര്ഥനകളെല്ലാം എന്നാണ്അര്ഥമാക്കുന്നത്. നിങ്ങളാണെങ്കില്‍ ശിവന്,
വിഷ്ണു, ഇന്ദ്രന്, മിത്രന് തുടങ്ങിയവരോടെല്ലാം പ്രാര്ഥിക്കുന്നവരാണ്.'
'ശിവനും വിഷ്ണുവും ഇന്ദ്രനും മിത്രനുമെല്ലാം വ്യത്യസ്ത പ്രകൃതി
പ്രതിഭാസങ്ങളുടെ ചുമതലയേല്പിക്കപ്പെട്ടിരിക്കുന്ന അദൃശ്യശക്തികളാണെന്നാണ്
വേദങ്ങള് പഠിപ്പിക്കുന്നത്.
അവയോടുള്ള സഹായാര്ഥനകള് യഥാര്ഥത്തില്ളവപരബ്രഹ്മത്തോടുള് തന്നെയാണ്.'
'ശിവനും വിഷ്ണുവും നിങ്ങളുടെ സഹായാര്ഥനകേള്ക്കുകയും ഉത്തരം നല്കുകയും ചെയ്യുമെന്നാണോ നിങ്ങളുടെ വിശ്വാസം?''ശിവക്ഷേത്രത്തിലോ വൈഷ്ണവ
ക്ഷേത്രത്തിലോ പോയി പ്രാര്ഥിക്കുന്നവര്,ഈ ദേവന് അവിടെ സന്നിഹിതരാണെന്നും
തങ്ങളുടെ പ്രാര്ഥനകള് അവര് കേള്‍ക്കുമെന്നും അവയ്ക്ക്
ഫലപ്രാപ്തിയുണ്ടാവുമെന്നുമാണ്
വിശ്വസിക്കുന്നത്.'
'ഇതുതന്നെയല്ലേ ബഹുദൈവാരാധന? ചിലര്ശിവനോട് പ്രാര്ഥിക്കുന്നു. മറ്റുചിലര്
വിഷ്ണുവിനോടും ഇന്ദ്രനോടുമെല്ലാം പ്രാര്ഥിക്കുന്നു. മറഞ്ഞവഴിയിലുള്ള
എല്ലാ സഹായാഭ്യര്ഥനകളും ഏകനായസ്രഷ്ടാവിനോട് മാത്രമേ പാടുള്ളൂവെന്നാണ്
ഇസ്ലാം പഠിപ്പിക്കുന്നത്.''മുസ്ലിംകളില്തന്നെ പലരും പുണ്യവാളന്മാരുടെ ശവകുടീരങ്ങളില്
ചെന്ന് അവരോടും മറ്റും പ്രാര്ഥിക്കുന്നുണ്ടല്ലോ.അവരും മറഞ്ഞ രീതിയിലുള്ള
സഹായം പ്രതീക്ഷിച്ചുകൊണ്ട്തന്നെയല്ലേ അത് ചെയ്യുന്നത്?'
'ഒരു കാര്യം മുസ്ലിംകള്ചെയ്യുന്നതുകൊണ്ടുമാത്രം ശരിയാകുമെന്ന്
ആരാണ് പറഞ്ഞത്? മറഞ്ഞ മാര്ഗത്തിലൂടെയള്ളു സഹായം കാംക്ഷിച്ചുകൊണ്ട്
സ്രഷ്ടാവിനോടല്ലാതെ ആരോട് ആര്തേടിയാലും അത് ബഹുദൈവാരാധനയാണെ
ന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.''ഞങ്ങള്
ഇന്ദ്രനെയും വരുണനേയും കുറിച്ചെല്ലാം വിശ്വസിക്കുന്നത്പോലെ നിങ്ങളും പ്രപഞ്ചത്തില്
അഗോചരങ്ങളായ ശക്തികള് ഉള്ളതായി വിശ്വസിക്കുന്നുണ്ടല്ലോ?'
'സ്രഷ്ടാവിന്റെ കല്പനകള് അനുസരിക്കുവാന്മാത്രം കഴിയുന്ന മലക്കുകള്, കല്പനകള്
അനുസരിക്കുവാനും ധിക്കരിക്കുവാനും കഴിയുന്ന ജിന്നുകള് എന്നീ അഭൌതിക
സൃഷ്ടികളെ കുറിച്ച്ക്വുര്ആനും നബിവചനങ്ങളും നമുക്ക് പറഞ്ഞ്തരുന്നുണ്ട്.'
'ഞങ്ങള് ദേവന്മാരെന്നും അസുരന്മാരെന്നും പറയുന്നു; നിങ്ങള്മലക്കുകളെന്നും
ജിന്നുകളെന്നും പറയുന്നു.അത്രയല്ലേയുള്ളൂ. ഓരോരുത്തര്‍ക്കും അവരവരുടെ
വിശ്വാസം. അതുപോകട്ടെ.
ജിന്നുകളോടോ മലക്കുകളോടോ ഏതെങ്കിലും തരത്തിലുള്ള സഹായം ചോദിക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്?'
'ജിന്നുകളോടാണെകിലും് മലക്കുകളോടാണെങ്കിലും ദേവന്മാരോടാണെങ
കിലും് അസുരന്‍മാരോടാണെങ്കിലും മരിച്ചുപോയ മഹാത്മാക്കളോടാണ
െങ്കിലും മറഞ്ഞ വഴികളിലുള്ള സഹായാഭ്യര്ഥനകളെല്ലാം അത് സ്രഷ്ടാവിനോടല്ലെങ്കില്
ബഹുദൈവാരാധനയാണെന്നാണ്ഇസ്ലാം പഠിപ്പിക്കുന്നത്.'
തികഞ്ഞ
സാങ്കല്പികവും പ്രയോഗത്തിന് കാരണമായ പരാമര്‍ശത്തെ ഗൗനിക്കാതെ അതിന്റെ
മറ്റു അര്‍ത്ഥ തലങ്ങളെ മാത്രം മുന്നില്‍ നിര്‍ത്തി വാധിയെ പ്രതിയാക്കുന്ന
അനാവശ്യവും അപ്രായോഗികവും ആയ ന്യായീകരണം ആണ് ഇത് എന്ന് പറയാതെ വയ്യ ....
അദ്ദേഹം
ജിന്നുമായി വിഷ്ണുവിനെ സാമീപ പെടുത്തിയത് ഇപ്പോഴത്തെ വിവാദങ്ങളില്‍
മുന്നില്‍ വെച്ച് കൊണ്ടാണ് ...അല്ലാതെ പുതിയ നൂറ്റാണ്ടില്‍ അമുസ്ലിങ്ങള്‍
സങ്കല്പിചെക്കാവുന്ന ഒരു വിഷ്ണുവിനെയും ,അതിന്റെ മതവിധി ചോദിക്കുമ്പോള്‍
ന്യായീകരണമായി അവര്‍ തന്നെ കൊണ്ട് വന്നേക്കാവുന്ന ജിന്നിനെയും ഉധെഷിചല്ല
,,,അത് തികച്ചും സന്ദര്‍ഭത്തെ സ്വന്തം ഇഷ്ടത്തിന് വ്യാക്യാനിക്കള്‍ ആണ്
..ഇപ്പോഴത്തെ വിവാദത്തില്‍ അമുസ്ലിം ടഹുവത് എങ്ങിനെ ചെയ്യും എന്നാ ആവലാധി
...(പടച്ചോനെ ഈ വിവാദം കൊണ്ടുണ്ടായ ഒരു പോല്ലാപ്പേ എന്ന് സാധാരണക്കാര്‍
പോലും പറയുമാര് പ്രകടിപിക്കാന്‍ ആണ് അക്ബര്ക അവിടെ ഒരു അമുസ്ലിം വിഷ്ണു ആണ്
എന്ന് സങ്കല്പിച്ചു എന്നാ ഉദാഹരണം അക്ബര്ക പറഞ്ഞത് ....
ഒരിക്കലും
ഒരര്തതിലും തുലനപെടുതാന്‍ സാദ്യമാല്ലാത്ത രണ്ടു മണ്ഡലങ്ങളെ ഒരേ
വിഷയത്തില്‍ ഉദാഹരണം നിരത്തുകയും അവയെ ഒരേ തരത്തില്‍ വ്യാക്യാനിക്കുകയും
ചെയ്തു എന്നാ അബദ്ധമാണ് ഇവിടെ സംഭവിച്ചത്
ഇത്ര കാലം പലരും
വിമര്‍ശിച്ചിട്ടും ,ഞാന്‍ അതിനെ കുറിച്ച് പ്രതികരിക്കാതെ ഇരുന്നത് ,അക്ബര്ക
തന്നെ ആ പരാമര്‍ശത്തിന്റെ തെറ്റ് തിരിച്ചറിഞ്ഞു എന്ന് കരുതിയും ,അതിനെ
മറ്റാരും ന്യായീകരിക്കതിരുന്നത് കൊണ്ടും ആയിരുന്നു ...പക്ഷെ ഇവിടെ
തന്‍വീര്‍ അതിനു മുതിര്‍ന്നത് കൊണ്ട്, ഒരിക്കലും ഈ സാമ്യപെടുതല്‍
വിശ്വാസ-കര്‍മ്മ പ്രായോഗിക മണ്ഡലത്തില്‍ സാധ്യമല്ലാത്ത ഒരു കാര്യമായി പോയി ഈ
വിഷ്ണുവും ജിന്നും സാമ്യപെടുതല്‍ എന്ന് പറയാതെ വയ്യ
1)1)ജിന്ന് -അല്ലാഹു ഈ ലോകത്ത് സൃഷ്‌ടിച്ച ഒരു സൃഷ്ടി ...യാധാരത്യമുള്ളതും വിശ്വസിക്കല്‍ നിര്‍ബന്ധവും
വിഷ്ണു -വൈഷ്ണവ ആചാര വിശ്വാസ പ്രകാരം
In
Hinduism, Mahavishnu (Devanāgarī: महाविष्णु) is an
aspect[disambiguation needed] of Vishnu, the Absolute which is beyond
human comprehension and is beyond all attributes. In Vaishnavite
theology, the term is similar to Brahman and Almighty Absolute Supreme
Personality of Godhead. This means that the Absolute truth is realized
first as Brahman (impersonal aspect) then as Paramatma (personal aspect)
and finally as Bhagavan (incarnate perfection). So bhakti (loving
devotion) goes to Bhagavan, Krishna (the Avatar of Vishnu, Narayana). In
this way, bhakti surpasses even yoga, which is aimed at the Supersoul,
Paramatma. Mahavishnu is the Supersoul of all living beings (jivaatmas)
in all material universes. It is also often used interchangeably with
Vishnu to indicate reverence, as the prefix "Mahā" exalts the noun to
which it is attached.
Mahavishnu is said to lie in the causal
ocean or the Karanodak. He puts the seed of this material universe in
Mahāmāyā by glancing at her. Mahāmāyā remains the ever obedient material
energy of the Supreme Lord. All the natural elements including sky,
fire, water, air and ether are created along with mind, intelligence and
false ego.
After this, Mahavishnu enters each of the many
universes so created (seeds emerging from the pores of His skin) as
Garbhodaksayi Vishnu, who lays down in each and every of these
individual material universes (Brahmandas). It can be interpreted that
Garbodakshayi Vishnu is the collective soul of all souls in a particular
material universe and that Mahavishnu is the collective soul of all
souls in all of the material universes.
From Garbodakshayi Vishnu
then emerges Brahmā who is the secondary creator (due to his need to
meditate to create planets in the material universe) of the planetary
systems within particularly this material universe (Brahmanda).
അഥവാ അവര്‍ ദൈവമാണ് എന്നും ദൈവത്തിന്റെ എല്ലാ കഴിവും ഉണ്ട് എന്നും സങ്കല്പികുന്ന തികച്ചും സാങ്കല്പികമായ ഒരു കഥാപാത്രം ...
യാതാര്‌ത്യവുമായി ഒരു ബന്ധവും ഇല്ല എന്ന് മാത്രമല്ല ...മനുഷ്യന്‍ പടച്ചുണ്ടാക്കിയ സങ്കല്‍പ്പവും
ജിന്ന്
എന്നാ ഒന്ന് ഉണ്ട് എന്ന് വിശ്വസിച്ചാല്‍ അത് തൗഹീധു ,വിഷ്ണു ഉണ്ട് എന്ന്
വിശ്വസിച്ചാല്‍ പച്ച ശിര്‍ക്ക് -110 കാരറ്റ് ശിര്‍ക്ക്
2)നമ്മുടെ പരിധിയിലുള്ള ഒരു ജിന്നിന് നമ്മെ കാണാം എന്ന് വിശ്വസിച്ചാല്‍ അത് യാഥാര്‍ത്ഥ്യം ...വിഷ്ണുവിന് കാണാം എന്നത് പോകട്ടു ,പരിധിയില്‍ ഈ സാങ്കല്പിക കഥ പാത്രം ഉണ്ട് എന്ന് വന്നാല്‍ പോലും ശിര്‍ക്ക്
3)ജിന്നിന്
മറ്റു രൂപം പ്രാപിക്കാന്‍ കഴിയും എന്ന് വിശ്വസിക്കല്‍ ഹദീസിനാല്
സ്ഥിരപെട്ടതിനാല്‍ അത് വിശ്വസിക്കല്‍ നിര്‍ബന്ധം ...വിഷ്ണു അവതാരങ്ങളായി
രൂപം മാറി കൃഷ്ണനും ,കല്‍ക്കിയും,നരസിംഹവും ,വാമനനും ആകും എന്ന്
വിശ്വസിച്ചാല്‍ ശിര്‍ക്ക്
4)ജിന്ന് നമുക്ക് വസ്സുവാസ്സു ഉണ്ടാക്കാം എന്ന് വിശ്വസിക്കല്‍ യാഥാര്‍ത്ഥ്യം വിഷ്ണു അത് ചെയ്യും എന്ന് വിശ്വസിക്കല്‍ ശിര്‍ക്ക്
5)ഒരു ജിന്ന് മനുഷ്യനെ ഉപദ്രവിക്കാം എന്നത് വിശ്വാസം ...അത് ഒരു വിഷ്ണു ചെയ്യും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക് ....
6)ജിന്നിന്
മനുഷ്യനില്‍ രോഗം ഉണ്ടാക്കാം എന്നതു സ്ഥിരപെട്ട വിശ്വാസം ..വിഷ്ണുവില്‍
നിന്ന് അങ്ങിനെ ഒന്ന് പ്രതീക്ഷികുന്നത് പോലും ശിര്‍ക്ക്
ഇങ്ങിനെ എണ്ണാന്‍ തുടങ്ങിയാല്‍ അവസാനിക്കാത്ത അനവധി പായാന്‍ കഴിയും ....
പിന്നെ
ഇതെല്ലാം അറിയുന്ന ഒരാള്‍ ഏതു മാനധണ്ടാതിന്റെ അടിസ്ഥാനത്തില്‍ ,ഏതു വിവേചന
ബുദ്ധിയുടെ തലത്തില്‍ ഇതിനെ കൈകാര്യം ചെയ്യും ...അവിടെ അക്ബര്‍ക്കക്ക്
ഏറ്റവും വലിയ അബദ്ധം സംഭവിച്ചത് ...ഒരു സൃഷ്ടിയോടുള്ള ഇടപഴകളില്‍
ശിര്‍ക്കാകുന്നതും അല്ലാത്തതും ഉണ്ട് എന്ന് ഒരാള്‍ പറഞ്ഞാല്‍ ,അതിനെ സൃഷ്ടി
പ്രബഞ്ഞതില്‍ ഇല്ലാത്തതും ഏതോ ഒരു ബഹുധൈവരുടെ സാങ്കല്പിക വാധങ്ങലുമായി
കൂട്ടി പിനഞ്ചു ആളുകളുടെ മനസ്സില്‍ തെറ്റായ ചിന്തകളുടെ ആവിര്‍ഭാവം
തീര്‍ക്കുക ആയിരുന്നില്ല ഒരു പ്രബോധകന്റെ കര്‍ത്തവ്യം ...
ഇവിടെ
ആരാധനയുടെ (ഇബാദത് )ആകുന്ന ഒരു പ്രവര്‍ത്തനത്തിന്റെ പര്യായമായ
ഇസ്തിഹാനതിനെ ഒരു ഉധാഹരനതിലൂദെ തന്‍വീര്‍ വിവരിക്കുന്നു ..ഇത്
മനുഷ്യനോടായാലും ഏതു സൃഷ്ടിയോട് ആയാലും അത് ശിര്‍ക്കാണ് എന്നാ
കാര്യത്തില്‍ ആര്‍ക്കാണ് തന്‍വീര്‍ തര്‌കമുല്ലതു ...ആ സന്ദര്‍ഭം
വിവരിക്കാന്‍ ആണോ അക്ബര്‍ക്ക വിഷ്ണുവിനെയും ജിന്നിനെയും കൊണ്ട് വന്നത്
...അങ്ങിനെയെങ്കില്‍ ആ ഹിന്ദു ആരാധികുന്നത് മാതാ അമ്രിതാനന്തയെ ആണ്
എങ്കില്‍ വിധി മാറുമോ ..അല്ല എന്ന് ഏതു കുട്ടിക്കും അറിയില്ലേ ...അതവാ ഒരു
അമുസ്ലിമിനോട് ഒരു വിശ്വാസം പറയണം എങ്കില്‍ ഏതു തലത്തില്‍ ഭുധിമുട്ടു
അനുഭവപെടും ഇന്നത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്‍വീര്‍ വിവരിക്കുക
ആയിരുന്നു എന്ഖില്‍ ഈ വിഷ്ണുവും ജിന്നും ഒരു മനസ്സിലാക്കാന്‍ പറ്റുന്ന
ഉപമായിരുന്നു ....
അല്ലാതെ' അഞ്ജനമെന്നതു ഞാനറിയും അത് മഞ്ഞള് പോലെ
വെളുത്തിട്ടു "എന്ന് പണ്ടാരോ പറഞ്ഞു നിര്‍ത്തിയ പോലെ അല്ല ഒരു മുജാഹിധു
കാര്യത്തെ വകതിരിച്ചു മനസ്സിലാക്കുന്നത് ...
അമുസ്ലിം
പറയുന്നു ഞങ്ങളും ഏക ദൈവത്തില്‍ അല്ലെ വിശ്വസികുന്നത് ...അപ്പോള്‍
നമ്മള്‍ പറയും അല്ല ദൈവം തമ്പുരാന് പുറമേ മുപ്പതു മുക്കോടി ദൈവങ്ങളും
അവതാര സങ്കല്പങ്ങളും ,ദൈവ പുത്രന്മാരും കാഞ്ഞിര കുറ്റി മുതല്‍ മൂര്‍ക്കാന്‍
പാമ്ബുവരെ നിങ്ങള്‍ ദൈവങ്ങളോ അവതാരങ്ങളോ ആയി വിശ്വസിക്കുകയും അവരോധു സഹായം
തേടുകയും ചെയ്യുന്നു
അത് യഥാര്‍ത്ഥത്തില്‍ വിശ്വാസ കരം മേഖലയിലെ കൊടിയ ശിര്‍ക്കാണ് എന്ന് നമ്മള്‍ പറയും
ഇനിയൊ
ഇവിടെ വിവരിച്ച അമുസ്ലിം വിശ്വാസത്തിന്റെ ഏതെങ്കിലും ഒരംശം ഏതെങ്കിലും
ഒരു സൃഷ്ടിയോടുള്ള ഏതെങ്കിലും ഒരു ഇടപെടലില്‍ വന്നാല്‍ ശിര്‍ക്ക് വരും
...അഥവാ ഏതു സൃഷ്ടിയോടുള്ള സഹായതെട്ടവും ചെന്ന് എത്തുന്നത് ഈഷ്വരനിലാനു
എന്നാ വിശ്വാസം തന്നെ ശിര്‍ക്കാണ് ...അവര്‍ ചോദിക്കണം എന്നില്ല
...പടച്ചവനോട് ചോദിക്കേണ്ട ഏതു കാര്യം ഇനി തന്‍വീര്‍ ഇനോട് ചോധികുന്നു
..ഫോണിലോ ,നേരിട്ടോ ആണ് എന്ന് വിചാരിക്കുക ..എന്നാലും അത് ശിര്‍ക്കാണ്
...അവിടെ അല്ലാഹുവിന്റെ ഉഭൂധിയേറ്റില്‍ പങ്കു വരുന്നു ...അതോടെ ശിര്‍ക്ക്
വരുന്നു ....
ഇനി കബരാളിയോടോ ...അയാള്‍ മരിച്ചവന്‍ ആണ് ...വിളി
കേള്‍ക്കാന്‍ കഴിയില്ല (കഴിയും എന്ന് വിശ്വസിച്ചാല്‍) എല്ലാം എവിടെ നിന്നും
കേട്ട് ഉത്തരം ചെയ്യാന്‍ കഴിയുന്ന സമീഹു ,മുജീബു എന്നീ അല്ലാഹുവിന്റെ
നാമത്തില്‍ പങ്കു വരുന്നു ....ഇനി അയാള്‍ എന്നെന്നും ജീവിചിരികുന്നവന്‍ ആണ്
എന്ന് വിശ്വസിചാലോ ,അല്ലാഹുവിന്റെ അല്‍ ഹയ്യ് എന്നാ വിശേഷണത്തില്‍ പങ്കു
വരുന്നു
ഈ കാര്യങ്ങളെല്ലാം സൃഷ്ടികളില്‍ ജീവിചിരിപുള്ള മനുഷ്യര്‍ക്കോ
ജിന്നിണോ മറ്റേതെങ്കിലും ഒന്നിനോ ഉണ്ട് എന്നുള്ള ഒരു വിശ്വാസം തന്നെ
ശിര്‍ക്കാണ് ...ചെയ്യണം എന്നില്ല
മറഞ്ഞ വഴി എന്നതാണല്ലോ തന്‍വീറിന്റെ
സാങ്കല്പിക സംഭാഷന്തിലെ ആകെ തുക ...അതിനു വിശദീകരണം നല്‍കിയാല്‍ വലിയ ഒരു
ഒസ്സുവാസ് തീര്‍ന്നു കിട്ടും
അതിലേക്കു വരും മുമ്പ് ജിന്നും വിഷ്ണുവും
പറഞ്ഞ പോലെ തന്നെ അബദ്ധമാണ് ദേവനും അസുരനും മലക്കും ജിന്നുമായി സാമീപ്യ
പെടുത്തിയത് ...അതുപയുന്ന അമുസ്ലിമിനെ അപ്പോള്‍ തന്നെ തിരുത്തണം
..പതാളങ്ങളില്‍ ജീവിക്കുകയും ,ദെവന്മാരുമായി യുദ്ധം ചെയ്യുകയും ചെയുന്ന
സാങ്കല്പിക കഥകളിലെ രാക്ഷസനല്ല ജിന്ന് ..അതേപോലെ വനലോകത്തു നിന്ന് അസുരരോട്
യുദ്ധം ചെയ്തു നല്ലതും ചീത്തയും ചെയുന്ന അസുരരോട് ചിലപ്പോള്‍ തോറ്റൊടുന്ന
ദേവേന്ദ്രന്‍ എന്നാ രാജാവിനു ചുറ്റും സ്വര്‍ഗീയ നര്ത്കികളുടെ നൃത്തം കണ്ടു
ആസ്വധികുന്ന ഒന്നല്ല ഇസ്ലാമിലെ മലക്ക് ...അഥവ സങ്കല്പത്തില്‍ പോലും
വിഷ്ണുവിനെയോ ദേവ അസുരന്മാരെയോ ഉണ്ട് എന്ന് സങ്കല്പിക്കാണോ അത് അനുവദിച്ചു
കൊണ്ട് ഒരു ചര്‍ച്ചയോ പ്രസക്തമല്ല എന്ന് സാരം ...
എന്താണ് മറഞ്ഞ മാര്‍ഗവും ശിര്‍ക്കും
മറഞ്ഞ വഴിയില്‍ അഭൌധികമായി ഒരു ഗുണമോ ദോഷമോ അല്ലാഹു അല്ലാത്ത യാതൊന്നില്‍ നിന്ന് പ്രതീക്ഷിചാലും ശിര്‍ക്കാണ് .. അതില്‍ ഒരു മുവഹ്ഹിധിനു ഒരു സംശയവും ഉണ്ടാകാന്‍ പാടില്ല ...അഥവ മറഞ്ഞ വഴിക്ക് തേടണം അല്ലെങ്കില്‍ ആവശ്യപെടനം എന്നില്ല അങ്ങിനെ ഒരു ചെറിയ പ്രതീക്ഷ ജീവിതത്തിന്റെ ഏതെങ്കിലും ഒരു അവസരത്തില്‍ പ്രതീക്ഷിച്ചാല്‍ തന്നെ ശിര്‍ക്കാണ്
മറഞ്ഞ വഴി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. കാര്യ കാരണ ഭന്ധത്തിനു അപ്പുറം എന്നാണോ എങ്കില്‍ ആ സഹായബ്യര്തന പ്രാര്‍ത്ഥന തന്നെയാണ്. അത് ബഹു ദൈവാരാധനയും ആണ്.
എന്നാല്‍ ഒരു മതിലിനപ്പുറം നമ്മുടെ ശബ്ദം കേള്‍കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ട് എന്ന് കരുതി 'ഉറക്കെ' വിളിച്ചാല്‍ അത് ദൈവാരാധനയോ പ്രാര്‍ഥനയോ ആണ് എന്നാണോ താങ്കള്‍( Musthafa Thanveer) പറയുന്നത്. മക്ക മുശ്രികുകള്‍ ജിന്നുകളെ ശരണം തേടിയപ്പോള്‍ അത് അവിടെ ഹാജരുണ്ടായിരുന്ന ജിന്നുകള്‍ അത് കേട്ട് എന്നും അവരുടെ ഗര്‍വു വര്‍ധിപ്പിച്ചു എന്നും പറയുന്ന പരിശുദ്ധ ഖുര്‍ആന്റെ വചനം ഒരാള്‍ വിശ്വസിച്ചാല്‍ അത് അന്ധവിശ്വാസമാണോ അല്ല ബഹു ദൈവാരാധനയാണോ എന്ന് നിങ്ങള്‍ വ്യക്തമാക്കെണ്ടതുണ്ട്.
മറഞ്ഞ
വഴി എന്നത് കൊണ്ട് താങ്കള്‍ ഉധെഷികുന്നതു കണ്ണ് കൊണ്ട് കാണാന്‍
സാധിക്കാത്തത് എന്നാണു എങ്കില്‍ അതിനോട് നമുക്ക് യോജിപ്പില്ല ....
കാരണം
ഒരു ജിന്ന് മനുഷ്യന് വസ്സുവാസ്സു ഉണ്ടാകുന്നു ...അത് നമുക്ക് കാണാന്‍
കഴിയുന്നില്ല ..വസ്സുവാസാകുന്ന ഉപദ്രവം ഒരു ജിന്ന് നമുക്ക് ഉണ്ടാകാം എന്നാ
വിശ്വാസം ശിര്‍ക്കാണോ ...താങ്കളുടെ വാദ പ്രകാരം അല്ല താങ്കള്‍
ന്യായീകരികുന്നവരുടെ വാദ പ്രകാരം ജിന്നിനോടുള്ള എല്ലാ ഇടപെടലും മനുഷ്യനായ
എനിക്ക് കാര്യ കാരണ ബന്ധത്തിന് പുറത്തും അബൗധികവും അല്ലെ ...
അപ്പോള്‍
എനിക്ക് അഭൌധികവും മറന്ജതുമായ വഴിയിലൂടെ ഒരു ജിന്ന് എനിക്ക് വസ്സുവാസ്
ഉണ്ടാക്കാം എന്നാ വിശ്വാസം ശിര്‍ക്ക് ആകേണ്ടേ ...അവിടെയാണ് ചര്‍ച്ചയുടെ
മര്‍മ്മം ...ഇനി സിഹൃന്റെയും പിശാചു ബാധയുടെയും കാര്യം ഇത് തന്നെ ....
അപ്പോള്‍
മുജാഹിദുകള്‍ പറയുന്ന കാര്യ കാരണ ബന്ധത്തിന് പുറത്തു അഭൌധികമായി മറഞ്ഞ
വഴിയില്‍ എനിക്ക് ഒരു ദോഷം വരുത്താന്‍ ,എനിക്ക് ഒരു ഗുണം വരുത്താന്‍
അല്ലാഹുവിനല്ലാാതെ ഒരാള്‍ക്കും കഴിയില്ല ...ഇല്ല ..ഇല്ലാ ....അതാണ് തൗഹീധു
...
അപ്പോള്‍ മനുഷ്യ ജീവിതത്തില്‍ മലക്കും ജിന്നും ഇടപെടുന്നു എങ്കില്‍
അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീനവും ആപേക്ഷികമായി നമ്മള്‍ കാണാത്ത
എന്നാല്‍ അല്ലാഹു നിശ്ചയിച്ച ഭൌധിക കാര്യവും ആണ്
മറഞ്ഞ
മാര്‍ഗത്തിലൂടെ അഭൌധികമായി ഒരു ഗുനതിണോ ധോശത്തെ തടയാനോ ആരോട് തേടിയാലും
ജിന്നിനോടോ വിഷ്ണുവിനോടോ ശൈക്കിനോടോ അമ്മയോടോ ,തന്വീരിനോടോ ആരോടായാലും കറ
കളഞ്ഞ ശിര്‍ക്കാണ് ..തെടെണ്ടാതില്ല അങ്ങിനെ വിശ്വസിച്ചാലും മതി ...
കാര്യങ്ങള്‍ കുറച്ചു കൂടി മനസ്സിലാവാന്‍ നമ്മള്‍ കഥ തുടരുകയാണ് ....
ശരി ഇനി തന്‍വീറിന്റെ സാങ്കല്പിക കഥയിലെ അമുസ്ലിം നിര്‍ത്തിയില്ല
അയാള്‍ തുടര്‍ന്ന് പറയുന്നു
"ജിന്ന്
നമ്മുടെ മുമ്പില്‍ ഉണ്ടാവാം എന്നാല്ലോ താങ്കളുടെ വാദം ...മറഞ്ഞ ആ ജീവി
മുമ്പില്‍ ഉണ്ടാവാം എന്ന് താങ്കള്‍ വിശ്വസിക്കുന്നു ...അതുപോലെ വിഷ്ണുവും
അസുര ദേവന്മാരും ഉണ്ടായിക്കൂടെ "
എന്താ മറുപടി തന്‍വീര്‍ സാഹിബു -ഒന്ന്
വിശ്വസിക്കല്‍ തൗഹീധും മറ്റെധു ശിര്‍ക്കുമാണ് -എന്താണ് താങ്കളുടെ വിശ്വാസം
-ജിന്നും വിഷ്ണുവും ഒരേ പോലെയുള്ള സങ്കല്പമല്ല ഒന്ന് യാധാര്ത്യവും മറ്റേതു
സാങ്കല്‍പ്യവും ആണ് എന്ന് അയാളെ പഠിപ്പിക്കണോ അതോ ജിന്നും വിഷ്ണുവും ഇല്ല
എന്ന് പറയണോ ...രണ്ടും ഉണ്ട് എന്ന് പറയണോ ....ഉത്തരം ചോദ്യത്തിലെ ഉണ്ടെല്ലോ
...അവ സാമ്യപെടുതാന്‍ പറ്റിയ കാര്യങ്ങള്‍ അല്ല എന്ന് ആര്‍ക്കാണ് അറിഞ്ഞു
കൂടാത്തത് ....
അമുസ്ലിം തുടരുന്നു
താങ്കള്‍ പറയുന്നു മറഞ്ഞ വഴി
ആയതു കൊണ്ട് വിഷ്ണുവിനെ വിളിക്കാനോ ദേവന്മാരെ വിളിക്കാനോ പാടില്ല ..ശരി
അവര്‍ എനിക്ക് ഒരു ഗുണമോ ദോഷമോ ഉണ്ടാക്കാം എന്ന് ഞാന്‍ വിശ്വസിചാലോ
...കാരണം നിങ്ങള്‍ മുസ്ലിംഗള്‍ തന്നെ പറയുന്നു ...ജിന്ന് മനുഷ്യര്‍ക്ക്
വസ്സുവാസ് ഉണ്ടാക്കും എന്നും ,രോഗം ഉണ്ടാക്കാം എന്നും ...അപ്പോള്‍ മറഞ്ഞ
വഴിക്ക് ഈ ദോഷം ഒരു ജിന്ന് ചെയ്യും എന്ന് വിശ്വസിക്കുന്ന നിങ്ങളും വിഷ്ണു
കോപിക്കുകയും ഉപദ്രവിക്കുകയും ഞങ്ങളും തമ്മിലുള്ള വ്യത്യാസം എന്ത് ???
അപ്പോള്‍
തന്‍വീര്‍ എന്ത് മറുപടി പറയും ,ഒന്ന് പ്രവാചകന്‍ പടിപിച്ചതാണ് എന്നോ
...അപ്പോള്‍ തന്‍വീറിന്റെ വലിയ വിമര്‍ശനമായ തൗഹീധിനു മുമ്പ് രിസാലത്ത്
പടിപിക്കേണ്ടി വരും എന്ന വിമര്‍ശനത്തിന്റെ കാര്യം എന്താകും ...
എന്തിനെയും ന്യായീകരിക്കാന്‍ വ്യഗ്രത പെടുമ്പോള്‍ ഉണ്ടാകുന്ന അപകടം ആണ് ഇത് ...
ഇവിടെ മുജാഹിദുകള്‍ മറുപടി പറയും ചങ്കൂറ്റത്തോടെ
""പ്രിയ
സുഹ്ര്തെ ...അല്ലാഹു ഈ ഭൂമിയില്‍ മനുഷ്യരെ കൂടാതെ സൃഷ്ടിച്ച മറ്റൊരു
ജീവിയാണ് ജിന്ന് ,നമുക്ക് അവയെ കാണാന്‍ കഴിയില്ല ,അവയ്ക്ക് നമ്മെ കാണാം
.നമുക്ക് ചില കഴിവ് അല്ലാഹു തന്ന പോലെ അവയ്ക്കും അല്ലാഹു കഴിവ്
തന്നിട്ടുണ്ട് ...അതില്‍ പെട്ട ഒന്നാണ് മേല്‍ പറഞ്ഞത് ...അത് അല്ലാഹു ആ
ജീവിക്ക് നല്‍കിയ ഭൌധിക കഴിവ് ആണ് ...അഭൌധിക കഴിവ് (കാര്യ കാരണ ബന്ധത്തിന്
അതീതമായ )കഴിവ് ഉള്ളവന്‍ അല്ലാഹു ആണ് ...ഈ ജിന്നിന് തന്നെ കഴിവിനേക്കാള്‍
കഴിവ് കേടാണ് കൂടുതല്‍ ,പടച്ച തമ്പുരാന്‍ നല്‍കിയ കഴിവില്‍ കുറഞ്ഞ ഒന്നും
ജിന്നിനില്ല ..മനുഷ്യര്‍ക്ക് ചെയാന്‍ കഴിയുന്ന പലതും അവര്‍ക്ക് കഴിയില്ല
...അതൊക്കെ സൃഷ്ടിപരമായ കഴിവും അല്ലാഹു നല്കിയതും ആകയാല്‍ അബൗധികമൊ കാര്യ
കാരണ ബന്ധത്തിന് പുറത്തോ അല്ല ....നാം കാണാത്തത് എന്നല്ല സുഹ്ര്തെ മറഞ്ഞ
വഴി കൊണ്ട് ഉദ്ദേശിച്ചത് മറിച്ച് ദൈവത്തിന് മാത്രം സാധ്യവും അവന്‍
സ്രിസ്ടികള്‍ക്ക് ആര്‍ക്കും നല്‍കാത്ത മേഖലയിലൂടെ ഉള്ള
കഴിവുകള്‍ ആണ്
...പിന്നെ താങ്കള്‍ വിശ്വസിക്കുന്ന വിഷ്ണു ആവലാതികളും വേവലാതികളും ഭാര്യവും
മക്കളും ഉള്ള ഒരു സാങ്കല്‍പ്പം മാത്രമാണ് ,,അത് തികഞ്ഞ താങ്കളുടെ
സങ്കല്‍പ്പവും ആണ് ...സാക്ഷാല്‍ ദൈവം ഏകനും ,സര്‍വര്‍ക്കും ആശ്രിധാനും
,ഉറക്കമോ മയക്കമോ ഇല്ലാത്ത ,ജനിക്കാത്ത ജനിപിക്കാത്ത ,തുലനപെടുതാന്‍ ആരും
ഇല്ലാത്ത ഒരു ആള്‍ ആണ് ...ആ സ്ഥാനത് താങ്കള്‍ സങ്കല്പികുന്ന കേവല കഥാപാത്രം
ആണ്
അത് നിയന്ധാവും പരിപാലകാനും ആയ ദൈവമോ ,ദൈവത്തിന്റെ സ്രിസ്ടിയോ അല്ല ..മറിച്ച് അത് പുരാണ കഥകളില്‍ സങ്കല്പങ്ങളുടെ ലോകത്ത് വിരാചികുന്ന വലിയ സങ്കല്പം എന്നതില്‍ അപ്പുറം ഒന്നും അല്ല ..."
ജിന്ന്
എന്താണ് എന്ന് അറിയാത്ത അമുസ്ലിം ഈ ചോദ്യം ചോദിക്കാന്‍ വഴിയില്ല ഏതായാലും
...ഇനി ജിന്നിനെയും വിഷ്ണുവിനെയും അറിയുന്ന്വനാനെല്ലോ തന്‍വീറിന്റെ
സാങ്കല്പിക കഥയിലെ ചോദ്യം ചോധികുക ...അപ്പോള്‍ അതിനുള്ള ഉത്തരം വിഷ്ണുവും
ജിന്നും രണ്ടും രണ്ടാണ് എന്നുള്ളത് ആണ് ...
പിന്നെ ഈ സാങ്കല്പിക കഥയില്‍
പറഞ്ഞിടുള്ള വിഷ്ണുവിനോടും ജിന്നിനോടും ഉള്ള ഇടപെടല്‍ ഇസ്തിഹാനതിന്റെ
,ഇഭാധതിന്റെ ,അല്ലാഹുവിനോടുള്ള ഇസ്തിഖാസയുടെ പരിധിയില്‍ വരുന്നത് ആകയാല്‍
അത് ശിര്‍ക്കാണ് ...ഒരു സൃഷ്ടിയോടുള്ള ഇസ്തിഹാനത് എപ്പോള്‍ ശിര്‍ക്കാവും
എന്ന് ഈ ലോകത്ത് മനുഷ്യര്‍ ജീവിതം ആരംഭിച്ചത് മുതല്‍ സുനിശ്ചിതമാണ് ...
ഒരു
ജിന്നിന് ചെയ്യാന്‍ കഴിയുന്ന ഒരു വിഷയത്തില്‍ ആ ജിന്നിനോട് പറയുന്ന കാര്യം
ശിര്‍ക്ക് എന്ന് നാം പറഞ്ഞാല്‍ ...ആ ശിര്‍ക്കിന് പങ്കു ചെര്‍ക്കലിനു
അല്ലാഹുവിനു അല്ലാതെ ആ ജിന്നിനും കഴിവുണ്ട് ഉത്തരം തരാന്‍ എന്ന് നമ്മള്‍
അറിയാതെ സമ്മതിക്കുന്നു ...അത് അല്ലാഹുവിനെ പോലെ ജിന്നിനെ തുലന പെടുതലും
ശിര്‍ക്കും ആണ് ...അഥവാ ശിര്‍ക്ക് ആരോപിച്ചു ഒരു ജിന്നിന്റെ മുഴുവന്‍
കഴിവും അഭൌധികം എന്ന് പറയുന്നവര്‍ ആണ് അവര്‍ അറിയാതെ ശിര്‍ക്ക്
പ്രച്ചരിപിക്കുന്നത് ....അതിനര്‍ത്ഥം പ്രധിസന്ധിയിലും പ്രയാസത്തിലും ഉള്ള
തെട്ടങ്ങള്‍ അല്ലാഹുവിനോട് അല്ലാതെ സ്രിഷ്ടിയോടാവാം എന്നല്ല ...അത്
അല്ലാഹുവല്ലാത ഏതു ആളോട് ആണെങ്കിലും ശിര്‍ക്ക് ആണ് ...അവിടെ ജിന്നിനെ
മാത്രം പരിമിതപെടുതെണ്ടാതില്ല ...ഏതു സ്രിഷ്ടിയോടും പ്രാര്‍ഥനയും ആരാധനയും
നടത്തുന്നത് ശിര്‍ക്കാണ് .....അതിന്റെ(പ്രാര്‍ഥനയുടെ ) പരിധിയില്‍ വരുന്ന
സാഹായ തട്ടം വേണ്ട സാഹായിക്കുമെന്ന ,ഉപ്ദ്രവികുമെന്ന വിചാരം പോലും
ശിര്‍ക്ക് ആണ് ......
ഒരു പാമ്പിനെ ഒരാള്‍ പേടിക്കുന്നു ...അതില്‍ പോലും
ശിര്കാകുന്നതും അല്ലാത്തതും ഉണ്ടാകും ...പമ്പ് കടിച്ചു എനിക്ക്
വിശ്മെള്‍ക്കും എന്നാണു എങ്കില്‍ അതില്‍ ശിര്‍ക്ക് വരില്ല ..മറിച്ച് നാഗ
ദേവതയുടെ കോപം പ്രതീക്ഷിച്ചു ആണ് എങ്കില്‍ ശിര്‍ക്ക് വരും ...അതാണ്
വ്യത്യാസം ..ഇല്ലാത്തതിനെ ഉള്ളതുമായി കൂട്ടി കുഴച്ചു പാമര ജനങ്ങളെ
ത്രിശങ്കുവില്‍ നിര്‍ത്തി ഇസ്ലാമിന്റെ ലളിതമായ രീതികളെ അവസാനം ഇല്ലാത്ത
വിഷ്ണുവിനെ ജിന്നാക്കി സങ്കീര്‍ണമായ നൂലാമാലകളില്‍ തളച്ചിടുന്ന ആ നിലപാട്
ശരിയല്ല ...
വിഷ്ണു "വെ" ജിന്ന് "റെ"
ഈ വിഷയകമായി താങ്കള്‍
സമ്മേളനത്തില്‍ നമുക്കിടയില്‍ കിബാരുള്‍ ഉലമമാര് ഉണ്ടാകുന്നില്ല എന്ന്
പരിതപിച്ച അതെ കിബാരുള്‍ ഉലമയുടെ വിധി നോക്കൂ
ചിലര്‍
അവരെ മുസ്ലിയാര്‍ എന്ന് വിളിക്കും ,തോട്ടിലെ ഫതുവക്കാര്‍ എന്ന് വിളിക്കും
...കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ പറ്റാത്ത പുതു നൂറ്റാണ്ടിന്റെ പുതു
പിറവിക്കു പറ്റാത്തവര്‍ എന്ന് വിളിക്കും ....പക്ഷെ അത് ഞങ്ങള്‍ക്കും
അനുഗ്രഹാമാണ് നാടും നഗരവും ഓടുമ്പോ പിന്തിരിഞ്ഞു നടന്ന ആ അപരിചിതര്‍ ആരോ
അവര്‍ക്കാണ് മങ്കളം എന്ന് നബി (സ ) പറഞ്ഞിട്ടുണ്ട്
ശാട്യവും
വിദ്വേഷവും പെരുമയും പത്രാസും കബര് വരെ എന്ന് ഉറച്ചു വിശ്വസിക്കുന്ന
നമ്മള്‍ ഒന്ന് നസീഹത്തോടെ വിഷയം പഠിച്ചു കൂടെ ...വിഷയത്തെ ഒന്ന്
ആധികാരികമായി പഠിക്കുകയും ,പണ്ഡിതരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു
കൂടെ ...
അവിടെയെ സത്യത്തെ പുല്‍കാന്‍ നമുക്ക് സാധിക്കൂ ...
അക്ബര്ക അനേകര്‍ക്ക് ഹിധായതിന്റെ വെളിച്ചം പകര്‍ന്ന ഒരു അതുല്യ പ്രതിഭ ..അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ ഒന്നുമല്ല ...പക്ഷെ അദ്ധേഹത്തെ ഈ രീതിയില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ല ...ഏതു പ്രയസതിലും സത്യതോടുള്ള കൂറില്‍ വിട്ടു വീഴ്ച കാണിക്കാതിരിക്കാന്‍ എന്നെയും അക്ബര്‍കയെയും ,എന്റെ തനവീരിനെയും നാഥന്‍ അനുഗ്രഹികട്ടെ ആമീന്‍
വിജന
പ്രധേഷതോ അല്ലാതിടതോ ഉണ്ടായേക്കാന്‍ ഇടയുള്ള ജിന്നിനെയോ ...ഒരിക്കലും
ഉണ്ടാവില്ല എന്ന് ഉറപ്പുള്ള വിഷ്ണുവിനെയോ അല്ല വിളിക്കേണ്ടത് സാക്ഷാല്‍
നാഥനും സംരക്ഷകനും പരിപാലകാനും ആയ അല്ലാഹുവിനെ ആണ് ......അല്ലാഹുവിന്റെ
അടിമക്ക് അല്ലാഹു മതി ....യാ അല്ലാഹ് ,നീ സത്യത്തെ പുല്‍കാന്‍
ഓരോരുത്തര്‍ക്കും തുനയെകേണമേ അവിടെയെ സത്യത്തെ പുല്‍കാന്‍ നമുക്ക് സാധിക്കൂ ...
അക്ബര്ക അനേകര്‍ക്ക് ഹിധായതിന്റെ വെളിച്ചം പകര്‍ന്ന ഒരു അതുല്യ പ്രതിഭ ..അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ ഒന്നുമല്ല ...പക്ഷെ അദ്ധേഹത്തെ ഈ രീതിയില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ല ...ഏതു പ്രയസതിലും സത്യതോടുള്ള കൂറില്‍ വിട്ടു വീഴ്ച കാണിക്കാതിരിക്കാന്‍ എന്നെയും അക്ബര്‍കയെയും ,എന്റെ തനവീരിനെയും നാഥന്‍ അനുഗ്രഹികട്ടെ ആമീന്
(ബാക്കി പാര്‍ട്ട് 2 വില്‍ -ഇന്ഷ അള്ളാഹു )
Subscribe to:
Posts (Atom)















