Sunday, September 30, 2012

യാ ഇബാധല്ലഹ് -അബ്ദുസ്സലാം മൌലവി ക്ക് പറ്റിയ അബദ്ധങ്ങള്‍


സത്യവും അസത്യവും ഒരിക്കലും സമമാവുകയില്ല ...അത് രണ്ടും കൂട്ടി കുഴച്ചു ആളുകള്‍ക്ക് ഇടയില്‍ ഫസാദ് ഉണ്ടാകുന്നവര്‍ ആരോ അവര്‍ ആരായാലും എതിര്‍ക്കപെടെണ്ടത് ഉണ്ട് ...
പണ്ഡിത ധര്‍മം സത്യം പറയണം ,സത്യത്തെ വളച്ചു ഒടിക്കരുത്...അല്ലാഹുവിന്റെ ദീനിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ..ആളുകള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കാന്‍ അബ്ദുസ്സലാം മോങ്ങം ശ്രമിച്ചത്‌ വളരെ നിരുതരവാധപരവും ,പ്രതിഷേധാര്ഹവും ആണ് എന്ന് പറയട്ടെ ...അതിനാല്‍ ഈ വാക്കുകളില്‍ വന്ന ഭീമബധങ്ങള്‍ താങ്കള്‍ തിരുത്തും എന്ന് കരുതട്ടെ ....
ഈ വിഷയത്തില്‍ തന്നെ സുബൈര്‍ മൌലവി ക്ക് നേരത്തെ മറുപടി നല്‍കുകയും അദ്ദേഹം ആ വാദങ്ങളില്‍ പിന്നീട് സംസാരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട് ....ഇന്ഷ അല്ലാഹു ..താങ്കളും തിരുത്തും എന്ന് കരുതുകയാണ് ....
1)സലാം മൌലവി ;-വിശ്വാസത്തില്‍ ഏതെങ്കിലും തരത്തിലുള്ള കലര്‍പ്പുകള്‍ വരുന്നത് നാം സൂക്ഷിക്കണം ...
എവിടെയാണ് മൌലവി വിശ്വാസത്തില്‍ കലര്‍പ്പ് വന്നത് ...മുജാഹിധുകള്‍ക്ക് നേരെ ചിലര്‍ ചര്ധിച്ചത് വീണ്ടും എടുത്തു തിന്നാന്‍ താങ്കളെ പ്രേരിപിച്ച ഗടകം എന്താണ് ...
വിശദമായി സിറാജുല്‍ ഇസ്ലാം ബാലുശേരിയുടെ മറുപടി ....
http://www.youtube.com/watch?v=_EA6o0nBMjo






പ്രസ്ഥാനത്തിലെ പുതിയ വിവാദങ്ങള്‍ -ഒരു നിരൂപണം

Tuesday, September 25, 2012

അബ്ദു റഹ്മാന്‍ സലഫി യും മുറി വൈദ്യവും അല്ബാനിയും -രുക്യ ശരഹിയ്യയും ...


ജിന്ന് ഭാധിച്ചു എന്ന് നിഗമനത്തില്‍ പോലും എത്താന്‍ പാടില്ല ,ചികിത്സ നബിക്ക് മാത്രം ഖാസ് ആണ് എന്ന് കേരളത്തില്‍ വാദിക്കുകയും ..എന്നാല്‍ ഗള്‍ഫില്‍ പോയാല്‍ ചികിത്സക്ക് ഞാന്‍ എതിരല്ല എന്ന് പറയുകയും ചെയ്യുന്ന സലഫി ,അല്‍ബാനിയുടെ ഫത്വ വായിച്ചു ഇയാളുടെ വാദം തന്നെ കശക്കി എറിയുന്നത് കാണുക

....................................................................................................................................
൧)ഉഹൃജ്ജ് യാ അധുവല്ലഹ് എന്ന് പറയല്‍ നബിക്ക് മാത്രം ഖസ്സാനു കാരണം അത് കഴിഞ്ഞു നബി പറഞ്ഞ അന രസോലുല്ലാഹ് എന്ന് പറഞ്ഞ ആരാണ് ഉള്ളത് എന്നായിരുന്നു ഈ സലഫി വ്യാപകമായി ചോദിച്ചു നടന്നത് ...
അപ്പോള്‍ വേറെ സ്വഹീഹയ്യ രിവായത്തില്‍ അന അബ്ദുല്ലഹ് എന്ന് പറഞ്ഞത് കാണിച്ചു ,ധാരാളം സഹാബത് രുക്യ ചെയ്ത സംഭവം കാണിച്ചു കൊടുത്തു ...അപ്പോള്‍ സലഫി ഐഡിയ മാറി ...ഞാന്‍ ചികിത്സക്ക് എതിരല്ല ..എന്നാക്കി
---------------------------------------------------------------------------------------------------
അപ്പോള്‍ സലഫിയോടു വീണ്ടും ചോദിച്ചു ..ഒരു നിഗമനത്തില്‍ പോലും നമുക്ക് എത്താന്‍ പറ്റാത്ത ഒരു കാര്യത്തെ ചികിത്സിക്കല്‍ മുറി വൈദ്യം അല്ലെ ...ഇപ്പോള്‍ നിങ്ങള്‍ ഒരു ഡോക്ടറുടെ അടുക്കല്‍ പോകുന്നു ,..നിങ്ങളുടെ രോഗത്തെ കുറിച്ച് അയാള്‍ക്ക്‌ ഒരു ധാരണയും ഇല്ല ...പിന്നെന്ത് ചികിത്സ ..അതാണ്‌ മുറി വൈദ്യം
സലഫി പറയുന്നു ...ജിന്ന് ഭാധയുണ്ട് ..സിഹ്രു ഫലിക്കും ...പക്ഷെ പ്രവാചകന് മാത്രമേ തിരിച്ചറിയൂ ..മറ്റുള്ളവര്‍ക്ക് നിഗമനത്തില്‍ പോലും എത്താന്‍ പറ്റില്ല ...കാരണം നബിയുടെ മാത്രം മുഹ്ജിസതാണ് ...മറ്റുള്ളവര്‍ അത് തിരിച്ചറിയണമെങ്കില്‍ അതിനു വഹയു വേണം ...(അപ്പോള്‍ ആ സ്ത്രീ തിരിച്ചറിഞ്ഞതോ എന്ന് പുളിക്കല്‍ ചോദിച്ചു -അത് നാട്ടു നടപ്പാനത്രേ..ചെയ്താന്‍ കേറി എന്ന് പറയുന്ന നാട്ടു നടപ്പാനത്രേ .ഒറിജിനല്‍ സലാം സുല്ലമി ---ഉത്തരം മുട്ടിയാല്‍ ഉപമ ,നാട്ടു നടപ്പ് )
ശരി അല്‍ബാനി പറഞ്ഞതോ "ജിന്ന് ഭാധയുണ്ട് ..സിഹ്രു ഫലിക്കും ...അതിനു മറ്റു ചികിത്സാ രീതി അല്ല സ്വീകരിക്കേണ്ടത് ..നബി ചെയ്ത പോലെ ചെയ്യാം ,നബി ചെയ്തതോ ...ഉഹൃജ്ജ് യാ അദുവല്ലാഹ് എന്ന് പറഞ്ഞു ....അതുപോലെ ചെയ്യാം ...
---------------------------------------------------------------------------------------------------
എന്ത് മനസ്സിലായി ചികിത്സ നബിക്ക് മാത്രം ഖാസല്ല ....അത് സഹാബതും ലോക സലഫ്ഫുകളും ചെയ്തിട്ടുണ്ട് ...സലഫിയുടെ മന്ഹജ്ജും മന്ഹജ്ജു സലഫ്ഫും തമ്മില്‍ ഒരു ബന്ധവും ഇല്ല
-------------------------------------------------------------------------------------------
അല്ലാഹു ഒരു രോഗ കാരണം നിശ്ചയിച്ചിട്ടുണ്ട് എങ്കില്‍ അതിനു പ്രധിവിധിയും നിശ്ചയിച്ചിട്ടുണ്ട് ...കാരണം രോഗ കാരണം നിശ്ചയിച്ചതും പ്രധി വിധി നിശ്ചയിച്ചതും അല്ലാഹുവാണ് ...അത് അവന്റെ റസൂല്‍ പടിപിച്ചു ...വഹയു ഉള്ള രസൂലിനു മാത്രമേ ഇത് കൊണ്ടാണ് ഇത് എന്ന് ഉറപ്പിക്കാന്‍  പറ്റൂ എങ്കിലും മറ്റുള്ളവര്‍ക്ക് നിഗമനത്തില്‍ എതാവുന്നതും ..ഹദീസില്‍ സ്ഥിരപെട്ട ചികിത്സകള്‍ ചെയ്യാവുന്നതും ആണ് ....
----------------------------------------------------------------------------------------------------------
ഇസ്ലാം ഒരിക്കലും മുറിവൈദ്യം പടിപിക്കില്ല ...അത് സംബൂര്‍ന്നവും എക്കാലത്തും നില നില്‍കുന്നതും ആണ് ...

Monday, September 24, 2012

അല്‍ബാനിയുടെ പേരില്‍ കളവു പറയുന്നവര്‍ അറിയുവാന്‍



فليس فيه دليل على جواز الاستغاثة بالموتى من الأولياء والصالحين ، لأنهما صريحان بأن المقصود بـ " عباد الله " فيهما خلق من غير البشر ، بدليل قوله في الحديث الأول : " فإن لله في الأرض حاضرا سيحبسه عليهم " . وقوله في هذا الحديث : " فإن لله عبادا لا نراهم " .

(ഈ ഹദീഥുകളിൽ) നിന്നും മരണപ്പെട്ട് അവിലിയാക്കളേ കൊണ്ടും അംബിയാക്കളെ കൊണ്ടുമുള്ളാ ഇസ്തിഗാസക്ക് യാതൊരു തെളിവില്ലാ. കാരണം വ്യക്തമായി (ഈ ഹദീഥുകളിൽ) അല്ലാഹുവിന്റെ അടിമകൾ എന്നതിന്റെ ഉദ്ദേശം അവ മനുഷ്യരലാത്ത സ്രഷ്ടികളാണു ആദ്യത്തേ ഹദീഥിലെ വാക്കുകൾ കാരണം അത് നിങ്ങൾക്ക് തിരിച്ച് തരാൻ വേണ്ടീ ഹാദിറായ അടിമകൾ ഭൂമിയിൽ അല്ലാഹുവിനുണ്ട്. അതു പോലെ തന്നെ ഈ ഹദിഥിൽ കാരണം അല്ലാഹുവിനു നാം കാണാത്ത ആടിമകൾ ഉണ്ട് എന്നത് അതിനു തെളിവുമാണു

وهذا الوصف إنما ينطبق على الملائكة أو الجن ، لأنهم الذين لا نراهم عادة ، وقد جاء في حديث آخر تعيين أنهم طائفة من الملائكة
ഈ വിശേഷണം കൊണ്ട് പറയുന്നത് ഒന്നെങ്കിൽ മലക്കുകളോ ജിന്നുകളോ ആണു , കാരണം പ്രാപഞ്ഞികമായി അവയെ നമ്മുക്ക് കാണാൻ സാധ്യമല്ലാ , മാത്രമല്ലാ മറ്റൊരു ഹദീഥിൽ നിർണണിതമായി തന്നെ അത് മലാഇക്കത്തുകളില്പെട്ട ഒരു കൂട്ടം തന്നെ ആണെന്ന് വന്നിട്ടുണ്ട്.

أخرجه البزار عن ابن عباس بلفظ ...........
" إن لله تعالى ملائكة في الأرض سوى الحفظة يكتبون ما يسقط من ورق الشجر ، فإذا أصابت أحدكم عرجة بأرض فلاة فليناد : يا عباد الله أعينوني

നിശ്ചയം ഭൂമിയിൽ ഹഫിദളത്തിൻ മലക്കുകൾക്ക് പുറമേ അല്ലാഹുവിനു മലക്കുകൾ ഉണ്ട് അവർ ഇലകൾ വീഴുന്നത് രേഖപ്പെടുത്തുന്നു അതിനാൽ നിങ്ങളിൽ ആരെങ്കിലും ഒരാൾക്ക് ബുദ്ധിമുട്ട് വന്നാൽ അവൻ ഉച്ചത്തിൽ വിളിക്കട്ടേ അല്ലാഹുവിന്റെ അടിമേ എന്നേ സഹായിക്കൂ

പിന്നീട് അതിന്റെ സനദിനെ പറ്റിയുള്ള ചർച്ചയെക്ക് ശേഷം അൽബാനിയുടേ വാക്കുകൾ

فهذا الحديث - إذا صح - يعين أن المراد بقوله في الحديث الأول " يا عباد الله " إنما هم الملائكة ، فلا يجوز أن يلحق بهم المسلمون من الجن أو الإنس ممن يسمونهم برجال الغيب من الأولياء والصالحين ، سواء كانوا أحياء أو أمواتا ، فإن الاستغاثة بهم وطلب العون منهم شرك بين لأنهم لا يسمعون الدعاء ، ولوسمعوا لما استطاعوا الاستجابة وتحقيق الرغبة ، وهذا صريح في آيات كثيرة ، منها قوله تبارك وتعالى :
( والذين تدعون من دونه ما يملكون من قطمير ، إن تدعوهم لا يسمعوا دعائكم ، ولوسمعوا ما استجابوا لكم ، ويوم القيامة يكفرون بشرككم ، ولا ينبئك مثل خبير ) ( فاطر 13 - 14 ) .

ഈ ഹദ്ദിഥ് സഹീഹ് ആണെങ്കിൽ ആദ്യം പറഞ്ഞ ഹഥിന്റെ വാക്കുലേ കൊണ്ട് അല്ലാഹുവിന്റെ അടിമകളേ എന്നതിന്റെ ഉദ്ധേശം അത് മലക്കുകളാണു. എന്നത് നിർണ്ണിതമാകുന്നൂ. (യാ ഇബാദല്ലാ എന്ന വാക്കുകൾ കൊണ്ട്) അത് മുസ്ലിം ജിന്നോ അല്ലെങ്കിൽ മനുഷ്യന്മാരിൽ നിന്ന് തന്നെ രിജാലുൽ ഗൈബ് എന്ന് ഇവർ പേരു നൽകിയ അവ്ലിയാക്കളേയോ അല്ലങ്കിൽ അംബിയാക്കളേയോ എന്ന് എടുക്കുന്നത് അനുവദനീയമല്ലാ അവ ജീവിച്ചിരുക്കുന്നവരയാലും മരിച്ചവരായാലും ശരി , കാരണം അവയെ കൊണ്ടുള്ള ഇസ്തിഗാസയും അവരോട് സഹായം ചോദിക്കുന്നതും വ്യക്തമായ ശിർക്കാണു കാരണം അവർ പ്രാർഥന കേൾക്കില്ലാ. ഇനി കേട്ടാൽ തന്നെ ഉത്തരം നൽകാനോ അവരുടെ ആഗ്രഹങ്ങൾ സഹലീകരിച്ച് തരാനോ അവർക്ക് കഴിയില്ലാ ഇതിനു ധാരാളം ആയത്തുകൾ വ്യക്തമായിത്തനെയുണ്ട്

കടപ്പടു സുഹൈൽ യൂസുഫ്

2009 ത്തിലെ തൌഹീദും 2012ലെ തൌഹീധും മലക്കം മറിച്ചിലും


എന്റെ സാധാരണക്കാരായ സുഹൃത്തുക്കളോട്:

എന്റെ സാധാരണക്കാരായ സുഹൃത്തുക്കളോട്:
അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്......
വളരെ ആത്മാര്‍ഥമായി നല്ല മനസ്സോടെയാണ് നിങ്ങള്‍ ഇത് വായിക്കേണ്ടത്.
സത്യമെങ്കില്‍ പിന്‍പറ്റുക. ശരിയല്ല എന്ന് തോന്നുന്നുവെങ്കില്‍ എനിക്കു വേണ്ടി അല്ലാഹുവിനോട് പോറുക്കലിനെ തേടുക.
....... ഇന്ന് നമ്മുടെ നാട്ടില്‍ തര്‍ക്കവിഷയമായ ഹദീസിനെ ആശയക്കുഴപ്പമില്ലാതെ നല്ല മനസോടെ എങ്ങിനെയാണ് ഒരു സാധാരണക്കാരന്‍ സമീപിക്കേണ്ടത് എന്നു സൂചിപ്പിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

..ഈ ഹദീഥ് ദുര്‍ബലമാണ് , അത് കൊണ്ട് തന്നെ ആ ഹദീഥ് ഉപയോകിച്ച് അമല്‍ ചെയ്യാന്‍ പാടില്ല (എല്ലാവര്‍ക്കും ഈ വാദമാണ് ഉള്ളത് എന്നത് ശ്രദ്ധേയം) .. ഈ ഹദീഥ് ഉപയോഗിച്ച് അമല്‍ ചെയ്യാം എന്ന് കേരളത്തില്‍ ആരും പറയുന്നുമില്ല ... അപ്രകാരം ആരെങ്കിലും പ്രച്ചരിപ്പിക്കുന്നുണ്ടെങ്കില്‍ അതു സത്യവിരുദ്ധമാണ്.

യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കിക്കേണ്ട യാതൊരു ആവശ്യവും ഇല്ല.. ഈ ഹദീസ് ദുര്‍ബലമാണ്, ഇത് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല. തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസക്ക് ഇതില്‍ തെളിവില്ല എന്നു മാത്രമേ ഒരു സാധാരണക്കാരന്‍ മനസിലാക്കേണ്ടതുളളൂ. ജിന്നിനോടോ മലക്കിനോടോ ഒന്നും തന്നെ സഹായം ചോദിക്കാന്‍ പാടില്ല. മാത്രമല്ല സഹായം ചോദിക്കാന്‍ പാടില്ല എന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. സഹായം ചോദിക്കാം എന്നാര്‍ക്കും വാദമില്ലാത്ത സ്ഥിതിക്ക് ഇനി അതില്‍ ശിര്‍ക്കുണ്ടോ ശിര്‍ക്കില്ലേ ? ജിന്നിനോട് സഹായം ചോദിക്കാമോ ? അവര്‍ സഹായിക്കുമോ ? മലക്കിനെ വിളിക്കാമോ ? മുന്നില്‍ വന്നാല്‍ വിളിക്കാമോ ? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു തര്‍ക്കിക്കുന്നത്‌ കൊണ്ട് ഒരാളുടെ ദുനിയാവിനോ ആഖിറത്തിനോ യാതൊരു ഉപകാരവും കിട്ടാന്‍ പോകുന്നില്ല. മത കാര്യങ്ങളില്‍ അനാവശ്യമായി തര്‍ക്കിക്കുന്നത് വിശ്വാസികളുടെ ലക്ഷണവുമല്ല. ഇതൊരു ഫിത്നയാണ്‌ പരലോകം മുന്നില്‍ കണ്ട് അതില്‍ നിന്നും മാറി നില്‍ക്കുക......

ഇനി ജിന്നിനോടോ മലക്കിനോടോ സഹായം ചോധിക്കാമെന്നോ.. ചോദിക്കണം എന്നോ ഒരാളും പറയുന്നുമില്ല. അത് കേവലം ആരോപണവും തെററിദ്ധരിപ്പിക്കലുമാണ്‌ . അതു പാടില്ല എന്ന് പറഞ്ഞിരിക്കെ പിന്നെ എന്തിനു ഇല്ലാത്ത സന്ദര്‍ഭങ്ങളും ചോദ്യങ്ങളും ആലോചിച്ചുണ്ടാകി ജനങ്ങളെ ആശയ ക്കുഴപ്പത്തിലാക്കണം ?! അതു കൊണ്ട് എല്ലാവരും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ഖുർആനും സുന്നത്തുമനുസരിച്ചു ജീവിക്കുക. ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞിരിക്കെ ഇനി അതില്‍ കൂടുതലായി ഗവേഷണം നടത്തി ആശയക്കുഴപ്പത്തിലാകാതിരിക്കാന്‍ സാധാരണക്കാര്‍ ശ്രദ്ധിക്കുക . കൂടുതല്‍ വിശതീകരണങ്ങളെല്ലാം വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്ന മതപഠന വിദ്ധ്യാര്‍ത്തികള്‍ക്കുള്ളതാണ്. സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും നമ്മെ കാത്തു രക്ഷിക്കാന്‍ നാമല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുക. സത്യം സത്യമായി മനസിലാക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും തിന്മയെ തിന്മയായി മനസിലാക്കി അതില്‍ നിന്നകന്നു നില്‍ക്കാനും അള്ളാഹു നമുക്ക് തൌഫീക് നല്‍കട്ടെ... പരലോക മോക്ഷം ആഗ്രഹിച്ചു മാത്രം പ്രവര്‍ത്തിക്കുക.. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.

അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്......
വളരെ ആത്മാര്‍ഥമായി നല്ല മനസ്സോടെയാണ് നിങ്ങള്‍ ഇത് വായിക്കേണ്ടത്.
സത്യമെങ്കില്‍ പിന്‍പറ്റുക. ശരിയല്ല എന്ന് തോന്നുന്നുവെങ്കില്‍ എനിക്കു വേണ്ടി അല്ലാഹുവിനോട് പോറുക്കലിനെ തേടുക.
....... ഇന്ന് നമ്മുടെ നാട്ടില്‍ തര്‍ക്കവിഷയമായ ഹദീസിനെ ആശയക്കുഴപ്പമില്ലാതെ നല്ല മനസോടെ എങ്ങിനെയാണ് ഒരു സാധാരണക്കാരന്‍ സമീപിക്കേണ്ടത് എന്നു സൂചിപ്പിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

..ഈ ഹദീഥ് ദുര്‍ബലമാണ് , അത് കൊണ്ട് തന്നെ ആ ഹദീഥ് ഉപയോകിച്ച് അമല്‍ ചെയ്യാന്‍ പാടില്ല (എല്ലാവര്‍ക്കും ഈ വാദമാണ് ഉള്ളത് എന്നത് ശ്രദ്ധേയം) .. ഈ ഹദീഥ് ഉപയോഗിച്ച് അമല്‍ ചെയ്യാം എന്ന് കേരളത്തില്‍ ആരും പറയുന്നുമില്ല ... അപ്രകാരം ആരെങ്കിലും പ്രച്ചരിപ്പിക്കുന്നുണ്ടെങ്കില്‍ അതു സത്യവിരുദ്ധമാണ്.

യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കിക്കേണ്ട യാതൊരു ആവശ്യവും ഇല്ല.. ഈ ഹദീസ് ദുര്‍ബലമാണ്, ഇത് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല. തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസക്ക് ഇതില്‍ തെളിവില്ല എന്നു മാത്രമേ ഒരു സാധാരണക്കാരന്‍ മനസിലാക്കേണ്ടതുളളൂ. ജിന്നിനോടോ മലക്കിനോടോ ഒന്നും തന്നെ സഹായം ചോദിക്കാന്‍ പാടില്ല. മാത്രമല്ല സഹായം ചോദിക്കാന്‍ പാടില്ല എന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. സഹായം ചോദിക്കാം എന്നാര്‍ക്കും വാദമില്ലാത്ത സ്ഥിതിക്ക് ഇനി അതില്‍ ശിര്‍ക്കുണ്ടോ ശിര്‍ക്കില്ലേ ? ജിന്നിനോട് സഹായം ചോദിക്കാമോ ? അവര്‍ സഹായിക്കുമോ ? മലക്കിനെ വിളിക്കാമോ ? മുന്നില്‍ വന്നാല്‍ വിളിക്കാമോ ? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു തര്‍ക്കിക്കുന്നത്‌ കൊണ്ട് ഒരാളുടെ ദുനിയാവിനോ ആഖിറത്തിനോ യാതൊരു ഉപകാരവും കിട്ടാന്‍ പോകുന്നില്ല. മത കാര്യങ്ങളില്‍ അനാവശ്യമായി തര്‍ക്കിക്കുന്നത് വിശ്വാസികളുടെ ലക്ഷണവുമല്ല. ഇതൊരു ഫിത്നയാണ്‌ പരലോകം മുന്നില്‍ കണ്ട് അതില്‍ നിന്നും മാറി നില്‍ക്കുക......

ഇനി ജിന്നിനോടോ മലക്കിനോടോ സഹായം ചോധിക്കാമെന്നോ.. ചോദിക്കണം എന്നോ ഒരാളും പറയുന്നുമില്ല. അത് കേവലം ആരോപണവും തെററിദ്ധരിപ്പിക്കലുമാണ്‌ . അതു പാടില്ല എന്ന് പറഞ്ഞിരിക്കെ പിന്നെ എന്തിനു ഇല്ലാത്ത സന്ദര്‍ഭങ്ങളും ചോദ്യങ്ങളും ആലോചിച്ചുണ്ടാകി ജനങ്ങളെ ആശയ ക്കുഴപ്പത്തിലാക്കണം ?! അതു കൊണ്ട് എല്ലാവരും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ഖുർആനും സുന്നത്തുമനുസരിച്ചു ജീവിക്കുക. ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞിരിക്കെ ഇനി അതില്‍ കൂടുതലായി ഗവേഷണം നടത്തി ആശയക്കുഴപ്പത്തിലാകാതിരിക്കാന്‍ സാധാരണക്കാര്‍ ശ്രദ്ധിക്കുക . കൂടുതല്‍ വിശതീകരണങ്ങളെല്ലാം വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്ന മതപഠന വിദ്ധ്യാര്‍ത്തികള്‍ക്കുള്ളതാണ്. സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും നമ്മെ കാത്തു രക്ഷിക്കാന്‍ നാമല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുക. സത്യം സത്യമായി മനസിലാക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും തിന്മയെ തിന്മയായി മനസിലാക്കി അതില്‍ നിന്നകന്നു നില്‍ക്കാനും അള്ളാഹു നമുക്ക് തൌഫീക് നല്‍കട്ടെ... പരലോക മോക്ഷം ആഗ്രഹിച്ചു മാത്രം പ്രവര്‍ത്തിക്കുക.. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.

Wednesday, September 19, 2012

വ്യാജ ആരോപണങ്ങള്‍ -വെളിച്ചത്തെ കെടുത്താന്‍ കച്ചകെട്ടിയവര്‍ -ചരിത്രവും വര്‍ത്തമാനവും

അസ്സലാമു അലൈക്കും
എന്റെ പ്രിയ അദ്യാപകന്‍ ശംസുക്ക ....വര്‍ഷങ്ങള്‍ക്കു മുമ്പ് msm റിലീജ്യസ് സ്കൂള്‍ വെച്ചാണ് ഞാന്‍ ആദ്യമായി ഈ വ്യക്തിയെ പരിച്ചയപെടുന്നത് ...തികഞ്ഞ ഭക്തിയും അല്ലാഹുവിലും അവന്റെ ആദര്‍ശത്തിലും അച്ഛന്ജല വിശ്വാസമുള്ള ഒരാള്‍ ...റിലീജ്യസ് സ്കൂള്‍ വിദ്യാര്തികളുടെ കൂടെ അത്ര ദിവസം താമസിച്ചു ഞങ്ങളില്‍ ഒരുവനായി ഞങ്ങളെ സ്നേഹിച്ച ശംസുക്ക ....പിന്നീട് അങ്ങോട്ട്‌ 13 വര്‍ഷങ്ങള്‍ എനിക്ക് നേരിട്ട് അറിയാവുന്ന ആള്‍ ,വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ആരെയും നോവിക്കാത്ത ഒരാള്‍ ....ആദര്‍ശത്തില്‍ തികഞ്ഞ സൂഷ്മത പുലര്‍ത്തുന്ന ഒരു വ്യക്തിയാണ് എന്ന് ഒരാള്‍ക്കും ഒരു സംശയം ഉണ്ടാവാന്‍ വഴിയില്ല ...
അദ്ദേഹത്തിന് ഇപ്പോള്‍ വന്ന പരീക്ഷണം തികച്ചും കേട്ടിച്ചമച്ചതും  ധുരാരോപനവും ആണ് ....അദ്ദേഹം മനസ്സാ വാചാ കര്‍മണാ അറിയാത്ത കാര്യങ്ങള്‍ ആണ് അദ്ദേഹത്തിന് എതിരില്‍ ആരോപിക്കപെടത് ....അല്ലാഹുവേ എന്തിനു ശംസുക്കയെ നീ ഇങ്ങിനെ പരീക്ഷിക്കുന്നു എന്ന് പരിതപിക്കുമ്പോള്‍ ആണ് ...അല്ലാഹു എനിക്ക് ചരിത്രം ഓര്‍മയില്‍ തന്നത് .....
യൂസുഫ് അ യും ആയിഷ ബീവിയും അനുഭവിച്ച അതെ മാനസ്സിക സങ്കര്‍ഷങ്ങള്‍ ....അല്ലാഹു ഇസ്സത് നല്‍കിയ അവര്‍ക്ക് പോലും ഈ പരീക്ഷനഗല്‍ ഉണ്ടായി ....അതില്‍ അവരെ പട്ടി ദുരാരോപണം പറഞ്ഞു നടന്നവരെ ചരിത്രത്തില്‍ നിന്ന് തന്നെ അല്ലാഹു നിന്ദ്യരാക്കുകയും ...അതില്‍ ക്ഷമിച്ചവര്‍ക്ക് ഈ ലോകത്തും പരലോകത്തും അല്ലാഹും പ്രതാപ്പം നല്‍കുകയും ചെയ്തു ....
നോക്കൂ നിങ്ങള്‍ ,അല്ലാഹുവിലും അന്ദ്യധിനതിലും വിശ്വസിക്കുന്ന ചില മുസ്ലിം നാമ ധാരികള്‍ അറിയാതെ പോയ ചില സത്യങ്ങള്‍ ഉണ്ട് ...ചാഞ്ഞ തെങ്ങില്‍ പ്പാഞ്ഞു കേറി സത്യങ്ങളെ പൂഴ്ത്തി വെച്ച്  അസത്യങ്ങളെ പൊടിപ്പും തൊങ്ങലും വെച്ച് എഴുതി അഭിനവ സുലൂലുമാര്‍ ഊര് ചുറ്റുമ്പോള്‍ അറിയുക ...ജുരൈജ് റ വ്യഭിച്ചരിച്ചത് കൊണ്ടായിരുന്നില്ല ആരോപണം ഉണ്ടായത് ...ആയിഷ റ വ്യഭിച്ചരിച്ചത് കൊണ്ടായിരുന്നില്ല ആരോപണം ഉണ്ടായത്...ഈമാനികമായ അവരുടെ തലങ്ങള്‍ താഴ്ന്നത് കൊണ്ടോ ,ജീവിതത്തില്‍ അസാന്മാര്‍ഗികതയുടെ ലവലേശം പോലും ഇല്ലാതിരുന്നിട്ടും അവര്‍ എന്ത് കൊണ്ട് ഇത്തരം ആരോപനഗളിലൂടെ പരീക്ഷികപെട്ടു ...ഇത് അല്ലാഹുവിന്റെ നിശ്ചയം ആണ് ...വിശ്വാസിയുടെ വിശ്വാസത്തെയും മുസ്ലിംകള്‍ തമ്മിലുള്ള വിശ്വാസത്തെയും കൂറിനേയും അവന്‍ പരീക്ഷിക്കും ...ആരൊക്കെ വ്യാജ വാര്തകലുമായി ഊര് തെണ്ടും എന്നതും അല്ലാഹുവിന്റെ നിശ്ചയം ആണ് ...പൈശാചിക ധുശ്പ്രേരനയാല്‍ ഇത്തരം ആരോപനഗലുമായി നടകുന്നവര്‍ അറിയാതെ പോകുന്ന ഒന്നുണ്ട് ...കാലം തീര്‍ച്ചയായും അദ്ധേഹത്തിന്റെ നിര പരാധിത്വം തെളിയിക്കും ...പക്ഷെ അന്ന് നിങ്ങള്‍ പരത്തി അകറ്റിയ ഏഷണി -പരധൂഷങ്ങളുടെ ധൂളികള്‍ തിരിച്ചു പിടിച്ചു ..നഷ്ടപെട്ട ഒന്നും തിരിച്ചു നല്‍കാന്‍ നിങ്ങള്ക്ക് കഴിയില്ല ...പക്ഷെ മനസുഗത്തിന് വേണ്ടി അന്യന്റെ കണ്ണീരിനെ നക്കി കുടിക്കുന്ന ഇത്തരം കാപാലികര്‍ അറിയുക ,പരലോകത്ത് അദ്ദേഹത്തിന് അല്ലാഹു ഉയര്‍ച്ചയും ...ഉണ്ടാക്കിയ കെട്ടുകഥകള്‍ പാപത്തിന്റെ കൂമ്പാരമായി നിങ്ങളിലേക്ക് തിരിച്ചു വരുമ്പോള്‍ ,ഞാന്‍ അറിയാതെ ,അപ്പോഴത്തെ ആവേശത്തിന് ,അവര്‍ക്കൊന്നു ചെറിയ പണി കൊടുക്കാന്‍ എന്നൊക്കെ പറയാന്‍ പരലോകത്ത് നാക്കിനു സീല് വെക്കും എന്ന് അറിയുക ....
ഇത്തരം ആരോപണം ഉണ്ടായാല്‍ സത്യാ വിശ്വാസികള്‍ നന്മക്കു വേണ്ടിയും ,അല്ലാഹുവിന്റെ അത്യുന്നതമായ നീതിക്ക് വേണ്ടിയും പ്രാര്‍ത്തിക്കുക ...അല്ലാഹു നമ്മെ കൈവിടില്ല ....
നിങ്ങള്ക്ക് അറിയില്ലേ ചരിത്രം ...ഇസ്ലാമില്‍ കണ്ട നാല് സാക്ഷികള്‍ വേണ്ട ഒരു കാര്യം ,പൊടിപ്പും തൊങ്ങലും വെച്ച് പ്രച്ചരിപിക്കുന്ന ആളുകള്‍ അറിയുക ,ഇസ്ലാമിക ലോകത്ത് എങ്ങിനെയാണ് വ്യഭിചാരം സംമധിച്ച ഒരു സ്ത്രീയെ പ്രവാചകന്‍ കൈകാര്യം ചെയ്തത് ...(എന്നിട്ടല്ലേ വൈര്യം തീര്‍ക്കാന്‍ ,ചിലര്‍ അണിയിച്ചൊരുക്കിയ പിന്നാമ്പുറ കഥകള്‍ കേട്ട് പാടിനടക്കുന്നത്‌ )...അവര്‍ നബിയുടെ പക്കല്‍ കുറ്റ സമ്മതം നടത്തി ,പ്രസവിച്ചു വരാന്‍ പറഞ്ഞു വന്നു ,നബി സ തിരിച്ചയച്ചു ,മുലയൂട്ടല്‍ കഴിഞ്ഞു വീണ്ടും വന്നു ..അന്നാണ് നബി ശിക്ഷ നടപ്പാകിയത് ...പക്ഷെ അവരെ ഇതിനു വിധേയനാക്കിയ പുരുഷന്‍ ആ സമൂഹത്തില്‍ ഉണ്ടായിരുന്നില്ലേ ..എന്ത് കൊണ്ട് നബി സ അത് അന്വേഷിച്ചു പിടിച്ചില്ല ...ആരാണ് എന്ന് പോലും ചോദിച്ചില്ല ...??ചെയ്ത ഒരു പുരുഷന്‍ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നിട്ടും നബിയും സഹാബതും ഈ വിഷയത്തില്‍ പാലിച്ച സൂഷ്മത നാം അറിയാതെ പോകരുത് ...എന്നിട്ടാണ് ഒരു തെളിവും ഇല്ലാതെ ,പരാതിയില്‍ അന്വേഷണം തുടങ്ങും മുമ്പ് ചിലര്‍ വിധി കര്‍ത്താക്കള്‍ ആകുന്നതു ...അദ്ദേഹം അങ്ങിനെ ഒരു കാര്യവും ചെയ്തിടില്ല എന്ന് നന്നായി അറിയാവുന്നവര്‍ തന്നെ ആണ് ഇപ്പോള്‍ പിന്നാലെ കൂടിയവരും ...അതാണ്‌ തിരകിട്ട പത്ര സമ്മേളനം പോലും നമ്മെ അറിയിക്കുന്നത് ...ക്യാമറയുമായി ഊര് തെണ്ടുന്ന രാമന്‍ തളികളും പിന്നില്‍ നിന്ന് കുത്തുന്ന മാധ്യമ വീരന്മാരും വെടക്കാക്കി തനിക്കാക്കാന്‍ തക്കം പാര്‍ത്തു നില്കുന്നവരും അറിയുക ...അസത്യത്തിനു ഉള്ള പൊലിമയും അതില്‍ ഉള്ള മനസ്സുഗവും എല്ലാം മനസ്സുകളെ മാറ്റി മറിക്കുന്ന നാഥന്റെ മുന്നില്‍ ഒന്നും അല്ലാതാവുന്ന കാലം വിദൂരമല്ല ...
എന്നാലും ചിലര്‍ ചോധികുന്നു ..ഒന്നും ചെയ്യാതെ പിന്നെ എങ്ങിനെ അദ്ദേഹം ??!!!!!!ആ നിരതലിനും മൌനത്തിനും പിന്നില്‍ ഊഹത്തിന്റെ ഒരുപാട് ശേഷിപ്പുകള്‍ ബാക്കി വെച്ച് ,ആരോപകര്‍ക്ക് പിന്നില്‍ നിന്ന് ആവേശം പകരുന്ന ആളുകള്‍ അറിയുക ....ഒരു തെറ്റും ചെയ്യാത്ത ആയിഷ റ ജീവിതത്തില്‍ ഈ കപടന്മാരുടെ മുന്കാമികളുടെ ആരോപണങ്ങള്‍ കാരണം എത്ര ധുക്കികേണ്ടി വന്നു ....വായിക്കൂ ചരിത്രത്തില്‍ നിന്ന്
 ഹിജ്റ ആറാം കൊല്ലതിലാണ് സംഭവം. ബനുല്‍ മുസ്തലക് യുദ്ധത്തിനു നബി തയ്യാറെടുത്തു. യാത്രക്കോ യുദ്ധതിനോ പോകുമ്പോള്‍ തന്നെ അനുഗമിക്കേണ്ട ഭാര്യയെ നബി തിരഞ്ഞെടുത്തിരുന്നത് നറുക്കെടുപ്പിലൂടെയാണ്. ഈ യുദ്ധത്തില്‍ ആയിഷയുടെ പേരാണ് വീണത്‌. ആഹ്ലാദത്തോടെ അവര്‍ ഭര്‍ത്താവിനെ അനുഗമിച്ചു.
യുദ്ധം ജയിച്ചു നബിയും അനുയായികളും മദീനയിലേക്ക് മടക്കയാത്ര ആരംഭിച്ചു. വഴിമധ്യേ മദീനക്കടുത്തു വിശ്രമിക്കനിറങ്ങി. രാത്രിയുടെ ഒരു ഭാഗം അവിടെ തങ്ങിയശേഷം പെട്ടെന്ന് യാത്ര തുടരാന്‍ തിരുമേനി കല്പന കൊടുത്തു. എല്ലാവരും പുറപെട്ടു. വിശ്രമിക്കാന്‍ ഇറങ്ങിയെടത് ആയിഷ ഒറ്റപെട്ടുപോയ വിവരം ആരും അറിഞ്ഞില്ല.
പുലര്‍ച്ചയ്ക്ക് മദീനയില്‍ എത്തി. ഉമ്മുല്‍ മുഅമിനീനിന്റെ കൂടാരം അവരുടെ വീട്ടിന്റെ മുമ്പില്‍ ഇറക്കിവെച്ചു. അതില്‍ ആയിശയില്ല. പരിഭ്രമത്തോടെ നബിയും സാഹചരന്മാരും കുറച്ചു സമയം കാത്തു. ചിലര്‍ ആ യുവതിയെ വഴിയില്‍ തിരഞ്ഞുനോക്കി. അതാ ഒരു ഒട്ടകപ്പുറത്ത് ആയിഷ വരുന്നു. സഫ്വാന്‍ ഇബ്നുല്‍ മുഹത്വല്‍ എന്ന ഒരാളാണ് ഒട്ടകത്തെ നയിക്കുന്നത്. ആപത്തില്ലാതെ ഭാര്യതിരിച്ചെത്തിയപ്പോള്‍ നബിക്ക് സമാധാനമായി. വൈകാനുണ്ടായ കാരണം അവര്‍ ബോധിപ്പിചപ്പോള്‍ അദ്ദേഹത്തിനു തെല്ലും സംശയം തോന്നിയില്ല. ആയിഷ പറയുന്നു: ജനങ്ങള്‍ക്ക് പുറപ്പെടാന്‍ കല്പന നല്‍കുന്നതിനു മുന്പ് മലവിസര്‍ജനതിനു പോയതായിരുന്നു ഞാന്‍. എന്റെ കഴുത്തില്‍ ഒരു മുത്തുമാലയുണ്ട്. ആവശ്യം കഴിഞ്ഞപ്പോള്‍ അറിയാതെ മാല അഴിഞ്ഞുവീണു. വാഹനത്തിലേക്ക് മടങ്ങിയപ്പോയാണ് കഴുത്തില്‍ തപ്പി നോക്കിയത്.മാല കാണുന്നില്ല. ജനങ്ങള്‍ യാത്ര ആരംഭിച്ചിരിക്കുന്നു. അത് തിരഞ്ഞു ഞാന്‍ പൊയ സ്ഥലത്തേക്ക് തന്നെ മടങ്ങി. അത് അവിടെ വീണു കിടപ്പുണ്ടായിരുന്നു എന്റെ അഭാവത്തില്‍ ആളുകള്‍ വന്നു കൂടാരം ഒട്ടകപുറത്തു കയറ്റി യാത്രയായി. ഞാന്‍ അതിലുന്ടെന്നയിരുനു അവരുടെ ധാരണ, കാരണം ഞാന്‍ തടിയില്ലത്തവളായിരുന്നു. താവളത്തില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെയെങ്ങും ഒരു മനുഷ്യജീവിയില്ല. ജനങ്ങള്‍ സ്ഥലം വിട്ടുകഴിഞ്ഞു. അങ്ങനെ ഞാന്‍ തട്ടം പുതച്ചു എന്റെ സ്ഥലത്ത് ഇരിപ്പായി. എന്നെ കാണാതാവുമ്പോള്‍ അന്വേഷിച്ചുവരുമെന്നു എനിക്കറിയാം. ഞാന്‍ ഇങ്ങിനെ ഇരിക്കുമ്പോഴുണ്ട് സഫ്വാന്‍ ഇബ്നുല്‍ മുഅത്വല്‍ എന്നെ ലക്ഷമാക്കി വരുന്നു. എന്തോ ആവശ്യാര്‍ത്ഥം സൈന്യത്തോടൊപ്പം പോകാതിരുന്നതാണ് അദ്ദേഹം. എന്റെ നിഴല്‍ കണ്ടപ്പോള്‍ അദ്ദേഹം അടുത്തേക്കുവന്നു. പര്‍ദ്ദ എര്പെടുതുന്നതിനു മുമ്പ് അദ്ദേഹം അവരെ കാണാറുണ്ട്. എന്നെ കണ്ട മാത്രയില്‍ അദ്ദേഹം പറഞ്ഞു.: . .
ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി രാജിഹൂന്‍. രസൂലിന്റെ ഭാര്യല്ലേ ഇതു. ! നിങ്ങള്‍ ഒറ്റപെട്ടുപോയതെന്തു.? അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ‘ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചില്ല . അനന്തരം അദ്ദേഹം ഒട്ടകത്തെ അടുപ്പിച്ചു നിറുത്തി. കയറൂ, എന്ന് പറഞ്ഞു. അദ്ദേഹം മാറിനിന്നു. ഞാന്‍ കയറി. ഒട്ടകത്തിന്റെ തലപിടിച്ച് ജനങ്ങളുടെ കൂടെ എത്താന്‍ അദ്ദേഹം തിരക്കിട്ട് നടന്നു. എന്നാല്‍ ഞങ്ങള്‍ കൂട്ടത്തില്‍ എത്തിയില്ല. നേരം വെളുത് ജനങ്ങള്‍ ഇറങ്ങുകയും എന്നെയും നയിച്ച്‌ ആ മനുഷ്യന്‍ എത്തുകയും ചെയ്യുന്നത് വരെ എന്റെ അഭാവം അവര്‍ അറിഞ്ഞുമില്ല.
മദീനയില്‍ എത്തിയതും ആയിഷ ക്ഷീണം കൊണ്ട് കിടന്നു സുഖമായി ഉറങ്ങി. എന്നാല്‍ നബിയോട് വൈരാഗ്യം വെച്ചുപുലര്‍ത്തുന്ന അബ്ദുല്ലഹിബ്നു ഉബ്ബായ് ഇബ്നു സലൂലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജൂതന്മാരും കപടവിശ്വാസികളും ഉറക്കമിളച്ചു കാത്തിരിക്കുകയായിരുന്നു. ഈ സംഭവത്തിനു പൊടിപ്പു തൊങ്ങലും വെച്ച് അവര്‍ പല കള്ള കഥകളും മെനഞ്ഞെടുത്തു.
ഇബ്നു സലൂലിന്റെ വീട്ടില്‍ നിന്ന് ഈ കഥ മദീനയിലെ ജനങ്ങളിലേക്ക് എത്തി. നബിയുടെ കവിയായ ഹസ്വാനുബ്നു സാബിത്, അബൂബകര്‍ സിധീഖിന്റെ കുടുംബകാരനും ആശ്രിതനുമായ മിസ്തഹ് ബ്നു അസാസ , നബിയുടെ അമ്മാവിയുടെ മകളും നബി പത്നി സൈനബിന്റെ സഹോദരിയുമായ ഹംന ബിന്‍ത് ജഹ്ശു തുടങ്ങിയ ചില മുസ്ലികളും ഇതു ഏറ്റുപാടി. വാര്‍ത്ത നബിയുടെ കാതിലും എത്തി. ആയിഷയുടെ മാതാപിതാക്കളായ അബൂബക്കറും ഉമ്മു റൂമാനും അറിഞ്ഞു. ഉമ്മു റൂമാന്‍ ബോധം കെട്ട് വീണ്. പക്ഷെ ക്രൂരമായ ഈ അപവാദാത്തെകുറിച്ച് ആയിശയോട് വിശദീകരണം ചോദിയ്ക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ബനുല്‍ മുസ്തലക് യുദ്ധത്തില്‍ നിന്ന് മടങ്ങിവന്നതുമുതല്‍ അവര്‍ സുഖമില്ലാതെ കിടപ്പിലാണ്. തന്നെപറ്റിയുള്ള ജനസംസാരം അവര്‍ അറിഞ്ഞില്ല. നബിയുടെ പെരുമാറ്റത്തില്‍ എന്തോ പന്തികേടുണ്ടെന്ന് മാത്രം അറിയാം. സാധാരണ രോഗിയായി കിടന്നാല്‍ അദ്ദേഹം സ്നേഹവും സഹാനുഭൂതിയും പ്രകടിപ്പികാരുല്ലതാണ് ഇത്തവണ അതൊന്നുമില്ല. വല്ലപ്പോഴും കാണാന്‍ വരും. മകളെശുശ്രൂഷിച്ചുകൊണ്ടു മാതാവ് അരികിലുണ്ടാവും. ഇവള്‍ക്ക് എങ്ങനെയുണ്ട്? ഇതില്‍പ്പരം അദ്ദേഹം ഒന്നും ചോദിക്കാറില്ല.
ഈ അനിഷ്ട്ടത്തിന്റെ കാരണം ചോദിയ്ക്കാന്‍ ആയിഷ ആഗ്രഹിച്ചില്ല. അദ്ദേഹം അസ്വസ്ഥനും ചിന്താധീനനുമാനെന്നു കാഴ്ചയില്‍ അറിയാം. അഗാധമായ എന്തോ ദുഃഖം അദ്ധേഹത്തെ അലട്ടുന്നുണ്ടെന്ന് വര്‍ക്ക് മനസ്സിലായി. തന്നിമിത്തം അവര്‍ ക്ഷമാപൂര്‍വ്വം മൌനം ദീക്ഷിച്ചു. തന്റെ അസുഖം മാറുമ്പോള്‍ ഈ ദുഖവും മാറുമെന്നു അവര്‍ സമാധാനിച്ചു . ആയിഷ പറയുന്നു. : അദ്ധേഹത്തിന്റെ സ്നേഹമില്ലാത്ത പെരുമാറ്റം കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങക്ക്‌ സമ്മതമാണെങ്കില്‍ ഞാന്‍ മാതൃഗൃഹത്തില്‍ പോയി താമസിക്കാം. അവര്‍ എന്നെ ശുശ്രൂഷിച്ചു കൊള്ളും.” വിരോധമില്ല; എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ ഞാന്‍ ഉമ്മയുടെ അടുക്കലേക്കു താമസം മാറ്റി. ഒരു സംഭവവും എനിക്ക് അറിഞ്ഞുകൂടാ. ഇരുപതിലേറെ രാത്രികള്‍ക്ക് ശേഷം എന്റെ അസുഖം മാറി. ഒരു രാത്രി ഞാന്‍ മലമൂത്ര വിസര്‍ജനതിനു പുറത്തു പോയി. എന്റെ കൂടെ മിസ്തഹിന്റെ ഉമ്മയുണ്ട്. ഞങ്ങള്‍ ഇരുവരും നടക്കുമ്പോള്‍ അവര്‍ തട്ടം തടഞ്ഞു വീണു.
തത്സമയം അവര്‍ പറഞ്ഞു. മിസ്തഹ് നശിക്കട്ടെ.’,ഞാന്‍ പറഞ്ഞു. :ബദറില്‍ പങ്കെടുത്ത മുഹാജിറു കളില്‍ പെട്ട ഒരു വ്യക്തിയെ പറ്റി ഇവ്വിധം പറഞ്ഞത് വളരെ മോശമായി.”
അബൂബക്കറിന്റെ മകെളെ; ഭവതി വിവരം അറിഞ്ഞിട്ടില്ലേ.? എന്ത് വിവരം? അവര്‍ അത് എനിക്ക് വിവരിച്ചു തന്നു. മറയ്ക്കിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ മടങ്ങിപോന്നു. കരള്‍ പോട്ടിപിലരുമെന്നു തോന്നത്തക്കവണ്ണം ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. ഞാന്‍ ഉമ്മയോട് പറഞ്ഞു.: ‘നിങ്ങള്ക്ക് അള്ളാഹു പൊരുത്തുതരെട്ടെ. ആളുകള്‍ തോന്നിയതെല്ലാം സംസാരിച്ചു. നിങ്ങള്‍ അതിന്റെ ഒരു സൂചനപോലും എന്നോട് പറഞ്ഞില്ല. ‘അവര്‍ പറഞ്ഞു. ഇതു കാര്യമാക്കാനില്ല. സ്നേഹസമ്പന്നനായ ഒരു ആണിന്റെ കൂടെ സുന്ദരിയായ ഒരു സ്ത്രീ ജീവിക്കുകയും അവര്‍ക്ക് ചക്കലത്തികള്ണ്ടാവുകയും ചെയ്താല്‍ അവരും ആളുകളും പലതും പറയല്‍ സാധാരണയാണ്.’
പക്ഷെ, കണ്ണീര്‍ വറ്റാതെയും കണ്പോള അടക്കതെയും ആയിഷ ദിനരാത്രങ്ങള്‍ തള്ളിനീക്കി. അവരില്‍ നിന്ന് അകന്നു കഴിയുന്ന തിരുമേനിയുടെ നിലയും
ഏതാണ്ട് ഇതുതന്നെയായിരുന്നു. വിദ്വെഷപ്രേരിതമായ അപവാദത്തിന്റെ ബാലിയാടാണ് ഭാര്യയെന്നു മനസ്സ് മന്ത്രിക്കുന്നു. മാനം കെടുത്തുന്ന ദുഷ്പ്രചരണങ്ങള്‍ കേട്ട് അദ്ധേഹത്തിന്റെ കാതുകള്‍ മരവിച്ചു.
ഒടുവില്‍ സഹിക്കാതെ വന്നപ്പോള്‍ അദ്ദേഹം ജനങ്ങളെ അഭിമുഖീകരിച്ചു പ്രസംഗിച്ചു: ജനങ്ങളെ; ചിലര്‍ കുടുംബപരമായി എന്നെ ദ്രോഹിക്കുകയും സത്യമല്ലാത്തെത് പറയുകയും ചെയ്യുന്നത് എന്തിനാണ്? എന്റെ വീട്ടുകാരില്‍ നല്ലതല്ലാതെ ഞാന്‍ കണ്ടിട്ടില്ല. നന്മയല്ലാതെ എനിക്ക് അനുഭവമില്ലാത്ത ഒരു പുരുഷനെ ബന്ധപെടുതിയാണ് അവരിത് പറയുന്നത്. എന്റെ കൂടയല്ലാതെ എന്റെ വീട്ടിലും അദ്ദേഹം കടക്കാറില്ല.” നബിയുടെ വിഷമം കണ്ടു മുസ്ലികള്‍ ഹൃദയം പൊട്ടികരഞ്ഞു. തിരുനബിയുടെ ഭാര്യയുടെ അഭിമാനത്തെ ക്ഷതപെടുതുയവരോട് അവര്‍ക്ക് അടക്കവയ്യത അമര്‍ഷമുണ്ട്. ദുഷ്പ്രചരനക്കാരെ ശിക്ഷിക്കണമെന്നും പാഠം പഠിപ്പിക്കണമെന്നും അവര്‍ മുറവിളി കൂട്ടി. സാമൂഹ്യ ദ്രോഹികളുടെ കഴുത് വെട്ടണമെന്നുവരെ ചിലര്‍ വാദിച്ചു.
ആയിഷ തന്റെ അനുഭവം ഇങ്ങനെ വിവരിക്കുന്നു. : നബി തന്റെ അടുക്കല്‍ വന്നു. എന്നിട്ട് അലിബ്നു അബീത്വാലിബിനെയും ഉസാമത് ബ്നു സൈടിനെയും വിളിച്ചു അഭിപ്രായം ആരാഞ്ഞു. ഉസാമ എന്നെ പ്രശംസിച്ചു പറഞ്ഞത്‌ ഇതാണ്. :അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ വീട്ടുകാരിയെ പറ്റി നല്ലതല്ലേ ഞങ്ങള്‍ അറിഞ്ഞിട്ടുള്ളൂ. ഇതു നുണയും അന്യായവുമാണ്.
അതേസമയം അലി ഇങ്ങനെ പറഞ്ഞു. “അല്ലാഹുവിന്റെ റസൂലേ; സ്ത്രീകള്‍ക് പഞ്ഞമില്ല. അങ്ങക്ക്‌ വേണമെങ്കില്‍ മറ്റൊരുത്തിയെ പകരം കിട്ടും. വേലകാരിയോടു ചോദിച്ചു നോക്കൂ. അവള്‍ അങ്ങയോടു സത്യം പറയും. ‘ നബി ചോദ്യം ചെയ്യാനായി എന്റെ വേലകാരി ബരീരയെ വിളിച്ചു. അപ്പോള്‍ അലി ‘അല്ലാഹുവിന്റെ റസൂലിനോട് നേര് പറയൂ’ എന്ന് പറഞ്ഞു അവളെ ഒരടി അടിച്ചു.
ബരീര പറഞ്ഞു. നല്ലതല്ലാതെ എന്റെ അറിവിലില്ല. ആയിശാക് ഒരു കുറവും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ മാവ് കുഴച്ചു അവരെ നോക്കാന്‍ ഏല്പിക്കും. അവര്‍ ഉറങ്ങിപോകും. അപ്പോള്‍ ആട് വന്നു അത് തിന്നും. ഇതാണ് ഞാന്‍ കണ്ട ഒരേയൊരു ദോഷം.”
ഹൃദയഭാരത്തോടെ നബി ഇറങ്ങി നടന്നു. പിന്നീടു ഒരു ദിവസം തിരുമേനി അബൂബക്കറിന്റെ വീട്ടില്‍ ചെന്നു. ആയിഷ അവിടെ കരഞ്ഞു ഇരിക്കുന്നുണ്ട്‌. അവരുടെ ദുരവസ്ഥ കണ്ടു അന്സാരികളില്പെട്ട ഒരു സന്ദര്‍ശകയും ഒപ്പമിരുന്നു കരയുന്നു, അത് നിശബ്ദമായി നോക്കി ദുഖിച്ചു നില്‍കുകയാണ്‌ മാതാപിതാക്കള്‍. അപവാദകഥ പുറത്തുവന്ന ശേഷം അന്ന് ആദ്യമായി നബി ഇരുന്നു ആയിശയോട് സംസാരിച്ചു. :’ആയിഷ, ആളുകള്‍ പറയുന്നത് നീ അറിഞ്ഞിട്ടുണ്ടല്ലോ, നീ അല്ലാഹുവിനെ പേടിക്കണം. ജനങ്ങള്‍ പറയുന്ന രീതിയില്‍ വല്ല തെറ്റും ചെയ്തുപോയിട്ടുന്ടെങ്കില്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. അള്ളാഹു അടിമകളുടെ പശ്ചാത്താപം സ്വീകരിക്കും.’
ഈ വാക്കുകള്‍ താങ്ങാനാവാതെ അവര്‍ മരവിച്ചുപോയി. സംസാരിക്കാന്‍ തുനിഞ്ഞെങ്കിലും നാവു വഴങ്ങിയില്ല. ഈ സമയം തിരുമേനിക്ക് മറുപടി കൊടുക്കുമെന്ന പ്രതീകയില്‍ അവര്‍ മാതാപിതാക്കളെ ദയനീയമായി നോക്കി. ഇരുവരും മൌനം ദീക്ഷിക്കുന്നത് കണ്ടപ്പോള്‍ ആയിഷ പൊട്ടികരഞ്ഞു ചോദിച്ചു: ‘നിങ്ങളെന്താണ്‌ മറുപടി പറയാത്തത്?’
എന്ത് മറുപടി പറയണമെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ’ -വേദനാനിര്ഭാരമായ സ്വരത്തില്‍ ഇരുവരും അറിയിച്ചു. അപ്പോള്‍ ധൈര്യവും തന്റേടവും വീണ്ടുകിട്ടിയെന്നോണം തിരുമേനിയെ നോക്കി അവര്‍ ദൃഡസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു. :’അങ്ങ് പറഞ്ഞ കാര്യത്തില്‍ ഞാന്‍ ഒരു കാലത്തും അല്ലാഹുവിനോട് പശ്ചാതപിക്കുകയില്ല. ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹുവിനു അറിയാം. എന്നിരിക്കെ ജനങ്ങള്‍ പറയുന്നത് ഞാന്‍ ശരിവച്ചാല്‍ ഇല്ലാത്തത് പറയലാവും. അവര്‍ പറയുന്നത് നിഷേധിച്ചാല്‍ അവര്‍ വിശ്വസിക്കാനും പോകുന്നില്ല.’
യഹ്ഖൂബ് നബിയില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കടനഭാരത്തില്‍ അദ്ധേഹത്തിന്റെ പേര്‍ ഓര്‍ക്കാന്‍ കഴിയാതെ അവര്‍ ഇങ്ങനെ തുടര്‍ന്ന്. :’സുന്ദരമായ ക്ഷമ. അവര്‍ പറയുന്നതില്‍ അല്ലാഹുവാണ് ഏക ശരണം എന്ന് യൂസുഫിന്റെ പിതാവ് പറഞ്ഞതാണ് എനിക്ക് പറയാനുള്ളത്. ‘ എന്നിട്ട് അവര്‍ നിശബ്ദയായി.
ആ ഇരിപ്പില്‍ തന്നെ നബിക്ക് അല്ലാഹു സന്ദേശം ഇറക്കി. വഹ് യു വരുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള തളര്‍ച്ച മാറിയപ്പോള്‍ നെറ്റിയില്‍ നിന്ന് വിയര്‍പ്പു തുടച്ചു അദ്ദേഹം അറിയിച്ചു.:’സന്തോഷിക്കൂ , ആയിശാ.നിന്റെ നിരപരാദിത്വതെ കുറിച്ച് അള്ളാഹു ഖുര്‍ആന്‍ വചനങ്ങള്‍ ഇറക്കിയിരിക്കുന്നു.’
ദുര്‍വാഹമായ ഒരു ഭാരം നീങ്ങിയ മട്ടില്‍ അബൂബക്കര്‍ നെടുവീര്‍പ്പിട്ടു. ആഹ്ലാദത്താല്‍ ഉമ്മു റൂമാന്‍ ചാടിയെനീട്ടു ആയിശയോട് ഭര്‍ത്താവിന്റെ അടുക്കലേക്കു എണീറ്റ്‌ ചെല്ലാന്‍ ആണ്ഗ്യഭാഷയില്‍ ആവശ്യപെട്ടു. ആയിഷ വീര്യത്തോടെ ഇപ്രകാരം പറഞ്ഞു. ‘ഞാന്‍ അദ്ധേഹത്തിന്റെ അടുക്കലേക്കു ചെല്ലുകയില്ല. അല്ലാഹുവിനെ മാത്രമേ ഞാന്‍ പ്രശംസി ക്കുകയുള്ളൂ എന്റെ നിരപരാധിത്യം വ്യക്തമാക്കി വഹ് യ് ഇറക്കിയത് അവനാണ്.’
ദുരുപടിഷ്ട്ടമായ വ്യഭിചാരരോപണം മൂലം ഭാര്യ അനുഭവിച്ച വേദനകളില്‍ സഹതാപം പ്രകടിപ്പിച്ചു കൊണ്ട് നബി ഇറങ്ങിപോയി പള്ളിയില്‍ ചെന്നു ‘നൂര്‍’ അദ്ധ്യായത്തിലെ താഴെ ചേര്‍ക്കുന്ന ഭാഗം ജനങ്ങളെ കേള്‍പ്പിച്ചു.:
ആ അപവാദം പറഞ്ഞുണ്ടാക്കിയവര്‍ നിങ്ങളില്‍ പെട്ട ഒരു കൂട്ടര്‍ തന്നെയാണ്. അത് നിങ്ങള്ക്ക് ദോഷമാണെന്ന് നിങ്ങള്‍ കരുതരുത്. അത് നിങ്ങള്ക്ക് നല്ലതാണ്. അവരില്‍ ഓരോ ആള്‍ക്കും താന്താങ്ങള്‍ സമ്പാദിച്ച പാപമുണ്ട്‌. അവരുടെ കൂട്ടത്തില്‍ അതിന്റെ നേതൃത്വം വഹിച്ചവന് വന്പിച്ച ശിക്ഷയുണ്ട്. നിങ്ങള്‍ അത് കേട്ടപ്പോള്‍ വിശ്വാസികളും വിശ്വാസിനികളും തങ്ങലെപറ്റി എന്തുകൊണ്ട് നല്ലത് വിചാരിക്കുകയും ഇതു വ്യക്തമായ നുണയാണെന്ന് പറയുകയും ചെയ്തില്ല? അവര്‍ അതിനു നാല് സാക്ഷികളെ ഹാജരക്കതിരുന്നതെന്തു? അവര്‍ സാക്ഷികളെ ഹാജരാകാതിരുന്നതിനാല്‍ അവര്‍ തന്നെയാണ് അല്ലാഹുവിന്റെ അടുക്കല്‍ വ്യാജവാദികള്‍. ഇഹത്തിലും പരത്തിലും നിങ്ങള്ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കരുണയും ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ എര്പെട്ട ആ നുണ കാരണം വമ്പിച്ച ശിക്ഷ നിങ്ങളെ ബാധിചെനെ .നിങ്ങളുടെ നവുകല്കൊണ്ട് അത് നിങ്ങള്‍ ഏറ്റുപാടുകയും നിങ്ങള്ക്ക് വിവരമില്ലാത്ത കാര്യം വായകൊണ്ട് നിങ്ങള്‍ സംസാരിക്കുകയും അത് നിസ്സാരമായി നിങ്ങള്‍ കണക്കകുകയും ചെയ്തപ്പോള്‍ (നിങ്ങള്‍ക്ക് ശിക്ഷ കിട്റെണ്ടാതയിരുന്നു) അതാകട്ടെ അല്ലാഹുവിന്റെ അടുക്കല്‍ ഗൌരവമുള്ളതാകുന്നു. അത് നിങ്ങള്‍ കേട്ടപ്പോള്‍ ‘ഇങ്ങനെ സന്സാരിക്കാന്‍ നമുക്ക് ഭൂഷണമല്ല.(അല്ലാഹുവേ.,,) നീ പരിശുദ്ധന്‍. ഇതു ഗുരുതരമായ ദുരാരോപനമാണ് ‘എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല. ? നിങ്ങള്‍ സത്യവിശ്വസികലാനെങ്കില്‍ മേലില്‍ ഇത്തരം ആവര്തികരരുതെന്നു അള്ളാഹു നിങ്ങളെ ഉപദേശിക്കുന്നു. അവന്‍ നിങ്ങള്ക്ക് ലക്‌ഷ്യം വിവരിച്ചുതരുന്നു. അള്ളാഹു സര്‍വ്വ ഞനും യുക്തിപൂര്‍വ്വം പ്രവര്തികുന്നവനുമാണ്. സത്യവിശ്വാസികളുടെ പേരില്‍ ദുര്‍ന്നടപ്പു പ്രചരിക്കാന്‍ ഇഷ്ട്ടപെടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനയുള്ള ശിക്ഷ യുണ്ട്. അള്ളാഹു അറിയുന്നു: നിങ്ങള്‍ അറിയുന്നില്ല.(11 -19 )
ഇതേ അദ്ധ്യായം നാലാം സൂക്തത്തിലെ ‘പതിവ്രതകലെപറ്റി അപവാദം പറയുകയും എന്നിട്ട് നാല് സാക്ഷികളെ ഹാജരാകതിരിക്കുകയും ചെയ്യുന്നവരെ എന്പതു അടി അടിക്കുക; അവരുടെ ഒരു സാക്ഷിത്വവും ഒരു കാലത്തും സ്വീകരിക്കരുത്; അവര്‍ തന്നെയാണ് തെമ്മാടികള്‍’ എന്നാ കല്‍പ്പന യനുസരിച്ചു നുണകഥ പ്രച്ചരിപ്പിച്ചവര്‍ക്ക് അടി ശിക്ഷ നല്‍കി. മതനിഷ്ട്ടയും ചരിത്രശുദ്ധിയുമുള്ള സ്ത്രീകള്‍ സംശയകരമായ സാഹചര്യങ്ങളില്‍ നിന്ന് അകന്ന്‍ നില്കനമെന്ന പാഠമാണ് ശ്രേഷട്ടയും സമ്പൂര്‍ണ്ണയുമായ ഒരു മഹതിയുടെ അനുഭവത്തിലൂടെ അള്ളാഹു നമ്മെ പഠിപ്പിക്കുന്നത്‌. ഉമ്മുല്‍ മുഅ മിനീന്‍ ആയിഷ അപവാദ പ്രചരണത്തിന് ഇരയായെങ്കില്‍ ലോകത്ത് ഒരു സ്ത്രീയും അത്തരം ആരോപണങ്ങള്‍ക്ക് അതീതയല്ല. ആയിഷയുടെ നിരപരാധിത്വം സ്ഥാപിക്കാന്‍ ഖുര്‍ ആന്‍ വചനങ്ങള്‍ എത്തി. അത് ഇല്ലതിരുന്നലെതെ അവസ്ഥ ഒന്ന് ഓര്‍ത്തുനോക്കൂ .
-------------------------------------------------------------------------------------------------------
ഇങ്ങിനെ വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പരീക്ഷങ്ങളില്‍ നല്ല സമീപനം സ്വീകരിക്കുവാനും ,വിശ്വാസവും ഈമാനും കളഞ്ഞു പോവാതെ രബ്ബിലേക്ക് കൂടുതല്‍ അടുക്കാനും തയ്യാര്‍ ആവുക ...
ഇതേ സമയത്ത് കോളേജില്‍ പടിതാവായിരുന്ന ഒരു സഹോദരന്റെ പോസ്റ്റു ശ്രദ്ധിക്കൂ ...
  -----------------------------------------------------------------------------------------------------
അസ്സലാമു അലൈകും.
സഹോദരങ്ങളെ...
നമ്മുടെ പ്രിയ പണ്ഡിതനും കേരള സുന്നികളുടെയും സമ്പത്ത് ജമാഅത്ത് കാരുടേയും കടുത്ത ആദര്ശ എതിരാളി കൂടിയായ ഷംസുദ്ദീന് പാലത്തുമായി ബന്ധപ്പെട്ട കേസ് വ്യാപകമായി പ്രച്ചരിക്കുകയാനല്ലോ, യഥാര്ത്ഥത്തില് പാലത്തിനു പരലോകത്തേക്കു പുണ്യം വാരിക്കൂട്ടി സ്വര്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുന്ന കൊടുക്കുന്ന തിരക്കിലാണു ഖുരാഫികളും മൌദൂദിസ്റ്റുകളും.എന്റെ അറിവിലുള്ളത് നിങ്ങളിലെക്കും അറിയിക്കാനുള്ള ഒരു ശ്രമം.
കൊളെജില് അച്ചടക്ക ലംഘനം നടത്തിയ നൂറു കണക്കിന് വിദ്യാര്ഥികളെ അദ്ദേഹം നേര്വഴിയിലേക്ക് കൊണ്ടുവന്നതിനു അന്സാര് ഇന്നും സാക്ഷിയാണ്. അദ്ദേഹത്തിന്റെ തനതായ ശൈലി ആയിരുന്നു ഈ വിഷയത്തില് ഉപയോഗിച്ചിരുന്നത്.അറബിക് കോളേജ് എന്നാ നിലയില് ഒരു അധ്യാപകന്റെ ബാധ്യതയാണ് അച്ചടക്ക വിഷയം എന്നും വിദ്യാര്ഥികളാല് പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്തം ആണെന്നും ശംസുക്ക ഇടക്കിടെ സ്വകാര്യ സംഭാഷണങ്ങളില് പറയുമായിരുന്നു.
ഒരല്പം വ്യത്യസ്തമായ ഒരു കേസ് ആയിരുന്നു അദ്ദേഹത്തിനു എതിരെ ഇപ്പോള് മൊഴി കൊടുത്ത കുട്ടിയുടെത്. ചെറു പ്രായത്തില് തന്നെ അവളുടെ വാക്ക് ' ബോയ് ഫ്രണ്ട് ഇല്ലാതെ എങ്ങനെയാ ഒരു പെണ്കുട്ടി ജീവിക്കുക' എന്നാ രൂപത്തില്‍ ഉള്ളതായിരുന്നു . അന്സാരില് എത്തിയ ശേഷം അവളെ നേര്വഴിക്കു വഴി നടത്താനുള്ള ഉത്തരവാദിത്തവും സ്വാഭാവികമായും അദ്ദേഹത്തില്‍ ഏല്പ്പിുക്കപ്പെട്ടു .കോളേജില് എത്തിയ ശേഷവും പല തവണ പാലത്തിന്റെ ശാസനക്കും താക്കീതിനും വിധേയമായി..കുടുംബത്തില് പല അസ്വാരസ്യങ്ങളും ഉള്ള, ഇസ്ലാമിക വിജ്ഞാനത്തിന്റെ കുറവ് കൊണ്ടാവണം ചെറു പ്രായത്തില് തന്നെ മനസ്സ് പതറിയിട്ടുള്ള ഒരു കുട്ടിയെ ഏതെങ്കിലും നിലക്ക് നേര്വഴിക്കു നടത്താനുള്ള ഒരു ശ്രമം, മാനസിക ചികിത്സയായിരുന്നു അവിടെ ആവശ്യം.പാലത്ത് ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുകയും ചെയ്തു.നല്ല രീതിയില്‍ പെരുമാറി, അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്ന കോട് ഭാഷ പഠിപ്പിച്ചു കൊടുത്തു.അങ്ങനെ പാലത്തിന്റെ ഇടപെടലുകള്ക്ക്ി ശേഷം സ്ഥിരമായി കോളേജില് വരാനും ,നല്ല ലക്ഷണങ്ങള് കാണിച്ചു തുടങ്ങുകയും ഒക്കെ ചെയ്തപ്പോ നല്ല ലക്ഷണമായി സമാധാനിച്ചു, പക്ഷെ അധിക കാലം നിന്നില്ല, നന്നാവാന് കാരണം പാലത്ത് ആയതിനാല് ഞാന് അദ്ദേഹത്തെ മാത്രമെ വിവിഹം കഴിക്കൂ എന്ന് ശാട്യം പിഠിച്ചു.കൌണ്സിലിംഗ് നടത്തി ശരിയാക്കാമെന്ന ധാരണയായിരുന്നു പാലത്തിനു. പക്ഷെ ഒന്നും വിജയം കണ്ടില്ല.അപ്പഴേക്കും അവളുടെ പിതാവും പാലത്തിനെതിരെ തിരിഞ്ഞു കഴിഞ്ഞിരുന്നു . ഇത്തരം വാര്ത്ത ആയതിനാല് പെട്ടെന്ന് പ്രചരിച്ചു.മാസങ്ങള്ക്ക് മുന്പേ ലീവിന് അപേക്ഷിച്ച പാലത്ത് ലീവ് കാന്സല് ചെയ്യാന് തീരുമാനിച്ചെങ്കിലും നടന്നില്ല .അദ്ദേഹം ലീവില് പോയി,
മാസങ്ങള്ക്ക് മുന്പ്, കോളേജിലേക്ക് പുറപ്പെട്ട ഇവളെ കോളേജില്‍ എത്താത്തതിന്റെ അടിസ്ഥാനത്തില് കോളേജില് നിന്നും പുറത്താക്കി.ഏകദേശം രണ്ടു ആഴ്ച മുന്പ് വീട്ടില്‍ നിന്നും കാണാതായ ഇവളെ ദിവസങ്ങള്കുേ ശേഷം മറ്റൊരു സ്ഥലത്ത് നിന്നും കണ്ടെത്തിയാതായും അറിഞ്ഞു .പിന്നീടു ഒന്നു രണ്ടു ദിവസങ്ങള്ക്കു മുന്പാ്ണ് ഇവള് പാലത്തിനെതിരെ മൊഴി കൊടുത്തത് എന്നാണറിവ് (ഒന്നര വര്ഷതങ്ങള്ക്കുത മുന്‍പാണ് പാലത്ത് കോളേജില്‍ നിന്ന് നേര്വനഴിക്ക് നടത്താന്‍ ശ്രമിച്ചു പരാജയപ്പെടുന്നത് എന്നത് പ്രസക്തം)
ബാക്കി ലോകത്തിന്റെ നാഥനിലേക്ക് തവക്കുല്‍ ചെയ്യാം.എല്ലാം അറിയുന്നവനും കേള്ക്കു ന്നവനും പരിഹരിക്കുന്നവനും അവന്‍ ആണല്ലോ..
അല്ലാഹുനിന്റെ പരീക്ഷണം അദ്ദേഹത്തിനു നിരന്തരമായി നേരിടേണ്ടി വരികയാണ്.നാഥാ അനുഭവിക്കുന്ന ത്യാഗത്തിന്റെ പൂര്ണ്വ പ്രതിഫലം നാളെ പരലോത്ത് വെച്ച് അദ്ദേഹത്തിനു ചോരിയണെ...
സത്യവിശ്വാസികളേ, ഒരു അധര്മ്മചകാരി വല്ല വാര്ത്ത യും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്റെഅ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി(ഖുര്ആതന്‍ 49-6).
നമ്മുടെ അടുക്കലുള്ള ഏക ആയുധം പ്രാര്ഥനയാണ്.അദ്ദേഹത്തിനും കുടുംബത്തിനും സലഫി പ്രവര്ത്തകര്ക്കും ക്ഷമിക്കാനും സഹിക്കാനുമുള്ള ഈമാനികമായ കരുത്ത് ലഭിക്കാന് അല്ലാഹുവിനോട് പ്രാര്ത്തിക്കാം.നാഥാ പ്രയാസങ്ങള്ക്ക് മേല് പ്രയാസങ്ങള് അനുഭവിക്കുന്ന ഞങ്ങള്ക്ക് ഏറ്റവും നല്ലൊരു പര്യവസാനം നല്കണേ റബ്ബെ...
-------------------------------------------------------------------------------------------------------------------------------------------------------------
മുജാഹിധുകളെ നമ്മള്‍ നയിക്കുന്ന ആദര്‍ശ യുദ്ധത്തെ പരാജയപെടുതാന്‍ അവര്‍ പല വേഷത്തിലും വരും ...തളരരുത് നാം ഒരിക്കലും ,അല്ലാഹു ക്ഷമികുന്നവരുടെയും അവന്റെ മാര്‍ഗത്തില്‍ ക്ഷ്മകൊണ്ടും ഹക്ക് കൊണ്ടും ജിഹാദ് ചെയ്യുന്നവരുടെ കൂടെയാണ് .....ഇല്ല അക്കാലത്ത് സുലൂളിനും ഇന്ന് രാമന്തളിമാര്‍ക്കും താല്‍കാലിക വസ്സുവസ്സുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്ന് വരാം ..പക്ഷെ കാലം അവരുടെ നെന്ജകാതെ കാപട്യം പുറത്തു കൊണ്ട് വരികയും ..ശംസുക്കയുടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യും ....അവര്‍ സത്യത്തെ ഊതിക്കെടുത്താന്‍ സ്വീകരിക്കുന്ന വില കുറഞ്ഞ നമ്പറുകള്‍ അവരുടെ സംസ്കാരത്തിന്റെ ശൂന്യതയായി കരുതി വെറുതെ വിടുക
മറ്റുള്ളവരോട് :-
അല്ലാഹുവിനെ ഭയക്കുക......... " വിശ്വാസികളെ ഒരു അധര്‍മ കാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അതിനെ പറ്റി വ്യക്തമായി അന്വേഷിച്റിയണം. അറിയാതെ ഏതങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്ത്‌ വരുത്തുകയും ഏന്നിട്റ്റ് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേതിക്കിരിക്കുവാന്‍ വേണ്ടി" ( Quran 49:6 )

   
യാ Allhah നിന്റെ മഹാനായ പ്രവാചകന്‍ യൂസുഫ് നബിയെ നീ കുറ്റ വിമുച്ക്തനക്കി ഇസ്സത്ത്‌ നല്‍കിയത് പോലെ ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരനും പ്രഗല്‍ഭ പണ്ഡിതനും നിന്റെ ദീനിന്റെ മാര്‍ഗത്തിലെ ഉജ്ജോല പോരാളിയുമായ ശംസുക്കയെ നീ ഈ പരെക്ഷണത്തില്‍ നിന്നും മോജനം നല്‍കി അദ്ദേഹത്തിന് നീ ഇസ്സത്ത്‌ നല്‍കി അനുഗ്രഹികേണമേ... വീണ്ടും നിന്റെ ദീനിന്റെ മാര്‍ഗത്തില്‍ പോരാടുവാനുള്ള കരുത്ത് നീ അദ്ദേഹത്തിനും ഞങ്ങള്‍കും നല്‍കേണമേ.... അദ്ധേഹത്തിന്റെ ശത്രുകളുടെ ശക്തി നീ ഇല്ലാതാക്കി അവര്‍ക്ക് നീ സല്‍ബുദ്ധി നല്‍കേണമേ,..... യാ റബ്ബുല്‍ ആലമീന്‍,




Tuesday, September 18, 2012

യാ ഇബാദല്ലഹ് -ഈ വിവാദങ്ങള്‍ ആര്‍ക്കു വേണ്ടി ???









സുബൈര്‍ മങ്കടയും യാ ഇബാദല്ലഹ് എന്നാ ഹദീസും-Part 2




 Bismillaahi ar-Rahmani ar-Raheem,
Assalamu Alaikkum Wa Rahmathullaahi Wa Barakaathuhu.
 
Brothers, hope all of you might have listened to the dars of Zubair Moulavi on this topic. When some other brothers presented before me some
certain proofs as mentioned in my below mail, I felt I need to send you all this because Zubair Moulavi is not FULLY RIGHT on THIS TOPIC.
 

Regarding Zubair Moualvi (Haafidhahullaah), he is a great person of knowledge (I am not elevating his level to a great scholar, rather he translates
those books of classical scholars into Malayalam and any laymen can understand and correct his Manhaj).
Also he is respectable by great Ulemas like Shaykh Rabee and Shaykh Ubayd (Haafidhahumullaah)
 
But any person can have personal mistakes. I refer his dars since whatever he teaches is backed up by solid evidences, but in this topic (and there may be many which I am not aware) he is wrong.  I request all of my brothers to understand the current fitna topic from these materials.
 
 
Also we have to understand Zakariya Moulavi's stand on baseless claims done by KNM upon him, refer to his Manjeri Program.
 
 
 
1)ഷെയ്ക്ക്  അലബാനി രഹിമാഹുള്ള, യാ ഇബാദല്ലാഹ് എന്നതില്‍ ജിന്നിനെ ഉദ്ദേശിച്ചാല്‍ ശിര്‍ക്കുന്‍ ബയ്യിന്‍ എന്ന് പറഞ്ഞിടില്ലേ ???
 
വ്യാപകമായി തെറ്റി ധരിപിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഷെയ്ക്ക് അല്‍ബാനി ഇതേ കുറിച്ച് എന്ത് പറഞ്ഞു എന്നത്  visit @ http://hadeesnishedham.blogspot.in/2012/09/part-2.html

സുബൈര്‍ മങ്കടയും യാ ഇബാദല്ലഹ് എന്നാ ഹദീസും http://hadeesnishedham.blogspot.in/2012/09/blog-post_16.html
 
In this days of fitna we have to understand a few things.
 
1. Learn Arabic ASAP and try to read/listen to Ulemas from Kibaar rather than listening to local scholars/speakers
2. Leave HIzbiya (Partisanship) and we have to develop certain ettiquettes insha Allaah, so that beneficiak ilm can enter our heart.
3. Always stick to scholars as long as they are backed up with proofs (Quran, Sunnah & Understanding of Sahaba)
4. Even-if there are mistakes from those whom we are attached to, never bother about the attachment but beware of the HereAfter and not
accept his mistakes rather find the truth and stick to it, but leaves those mistakes and take truth from him.
 
Inline image 1

Also there are other as shown below:

Inline image 2
Inline image 3

Inline image 4



Inline image 6
Inline image 7

Inline image 8

Inline image 9
May Allaah protect all of us from this great fitna, Aameen. 
 
-- 

KNM-നെ തകര്ക്കാന് ഇറങ്ങിപ്പുറപ്പെട്ട ഗൂഡ സംഘം





KNM-നെ തകര്ക്കാന് ഇറങ്ങിപ്പുറപ്പെട്ട ഗൂഡ സംഘം എന്ന് മുംബ് ഒരിക്കല് KJU പ്രക്യാപിച്ച നാല്വര് സംഗത്തില്ഇദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നുപക്ഷെ ഇന്നലെ കാസറഗോഡ് നടന്ന KNM ആദര്ശ വിശദീകരണ -മുഖാമുഖപരിപാടിയുടെ സ്റ്റേജില് ഇദ്ദേഹതെയും കാണാനിടയായി
.

 പരിപാടിയുടെ അവസാനം നന്ദി പറഞ്ഞതും ഇദ്ദേഹം തന്നെയാണ്.


KNM-നെ തകര്ക്കാന് ഇറങ്ങിതിരിച്ചവരെന്ന് KJU പ്രക്യാപിച്ച നാല്വര് സംഗത്തില്
പെട്ട ഇദ്ദേഹം എങ്ങനെ KNM-ന്റെ "ഔദ്യോഗികസ്റ്റേജില് എത്തി ??എങ്ങനെ  പരിപാടിയുടെ സംഘാടകനായി??

 KJU എതിര്ക്കുകയും വിമര്ശിക്കുകയും ചെയ്ത മഞ്ഞ പുസ്തകം ഇറക്കിയ
ആളുകള്ക് സഹായം ചെയ്തു കൊടുത്ത ഇദ്ദേഹത്തോട് വിശദീകരണം ചോദിച്ചതായി
ആര്കെങ്കിലും അറിയുമോഇദ്ദേഹം മറുപടി നല്കുകയോ KJU-വിനോദ് മാപ്പ് പറയുകയോ
ചെയ്തിട്ടുണ്ടോപിന്നെ എങ്ങനെ ഇദ്ദേഹം KNM "ഔദ്യോഗികസ്റ്റേജില് എത്തി ??

 KNM- ന്റെ വാക്കിലും പ്രവര്ത്തിയിലും ഉള്ള  വൈരുധ്യങ്ങള് കണ്ടത് കൊണ്ടാണ് ഞാന് ഇത് ഇവിടെ പോസ്റ്റ്ചെയ്യാന് കാരണംഅല്ലാതെ ആരെയെങ്കിലും വ്യക്തിപരമായി ഇകഴ്താനോ KNM നെ ചോദ്യം ചെയ്യാനോ അല്ല.


# Zooming ആയത് കൊണ്ട് ഫോട്ടോ ക്ലിയര് അല്ല. Insha Allah CD ഇറങ്ങുമ്പോള് നിങ്ങള്ക്ക് കൃത്യമായികാണാവുന്നതാണ്.

" പുസ്തകരചനയില്‍ എനിക്ക് എല്ലാവിധ സഹായവും നല്കിയ എന്റെ പ്രിയ സുഹുര്ത്ത് കെ.എന്‍.എം ക്യമറാമാന്സിദ്ധീഖ് തലശ്ശേരി ,ഹാരിസ് ചേറൂര്‍,അനസ് തളിപ്പറമ്പ് എന്നിവരോടുള്ള നന്ദികൂടി പ്രകടിപ്പിക്കുന്നു. ലേഖനം സലഫികേരളത്തിനു സമര്പ്പിക്കുന്നു" (പേജ് 7,അന്ദവിശ്വാസത്തിലേക്കുള്ള പിന്വിളി)   …ഇത്രയും വ്യക്തമായി കെ.കെ.പി തന്നെപറഞ്ഞിട്ടുണ്ട്...

Sunday, September 16, 2012

സുബൈര്‍ മങ്കടയും യാ ഇബാദല്ലഹ് എന്നാ ഹദീസും


സുബൈര്‍ മൌലവിയെ പറ്റി ...ഉള്ളതും ഇല്ലാത്തതും പറഞ്ഞു നാട് നീളെ പ്രച്ചരിപിച്ചവര്‍ ഇപ്പോള്‍ ഒരു ക്ലിപ്പുമായി ഇറങ്ങിയിട്ടുണ്ട് ...വസ്തുതകള്‍ പഠിക്കുന്ന ആര്‍ക്കും ഇതിലെ സലഫി നിലപാട് തിരിച്ചറിയാന്‍ ഒരു പ്രയാസവും ഇല്ല ....സുബൈര്‍ മൌലവി പണ്ട് പറഞ്ഞ പലതിലും പിന്നീട് തിരുത്തിയിട്ടുണ്ട് ..അതുപോലെ ഈ വിഷയത്തിലും കുറച്ചു കൂടെ വ്യക്തമായ നിലപാട് വ്യക്തമാക്കും എന്ന് നമ്മള്‍ പ്രതീക്ഷിക്കുകയാണ് ....

മന്കടനകള്‍ എന്നാണു അനസ് മുസ്ലിയാര്‍ എറണാകുളം സംവാദത്തില്‍ ഇധേഹതെയും കൂട്ടരെയും വിമര്‍ശിച്ചത് .....

ഇദ്ദേഹത്തിനു  കൂട്ടര്‍ക്കും പല വാദങ്ങളും ഉണ്ട്
-സങ്കടന തിന്മയാണ്
-ആഗോള അടിസ്ഥാനത്തില്‍ ആണ് നോമ്പ് നോല്കേണ്ടത്
-ജിന്ന് സിഹ്ര്‍ വിഷയത്തില്‍ അബ്ദുറഹ്മാന്‍ സലഫിയുടെ മുഴുവന്‍ വാദങ്ങളെയും ഇദ്ദേഹം എതിര്കുന്നുണ്ട് (ജിഇനു സിഹ്ര്‍ എന്ന് ഇദ്ദേഹത്തിന്റെ സൈറ്റില്‍ നോക്കുക )
-പ്രബോധനം ആളിമുകള്‍ക്ക് മാത്രമാണ് ഭാധകം
-ഖുതുബയുടെ ഭാഷ
തുടങ്ങി ഒരു പാട് വിഷയങ്ങളില്‍ സലഫി വീക്ഷന്തോട് ഇവര്‍ പുറം തിരിഞ്ഞു നില്കുന്നു
ഈ ക്ലിപ്പ് പ്രച്ചരിപികുന്നവര്‍ അദ്ധേഹത്തിന്റെ മറ്റു വാദങ്ങള്‍ അന്ഗീകരിക്കുന്നുണ്ടോ ....ഇല്ല ....മരിച്ചു ജിന്ന് സിഹ്ര്‍ വിഷയത്തില്‍ kju വിനെ പേരില്‍ ചിലര്‍ ഇറക്കിയതിനെ  ശക്തമായി ഇദ്ദേഹം വിമര്‍ശിക്കുകയും ചെയ്യുന്നു
-----------------------------------------------------------------------------------------------------------------------------
അതിനാല്‍ സുബൈര്‍ മൌലവിയുടെ നിലപാട് ആഖീധയോട് യോജിക്കുന്നു എങ്കില്‍ നാം സ്വീകരിക്കും അല്ലെങ്കില്‍ തള്ളികളയും ....ശരി അപ്പോള്‍ വിഷയത്തിലേക്ക് വരാം
---------------------------------------------------------------------------------------------------------------------------

സുബൈര്‍ മൌലവിയുടെ ക്ലിപ്പിലെ ഓരോ വരിയും ഉദ്ധരിച്ചു നമ്മള്‍ മറുപടി പറയുന്നു ...ഇന്ഷ അല്ലാഹു ...ഇത് സുബൈര്‍ മൌലവിയെ തിരുത്താന്‍ ഒന്നുമല്ല ...അദ്ദേഹം പണ്ഡിതനും വാഗ്മിയും ആണ് ..എന്നാല്‍ അദ്ദേഹം തെട്ടിധരിച്ചതും നമുക്ക് ഇല്ലാത്തതുമായ കാര്യങ്ങള്‍ ആണ് ഈ മറുപടിയില്‍ നമ്മള്‍ ഉധേഷികുന്നത്
---------------------------------------------------------------------------------------------------------------------------------
എന്താണ് മുജാഹിദുകള്‍ 2012 നു മുമ്പ് വരെ പറഞ്ഞിരുന്ന വാദം .....
ഈ ഹദീസ് ല്വഹീഫാണ് ..അതിനാല്‍ അതുകൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല ...ഇനി ഹദീസ് സ്വഹീഹാണ് എങ്കില്‍ ...അതുകൊണ്ട് ആരെങ്കിലും അമല്‍ ചെയ്തു എങ്കില്‍ തന്നെ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് യാതൊരു തെളിവും ഇല്ല ...എന്തുകൊണ്ടാണ് തെളിവ് ഇല്ലാത്തത് ...ഹദീസിന്റെ രണ്ടാം പകുതിയില്‍ വാ ഇന്ന ലില്ലാഹി ഇബാധുന്‍ ലാ നരാഹും ...നിങ്ങള്‍ കാണാത്ത സൃഷ്ടി എന്ന് പറഞ്ഞതും ഹദീസ് സ്വഹീഹാണ് എങ്കില്‍ സ്വഹീഹായി വരും ...അപ്പോള്‍ യാ ഇബാദല്ലഹ് എന്നാ വിളിക്കുന്ന ആളുടെ മനസ്സില്‍ അല്ലാഹു നമ്മള്‍ കാണാതെ അവിടെ നമ്മെ സഹായിക്കാന്‍ ഒരു സൃഷ്ടിയെ ഏല്പിച്ചിട്ടുണ്ട് എന്നാ വിചാരമേ ഉണ്ടാകൂ  ..അതിനാല്‍ പ്രാര്‍ത്ഥന വരില്ല .....ആ സൃഷ്ടികള്‍ നമ്മള്‍ കാണാത്തവരും എന്നാല്‍ ഹാജരുല്ലാവരും ആണ് ,അതിനാല്‍ അതിനു സാദ്യത ഉള്ള രസൃഷ്ടികളെ ആയിരിക്കാം  ഉദ്ദേശം  എന്നും ...എന്നാല്‍ മലക്കാണ് എന്നതാണ് കൂടുതല്‍ ശരി എന്നും പണ്ഡിതര്‍ പറഞ്ഞു (അല്‍ബാനിയുടെ സില്സിളത് ല്വഹീഫ നോക്കുക ).....
കേരളത്തിലെ മുജാഹിദുകള്‍ മാത്രം അല്ല ...ലോക പണ്ഡിതന്മാര്‍ മുഴുവന്‍ ഈ വിഷയത്തില്‍ ഈ അഭിപ്രായം ആണ് പറഞ്ഞത് ....അത് നോക്കണ്ട എന്നാണു സുബൈര്‍ മൌലവിയുടെ വാദം എങ്കില്‍ ...സിഗരട്ട് വലിക്കുന്ന, ആളുകള്‍ നേത്രത്വം നല്‍കുന്ന knm ഇല പ്രവര്തിക്കാമോ എന്ന് ഫത്വ ചോദിച്ചു ...അപ്പോള്‍ അവര്‍ പറഞ്ഞു 'അങ്ങിനെ ആണെങ്കില്‍ പറ്റില്ല "അപ്പോള്‍ കണ്ടോ പറ്റില്ല ..knm ഇല്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു നടന്നു ...അപ്പോള്‍ അത് സ്വീകരിക്കാം എന്നും ..ഇതില്‍ ഉസൂളില്‍ യോജിക്കുന്ന പണ്ഡിതരെ സ്വീകരിക്കേണ്ടതില്ല എന്നും പറഞ്ഞാല്‍ അതെങ്ങിനെ ശരിയാവും ..
മാത്രമല്ല സംഘടന തിന്മയാണ് എന്ന് ഫത്വ വാങ്ങാന്‍ ഉപയോഗിച്ചത് തന്നെ ഒരു തെറ്റിദ്ധരിപ്പിക്കല്‍ ആണ് 'knm സിഗരട്ട് വലിക്കാത്ത എത്ര ആളുകള്‍ നേതാക്കള്‍ ഉണ്ട് ...എന്നാല്‍ ഈ വിഷയത്തില്‍ ആഹ്ലുസുന്നയുടെ മൊത്തം പണ്ടിത്ര്ക്കും തെറ്റ് പറ്റി എന്നാണു സുബൈര്‍ മൌലവി ഇവരുടെ വാദം ....കാരണം
തൌഹീട് 2012 കാരുടെ വാദം ....
''.യാ ഇബാദല്ലഹ് എന്നതിന്റെ മത്നില്‍ തന്നെ ശിര്‍ക്കുണ്ട് ...വാ ഇന്ന ലില്ലാഹി ലാ നരാഹും എന്ന് പറഞ്ഞതിലെ ലാ നരാഹും എന്ന് പറഞ്ഞത് കാണാത്ത മനുഷ്യര്‍ ആണ് ...അതിനാല്‍ അവിടെ ഹാജറുള്ള സഹായിക്കാന്‍ കഴിവുള്ള മറ്റു സൃഷ്ടിയോട്‌ ചോധികുന്നതും ശിര്‍ക്കാണ്‌ ''
ഈ അടിസ്ഥാനത്തില്‍ താങ്കള്‍ പറയുന്നതും മുജാഹിദുകള്‍ പറയുന്നതും ആശയ കുഴപ്പാകാരുടെ തൌഹീദു 2012 ഉം ഒരു താരതമ്യ പഠനമാണ് ഉധേഷികുന്നത് ...
-------------------------------------------------------------------------------------------------------------------------
സുബൈര്‍ മൌലവി ;-ജിന്നുകളോട് മുഹ്മിനീങ്ങലായ ആളുകള്‍ സഹായം ചോദിക്കാം എന്ന് പറയുന്നില്ല ...അത് തെറ്റ് തന്നെയാണ് ....അതില്‍ വന്ന ഹദീസ് ല്വഹീഫു തന്നെയാണ് ...പക്ഷെ അഹമ്മദ്‌ ഇബ്നു ഹമ്പല്‍ അങ്ങിനെ ചെയ്തു ...ഇമാം ഷൌകാനി ചെയ്തു ..നവവി അങ്ങിനെ ചെയ്തു ...ആദ്യത്തെ വാചകവും അവസാനത്തെ വാചകവും തമ്മില്‍ തെറ്റ് ....മനുഷ്യന്മാരുടെ ബുദ്ധിക്കു എന്താണ് പറ്റിയത് ...സുബൈര്‍ മൌലവി ;-ജിന്നുകളോട് മുഹ്മിനീങ്ങലായ ആളുകള്‍ സഹായം ചോദിക്കാം എന്ന് പറയുന്നില്ല ...അത് തെറ്റ് തന്നെയാണ് ....അതില്‍ വന്ന ഹദീസ് ല്വഹീഫു തന്നെയാണ് ...പക്ഷെ അഹമ്മദ്‌ ഇബ്നു ഹമ്പല്‍ അങ്ങിനെ ചെയ്തു ...ഇമാം ഷൌകാനി ചെയ്തു ..നവവി അങ്ങിനെ ചെയ്തു ...ആദ്യത്തെ വാചകവും അവസാനത്തെ വാചകവും തമ്മില്‍ തെറ്റ് ....മനുഷ്യന്മാരുടെ ബുദ്ധിക്കു എന്താണ് പറ്റിയത് ...എന്ത് പറ്റി ഈ മനുഷ്യന്മാരുടെ ബുദ്ധിക്കു ...ആദ്യ വാചകം പറയുന്നു ...ജിന്നിനോട് സഹായം ചോദിക്കാന്‍ പാടില്ല ..രണ്ടാമത്തെ വാചകം പറയുന്നു ....അങ്ങിനെ ജിന്നിനെ ഉദ്ദേശിച്ചു സഹായം ചോദിക്കാം എന്നതിന് ചില പിഴച്ച കക്ഷികള്‍ ഉന്നയിക്കുന്ന യാ ഇബാദല്ലാഹ് ആഹീനൂനി ല്വഹീഫാണ് ...അതുകൊണ്ട് അമല്‍ ചെയ്യാനും പാടില്ല ...മൂനാമത്തെ വാചകം പറയുന്നു ഇത് രണ്ടു പേരും ഘണ്ടിച്ചു എന്ന് ...എന്നാല്‍ ജിന്നിനെ ഉദ്ദേശിച്ചു കൊണ്ട് ,ജിന്നിനോടുള്ള സഹായം ചോദിക്കല്‍ ആയി കൊണ്ട് അങ്ങിനെ നവവി പറഞ്ഞു ,ഷൌകാനി പറഞ്ഞു ,അഹമ്മദ്‌ ഇബ്നു ഹമ്പല്‍ പറഞ്ഞു ..പോയിലെ കാര്യം ...എന്നിട്ടോ ഈ ഒരു കളവു പരഞ്ഞുടാക്കിയിട്ടു അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയിട്ട് പിന്നീട് പ്രശ്നമുണ്ടാക്കി പരിഹരിക്കാന്‍ വേണ്ടിയിട്ട് അത് അഭൌധുകമല്ല ,അത് സഹായം ചോദിക്കല്‍ അല്ല .അത് കൊടുത്ത കഴിവില്‍ നിന്നാണ് ...അത് ഹാളിരായ ജിന്നിനോട് ആണ് .....അപ്പം പ്രശ്നം ഉണ്ടാവൂല ...ഇതാണ് അബദ്ധം ..അവിടെ മനുഷ്യരെ ഏറ്റവും നല്ലത് ,അഹമ്മദ്‌ ഇബ്നു ഹംബാലോ ഷൌകാനിയോ നവവിയോ ചെയ്തിട്ടുണ്ട് എങ്കില്‍ ആദ്യത്തെ പരിഗണന ...അവര്‍ അങ്ങിനെ ചെയ്തുവോ ...ജിന്നിനോട് ചോധിച്ചുവോ ...ജിന്നിനോട് ചോധിചിടില്ല ..ചോദിച്ചു എന്ന് തെളിയിക്കുക സാദ്യമല്ല ..ഇനി രണ്ടു ,അവര്‍ രണ്ടു ഉലമാക്കള്‍ അങ്ങിനെ ചെയ്യില്ല ...ഏതെങ്കിലും ഒരു കക്ഷി അല്ലെങ്കില്‍ നമുക്കറിയാത്ത ഒരു ആലിം ,മനുഷ്യരാണ് ആര്കെങ്കിലും ഒരു തെറ്റ് സംഭവിച്ചാല്‍ ,ഒരു ആലിം ഇങ്ങിനെ പറഞ്ഞാല്‍ ,പറ്റുമെന്ന് ഒരു ആലിം പറഞ്ഞാല്‍ അത് എടുക്കേണ്ടത് ഉണ്ടോ ...ധലീല്‍ ഉണ്ടെങ്കിലെ എടുക്കേണ്ടത് ഉള്ളൂ ...എന്താ ധലീല്‍ ,യാ ഇബാദല്ലഹ് ആഹെനൂനി ധലീല്‍ ആണോ ...ധലീല്‍ അല്ല അത് ദുര്‍ബല ഹദീസാ ,അത് സ്വീകരിക്കാന്‍ പറ്റില്ല ..പിന്നെങ്ങിനെ എടുക്കല് ...ഈ രണ്ടു വാചകത്തില്‍ ഇമാമീങ്ങള്‍ ചെയ്യാത്ത ഒരു കാര്യം അവരുടെ പേരില്‍ ആരോപികുന്നത് നിര്‍ത്തി വെക്കണം ....അതാണ്‌ ആദ്യം ചെയ്യേണ്ടത് ...ഇമാമീങ്ങളെ അല്ലെങ്കില്‍ ഉലമാക്കളെ ഇബാടത് ചെയ്യാന്‍ അല്ലാഹു അവന്റെ ധീനില്‍ കല്പിചിടില്ല ...അവര്‍ പറയുന്ന വാക്കിനു വിലയുണ്ടാകുന്നത് ,അല്ലാന്റെ വാക്ക് അവര്‍ ഉദ്ധരിക്കുമ്പോള്‍ ,രസൂലുല്ലഹ്ന്റെ ഖൌല്  അവര്‍ ഉദ്ധരിക്കുമ്പോള്‍ ,സഹാബത്തിന്റെ ഫഹ്മു അവര്‍ നടപ്പിലാക്കുമ്പോള്‍ മാത്രമാണ് ...അല്ലാതെടത്തോളം ഒരു വാക്ക് അവര്‍ പറഞ്ഞാല്‍ 'ഖൌലുന്‍ അല ഖാഹിളിഹി '..അത് സ്വഹേഹ് അല്ലെങ്കില്‍ സ്വബാബ് അല്ലെങ്കില്‍ 'മര്ജൂടുന്‍ അല ...."ആര് തന്നെ പറഞ്ഞാലും ...അത് വിലപ്പോവാത്ത ഒരു കാര്യമാണ് ...ഇതാനെല്ലോ അസല് ...ആ അസല് വിട്ടിട്ടു അവരെ രക്ഷിക്കാന്‍ എന്നാ രൂപേണ ജിന്നിനെ ഉധേഷിചിട്ടാണ് ,ആ ജിന്നിനോട് അവര്‍ ചെയ്തിടുള്ളത് ..അത് പിന്നെ പ്രാര്‍ത്ഥന അല്ല എന്ന് വരുത്തി തീര്‍ത്തു ,അത് അബൌധികം അല്ല ,അത് കൊടുത്ത കഴിവില്‍ നിന്നാണ് ,അത് ഹാളിരാന് ,വസ്സുവസ്സാണ് ..ഇത് തീര്‍ച്ചയായും വസ്സുവാസ്സാനു ...ജിന്ന് എന്നത് മനുഷ്യന് ഏതെങ്കിലും ഉപകാരം കിട്ടുന്നതിനു അല്ലാഹു നിശ്ചയിച്ച സബബെ അല്ല ....അത് കൊണ്ട് തന്നെ ജിന്നിനോട് ഒന്നും ചോദിക്കാന്‍ പാടില്ല ....അത് ഹാളിരാന് എങ്കിലും ഗായിബു ആണ് എങ്കിലും ,പാടില്ലാത്തതാണ് ..അത് ഭൌധികം എന്ന് ആരോപിച്ചാലും ,അഭൌധികം എന്ന് ആരോപിച്ചാലും പാടില്ലാത്ത കാര്യമാണ് ...അഹമ്മദ്‌ ഇബ്നു ഹമ്പല്‍ അങ്ങിനെ ചെയ്തിടില്ല ...ഷൌകാനി അങ്ങിനെ ചെയ്തിടില്ല ...അവരൊന്നും ഇബാദല്ലഹ് എന്നതിന് ,അല്ലാഹുവിന്റെ അടിയാരുകലായ മനുഷ്യന്മാര്‍ അല്ലാതെ ജിന്നുകള്‍ എന്ന് ഒരിക്കലും ഉധേഷിചിടില്ല ...ഉദ്ദേശിച്ചു എന്ന് പറയുന്നവര്‍ ഉലമാക്കളെ കുറിച്ച് പറയുന്ന ധുരാരോപനമാണ് അതാണ്‌ അവര്‍ തെളിയിക്കേണ്ടത് ....അതിനു ബുദ്ധി മാത്രമേ ഉണ്ടാകൊള്ളൂ ...നിങ്ങള്‍ എവിടെയും ശ്രദ്ധിച്ചോളൂ ..ഇത് വിഷധീകരികുന്ന ഏതു വാക്ക് നിങ്ങള്‍ കേട്ടാലും ,അഹമ്മദ്‌ ഇബ്നു ഹമ്പല്‍ ജിന്നിനെ ഉദ്ദേശിച്ചു എന്ന് ആരാ പറയേണ്ടാത് ....അദ്ധേഹത്തിന്റെ ഉദ്ദേശം വെളിവാക്കേണ്ടത് ..അഹമ്മദ്‌ ഇബ്നു ഹമ്പല്‍ ആണ് ...അദ്ദേഹം പറഞ്ഞോ ....ഇല്ല പറഞ്ഞിട്ടില്ല ...ഷൌകാനി അദ്ദേഹം ജിന്നിനെ ഉധേഷിച്ചാണ് നടത്തിയത് എന്ന് പറഞ്ഞിട്ടുണ്ടോ ,ആണെങ്കില്‍ ആരാണ് അത് വെളിപെടുതെണ്ടത് .ഷൌകാനി വെളിപെടുതനം ..അദ്ദേഹം പറഞ്ഞിട്ടില്ല ...നവവി അദ്ദേഹവും വെളിപെടുതിയിട്ടില്ല ....ഇനി അവരോ അല്ലാത്തവരോ  സന്ദര്ഭ വശാല്‍ ജിന്നിനെ ആണ് ഉധേഷികുന്നത് എന്ന് പറഞ്ഞു കൊണ്ട് ,അങ്ങിനെ ഉദ്ദേശിച്ചു കൊണ്ട് ,ഇബാദല്ലഹ് ആഹീനൂനി എന്ന് പറഞ്ഞാല്‍ ആ വാക്കിന്റെ കേള്‍ക്കാന്‍ എന്ത് ബാദ്യതയാണ് നമുക്കുള്ളത് ..അത് തള്ളപെടനം..ഉലമാക്കളുടെ ഖൌലുകള്‍ സ്വീകരിക്കാ പെടുന്നത് അവര്‍ കിത്താബില്‍ നിന്നും സുന്നത്തില്‍ നിന്നും അത് അല ഫഹ്മി സലഫിന സ്വാലിഹീന്‍ ...ഉധേരിചെങ്കില്‍ മാത്രമാണ് ..അല്ലെങ്കില്‍ ആ ഖൌല്‍ "മര്ജൂടുന്‍ അല.....
എന്നിട്ട് തുടര്‍ന്ന് കൊണ്ട്  നബി സ പറഞ്ഞു "വാല്ലധീഹു ഫിത്ന ....ഫിത്ന വന്നു കൊണ്ടിരിക്കും ..ഇത് അല്ലാഹു നമുക്ക് നിശ്ചയിച്ച ഒരു കാര്യമാണ് ...
----------------------------------------------------------------------------------------------------
ഒറ്റ വാക്കില്‍ ഉത്തരം കൊടുത്താല്‍ അവസാനിക്കുന്ന വിഷയമേ ഉള്ളൂ ..
സുബൈര്‍ മൌലവി കൊടുത്ത മറുപടി "ഈ ഹദീസ് ല്വഹീഫാണ് എങ്കിലും അത് കൊണ്ട് അമല്‍ ചെയ്യാം ...ജിന്നിനെ ഉദ്ദേശിച്ചു കൊണ്ട് യാ ഇബദല്ലഹ് എന്ന് ചോദിക്കാം എന്ന് പറയുന്നവരോടാണ് "
മൌലവി ആര്കാന് നിങ്ങള്‍ മറുപടി പറയുന്നത് ...മുജാഹിധുകളുടെ വാദം ഈ ഹദീസ് ല്വഹീഫും അമല്‍ ചെയ്യാന്‍ പാടില്ലാത്തതും ആണ് ...എന്നാല്‍ ഈ ഹദീസ് മത്നില്‍ തന്നെ ശിര്‍ക്ക് വരുന്ന ഒന്നല്ല ..സൂഫികളും സുന്നികളും നടത്തുന്ന ഇസ്തിഖാസക്ക് ഇതില്‍ തെളിവില്ല .... സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്തവര്‍ ഒരിക്കലും ശിര്‍ക്ക് ചെയ്തിടില്ല ..കാരണം അവിടെ മരിച്ചവരോ ഹാജരില്ലാതവരോ ആയ സൃഷ്ടിയെ അല്ല ഉദ്ദേശം "
മൌലവി അവസാനം പറയുന്നത് ഈ ചര്‍ച്ച തന്നെ ഫിത്നയാണ് ..ശരിയാണ് ആ ഫിത്ന മുജാഹിധുകള്‍ക്കിടയില്‍ ഒരിക്കലും ഇല്ലാത്ത ഒരു വാദം ,അതില്‍ നിന്നും ഉരുത്തിരിഞ്ഞു കിട്ടുന്നു എന്ന് കളവു പറഞ്ഞു സുബൈര്‍ മൌലവിയും പ്രചരിപ്പിക്കുന്നു ...സത്യവും അസത്യവും കൂട്ടി കുഴച്ചുള്ള ഈ അവിയലാണ് ഫിത്ന ..1200 വര്‍ഷങ്ങള്‍ ഈ ഹദീസ് സലഫു ലോകം ചര്‍ച്ച ചെയ്തിട്ട് ഫിത്ന ഉണ്ടായോ ...കുറെ പേര്‍ക്ക് ഇല്ലാത്തത് പറഞ്ഞു  വിവാധമുണ്ടാകി ആളുകളെ കാട്ടില്‍ കൊണ്ട് പോകണം ...ചിലര്‍ക്ക് ആശയ കുഴപ്പം ഉണ്ടാക്കി കൊക്കസിനെ രക്ഷിക്കാന്‍ പുകമറ സൃഷ്ടിക്കണം ........
മുജാഹിദുകള്‍ എവിടെയാണ് സുബൈര്‍ മൌലവി ,ഈ ഹദീസ് കൊണ്ട് ജിന്നിനെ ഉദ്ദേശിച്ചു വിളിക്കാം എന്ന് പറഞ്ഞത് ...ജിന്നിനെ ഉദ്ദേശിച്ചു യാ ഇബാദ്ല്ലഹ് എന്ന് പറയാം എന്ന്  പറയുന്നത് ...മുജാഹിടുകളുടെ വാദം മനുഷ്യനെ ഉദ്ദേശിച്ചു പോലും യാ ഇബാടല്ല എന്ന് പറഞ്ഞു ഒരു സഹായ തേട്ടം പാടില്ല എന്നാണു കാരണം ആ ഹധീസു തന്നെ ദുര്‍ബലമാണ് .......ഈ ഹധീസു ഉദ്ധരിച്ചു ശിര്‍ക്കിന് തെളിവുണ്ടാക്കുനവര്‍ക്ക് അതില്‍ ശിര്‍ക് എപ്പോള്‍ വരും വരില്ല എന്നാ ചര്‍ച്ചയെ ഈ വിധത്തില്‍ വ്യാക്യനിച്ചു ,ഇല്ലാത്ത വാദം വെച്ച് കെട്ടി ,ആ വാദത്തിനു മറുപടി പറഞ്ഞു ..ഫിത്നയാണ് കാട്ടിലോ മലയിലോ കയറി രക്ഷപെടണം എന്ന് പറയുന്ന സുബൈര്‍ മൌലവി പറയണം ...കാട്ടില്‍ ഫിത്ന ഉണ്ടായാല്‍ എന്ത് ചെയ്യും .....യമനില്‍ നിന്ന് താങ്കളില്‍ നിന്ന് ഇല്മു സ്വീകരിക്കരുത് എന്ന് പറഞ്ഞു ചില ആളുകള്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന പണ്ഡിതനായ താങ്കളില്‍ നിന്ന് ഇനി മുതല്‍ ഞങ്ങള്‍ ഇല്മു സ്വീകരികില്ല എന്ന് തീരുമാനിച്ചത് മുതലാണോ ,പണ്ഡിതന്മാരുടെ ഉസൂല്‍ അനുസരിച്ച് അവര്‍ വിവരിച്ച തഫ്സീരുകള്‍ തള്ളികലയണം എന്ന് താങ്കള്‍ തീരുമാനിച്ചത് ...ജനങ്ങളെ ഇല്ലാത്തതും അസത്യവും പറഞ്ഞു ആളുകള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മുവഹ്ഹിധുകളെ ബാലിയാടാക്കുമ്പോള്‍ സത്യം ഇതാണ് എന്ന് പറയാതെ അവരെ സമൂഹത്തില്‍ വിട്ടേച്ചു കാട്ടില്‍ പോകണം എന്നാണു നബി സ ഉദ്ദേശിച്ചത് എന്ന് ആ ഹദീസിനെ വിവരിച്ചു ഏതു പണ്ഡിതനാണ് പറഞ്ഞത് ....പറയണം താങ്കള്‍ ...അങ്ങിനെ പോയ താങ്കളുടെ പാളയത്തില്‍ ഇപ്പോള്‍ രൂപപെട്ട ധ്രുവീകരണം എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് ....കാടും നാടുമല്ല പ്രശ്നം ...അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ജനങളുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം ധുരാരോപ്നഗല്‍ ആണ് .......ആ ആരോപിക്കപെടുന്ന്വര്‍ അതിനു മറുപടി പറയുമ്പോള്‍ കണ്ടോ ഫിത്ന എന്ന് പറഞ്ഞു ,അപ്പോള്‍ മാത്രം പിന്നിലൂടെ കുതിയവനെ കാണാതെ മുന്നിലൂടെ തോണ്ടിയവനെ കണ്ടു ,വിഷയത്തില്‍ മദ്യസ്തം വഹിച്ചു നിരപരാധിയെ ശിക്ഷിക്കുന്ന നാട്ടു മദ്യസ്തന്റെ റോളില്‍ അല്ല സുബൈര്‍ മൌലവിയെ പോലെ കിതാബുകളില്‍ അഗാധ പാണ്ടിത്യമുള്ളവര്‍ ശ്രധികേണ്ടത് ......
----------------------------------------------------------------------------------------------------------------------------------------------------------------------------------
താങ്കളുടെ ഈ ക്ലിപ്പുമായി വ്യാപകമായ തെറ്റിദ്ധരിപ്പിക്കല്‍ ഉണ്ടാക്കുന്നത്‌ കൊണ്ടും ,മഹാന്മാരായ  പണ്ടിതര്‍ക്കും  ഉള്മാക്കള്‍ക്കും അവരുടെ ജീവിതത്തില്‍ ശിര്‍ക്ക് പ്രവര്‍ത്തിച്ചു എങ്കില്‍ അതിന്റെ കുറ്റം ഞങ്ങള്‍ ഏട്ടെടുകുന്നില്ല എന്ന് പറഞ്ഞു നാട് നീളെ മുജാഹിധുകല്‍കില്ലാത്ത വാദങ്ങള്‍ കെട്ടിവെച്ചു അവര്‍ക്കെതിരെ ശിര്‍ക്ക് ആരോപനവുംമായി നടക്കുന്ന (ശിര്‍ക്ക് ആരോപണമോ വസ്തുതയോ എന്നാണു പരസ്യം തന്നെ )ആളുകളെ താങ്കള്‍ കാണാതെ പോയത് കൊണ്ടും താങ്കളുടെ പ്രസ്ന്ഗത്തില്‍ ഉദ്ധരിച്ച ഓരോ വിഷയങ്ങള്‍ക്കും മറുപടി പറയുകയാണ്‌
 സുബൈര്‍ മൌലവി ;-ജിന്നുകളോട് മുഹ്മിനീങ്ങലായ ആളുകള്‍ സഹായം ചോദിക്കാം എന്ന് പറയുന്നില്ല ...അത് തെറ്റ് തന്നെയാണ് ....അതില്‍ വന്ന ഹദീസ് ല്വഹീഫു തന്നെയാണ് ...പക്ഷെ അഹമ്മദ്‌ ഇബ്നു ഹമ്പല്‍ അങ്ങിനെ ചെയ്തു ...ഇമാം ഷൌകാനി ചെയ്തു ..നവവി അങ്ങിനെ ചെയ്തു ...ആദ്യത്തെ വാചകവും അവസാനത്തെ വാചകവും തമ്മില്‍ തെറ്റ് ....മനുഷ്യന്മാരുടെ ബുദ്ധിക്കു എന്താണ് പറ്റിയത് ...സുബൈര്‍ മൌലവി ;-ജിന്നുകളോട് മുഹ്മിനീങ്ങലായ ആളുകള്‍ സഹായം ചോദിക്കാം എന്ന് പറയുന്നില്ല ...അത് തെറ്റ് തന്നെയാണ് ....അതില്‍ വന്ന ഹദീസ് ല്വഹീഫു തന്നെയാണ് ...പക്ഷെ അഹമ്മദ്‌ ഇബ്നു ഹമ്പല്‍ അങ്ങിനെ ചെയ്തു ...ഇമാം ഷൌകാനി ചെയ്തു ..നവവി അങ്ങിനെ ചെയ്തു ...ആദ്യത്തെ വാചകവും അവസാനത്തെ വാചകവും തമ്മില്‍ തെറ്റ് ....മനുഷ്യന്മാരുടെ ബുദ്ധിക്കു എന്താണ് പറ്റിയത് ...എന്ത് പറ്റി ഈ മനുഷ്യന്മാരുടെ ബുദ്ധിക്കു ...ആദ്യ വാചകം പറയുന്നു ...ജിന്നിനോട് സഹായം ചോദിക്കാന്‍ പാടില്ല ..രണ്ടാമത്തെ വാചകം പറയുന്നു ....അങ്ങിനെ ജിന്നിനെ ഉദ്ദേശിച്ചു സഹായം ചോദിക്കാം എന്നതിന് ചില പിഴച്ച കക്ഷികള്‍ ഉന്നയിക്കുന്ന യാ ഇബാദല്ലാഹ് ആഹീനൂനി ല്വഹീഫാണ് ...അതുകൊണ്ട് അമല്‍ ചെയ്യാനും പാടില്ല ...മൂനാമത്തെ വാചകം പറയുന്നു ഇത് രണ്ടു പേരും ഘണ്ടിച്ചു എന്ന് ...എന്നാല്‍ ജിന്നിനെ ഉദ്ദേശിച്ചു കൊണ്ട് ,ജിന്നിനോടുള്ള സഹായം ചോദിക്കല്‍ ആയി കൊണ്ട് അങ്ങിനെ നവവി പറഞ്ഞു ,ഷൌകാനി പറഞ്ഞു ,അഹമ്മദ്‌ ഇബ്നു ഹമ്പല്‍ പറഞ്ഞു ..പോയിലെ കാര്യം ...
എന്താണ് സുബൈര്‍ മൌലവി സംസാരികുന്നത് ..ഉസൂലുകള്‍ ആളുകള്‍ക്ക് പറഞ്ഞു കൊടുത്തു പഠിപ്പിക്കേണ്ട പണ്ഡിതര്‍ ഇങ്ങിനെ ചെയ്യാമോ
'ജിന്നുകളോട് സഹായം തേടാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ പിന്നെ ഒരാളുടെ അഭിപ്രായം വ്യക്തമല്ലേ ....പിന്നെ അങ്ങിനെ പറഞ്ഞാല്‍ ഇങ്ങിനെ കിട്ടില്ലേ ,ഇങ്ങിനെ പരജാല്‍ പോയില്ലേ കാര്യം എന്ന് പറഞ്ഞു ആശയകുഴപ്പം ഉണ്ടാക്കാന്‍ മുജാഹിധുകളുടെ ഹൃദയം തുറന്നുനോക്കാന്‍ ആരാണ് ആരാണ് സുബൈര്‍ മൌലവി താങ്കള്‍ക്കു അതികാരം തന്നത് ...ഒരാള്‍ അങ്ങിനെ ഒരു വാദം ഇല്ല എന്ന് പറഞ്ഞാല്‍ പ്രത്യക്ഷമായ കൌല് കൊണ്ട് തന്നെ അങ്ങിനെ ജിന്നിനോട് സഹായം തേടാം എന്നാ വാദം ഒരു മുജാഹിധിനും ഇല്ലാ എന്ന് വന്നില്ലേ ....ഇനി സുബൈര്‍ മൌലവി പറയണം ''യാ ഇബാദല്ലഹ്'' എന്ന് ഒരാള്‍ പറഞ്ഞു അത് ശിര്‍ക്കാണോ ഹരം ആണോ ??
മുജാഹിദുകള്‍ പറയുന്നു ഹദീസ് ല്വഹീഫായതുകൊണ്ട് ഹരം ആണ് ...അതില്‍ ശിര്‍ക്കുണ്ടോ ഇല്ലേ എന്നത് ഇബാടിന്റെ ആ വ്യക്തി എങ്ങിനെയാണ് വിശ്വസിച്ചത് എന്നതിനെ ആധാരമാക്കിയാണ് ......അവിടെ അല്ലാഹു നിശ്ചയിചിടുള്ള ,കഴിവുള്ള അല്ലാഹുവിന്റെ സൃഷ്ടിയാണ് എങ്കില്‍ എങ്ങിനെ  ആ വിളിക്കുന്നവന്റെ മനസ്സില്‍ പ്രാര്തനയില്ല ...അതിനാല്‍ അവിടെ ശിര്കില്ല ....
സ്വന്തം ജേഷ്ടന്‍ തന്നെ പറഞ്ഞാല്‍ കൂടുതല്‍ മനസ്സിലാവും
ഹദീസ് ല്വഹീഫു തന്നെയാണ് ;-ശരി ,ഇതിന്റെ മത്നില്‍ ശിര്‍ക്ക് വരുന്നത് കൊനാട്ണോ, ഇത് ല്വഹീഫായത് ...അതല്ല സനധില്‍ ലുഹ്ഫു ഉള്ളത് കൊണ്ടോ ....രണ്ടാമതതാണ് ശരി എന്ന് ലോക സലഫ്ഫുകളും 2012 വരെ മുഴുവന്‍ മുജാഹിധുകളും പറഞ്ഞു ...അത് ഞങ്ങള്‍ക്ക് പറ്റിയ തെറ്റാണ് എന്നും ,ഞങ്ങള്‍ കുംബസരികുന്നു എന്നും ..അതിനാല്‍ ഇതിലെ സത്യം ഞങ്ങള്‍ വിവരിക്കുന്നു എന്നും പറഞ്ഞു ..ഇതിന്റെ മത്നു തന്നെ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞു  ചിലര്‍ ഇപ്പോള്‍ താങ്കള്‍ പറഞ്ഞ ഫിത്ന ഉണ്ടാക്കികൊണ്ടിരികുന്നു ..അതിലാണ് താങ്കള്‍ നിലപാട് പറയേണ്ടത് ....അതിന്റെ മത്നില്‍ ശിര്‍ക്കുണ്ടോ ഇല്ലേ ??ഇത് ചെയ്തു എന്ന് പറയുന്ന മുന്കാമികള്‍ ഈ ഹദീസ് കൊണ്ട് അമല്‍ ചെയ്യുക വഴി ശിര്‍ക്ക് ചെയ്തോ ......???..അതാണ്‌ സുബൈര്‍ മൌലവി തര്‍ക്കം
അല്ലാതെ കുറെ മഹാന്മാര്‍ ചെയ്തിട്ടുണ്ട് അതുകൊണ്ട് നമുക്കും ചെയ്യാം എന്ന് വാദിക്കുന്ന ഒരു മുജാഹിധിനെ താങ്കള്‍ക്കു കാണിക്കാന്‍ സാധിക്കുമോ ???അത് ഇല്ലാത്തിടത്തോളം കാര്യം വെള്ളാമില്ലാത്ത പുഴയില്‍ തടയിന കെട്ടി ചൂണ്ടയിടുന്ന ആളുകളുടെ ചൂണ്ടയില്‍ ചാടി കൊത്താന്‍ മാത്രം വിഡ്ഢികള്‍ ഒന്നുമല്ല ഞങ്ങള്‍ മുജാഹിദുകള്‍ ...

(((പക്ഷെ അഹമ്മദ്‌ ഇബ്നു ഹമ്പല്‍ അങ്ങിനെ ചെയ്തു ...ഇമാം ഷൌകാനി ചെയ്തു ..നവവി അങ്ങിനെ ചെയ്തു ...ആദ്യത്തെ വാചകവും അവസാനത്തെ വാചകവും തമ്മില്‍ തെറ്റ് ....)))
എന്താണ് സുബൈര്‍ മൌലവി ഇങ്ങിനെ പറയുന്നത് ...താങ്കളുടെ ജിന്ന് സിഹ്ര്‍ എന്നാ വിഷയത്തിലെ അഞ്ചു സി ഡികള്‍ താങ്കള്‍ തുടങ്ങുന്നത് തന്നെ ഒരു കാര്യം ഉസൂളില്‍ എങ്ങിനെ സ്വീകരിക്കണം എന്ന് വിശദമായി ആ വിഷയം മനസ്സിലാക്കുന്നതിനു വേണ്ടി താങ്കള്‍ പറയുന്നുണ്ട് ...അതില്‍ പറയുന്നു ഒരു കാര്യം ഒരു പണ്ഡിതന്‍ സ്വഹീഹാണ് എന്ന് കരുതി ചെയ്യുന്നു ...അയാളെ സംമാതിചെടത്തോളം ഉസൂളില്‍ സ്വീകരിക്കാവുന്ന ,ആഹ്ലുല്‍ ഹവയുടെയും ബിധതിന്റെയും ആള്‍ അല്ല എങ്കില്‍ ,നമുക്ക് വന്നു ചെര്‍ന്നിടില്ലാത്ത എന്തെങ്കിലും ദളീലുകള്‍ അദ്ദേഹത്തിന് ലഭിച്ചു കാണും എന്നും ,മറിച്ചു അദ്ദേഹം ഒരിക്കലും ഈ ഹദീസ് ല്വഹീഫാണ് എന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അമല്‍ ചെയ്യില്ലായിരുന്നു എന്നും ,ഹദീസിന്റെ മത്നില്‍ ശിര്കില്ല എന്നതുകൊണ്ടാണ് സനാദ് സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്തത് എന്നും അവരെ പറ്റി നല്ലത് കരുതുകയും ചെയ്യുക ...അതാണ്‌ ഹുസ്നു ല്വന്നു ....
അല്ലാതെ ശിര്‍ക്കും ബിടതും അവരുടെ പേരില്‍ ആക്ഷേപിക്കല്‍ അല്ല .....അപ്പോള്‍ ഈ ഹദീസിന്റെ മത്നില്‍ ശിര്‍ക്ക് വരാത്തത് കൊണ്ടാണ് അവര്‍ ഇത് ചെയ്താത് എന്ന് ,ഇതിന്റെ മത്നില്‍ ശിര്‍ക്ക് വരും എന്ന് പറയുന്നവര്‍ക്ക് മറുപടി പറഞ്ഞാല്‍ ആദ്യം പറഞ്ഞതും ,പിന്നീട് പറഞ്ഞതും തമ്മില്‍ എന്ത് വരുധ്യമാണ് താങ്കള്‍ കണ്ടത് ....
ഈ ഹദീസ് ല്വഹീഫാണ് ഇത് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല ,എന്നാല്‍ ചിലര്‍ ചെയ്തതോ അവര്‍ ഇതിന്റെ ലുഹ്ഫു മനസ്സിലാക്കാതെ ആണ് ...മനസ്സിലാകിയിരുന്നു വെങ്കില്‍ ചെയ്യില്ല ...മത്നില്‍ ശിര്‍ക്കുണ്ട് എങ്കില്‍ ഏതായാലും ചെയ്യില്ല എന്ന് പറഞ്ഞാല്‍ ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും തമ്മില്‍ വൈരുദ്യം ഉണ്ട് എന്ന് താങ്കള്‍ക്കു കിട്ടിയത് എവിടെ നിന്ന് ....ഇത് പണ്ട് സങ്കടന തിന്മ എന്ന് പറയാന്‍ ഇബാരതുകളെ ദുര്വ്യാക്യാനിച്ചതിനേക്കാള്‍ കടുത്തുപോയി എന്നെ പറയാന്‍ ഉള്ളൂ ...സങ്കടനകളില്‍ ചില തിന്മകള്‍ ഉണ്ട് എന്ന് പറയുന്നതും ,സങ്കടന മൊത്തത്തില്‍ തിന്മയാണ് എന്നും പറയുന്നതും ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസം ഉണ്ട് ...

പിന്നെ ജിന്നിനെ ഉദ്ദേശിച്ചു കൊണ്ട് ഇമാം ഷൌകാനി പറഞ്ഞു മറ്റുള്ളവര്‍ പറഞ്ഞു എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല ...കാരണം അവര്‍ ഇവിടെ ആരെയാണ് ഉദ്ദേശിച്ചത് എന്ന് അവരുടെ ഒരു കൌലിലും വ്യക്തമല്ല ....മനുഷ്യനാണ് എന്നോ ,മലാക്കാന് എന്നോ ,ജിന്നാണ് എന്നോ അവര്‍ പറഞ്ഞിട്ടില്ല ...അവര്‍ യാ ഇബാദല്ലഹ് എന്ന് പറഞ്ഞു ...അത് പറഞ്ഞപ്പോള്‍ അവരുടെ മനസ്സില്‍ ഹദീസിന്റെ ബാക്കി ഭാഗം കൂടിയുണ്ട് ....വാ ഇന്ന ലില്ലാഹി ഇബാഥന്‍ ലാ നരാഹും ...അവര്‍ മനുഷ്യരാണ് ,ജിന്നാണ് ,മലക്കാണ് ,ഔലിയ ആണ് ,എന്ത് വേണമെങ്കിലും ആര്‍ക്കും വ്യാക്യാനിക്കം ....അവര്‍ അത് ചെയ്തപ്പോള്‍ അവര്‍ക്ക് ഫലം കിട്ടി എന്ന് സ്വഹീഹായി വന്നിട്ടും ഉണ്ട് ...മാത്രമല്ല അവര്‍ ഇത് പറഞ്ഞപ്പോള്‍ അവരുടെ വിളി കേട്ട ഒരു മനുഷ്യന്‍ ആ വിളി കേട്ട് ,മുന്നില്‍ വന്നു അവര്‍ക്ക് വഴി കാനിച്ചതായോ ,ആ വഴിയിലൂടെ അവര്‍ പിന്നീട് സന്ജരിച്ചതായോ ഉള്ള ഒരു ഉദ്ധരണി  എവിടെയും ഇല്ല ...അങ്ങിനെ അവിടെ മനുഷ്യര്‍ മാത്രമാണ് എന്നാണു ഉദ്ദേശം എന്ന് അവര്‍ പറഞ്ഞു എങ്കില്‍ ,അതില്‍ അസാധാരണമായി എന്താണ് ഉള്ളത് ...എന്തിനാണ് അല്ലാഹുവിന്റെ അടിമകളെ എന്ന് വിളികുന്നത് ...നമ്മള്‍ മനുഷ്യരാണ് എന്ന് പറയുന്നതാണ് ഏറ്റവും നല്ലത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എവിടെ ....അപ്പോള്‍ സുന്നികളുടെ മറ്റൊരു ചോദ്യം കൂടി ''ഇമ്മാം നവവി പറഞ്ഞില്ലേ ...ഞാന്‍ പറഞ്ഞ ഈ വാക്കാണ്‌ എനിക്ക് സഹായകമായത് എന്നാ അര്‍ത്ഥത്തില്‍ ....അപ്പോള്‍ മനുഷ്യര്‍ എന്നത് ഒരു അറിവായി നമുക്ക് പറഞ്ഞു തരേണ്ടത്‌ ഇല്ല ...അത് മനുഷ്യരും ആവാം ..അത് മാത്രമേ ആകാവൂ എന്ന് പറഞ്ഞാല്‍ സൂഫികളുടെ ഈ ചോദ്യത്തിന് ഉത്തരം എവിടെ?...
സൂഫികള്‍ പറയുന്നു നമ്മള്‍ കാണാത്ത സൃഷ്ടികള്‍ എന്ന് ഹദീസില്‍ ഉണ്ട് ..(അല്ലാഹുവിനുണ്ട് നിങ്ങള്‍ കാണാത്ത സൃഷ്ടികള്‍ എന്നാണു ഹദീസിന്റെ രണ്ടാം ഭാഗം ).....അപ്പോള്‍ മനുഷ്യരെ നിങ്ങള്‍ കണ്ടിടില്ലേ എന്ന് അവര്‍ ചോധികുന്നു ...അപ്പോള്‍ അവര്‍ തേടിയത് കാണാത്ത ഔലിയാക്കളുടെയും അമ്ബിയാക്കളെയും അല്ലെ .....അല്ലെങ്കില്‍ അവര്‍ തേടിയത് രിജാലുല്‍ ഗൈബിനെയും മഹാതുക്കളെയും അല്ലെ ...??അപ്പോള്‍ അതുകൊണ്ട് തന്നെ ഇത് പ്രവര്‍ത്തിച്ച മഹാന്മാര്‍ ഒക്കെ ഇതിനു തെളിവ് കാണിച്ചിടില്ലേ..അതൊക്കെ ശിര്‍ക്ക് ആണ് എന്നാണോ വാഹാബി നീ പറയുന്നത് ???....
ഈ ചോദ്യത്നു താങ്കള്‍ പറഞ്ഞ പ്രകാരം നമുക്ക് ഉത്തരം പറഞ്ഞു നോക്കാം
''ഇവിടെ നിങ്ങള്‍ കാണാത്ത സൃഷ്ടി എന്നാല്‍ പറയാന്‍ ഏറ്റവും നല്ലത് മനുഷ്യന്‍ ആണ് ...അത് നമ്മള്‍ കാണാത്ത നമ്മുടെ ശബ്ദ പരിധിയില്‍ ഉള്ള മനുഷ്യര്‍ മാത്രം  ആണ് ...അവരാണ് നമ്മെ സഹായിക്കുക ""
അപ്പോള്‍ സൂഫികള്‍ ഇതിനു മറുപടി പറയുന്നു "വ ഇന്ന ലില്ലാഹി ഇബാധുന്‍ ലാ നരാഹും "എന്ന് പറഞ്ഞാല്‍ നമ്മള്‍ കാണാത്ത നമ്മുടെ ദ്രിഷ്ടിക്കു ഗോചരമല്ലാത്ത സൃഷ്ടി എന്നല്ലേ അര്‍ഥം ,മനുഷ്യര്‍ വന്നാല്‍ നമുക്ക് കണ്ടു കൂടെ ....മനുഷ്യന്‍ കാണാന്‍ കഴിയാത്ത സൃഷ്ടിയാണോ ...അങ്ങിനെ മരുഭൂമിയില്‍ മനുഷ്യനെ സഹായിക്കാന്‍ മാത്രം എല്പിക്കപെട്ട ആ മനുഷ്യന്റെ പേര് എന്താണ് ??...പിന്നെ ചെയ്തു ഫലം കണ്ടു എന്ന് മഹാന്മാര്‍ പറയുന്ന ഒരു ഇബാരത്തിലും ഇത് പറഞ്ഞപ്പോള്‍ ഒരു മനുഷ്യന്‍ അപ്പോള്‍ വന്നു സഹായിച്ചതായി പറഞ്ഞിട്ടുണ്ടോ ??അഹമ്മദ്‌ ഇബ്നു ഹംബളിനെയോ ഇമാം നവവിയെയോ ഇത് പറഞ്ഞപ്പോള്‍ അത് കേട്ട് ഒരു മനുഷ്യന്‍ വരികയും എന്നിട്ട് സഹായിക്കുകയും ചെയ്തതായി  ആ ഇബാരത്തില്‍ എവിടെ എങ്കിലും ഉണ്ടോ ???ഇല്ല എങ്കില്‍ അതുകൊണ്ട് ഉദ്ദേശം അവര്‍ തേടിയത് കാണാത്ത ഔലിയാക്കളുടെയും അമ്ബിയാക്കളെയും അല്ലെ .....അല്ലെങ്കില്‍ അവര്‍ തേടിയത് രിജാലുല്‍ ഗൈബിനെയും മഹാതുക്കളെയും അല്ലെ ...??അപ്പോള്‍ അതുകൊണ്ട് തന്നെ ഇത് പ്രവര്‍ത്തിച്ച മഹാന്മാര്‍ ഒക്കെ ഇതിനു തെളിവ് കാണിച്ചിടില്ലേ..അതൊക്കെ ശിര്‍ക്ക് ആണ് എന്നാണോ വാഹാബി നീ പറയുന്നത് ???....
ഈ സര്‍വ വശങ്ങളും ഈ ഹദീസിനെ പറ്റി പഠിച്ച മഹാന്മാര്‍ ആയ സലഫി പണ്ഡിതര്‍ പറഞ്ഞ വാക്കുകളാണ് നമ്മള്‍ ഇതിനു മറുപടിയായി പറയുന്നത് ...അല്ലാതെ നമ്മുടെ ഭുധിയില്‍ വെച്ച് തൂക്കി ഒരു വ്യാക്യാനം പറഞ്ഞു ..അവസാനം ഉത്തരം മുട്ടുമ്പോള്‍ ആ മഹാന്മാര്‍ ശിര്‍ക്ക് ചെയ്തു എങ്കില്‍ എനിക്ക് അതിന്റെ ഉത്തരവാതിത്വം ഇല്ല ...ജാതി സര്ടിഫികാട്ടു കൊടുക്കാന്‍ ഇത്  താലൂക് ഓഫീസി അല്ല എന്ന് പറയണോ ?
അതോ ഉസൂളില്‍ ക്ലിയര്‍ ആയ പണ്ഡിതര്‍ ഇത് പ്രവര്‍ത്തിച്ചത് ഒരിക്കലും അവിടെ ഹാജരോ ,കഴിവോ ഇല്ലാത്ത ..അല്ലാഹു നിശ്ചയിചിടില്ലാത്ത ഒരു അടിമയെ ഉദ്ദേശിച്ചു അല്ല ...അതിനാല്‍ അവര്‍ ശിര്‍ക്ക് ചെയ്തിടില്ല ...മാത്രമല്ല ഈ ഹദീസിനെ മനസ്സിലാകിയ മുഴുവന്‍ സലഫി പണ്ഡിതരും ഇതിനെ വ്യാക്യാനിച്ച പോലെ വ്യാക്യാനിക്കണം എന്ന് പറയുന്നതാണോ ശരി ....അതാണ്‌ ശരി ....ഒരു സൂഫിക്കും ഖുബൂരിക്കും ഇതില്‍ യാതൊരു തെളിവും ഇല്ല ....ഒരു ശിര്‍ക്കാന്‍ ഇസ്തിഖാസയെയും ന്യായീകരിക്കാന്‍ മുങ്ങി തപ്പിയാല്‍ തെളിവ്  കിട്ടില്ല .....
ഏതായാലും സുബൈര്‍ മൌലവി യുടെ  പ്രസംഗം  മുഴുവന്‍ ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍  അമല്‍ ചെയ്യാം എന്ന് പറയുന്നവര്കുള്ള  മറുപടിയാണ്‌ ....മുജാഹിദുകള്‍ അങ്ങിനെ പറയുന്നില്ല ..ഇനി സുബൈര്‍ മൌലവി ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ അമല്‍ ചെയ്യല്‍ ശിര്‍ക്കാണോ അല്ലെ എന്ന് പറയട്ടെ ???അതാണ്‌ ഇപ്പോഴത്തെ ചിലര്‍ ഉണ്ടാക്കി എടുത്ത ഫിത്ന ??!!..... ഈ ഹദീസ് സ്വഹീന് എങ്കില്‍ പോലും തെളിവില്ല എന്ന് പറഞ്ഞ പണ്ടിതരില്‍ ചിലര്‍
1)Shaikku Nasirudheen Albani



വ്യാപകമായി തെറ്റി ധരിപിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഷെയ്ക്ക് അല്‍ബാനി ഇതേ കുറിച്ച് എന്ത് പറഞ്ഞു എന്നത് 

39 .
وقد فَصَّل الكلام عليه الشيخ الألباني في "السلسلة الضعيفة" وقال رحمه الله :
"ومع أن هذا الحديث ضعيف ... فليس فيه دليل على جواز الاستغاثة بالموتى من الأولياء والصالحين ؛ لأنهما صريحان بأن المقصود بـ " عباد الله " فيهما خلقٌ من غير البشر .
بدليل قوله في الحديث الأول : " يا عباد الله " إنما هم الملائكة(فإن لله في الأرض حاضراً سيحبسه عليهم) ، و قوله في هذا الحديث : (فإن لله عبادا لا نراهم) .
وهذا الوصف إنما ينطبق على الملائكة أو الجن ؛ لأنهم الذين لا نراهم عادة.... فلا يجوز أن يُلحَق بهم المسلمون من الجن أو الإنس ممن يسمونهم برجال الغيب من الأولياء والصالحين ، سواء كانوا أحياء أو أمواتا ، فإن الاستغاثة بهم وطلب العون منهم شرك بيِّن ؛ لأنهم لا يسمعون الدعاء ، ولو سمعوا لما استطاعوا الاستجابة وتحقيق الرغبة .
وهذا صريح في آيات كثيرة ، منها قوله تبارك وتعالى : (وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ * إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ ، وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ، وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ، وَلَا يُنَبِّئُكَ مِثْلُ خَبِيرٍ) ". انتهى من "سلسلة الأحاديث الضعيفة والموضوعة" (656)
قال الألباني في " السلسلة الضعيفة و الموضوعة " ( 2 / 109 ) :
قال الألباني رحمه الله في: " السلسلة الضعيفة"( برقم /656) :
"قال الحافظ ابن حجر حديث حسن غريب جداً, وحسنه السخاوي وقال الهيثمي: رجاله ثقات"
وقد رجَّح الألباني وقفه على ابن عباس وقال: " قلت : ورواه البيهقي في " الشعب " موقوفا كما يأتي .
فهذا الحديث - إذا صح - يعين أن المراد بقوله في الحديث الأول " يا عباد الله " إنما هم الملائكة ، فلا يجوز أن يلحق بهم المسلمون من الجن أو الإنس ممن يسمونهم برجال الغيب من الأولياء والصالحين ، سواء كانوا أحياء أو أمواتا ، فإن الاستغاثة بهم وطلب العون منهم شرك بين لأنهم لا يسمعون الدعاء ، ولوسمعوا لما استطاعوا الاستجابة وتحقيق الرغبة ، وهذا صريح في آيات كثيرة ، منها قوله تبارك وتعالى :
( والذين تدعون من دونه ما يملكون من قطمير ، إن تدعوهم لا يسمعوا دعائكم ، ولوسمعوا ما استجابوا لكم ، ويوم القيامة يكفرون بشرككم ، ولا ينبئك مثل خبير ) ( فاطر 13 - 14 ) .
هذا ، ويبدو أن حديث ابن عباس الذي حسنه الحافظ كان الإمام أحمد يقويه ، لأنه قد عمل به ، فقال ابنه عبد الله في " المسائل " ( 217 ) : " سمعت أبي يقول : حججت خمس حجج منها ثنتين [ راكبا ] وثلاثة ماشيا ، أو ثنتين ماشيا وثلاثة راكبا ، فضللت الطريق في حجة وكنت ماشيا ، فجعلت أقول : ( يا عباد الله دلونا على الطريق ! ) فلم أزل أقول ذلك حتى وقعت على الطريق .
أو كما قال أبي ، ورواه البيهقي في " الشعب " ( 2 / 455 / 2 ) وابن عساكر ( 3 / 72 / 1 ) من طريق عبد الله بسند صحيح . وبعد كتابة ما سبق وقفت على إسناد البزاز في " زوائده " ( ص 303 ) : حدثنا موسى بن إسحاق : حدثنا منجاب بن الحارث : حدثنا حاتم بن إسماعيل عن أسامة بن زيد [ عن أبان ] ابن صالح عن مجاهد عن ابن عباس أن النبي صلى الله عليه وسلم قال : فذكره .
قلت : وهذا إسناد حسن كما قالوا ، فإن رجاله كلهم ثقات غير أسامة بن زيد وهو الليثي وهو من رجال مسلم ، على ضعف في حفظه ، قال الحافظ في " التقريب " : " صدوق يهم " .
وموسى بن إسحاق هو أبو بكر الأنصاري ثقة ، ترجمه الخطيب البغدادي في " تاريخه " ( 13 / 52 - 54 ) ترجمة جيدة .
نعم خالفه جعفر بن عون فقال : حدثنا أسامة بن زيد .... فذكره موقوفا على ابن عباس . أخرجه البيهقي في " شعب الإيمان " ( 2 / 455 / 1 ) . وجعفر بن عون أو ثق من حاتم بن إسماعيل ، فإنهما وإن كانا من رجال
الشيخين ، فالأول منهما لم يجرح بشيء ، بخلاف الآخر ، فقد قال فيه النسائي : ليس بالقوي . وقال غيره : كانت فيه غفلة . ولذلك قال فيه الحافظ : " صحيح الكتاب ، صدوق يهم " . وقال في جعفر : " صدوق " . ولذلك فالحديث عندي معلول بالمخالفة ، والأرجح أنه موقوف ، وليس هو من الأحاديث التي يمكن القطع بأنها في حكم المرفوع ، لاحتمال أن يكون ابن عباس تلقاها من مسلمة أهل الكتاب . والله أعلم .
ولعل الحافظ ابن حجر رحمه الله لواطلع على هذه الطريق الموقوفة ، لانكشفت له العلة ، وأعله بالوقف كما فعلت ، ولأغناه ذلك عن استغرابه جدا ، والله أعلم" انتهى.

ഷെയ്ക്ക് അല്‍ബാനി രഹിമഹുല്ലഹ് -തന്റെ സില്സിളത് ല്വഹീഫയില്‍ പറയുന്നു ....
"ഈ ഹദീസ് ല്വഹീഫു ആണ് ...(എന്ന് പറഞ്ഞു അല്‍ബാനി നിര്‍ത്തിയില്ല ...ല്വഹീഫായ ഹദീസാണ് പിന്നെ മാന്തി നോക്കണോ അഹമ്മെടാ പോക്കരാ എന്ന് എന്നൊക്കെ ചിലര്‍ ചോധിക്കുമായിരിക്കും ...എന്നാല്‍ ഈ ല്വഹീഫായ ഹദീസില്‍ പോലും തര്കത്തില്‍ ഇരിക്കുന്ന സഹായ തെട്ടതിനു തെളിവില്ല എന്ന് അദ്ദേഹം തെളിയിക്കുകയാണ് ....ഇപ്പോഴുള്ള ചിലരുടെ വാദ പ്രകാരം ഇത് സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്തവര്‍ മുശ്രിക്കായാല്‍ നമുക്ക് എന്താ ...നമ്മള്‍ തൌഹീധും ശിര്‍ക്കും പറഞ്ഞാല്‍ പോരെ ....എന്നാല്‍ ഗണ്ടിതമായി മുജാഹിദുകള്‍ പറയുന്നു, ആശയത്തില്‍ തന്നെ ശിര്‍ക്ക് വരുന്ന ഒരു കാര്യം പ്രാമാണികരായ പണ്ഡിതര്‍ പ്രവര്‍ത്തിക്കുകയും അവര്‍ രേഗപെടുതുകയും എന്നിട്ട് ലോക സലഫുകളും ആഹ്ലുസുന്നയും അതില്‍ അയാള്‍ക്ക്‌ തെറ്റ് പറ്റി എന്ന് വിമര്ഷികാതിരിക്കുകയും ചെയ്യില്ല ....എന്നാല്‍ നാം മുന്‍കാല പണ്ഡിതരെ ഉധരികുന്നത് നമ്മള്‍ കൊണ്ട് വന്ന പുതിയ വാദം അല്ല ഇത് എന്ന് തെളിയിക്കാന്‍ ആണ് .....അപ്പോള്‍ ചിലര്‍ പറയുന്നു കിത്താബില്‍ എന്തൊക്കെ ഖോജമാര്‍ പറഞ്ഞിട്ടുണ്ട് ....കബരിന്റെ അരികില്‍ പോയി ഇസ്തിഖാസക്ക് തെളിവ് വരെ പറഞ്ഞവര്‍ ഇല്ലേ ....ചോദ്യം നല്ല ചോദ്യമാണ് ...
എന്നാല്‍ കേട്ടോ ഉത്തരം -ആ വിഷയത്തില്‍ ഒരു സലഫ്ഫും പ്രവര്‍ത്തിച്ചതായി യാതൊരു തെളിവും ഇല്ല ....ഏതോ ഒരു ആഹ്രാബി ചെയ്തു എന്ന കള്ളാ ഹദീസാണ് അത് ...
                                        -മാത്രമല്ല ആഹ്ലുസുന്നയുടെ നിരവധി പണ്ഡിതര്‍ ഇത് നവവിക്കു പറ്റിയ അബദ്ധവും അത് ശിര്‍ക്കും ആണ് എന്ന് പറഞ്ഞിട്ടുണ്ട് 
                                        -ഷാഫി മാധബിലെ തന്നെ നിരവധി പണ്ഡിതര്‍ അതിനെ വിമര്‍ശിക്കുകയും ..ആ ല്വഹീഫായ ഹദീസിന്റെ അടിസ്ഥാനം തന്നെ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞിട്ടുണ്ട് ...
എന്നാല്‍ ഇതിന്റെ(യാ ഇബാദല്ല്ലഹ് എന്ന ഹദീസ് ) ആശയത്തില്‍ ശിര്‍ക്ക് വരുന്നില്ല എന്നതില്‍ ലോക സലഫ്ഫുകള്‍ക്കിടയില്‍ ഇജ്മാഹു ഉണ്ട് ..അതിനാണ് അവര്‍ ന്യായം നിരത്തിയത് ...അതിനാല്‍ ആണ് ഇനി സ്വഹീഹാണ് എന്ന സങ്കല്പം തന്നെ ഉണ്ടായത് ....))
 فليس فيه دليل على جواز الاستغاثة بالموتى من الأولياء والصالحين ؛
"ഔലിക്കാലോ ,സ്വലിഹീങ്ങലോ ആയ മരിച്ചു പോയ ആളുകളോട് ഇസ്തിഖാസ നടത്താന്‍ ഇതില്‍ തെളിവ് ഇല്ല ...."
തര്കതിളിരികുന്ന ഇസ്തിഖാസ തന്നെയാണ് ഈ ഹദീസിലും ഉള്ള്ളത് എന്ഖില്‍ അല്‍ബാനി ഇങ്ങിനെ പറയുമോ .....ബുദ്ധിയുള്ളവര്‍ ചിന്തിക്കുക ....ആശയകുഴപ്പക്കാരുടെ പുകമറകള്‍ അല്ലാഹു നീക്കും ഇന്ഷ അല്ലാഹു ....(ഒരു തമാശ പങ്കു വെക്കാം ജബ്ബാര്‍ മൌലവിയും ,യാ ഇബാടല്ലയും തമ്മില്‍ ആശയ തലത്തില്‍ പോലും ബന്ധമില്ല എന്ന ഗവേഷണം കരുതികൂട്ടി ഉള്ള മറ്റൊരു ആശയ കുഴപ്പമാണ് എന്ന് വായനക്കാര്‍ക്ക് മനസ്സിലാകുന്നില്ലേ ....കാരണം യാ ഇബാടല്ലയില്‍ കൂടിയാല്‍ ഗ്രൂപിസം വളര്‍ത്താന്‍ ഒരു ശൈതാന്റെയും സഹായം കിട്ടില്ല എന്ന് ആരോപകര്‍ക്ക് അറിയാം ...അതിനാണ് പിന്നെ ഈ വെടക്കാക്കി തനിക്കാക്കല്‍....പണ്ട് സദാമിനെ അമേരിക്ക ആക്രമിച്ചു കാരണം എന്തായിരുന്നു ...സദാം ആറ്റം ബോംബു ഉണ്ടാക്കിയിരിക്കുന്നു .....എല്ലാവരും അത് കൊണ്ടാടി ...സദാമിനെ വെറുതെ വിട്ടാല്‍ പറ്റില്ല....അവസാനം ആരോപണം തെരുവില്‍ യുദ്ധമാക്കി ആ രാജ്യത്തിന്റെ അലയും തട്ടും വേറെടുത്തു...എന്നാല്‍ അവസാനം ചിലര്‍ ചോദിച്ചു ആറ്റം ബോംബു എവിടെ ???....ഉടന്‍ വന്നു മറുപടി ''അയാളുടെ രാജ്യത്ത് യുറേനിയം ഇല്ലേ ...ഉണ്ട് ....ടിന്‍ ഫോയിലുകള്‍ ഇല്ലേ ..ഉണ്ട് ...നമ്മള്‍ അക്രമിചിടില്ലായിരുന്നു എങ്കില്‍ അയാള്‍ ഈ സമൂഹത്തെ മുഴുവന്‍ ബോംബിട്ടു കൊല്ലിലെ ...???പണ്ട്  വെണ്ടക്കയും ഫിത്നയും കൊണ്ട് നടന്നവര്‍ മൂക്കില്‍ വിരല്‍ വച്ച് അന്ധാളിച്ചുപോയി ...കാരണം ബോംബും കണ്ടില്ല അത് കൊണ്ട് നടകുന്നവനെയും കണ്ടില്ല ....മരിച്ചു ചരിത്രത്തില്‍ ഒരു രാജ്യം അതപധികുന്നതിനും ...അതികാരത്തിനും എണ്ണക്കും വേണ്ടി നടത്തിയ പൊറാട്ട് നാടകങ്ങള്‍ ഒരു രാജ്യത്തെ ചിന്ന ഭിന്നമാക്കി എന്നും ....മൂല്യങ്ങള്‍ക്കും ആദര്‍ശത്തിനും മുകളില്‍ സ്വാര്തത നിര്തമാടി എന്നും ചരിത്രം പടിപിക്കുമ്പോള്‍ മുജാഹിധുകളെ ഒന്ന് ഓര്‍ക്കുക ...ജബ്ബാര്‍ മൌലവി ഒരു ജിന്നിനെ സഹായം ചോധികുന്നത് ,കണ്ട ,അത് അനുവത്നീയമാണ് എന്ന് അയാള്‍ പറയുന്നത് കേട്ട ,രഹസ്യ ജീവിതത്തിലോ പരസ്യ ജീവിതത്തിലോ ഒരു മനുഷ്യനോടു നിങ്ങള്‍ ജിന്നിനെ വിളിച്ചോ എന്ന് പറയുന്ന മുജാഹിധിനെ കണ്ടിടില്ലാത്തവര്‍ ,ഈ ആരോപണത്തിന് പിന്നാലെ കൂടുമ്പോള്‍ ,നാളെ നിങ്ങള്‍ തിരിച്ചറിയും സ്വെചാതിപത്യതെയും അസത്യങ്ങളെയും പ്രമാണ വിരോധതെയും എതിര്‍ത്ത പാവങ്ങളുടെ നേര്‍ക്ക്‌ ഇല്ലാത്ത ആരോപണം പറഞ്ഞു മുഖാമുഖ ബോംബുകള്‍ വര്ഷികുന്നവര്‍ ,ചിന്നഭിന്നമാക്കുന്നത് നാം ജീവന് തുല്യം സ്നേഹിച്ച ഈ ആധാര്‍ശ്തെ ആണ് ...ഈ അജണ്ട നിങ്ങള്‍ തിരിച്ചറിയുമ്പോള്‍ കാലം വൈകിയിരിക്കും ...അന്ന് അത് ഉണക്കാന്‍ ഈ ആരോപകര്‍ക്ക് കഴിയില്ല .പക്ഷെ ഉറങ്ങാതെ പ്രമാണ ബാധമായി പ്രതികരിച്ചാല്‍ (മറ്റുള്ള സകല പ്രയോഗങ്ങളും ഒഴിവാക്കുക )..അല്ലാഹു നമ്മെ സഹായിക്കും ...നിശ്ചയം അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ് ...))
ഇനി എവിടെനിന്നാണ് ജിന്നും മലക്കും കിട്ടിയത് എന്ന് ചോദിച്ചു ആളുകളെ ചിലര്‍ വട്ടാക്കുന്നു ......ഹിബാരതിനെ മുറിച്ചു വാലും തലയും വെട്ടുന്ന സുല്ലമിമാരെ ഉപേക്ഷിച്ചു വന്ന മുജാഹിടുകളുടെ മുന്നിലാണ് ഈ കൈ  ക്രിയ എന്ന് ഓര്‍ക്കണം ......അല്‍ബാനി തന്നെ മറുപടി പറയട്ടെ ....

 لأنهما صريحان بأن المقصود بـ " عباد الله " فيهما خلقٌ من غير البشر .
 بدليل قوله في الحديث الأول :" يا عباد الله " إنما هم الملائكة (فإن لله في الأرض حاضراً سيحبسه عليهم) ، و قوله في هذا الحديث : (فإن لله عبادا لا نراهم
""ഇവിടെ ഇബാദല്ല എന്നതിന്റെ താലപര്യം മനുഷ്യര്‍ അല്ലാത്ത മറ്റു സൃഷ്ടികള്‍ ആണ്"" ....
കാരണം വ്യത്യസ്ത സനതുകള്‍ വന്ന റിപ്പോര്‍ട്ടില്‍ ഈ ഇബാദുകള്‍ ആരാണ് എന്ന് പറഞ്ഞിട്ടുണ്ട് ...അതുകൊണ്ടാണ് ഈ ഹദീസ് വിവരിച്ചവര്‍ ഒക്കെ അവിടെ ഹാജറുള്ള ശബ്ദം കേള്‍കുന്ന സൃഷ്ടികളില്‍ മനുഷ്യര്‍ അല്ലാത്തവരെയും എണ്ണിയത്....

അപ്പോള്‍ ഏതാണ് ആ റിപ്പോര്‍ട്ട്‌ ..അല്‍ബാനി തന്നെ പറയട്ടെ ....
മുകളില്‍ പറഞ്ഞ വാജകത്തിനു തെളിവ് താഴെ പറയുന്ന മറ്റ്  ഹദീസിന്റെ ഭാഗങ്ങള്‍ ആണ് 

(فإن لله في الأرض حاضراً سيحبسه عليهم  അല്ലാഹുവിനു ഭൂമിയില്‍ ഹാളിരുള്ള (ഹാജര്‍ ഉള്ള )ചിലര്‍ അവരെ വഴികാണികുന്നവരായി ഉണ്ട് ...
അപ്പൊ ഹദീസില്‍ നിന്ന് തന്നെ സകല സുന്നികളുടെയും വാദം പൊട്ടി ...അവര്‍ വിളിച്ചു പ്രാര്തികുന്നത് ഹാജരില്ലാത്ത ,കാര്യ കാരണ ബന്ധങ്ങള്‍ക്ക് അപ്പുറത്തുള്ള ഔളിയാകളെയും രിജാലുല്‍ ഗൈബിനെയും ആണ് ....ഇനി ഒരാള്‍ ഈ ഹദീസ് സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്തു എന്ന് സങ്കല്‍പ്പിക്കുക (ഈ ഹദീസ് ല്വഹീഫും തെളിവിനു പറ്റാത്തതും -അമല്‍ ചെയ്യല്‍ ബിടാതും ശിര്കില്ലെക്കുള്ള വസീലയും ഹറാമും ആണ് )അയാള്‍ ഈ ഹദീസ് മുഴുവന്‍ കണ്ടിരികുമല്ലോ ((.فإن لله في الأرض حاضراً سيحبسه عليهم))...ഉണ്ടാകും ...ശരി അപ്പോള്‍ അയാള്‍ ഈ ഹദീസില്‍ നിന്ന് എന്ത് മനസ്സിലാക്കും ..ഞാന്‍ യാ ഇബാദല്ലഹ് എന്ന് പറയുമ്പോള്‍ അത് അവിടെ ഇല്ലാത്ത എന്നെ സഹായിക്കാനോ എന്റെ ശബ്തം കേള്കാണോ കഴിയാത്തവര്‍ എന്നെ വന്നു സഹായിക്കും എന്ന് വിജാരിക്കുമോ  അതോ .അല്ലാഹു ആ സന്ദര്‍ഭത്തില്‍ ഏര്പെടുതിയിരികുന്ന നമ്മുടെ ശബ്ദത്തിന്റെ പരിധിയിലുള്ള കാര്യാ കാരണ ബന്ധങ്ങള്‍ക്ക് അതീനമായ  സൃഷ്ടികള്‍ നമ്മുക്ക് വഴികാണിക്കും എന്നായിരിക്കും അല്ലെ ...എങ്കില്‍ അതിലെവിടെ സഹായ തേട്ടം ,എവിടെ ഇസ്തിഖാസ എന്ന് 2012 നു മുമ്പ് സകല മുജാഹിധുകളും ചോദിച്ചു ...സാക്ഷാല്‍ സലഫി അടക്കം സകല മുജാഹിധുകളും ഇതേ കാര്യം വെച്ച് വിശദീകരിച്ചു ...
ആ തെളിവുകള്‍ കിട്ടാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ...

2007മുമ്പ് മടവൂരികളുടെയും 2012 മുമ്പ് ആശയകുഴപ്പ വിദഗ്തരുടെയും വാദം എന്ത് ???ഇതിനു മുകളില്‍ ക്ലിക്ക് ചെയ്യുക
എങ്ങിനെ ആണ് ഹാളിരുള്ള സൃഷ്ടി എന്ന് കിട്ടിയത് അല്‍ബാനി തന്നെ പറയട്ടെ ...
 و قوله في هذا الحديث : (فإن لله عبادا لا نراهم  ഈ ഹദീസില്‍ തന്നെ പറഞ്ഞിരിക്കുന്നു 'അല്ലാഹുവിനു നിങ്ങള്‍ കാണാത്ത ചില സൃഷ്ടികള്‍ ഉണ്ട് എന്ന് ....
ലോകത്തെ സകല സലഫി പണ്ഡിതരും സൂഫികള്‍ക്കും ബാരെല്വികള്‍ക്കും അന്തം വിട്ടു മറുപടി കൊടുത്തതാണ് എന്നാ ഇവരുടെ വാദത്തിന്റെ ചീട്ടു ഇവിടെ കീറുകയാണ്....അവര്‍ക്ക് ഇത് മനസ്സിലായിടില്ല ....തുടങ്ങി കളവിന്റെ കൂമ്പാരം പേറി മടവൂരികള്‍ പറഞ്ഞു പരത്തിയ ഗള്‍ഫ്‌ സല്ഫിസം എന്നാ ഓമന പേരില്‍ ആക്ഷേപിക്കുന്ന മന്ഹജുണ്ടല്ലോ അതിനെ ചവറ്റു കോട്ടയില്‍ തള്ളിയ അഭിനവ ആശയ കുഴപ്പാകാരുമായി അല്‍ബാനി യഥാര്‍ത്ഥത്തില്‍ യുദ്ധം പ്രക്യാപിക്കുക ആണ് ഇവിടെ ...
നമ്മള്‍ കാണാത്ത സൃഷ്ടികള്‍ അവിടെ ഉണ്ട് എന്നത് ഹദീസിന്റെ ബാക്കി ആണ് ...മനുഷ്യരെ നമ്മള്‍ക്ക്  കാണാം (മനുഷ്യര്‍ ശബ്ദ പരിധിയില്‍ ഉണ്ട് എന്ഖില്‍ അവിടെ സഹായ തെട്ടത്തിന്റെ ആവശ്യം തന്നെ വരില്ലല്ലോ-അതുകൊണ്ടാണ് ചില പണ്ഡിതര്‍ സൃഷ്ടികളില്‍ ഈ മൂന്നു വിഭാഗത്തെയും എണ്ണിയത് ) ....ആരാണ് അപ്പോള്‍ ആ സൃഷ്ടികള്‍ എന്നാ ചര്‍ച്ചയാണ് അത് അവിടെ ഹാജര്‍ ഉള്ള കഴിവുള്ള അല്ലാഹു ഏര്‍പെടുത്തിയ അല്ലാഹുവിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സൃഷ്ടികള്‍ ആണ് എന്ന് മുന്ഖാമികള്‍ ഒക്കെ പറഞ്ഞത് ..അങ്ങിനെ ആണ് ഒരാള്‍ യാ ഇബാദല്ലഹ് എന്ന് പറയുന്നത് എങ്കില്‍ അതില്‍ ശിര്‍ക്ക് വരില്ല ...എന്നാല്‍ ചില തവസ്സുലുകള്‍ ശിര്കല്ലാതെ ശിര്കിലെക്കുള്ള വസീല ആയ പോലെ നിയ്യതും അവിടെ ഉധേഷികുന്ന ആളുകള്‍ (ഹാജരില്ലാത്ത സൃഷ്ടികള്‍ ,മരിച്ചവര്‍ ,അമ്ബിയാ ഔളിയാകള്‍ എന്നിവരെ ഉദ്ദേശിച്ചു വെങ്കില്‍ വ്യക്തമായ ശിര്‍ക്ക് ആണ് അത് )മറ്റുള്ളവരും ആകാന്‍ സാദ്യത ഉള്ളതിനാല്‍ അത് ശിര്കിലെക്കുള്ള വസീലയും ആണ് ..അഥവാ നിയ്യത് അനുസരിച്ച് ശിര്‍ക്ക് വരും എന്ന് അര്‍ഥം ..അതുകൊണ്ടാണ് ഈ ഹദീസ് വിവരിചെടതൊക്കെ ആരാണ് ഇവിടെ ഉദ്ദേശം എന്ന് പണ്ഡിതന്മാര്‍ പറഞ്ഞത് ...
ഈ കാര്യം അല്‍ബാനി തന്നെ തുടരട്ടെ ....
وهذا الوصف إنما ينطبق على الملائكة أو الجن ؛ لأنهم الذين لا نراهم عادة
ഈ ഹദീസില്‍ നമ്മള്‍ കാണാത്ത സൃഷ്ടി എന്നത് കൊണ്ട് ഉദ്ദേശം -അല്‍ബാനി പറയുകയാണ്‌ 
ഈ വിശേഷണം മല്ക്കുല്‍ക്കോ ജിന്നുകല്‍ക്കോ ആണ് ബാധകമാകുക ..അവരെയാണ് നിങ്ങള്‍ കാണാത്തത് ...
(ഇടയ്ക്കു ഒരു തമാശ പറയാം -നമ്മുടെ ചില ആളുകള്‍ വിഷയം പഠിക്കാതെ കക്ഷികളായി മത്സരിച്ചു കൊണ്ടിരിക്കുകയാണ് ...ഇന്നലെ ഞാന്‍ ഒരു പണ്ടിതനുമായി ഫോണില്‍ സംസാരിച്ചു ..അപ്പോള്‍ അദ്ദേഹം പറഞ്ഞു ..ഒരാള്‍ പറയുന്നു ഞാന്‍ ഉധേഷികുന്നത് മുഹിയുധീന്‍ ശൈക്കിനെ ആണ് ...അയാള്‍ ഹാജറുള്ള മുഹിയുധീന്‍ ഷെയ്ക്ക് എന്ന് പറഞ്ഞാലോ ???ഞാന്‍ ചോധിച്ചു ...നിങ്ങളെ പോലുള്ള വലിയ വലിയ പണ്ഡിതര്‍ വിഷയത്തെ ഇങ്ങിനെ മനസ്സിലാക്കി എങ്കില്‍ പാമരര്‍ ആയ ജനങ്ങളില്‍ ഇവര്‍ ആശയ കുഴപ്പം ഉണ്ടാകുന്നത് പറഞ്ഞിട്ട് കാര്യം ഉണ്ടോ ....മൌലവി മുഹിയുധീന്‍ ഷെയ്ക്ക് ഇന്ന് ജീവിച്ചിരിപ്പുണ്ടോ ഇല്ലേ ??എന്നിടല്ലേ അവിടെ ഉണ്ടോ ഇല്ലേ എന്ന് നോക്കുക ??അപ്പോള്‍ തന്നെ അദ്ദേഹത്തിന് തന്റെ വിഡ്ഢിത്തം മനസ്സിലായി .......ഞാന്‍ ചോദിച്ച്...മുഹിയുധീന്‍ ഷെയ്ക്ക് എപ്പോള്‍ എന്ഖിലും കേള്‍കുന്ന പരിധിയില്‍ വരുമോ ??ഇനി അങ്ങിനെ  ഉധേഷിച്ചു ഒരാള്‍ ചോദിച്ചാല്‍ ശിര്‍ക്കാണോ എന്ന് ഞാന്‍ പറയണോ അതോ നിങ്ങള്‍ പറയുന്നോ ...അപ്പോള്‍ മൂപ്പര്‍ പറഞ്ഞു ശിര്കാന് ....അത്രേ ഉള്ളൂ ....ഇത് മുജാഹിധുകളില്‍ ചേരിതിരിവും പ്രശ്നവും ഉണ്ടാക്കാന്‍ ചിലര്‍ ആവിഷ്കരിച്ച ഒരു അടവാണ് ))അതാണ്‌ അല്‍ബാനി പറഞ്ഞത് ഹാജര്‍ ഉള്ള അല്ലാഹുവിന്റെ സൃഷ്ടികള്‍ (അല്ലാഹു നിയോഗിച്ച സൃഷ്ടികള്‍ )എന്നൊക്കെ ....
ഇനി ആ സൃഷ്ടികള്‍ എന്ന് പറഞ്ഞത് മലക്കുകലാണോ അതോ മറ്റുള്ളതോ എന്നാ ചര്‍ച്ചയിലാണ് ...ഈ ഹദീസ് സ്വഹിഹ് ആണ് എങ്കില്‍ മലക്കുകള്‍ ആണ് ഉദ്ദേശം എന്ന് അല്‍ബാനി പറഞ്ഞത്    
അത് നേരത്തെ തന്നെ അല്‍ബാനി ഉദ്ധരിക്കുകയും ചെയ്തു ....
...في الحديث الأول : " يا عباد الله " إنما هم الملائكة
എന്ത് കൊണ്ട് അല്‍ബാനി ഇവിടെ മലക്കായിരിക്കാം എന്ന് പറഞ്ഞത് ...(മലക്കുകളോട് ചോദിക്കാന്‍ അല്‍ബാനി പറഞ്ഞു എന്ന് പറഞ്ഞു നാളെ അല്ബാനിയും മുശ്രിക്കാകുമോ -ഇതില്‍ ഒരു തെട്ടമോ പ്രാര്‍ഥനയോ ഇല്ല എന്ന് തെളിയ്ക്കാന്‍ ആണ് അത് പറഞ്ഞത് ...)അതിനു അദ്ദേഹം ഉധരികുന്നത് ഇബ്നു അബ്ബാസില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്ത ഒരു ഹദീസില്‍ ഹഫ്ലാതിന്റെത് അല്ലാത്ത മലക്കുകളെ ഏര്പെടുതിയിട്ടുണ്ട് എന്ന് കാണുന്നു ....അതിന്റെ മുന്‍കാല പണ്ഡിതര്‍ ഉധരിച്ചിട്ടും ഉണ്ട് ...അതിനു അദ്ദേഹം ഉധരികുന്നത് ഇബ്നു അബ്ബാസില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്ത ഒരു ഹദീസില്‍ ഹഫ്ലാതിന്റെത് അല്ലാത്ത മലക്കുകളെ ഏര്പെടുതിയിട്ടുണ്ട് എന്ന് കാണുന്നു ....അതിന്റെ മുന്‍കാല പണ്ഡിതര്‍ ഉധരിച്ചിട്ടും ഉണ്ട് ...ആ തെളിവിന്റെ അടിസ്ഥാനത്തില്‍ ഈ ഹദീസ് സ്വഹീഹു ആണെങ്കില്‍ തന്നെ ഇതില്‍ പ്രാര്‍ഥനയോ ശിര്‍ക്കാന്‍ ഇസ്തിഖാസക്കോ യാതൊരു തെളിവും ഇല്ല എന്ന് ഇവിടെ അല്ലാഹു ഏര്പെടുത്തിയ മലക്കുകള്‍ ആകാം ഉദ്ദേശം എന്നാ വരികളോടെ തെളിഞ്ഞു .....എന്നിട്ടും എന്തുകൊണ്ട് ഹദീസ് സ്വീകരികുന്നില്ല എന്നതാണ് പിന്നീടുള്ള ചര്‍ച്ച ...ചിലരുടെ സംസാരം കേട്ടാല്‍ ..ഇവിടെ അല്ലാഹു ഏര്പെടുത്തിയ ഹഫ്ലാതിന്റെത്  അല്ലാത്ത മലക്ക് എന്ന് കരുതിയാലും ശിര്‍ക്ക് വരും എങ്കില്‍ അല്‍ബാനി ശിര്‍ക്ക് പറഞ്ഞു എന്ന് പറയേണ്ടി വരും ....കാരണം ഹദീസ് സ്വഹീനെങ്കില്‍ എന്നാ ചര്‍ച്ചയുടെ മര്‍മ്മ സ്ഥാനത്താണ് ഇത് പറഞ്ഞത് ....
ആശയ കുഴപ്പകാര്‍ കൊണ്ട് നടക്കുന്ന വരികള്‍ -(എല്ലാ പ്രസങ്ങതിലും കേള്‍ക്കാം ശിര്‍ക്കുന്‍ ബയ്യിന്‍ എന്ന് അല്‍ബാനി പറഞ്ഞിട്ടുണ്ട് എന്ന് )

 فلا يجوز أن يُلحَق بهم المسلمون من الجن أو الإنس ممن يسمونهم برجال الغيب من الأولياء والصالحين ، سواء كانوا أحياء أو أمواتا ، فإن الاستغاثة بهم وطلب العون منهم شرك بيِّن ؛ لأنهم لا يسمعون الدعاء ، ولو سمعوا لما استطاعوا الاستجابة وتحقيق الرغبة .

എന്തിനെയാണ് അല്‍ബാനി ശിര്‍ക്കുന്‍ ബയ്യിന്‍ എന്ന് പറഞ്ഞത് ....????
((മുകളില്‍ പറഞ്ഞ നിങ്ങള്‍ കാണാത്ത സൃഷ്ടികള്‍)) ..എന്നതുകൊണ്ട്‌ ഉധേഷിക്കള്‍ അനുവത്നീയമല്ല 
((ആരെ  )) മുസ്ലിംകളില്‍ പെട്ട ജിന്നുകാലോ ,മനുഷ്യരോ( المسلمون من الجن أو الإنس ))  ( ചിലര്‍ ഇവിടെ മുസിലിം ജിന്നും രിജാലുല്‍ ഗൈബും എന്ന് പറഞ്ഞു പോകും ,ഇന്സിനെ വിഴുങ്ങും ....(കാരണമെന്താ ആളുകള്‍ ചോദിക്കും മനുഷ്യരോട് ആണ് എങ്കില്‍ ശിര്‍ക്കാണോ എന്ന് ))
  
يسمونهم برجال الغيب من الأولياء والصالحين
((മരിച്ചവരോ ജീവിചിരികുനവോ ആയ ഔലിയാക്കളുടെയും സ്വലിഹീങ്ങളുടെയും ഭൌധിക വിരക്തിയാല്‍ വിദൂരങ്ങളില്‍ ജീവിക്കുന്നുവെന്ന സൂഫി ചിന്തയാണ് രിജാലുല്‍ ഘൈപ്-കൂടുതല്‍ അറിയാന്‍ ദാഹുവ ബുക്സ് ഇറക്കിയ ബരെല്വിസം എന്നാ ബുക്ക് നോക്കുക )) 
ഇവരെ വിളിക്കപെടുന്നു (മുസ്ല്മീങ്ങളില്‍ പെട്ട ജിന്നിനെയും മനുഷ്യനെയും  )രിജാലുല്‍ ഗൈപ്..ഔളിയാക്കളിലും സ്വലിഹീങ്ങളിലം പെട്ട .... 
ഗൈബിയായ ആളുകള്‍ എന്ന് സുന്നികളും സൂഫികളും പറയുന്ന മുസ്ലിംകളില്‍ പെട്ട ജിന്നോ മനുഷ്യനോ അല്ല ഉദ്ദേശം ....ആടിനെ പട്ടിയാക്കുന്നത് എളുപ്പം തിരിയാന്‍ തല്‍കാലം നമുക്ക് മനുഷ്യരെ പിടിക്കാം ....ആശയ കുഴപ്പാക്കാരുടെ വാദ പ്രകാരം ഹജരുള്ള സൃഷ്ടികള്‍ ആണ് ഇവിടെയും ഉദ്ദേശം എങ്കില്‍ ..ഹജാറുള്ള മനുഷ്യനോടു ഒരു കാര്യം പറയുന്നത് ശിര്‍ക്കാണോ ...എന്തെ മനുഷ്യനെ വിട്ടു ജിന്നില്‍ മാത്രം കൂടിയത് ..ഇതാണ് കിത്താബില്‍ നടത്തുന്ന തിരിമറി ...വളരെ കൃത്യമായി ആരാണ് ഇവിടെ ഉദ്ദേശം എന്ന് അല്‍ബാനി പറഞ്ഞു 

وهذا الوصف إنما ينطبق على الملائكة أو الجن ؛ لأنهم الذين لا نراهم عادة

ഈ ഹദീസില്‍ നമ്മള്‍ കാണാത്ത സൃഷ്ടി എന്നത് കൊണ്ട് ഉദ്ദേശം -അല്‍ബാനി പറയുകയാണ്‌ 
ഈ വിശേഷണം മല്ക്കുല്‍ക്കോ ജിന്നുകല്‍ക്കോ ആണ് ബാധകമാകുക ..അവരെയാണ് നിങ്ങള്‍ കാണാത്തത് ...
അതിനു ശേഷമാണ് അലബാനി ഈ വാചകങ്ങള്‍ പറയുന്നത് (തോന്നുന്നത് തോന്നുമ്പോള്‍ മാറ്റി പറയാന്‍ അല്‍ബാനി -തൌഹീദും ശിര്‍ക്കും പഠിക്കാതെ മുവഹ്ഹിധും സലഫിയും ആയ ആള്‍ അല്ലല്ലോ ...ഒരു കാര്യം ശിര്‍ക്കാവാന്‍ ഒരു മാനധണ്ടം ഉണ്ട് -അത് പഠിച്ചവനാണ് മുജാഹിധു ...ആ മനാധണ്ടം ഗ്രൂപിന് വേണ്ടി ആളും അര്‍ത്ഥവും നോക്കി മാറ്റുന്നവര്‍ അല്ല മുജാഹിദുകള്‍ )
അപ്പോള്‍ കാര്യം വ്യക്തമാണ് രിജാലുല്‍ ഗൈപ് (അദൃശ്യ ആളുകള്‍ )എന്നും മരിച്ച സ്വലീങ്ങളുടെയും ഔലിയാക്കളുടെയും എന്നും ,ഹജാരില്ലാത്ത സൃഷ്ടികള്‍ എന്നും (അവരെ രിജാലുല്‍ ഗൈപ് എന്ന് വിളിക്കപെടുന്നു എന്നും )പറഞ്ഞു സുന്നികളും സൂഫികളും നടത്തുന്ന ഇസ്തിഖാസക്ക് ഒരു തെളിവും ഇല്ല എന്ന് സ്ഥാപിക്കുകയാണ് അല്‍ബാനി  ഇവിടെ ചെയ്യുന്നത് ...
മാത്രമല്ല അദ്ദേഹം ഈ ഹദീസില്‍ ഉദ്ദേശം ഇല്ല എന്ന് പറഞ്ഞതില്‍ ഹാജര്‍ ഇല്ലാത്ത ജിന്നിന്റെ കൂടെ മനുഷ്യനെയും എണ്ണി എന്നതും ശ്രദ്ധേയമാണ് .....അഥവാ ഈ ഹദീസ് ഞെക്കി ഞെരങ്ങി സ്വഹീഹാണ് എന്ന് വിചാരിച്ചാല്‍ തന്നെ അല്ലാഹു അല്ലാതവരോടുള്ള ഒരു അര്തനയും ...പ്രാര്‍ഥനയുടെ പരിധിയില്‍ വരുന്ന സഹായ തെട്ടവും അതില്‍ ഇല്ല എന്ന് അര്‍ഥം ....
ഇത്തരത്തില്‍ ഉള്ള അഥവാ ജീവിചിരികുന്നവോ മരിച്ചവരോ ആയ ഗായിബും അബൌധികവുമായ ഒന്നിനോടും തേടാന്‍ തെളിവില്ല അല്‍ബാനി തന്നെ പറയട്ടെ 
، سواء كانوا أحياء أو أمواتا ، فإن الاستغاثة بهم وطلب العون منهم شرك بيِّن ؛
അവര്‍ ജീവിച്ചിരുന്നാലും മരിച്ചവര്‍ ആയാലും ..അവരോടുള്ള (രിജാലുല്‍ ഗൈപ് എന്ന് വിളിക്കപെടുന്ന മുസ്ലിം കളായ ജിന്നും മനുഷ്യനും)ഇസ്തിഖാസയും അവരില്‍ നിന്ന് എന്തെന്ഖിലും കാംക്ഷിക്കലും വ്യക്തമായ ശിര്‍ക്ക് ആണ് ......
എങ്ങിനെയുണ്ട് ..അല്‍ബാനി പറഞ്ഞത് എന്ത് ...ഇവര്‍ വിവരിക്കുന്നത് എന്ത് .....ചര്‍ച്ചയില്‍ വരാത്ത ഒരു കാര്യം ആരോപിച്ചു ...അതില്‍ ആടിനെ പട്ടിയാക്കി ഒടുവില്‍ എറിഞ്ഞു കൊള്ളുന്ന ഈ അടവാണ്  ഗീബല്‍സിയന്‍ സിധാന്ധം (ഒരു നുണ ആയിരം തവണ പറഞ്ഞാല്‍ ,അത് സത്യമെന്ന് കരുതാന്‍ കുറച്ചു പേരെയെങ്കിലും കിട്ടും -ഗീബല്സു )
ഇനി എപ്പോഴാ ഒരു കാര്യം ശിര്‍ക്കാവുക എന്ന് പ്രത്യേകം നിശച്ചയമില്ലാത്തവര്‍ കുമ്പസാരവും മറ്റുമായി ഇറങ്ങിയത്‌ കൊണ്ട് അല്‍ബാനി പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു ജീവിച്ചിരിക്കുന്ന മനുഷ്യനോടു ഉള്ള സംസാരവും ശിര്കാകുന്ന കാലം വിദൂരമല്ല(അതിലും അബൌധികവും ബൌദ്ധികവും ഇല്ല എന്ന് ഗവേഷണം വരും ) .....സുന്നികളുടെ ഇസ്തിഖാസക്ക്  ഒരു തെളിവും മുങ്ങി തപ്പിയാല്‍ പോലും ആഹ്ലുസുന്നയില്‍ കാണില്ല എന്ന് അറിയാവുന്ന ഖുബൂരികള്‍ക്ക് ,ആഹ്ലുസുന്നയില്‍ മഹാന്മാര്‍ ശിര്‍ക്ക് ചെയ്തു എന്ന് തെളിവുണ്ടാക്കി കൊടുക്കാന്‍ വിഷയം പഠിക്കാതെ ഇറങ്ങിപുരപെട്ടവര്‍ അറിയുക ....അല്ലാഹു അല്ലാത്ത ഒന്നിനോടും പ്രര്തനയാകുന്ന സഹായ തേട്ടം പാടില്ല എന്ന് ഉറച്ചു പറയുന്ന മുജാഹിധുകള്‍ക്ക് നേരെ കുരച്ചു ചാടുന്നവരുടെ ,അവരില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞു സ്വയം മുശ്രികാകുന്ന ആളുകള്‍ അല്ലാഹുവിനെ ഓര്‍ത്തു ഈ ഫിത്നയില്‍ നിന്ന് പിന്തിരിയുക ...
لأنهم لا يسمعون الدعاء ، ولو سمعوا لما استطاعوا الاستجابة وتحقيق الرغب
അല്‍ബാനി തുടരുന്നു ...
അവര്‍ ((രിജാലുല്‍ ഗൈപ് എന്ന് വിളിക്കപെടുന്ന മുസ്ലിം കളായ ജിന്നും മനുഷ്യനും)നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍കില്ല ...ഇനി കേള്‍ക്കും എന്ന് സങ്കല്പിച്ചാല്‍ തന്നെ  ഉത്തരം ചെയ്യില്ല ....
എന്താണ് യാ ഇബാദ് എന്നതിനെ കൊണ്ടുള്ള ഉദ്ദേശം എന്ന് വ്യക്തമായി ആ ഹദീസില്‍ പറഞ്ഞ ബാഗതിനെ (നിങ്ങള്‍ കാണാത്ത സൃഷ്ടികള്‍ ഭൂമിയില്‍ അല്ലാഹുവിനുണ്ട് എന്ന് പറഞ്ഞ ഭാഗം )...യാതൊരു വ്യാക്യാങ്ങള്‍ക്കും പഴുതില്ലാത്ത വിധം പറഞ്ഞു നിര്‍ത്തി ...വിശുദ്ധ ഖുറാനിലെ ആയത്തുകള്‍ നിരത്തി(وهذا صريح في آيات كثيرة ، منها قوله تبارك وتعالى : (وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ * إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ ، وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ، وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ، وَلَا يُنَبِّئُكَ مِثْلُ خَبِيرٍ) ". انتهى من "سلسلة الأحاديث الضعيفة )) അതിന്റെ ഉദ്ദേശം രിജാലുല്‍ ഗൈബോ,ഹജ്ജരില്ലാത്ത ,കേള്‍ക്കാന്‍ കഴിയാത്ത മരിച്ചവരോ ജീവിചിരിക്ക്ന്നവരോ ആയ ആളുകള്‍ അല്ല ഉദ്ദേശം എന്ന് അദ്ദേഹം സമര്തിക്കുകയാണ് ചെയ്യുന്നത്‌.....
ഇമാം ആഹ്മ്മെടും ഈ ഹദീസും 

 هذا ، ويبدو أن حديث ابن عباس الذي حسنه الحافظ كان الإمام أحمد يقويه ، لأنه قد عمل به ، فقال ابنه عبد الله في " المسائل " ( 217 ) : " سمعت أبي يقول : حججت خمس حجج منها ثنتين [ راكبا ] وثلاثة ماشيا ، أو ثنتين ماشيا وثلاثة راكبا ، فضللت الطريق في حجة وكنت ماشيا ، فجعلت أقول : ( يا عباد الله دلونا على الطريق ! ) فلم أزل أقول ذلك حتى وقعت على الطريق .
أو كما قال أبي ، ورواه البيهقي في " الشعب " ( 2 / 455 / 2 ) وابن عساكر ( 3 / 72 / 1 ) من طريق عبد الله بسند صحيح . وبعد كتابة ما سبق وقفت على إسناد البزاز في " زوائده " ( ص 303 ) : حدثنا موسى بن إسحاق : حدثنا منجاب بن الحارث : حدثنا حاتم بن إسماعيل عن أسامة بن زيد [ عن أبان ] ابن صالح عن مجاهد عن ابن عباس أن النبي صلى الله عليه وسلم قال : فذكره .
قلت : وهذا إسناد حسن كما قالوا ، فإن رجاله كلهم ثقات غير أسامة بن زيد وهو الليثي وهو من رجال مسلم ، على ضعف في حفظه ، 

 قال الحافظ في " التقريب " : " صدوق يهم
ഇബ്നു അബാസ്സില്‍ നിന്നും ഉദ്ധരിച്ച ഹദീസ് (ഹഫ്ലാതിന്റെത് അല്ലാത്ത മലക്കുകള്‍ സംബന്ധിച്ച ഹദീസ് )ഹാഫില്‍ ഇബ്നു ഹാജ്ജര്‍ ഹസന്‍ ആക്കിയിട്ടുണ്ട് ....അതിനെ ശക്തിപെടുതുന്ന ഒരു റിപ്പോര്‍ട്ട്‌ ഇമാം അഹമ്മദ്‌ ഹജ്ജിനു പോയപ്പോലുണ്ടായ്തായി  പയുന്നും ഉണ്ട് ...അതാണ്‌ മുകളില്‍ കൊടുത്തത് ...
" سمعت أبي يقول : حججت خمس حجج منها ثنتين [ راكبا ] وثلاثة ماشيا ، أو ثنتين ماشيا وثلاثة راكبا ، فضللت الطريق في حجة وكنت ماشيا ، فجعلت أقول : ( يا عباد الله دلونا على الطريق ! ) فلم أزل أقول ذلك حتى وقعت على الطريق
അബ്ദുല്ലാഹ് പറയുന്നു ...ഞാന്‍ ഉപ്പയില്‍ നിന്നും കേട്ടു...
ഞാന്‍ അഞ്ചു തവണ ഹജ്ജു ചെയ്തിട്ടുണ്ട് ...രണ്ടു നടന്നും മൂന്നു വാഹനാതിലും (അല്ലെങ്കില്‍ തിരിച്ചു-vice versa )..എനിക്ക് വഴി അവ്യക്തമായി ..ഞാന്‍ നടക്കുകയായിരുന്നു ..അപ്പോള്‍ ഞാന്‍ ഇപ്രകാരം   പറഞ്ഞു ...അല്ലാഹുവിന്റെ അടിമകളെ എനിക്ക് വഴി വ്യക്തമാക്കി തരണേ ....ഞാന്‍ വഴിയില്‍ എത്തുന്നത്‌ വരെ അങ്ങിനെ പറഞ്ഞു കൊണ്ടിരുന്നു (വഴി വ്യക്താമായി എന്ന് സാരം )(ഹദീസിന്റെ ആശയം )
ഈ സംഭവം സ്വഹീഹയി നിരവധി ഗ്രന്ഥങ്ങളില്‍ കാണാം
ഈ ഹദീസ് ഇമാമു സുന്നയായ അഹമ്മദ്‌ ഇബ്നു ഹമ്പല്‍ ചെയ്തു എന്ന് കേട്ടാല്‍ -അദ്ദേഹം അങ്ങിനെ എന്തൊക്കെ ചെയ്തിട്ടുണ്ടാവും എന്നല്ല ഹുക്മു എടുക്കേണ്ടത് ....
-ഈ ഹദീസിന്റെ മത്നില്‍ ശിര്‍ക്ക് ഉണ്ടായിരുന്നില്ല -കാരണം അദ്ദേഹം ഇത് പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു
-ഈ ഹദീസില്‍ ന്യുനത (ലുഹ്ഫു )ഉള്ള അറിവ് അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല ....അതിനാല്‍ അദ്ദേഹം ല്വഹീഫായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അമല്‍ ചെയ്തു എന്നോ ...അതിനാല്‍ ഹരം ചെയ്തു എന്നോ ..ഹുക്മു പഠിച്ച ആരും പറയില്ല -കാരണം അദ്ധേഹത്തെ സംബതിചെടത്തോളം ഇതിന്റെ ന്യുനത വന്നു കിട്ടിയിടില്ല ...അതിനാല്‍ അദ്ദേഹം ഹറാം ചെയ്തിടില്ല ....ശിര്‍ക്ക് എന്നാ ചര്‍ച്ച തന്നെ അദ്ധേഹത്തിന്റെ കാര്യത്തില്‍ വരുന്നില്ല ...
അതില്‍ നമ്മള്‍ ഉന്നയിക്കുന്ന പോയിന്റുകള്‍
a)ഈ ഹദീസിന്റെ മത്നില്‍ തന്നെ ശിര്‍ക്ക് ഉണ്ടായിരുന്നു എങ്കില്‍ ഒരിക്കലും തന്നെ ആഹ്ലുസുന്നയുടെ പണ്ഡിതര്‍ ഇത് സ്വഹീഹോ ല്വഹീഫോ എന്ന് പരിശോധിക്കുമായിരുന്നില്ല ....
b) മത്നില്‍ (ആശയത്തില്‍ തന്നെ )ശിര്കുള്ള ഒരു ഹദീസ് സ്വഹീഹാണോ ല്വഹീഫാണോ എന്ന് നോക്കെണ്ടാതില്ലല്ലോ ...ഉധാഹരണമായി ""യാ അഹലാല്‍ ഖബര്‍ ആഹീസൂനി "എന്ന് ഒരു ഹദീസ് ഉണ്ട്
എന്ന് സങ്കല്പിക്കുക ..എങ്കില്‍ അതിന്റെ സനത് നോക്കാന്‍ പോലും പണ്ഡിതന്മാര്‍ നില്കില്ല ..കാരണം അത് ശിര്‍ക്കാണ്‌ ...പിന്നെ എന്ത് സനത് ....
എന്ത് കൊണ്ട് മത്നില്‍ ശിര്‍ക്ക് വരുനില്ല ???
അതിനു പണ്ഡിതര്‍ പറഞ്ഞ കാരണം -ഈ ഹദീസില്‍ ഉറക്കെ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട് -അത് കേള്‍കുന്ന സൃഷ്ടികള്‍ കേള്‍ക്കാന്‍ വേണ്ടിയാണ് ...അതവ  ശബ്തം കേള്‍ക്കുക എന്നാ കാര്യ കാരണ ബന്ധം അവിടെ വിശ്ധീകരിചിരികുന്നു ..അതവാ അല്ലാഹു മനുഷ്യരെ സഹായിക്കാന്‍ ചുമതല ഏല്‍പിച്ച നമ്മുടെ വിളി കേള്‍കുന്ന പരിധിയിലുള്ള ,അല്ലാഹുവിന്റെ അടിമകള്‍ ആണ് ഉദ്ദേശം ...അല്ലാതെ കേള്‍വിയുടെ പരിധിയില്‍ വരാത്ത മരിച്ചു പോയവരോ ജീവിചിരികുന്നവരോ അല്ല ...മാത്രമല്ല കേള്കുന്നവര്‍ സ്സഹായികട്ടെ എന്ന് മാത്രമേ അവിടെ ഉധേഷമുള്ളൂ ....
പിന്നെ നമുക്ക് അവിടെ എന്തും വ്യാക്യാനിക്കാം -മുസ്ലിയാകള്‍ അവിടെ സൃഷ്ടി എന്നാല്‍ മഹാന്മാരും ഔലിയാക്കളും ആണ് അവരെ ആണ് ഈ ഹദീസുകൊണ്ട് ഉണ്ധേഷികുന്നത് എന്നും പറഞ്ഞു -മാത്രമല്ല ഈ ഹദീസ് സ്വഹീഹാണ് എന്ന് ധരിച്ചു അമല്‍ ചെയ്തവര്‍ ഉദ്ദേശിച്ചതും ഇതാണ് എന്ന് വ്യാക്യാനിച്ചു ...
അപ്പോള്‍ നമ്മള്‍ അതിനു മറുപടി പറഞ്ഞു ...ഈ ഹദീസ് സ്വഹേഹ് അല്ല ...സല്ഫ്ഫുകളില്‍ ആരെന്ഖിലും ഇത് ചെയ്തു എങ്കില്‍ ഇതിന്റെ ലുഹ്ഫിനെ പറ്റി അവര്‍ക്ക് വേണ്ട അറിവ് കിട്ടിയിട്ട് ഇല്ല ....അതിനാലാണ് അവര്‍ അമല്‍ ചെയ്തത് ....അതിനാല്‍ അവര്‍ ഹരം ചെയ്തോ ...ഇല്ല (കാരണം ഹദീസ് ല്വഹീഫാണ് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു ).മാത്രമല്ല നിങ്ങള്‍ പറയുന്ന ഇസ്തിഖാസ ഇതില്‍ വരില്ല ....കാരണം നിങ്ങള്ക്ക് ഇത് മരിച്ചവരെ ആണ് ,അമ്ബിയാ -ഔലിയാക്കളെ ആണ് ,മലക്കിനെ ആണ് ,ജിന്നിനെ ആണ് ,മനുഷ്യനെ ആണ് എന്നൊക്കെ വ്യക്കയാനിക്കാം ...എന്നാല്‍ യാ ഇബാദ്ല്ലഹ്  പറയുന്നവന്‍ എന്റെ വിളി കേള്‍കുന്ന ആരെങ്കിലും അവിടെ ഉണ്ട് എങ്കില്‍ എന്നെ സഹായികട്ടെ എന്നെ നേര്‍ക്ക്‌ നേരെ അതിനു അര്‍ഥം ഉള്ളൂ ..
  വലിയ ഒരു ആശയ കുഴപ്പം  കൂടി 
ചിലര്‍ വലിയ കൊട്ടി മാറ്റലുകള്‍ ആണ് അല്‍ബാനി പറഞ്ഞു എന്ന് പറഞ്ഞു നടകുന്നത് ..എന്നാല്‍ അല്‍ബാനി വായിക്കാതെ ചിലര്‍ അത് റീ ബ്രോഡ്‌ കാസ്ടിംഗ് ചെയ്യുന്നു എന്നത് ഗെതകരമാണ്.....
അല്‍ബാനി ജിന്നും ഇന്സും എന്നത് ശിര്‍ക്കുന്‍ ബയ്യിന്‍ ആക്കി എന്നത് നേരത്തെ നമ്മള്‍ പോളിച്ചിട്ടുണ്ട്......ശരി പിന്നീട് ഇവര്‍ പറയുന്നത് മലക്കുകള്‍ എന്നത് ഇബ്നു അബ്ബാസിന്റെ ഹദീസാണ് അല്‍ബാനി തെളിവ് പിടിച്ചത് അത് മൌകൂഫു ആക്കി എന്നതിനാല്‍ ...മലക്കുകള്‍ എന്നാ വാദവും തീര്‍ന്നു ....
മനസ്സിലാക്കാന്‍ കുറച്ചു പ്രയാസ മുള്ള വലിയ ഒരു ആശയ കുഴപ്പം ആണ് ഇത് ....
വളരെ ലളിതമായി നമ്മള്‍ക്ക് നോക്കാം ....
"""നമ്മുടെ വാദം ഈ ഹദീസ് ല്വഹീഫാണ് എന്നും അമല്‍ ചെയ്യാന്‍ പാടില്ലാതും ..ല്വഹീഫായ ഹദീസ് കൊണ്ട് അമല്‍ ചെയ്യല്‍ ഹറാം ആണ് എന്നാണു ..ഇനി സ്വഹീഹാണ് എന്ന് ആരെങ്കിലും സ്ഥാപിക്കുന്ന പക്ഷം
ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് അതില്‍ യാതൊരു തെളിവും ഇല്ല ""
അപ്പോള്‍ ഒരു ചോദ്യം തിരിച്ചു വരും നിങ്ങള്‍ പിന്നെന്തിനാണ് ഇമാം അഹമ്മദ്‌ ചെയ്തതും മറ്റുള്ളവര്‍ അമല്‍ ചെയ്യാം എന്ന് പറഞ്ഞതും ഉധരികുന്നത് ....അതിന്റെ ഉത്തരം ഈ ഹദീസിന്റെ മത്നില്‍ ശിര്കില്ല എന്ന് അവര്‍ ഒക്കെ മനസ്സിലാക്കി ...പിന്നെ അവര്‍ ഈ ഹദീസ് സ്വഹീഹാണ് എന്ന് ധരിച്ചാണ് അങ്ങിനെ ചെയ്തത് ...മത്നില്‍ ശിര്‍ക്ക് വരുന്ന കാര്യം ആയിരുന്നുവെങ്കില്‍ അതിന്റെ പ്രവര്‍ത്തി പഥത്തില്‍ അവര്‍ കൊണ്ടുമായിരുന്നില്ല ....

ശരി അല്‍ബാനി ആദ്യമേ പറഞ്ഞത് ഇത് ല്വഹീഫാണ് എന്നാണു ....അവസാനം മൌകൂഫാണ് എന്ന് പറഞ്ഞിടല്ല ല്വഹീഹു എന്ന് പറഞ്ഞത് ...ഹദീസ് ഉധരികുന്നത് തന്നെ സില്സിളത് ല്വഹീഫയില്‍ ആണ് ....അപ്പോള്‍ സ്വഹീഹാണ് എങ്കില്‍ അല്ലാഹു ഏര്പെടുത്തിയ  മലക്ക് ആയിരിക്കാം   ഉദ്ദേശം എന്ന് അദ്ദേഹം പറഞ്ഞത് ..അഥവാ സ്വഹീഹാണ് എന്ന് സങ്കല്പിച്ചാല്‍  തന്നെ എന്ന് പറഞ്ഞിട്ട  ഈ വാചകം  പറയുന്നത് ..ആ ചര്‍ച്ച കഴിഞ്ഞു  ..അതവ ഇതില്‍ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് തെളിവില്ല എന്ന് അല്‍ബാനി തെളിയിച്ചു .എന്നാല്‍ ഈ ഹദീസിന്റെ എന്തുകൊണ്ട് നമ്മള്‍ ല്വഹീഫു  എന്ന് പറയുന്നു ...അഥവാ ഹാഫില്‍ ഇബ്നു ഹാജര്‍ ഹസനായി ഒരു റിപ്പോര്‍ട്ട്‌ ഉധരിച്ചിട്ടും എന്തുകൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല എന്ന് പറയുന്നു .....
അതിന്റെ കാരണം അല്‍ബാനിയുടെ പഠനത്തില്‍ അദ്ദേഹത്തിന് ഇബ്നു അബ്ബാസ്സില്‍ നിന്ന് മൌകൂഫായി (നബി സ വരെ എത്താത്ത പരമ്പര -ആദ്യ ആള്‍ സഹാബി )വന്ന ഒരു റിപ്പോര്‍ട്ട്‌ കിട്ടി ..എന്നിട്ട് അദ്ദേഹത്തിന് ആ പരമ്പരയാണ് കൂടുതല്‍ ശരി എന്ന് ബോദ്യപെട്ടു ...അതിന്റെ അടിസ്ഥാനത്തില്‍ ഇബ്നു ഹാജര്‍ ഈ പരമ്പര കണ്ടിരുന്നു എങ്കില്‍ ഈ ഹദീസിനെ ഹസന്‍ എന്ന് പറയുന്നതിന് പകരം അലാബാനി പറഞ്ഞപോലെ മൌകൂഫു എന്ന് പറയുമായിരുന്നു ...

( ولعل الحافظ ابن حجر رحمه الله لواطلع على هذه الطريق الموقوفة ، لانكشفت له العلة ، وأعله بالوقف كما فعلت ، ولأغناه ذلك عن 
(استغرابه جد
 ഇവര്‍ പറയുന്ന വാധപ്രകാരം എന്ത് പറയണം ഇബ്നു ഹാജര്‍ ശിര്‍ക്ക് പറഞ്ഞിരിക്കുന്നു ....ഏതു കൊജ പറഞ്ഞാലും ശിര്‍ക്ക് വരുന്ന ഒരു കാര്യം സ്വീകരിക്കരുത് ....(ആ പറഞ്ഞത് ശരിയാണ് ശിര്‍ക്ക് പറഞ്ഞിട്ടുണ്ട് എങ്കില്‍ സ്വീകരിക്കരുത് )എന്നാല്‍ ശിര്‍ക്ക് പറഞ്ഞിട്ടില്ല ....അത് കൊണ്ടാണ് ഇബ്നു അബാസ്സില്‍ നിന്നും ഹസനായി ഹാഫില്‍ ഇബ്നു ഹാജര്‍ ഉദ്ധരിച്ച ഹദീസിനെ വേറെ പരമ്പര ഉദ്ധരിച്ചു മൌകൂഫാണ് എന്ന് അല്‍ബാനി പറഞ്ഞത് ....അത് അദ്ദേഹം കണ്ടിരുന്നു എങ്കില്‍ ഇബ്നു ഹാജരും മൌകൂഫു എന്ന് പറയുമായിരുന്നു എന്നും പറഞ്ഞത് ..ആശയ കുഴപ്പ വിദഗ്തരുടെ വാദ പ്രകാരം അല്‍ബാനി ഇബ്നു ഹാജര്‍ പറഞ്ഞത് നോക്കണ്ട ശിര്‍ക്കാണ്‌ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു ....മരിച്ചു ഹദീസ് ല്വഹീഫ് ആണ് എന്നും അതിനാല്‍ അമല്‍ ചെയ്യല്‍ അനുവദനീയമല്ല എന്നുമാണ് അല്‍ബാനി തെളിയിക്കുന്നത് ..അല്ലാതെ ഹാജറുള്ള അല്ലാഹു ഏര്പെടുത്തിയ കഴിവുള്ള സൃഷ്ടിയെ ഉദ്ദേശിച്ചാല്‍ ശിര്‍ക്കാണ്‌ എന്നല്ല .....സ്വഹീഹാനെങ്കില്‍ എന്താണ് ഉദ്ദേശം എന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു ...

(بدليل قوله في الحديث الأول : " يا عباد الله " إنما هم الملائكة(فإن لله في الأرض حاضراً سيحبسه عليهم) ، و قوله في هذا الحديث(((فإن لله عبادا لا نراهم) .
وهذا الوصف إنما ينطبق على الملائكة أو الجن ؛ لأنهم الذين لا نراهم)

ഇനി ഇബ്നു അബാസ് എന്നാ സഹാബി അഹല് കിത്താബില്‍ നിന്ന് ഇസ്ലാം സ്വീകരിച്ചതിനാല്‍ അധേഹത്തില്‍ നിന്ന് മൌകൂഫായി ഉധരികുന്ന ഹദീസുകള്‍ സ്വീകരികില്ല ....കാരണം അദ്ദേഹം അഹല് കിതാബിന്റെ ശരീഅത് ആണോ ഉധരികുന്നത് അതല്ല നബിയില്‍ നിന്നും കേട്ടത് ആണോ എന്ന് സംശയം ഉള്ളത് കൊണ്ട് ആണ് ഇത് ....അല്ലാഹു ആഹ്ലം  .....
അപ്പോള്‍ നമ്മള്‍ എന്തുകൊണ്ട് ഇത് ല്വഹീഫാണ് എന്നും അമല്‍ ചെയ്യാന്‍ പാടില്ല എന്നും പറയുന്നു എന്നതിനെ ...ഇനി സ്വഹീഹാണ് എന്ഖില്‍ തന്നെ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് യാതൊരു തെളിവും ഇല്ല പറയുന്നതിനെ ...അല്‍ബാനി പൂര്‍ണമായി ശരിവെക്കുകയും വിവരിക്കുകയും ചെയ്ത ഭാഗങ്ങള്‍ വാസ്തവത്തെ മറച്ചു വെച്ചും ചിലത് കട്ടും മുറിച്ചും ആശയ കുഴപ്പക്കാര്‍ അവതരിപിക്കുമ്പോള്‍ അറിയുക ലോകത്തെ ഒരു സലഫ്ഫും ഈ ഹദീസിന്റെ മത്നില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞിട്ടില്ല .... 
  യാ ഇബാദല്ലഹ് എന്നാ ഹദീസ് ല്വഹീഫും അമല്‍ ചെയ്യാന്‍ പാടില്ലാത്തതും ആണ് ...ല്വഹീഫായ ഒരു ഹദീസ് കൊണ്ട് അമല്‍ ചെയ്യല്‍ ഹറാമും ....ആണ് ....ഇത് സ്വഹീഹാനെന്നോ അങ്ങിനെ പ്രവര്‍ത്തിക്കാം എന്നോ ഉള്ള ഒരു വാദം നമുക്കില്ല ...മാത്രമല്ല സ്വജന പ്രധേഷമായാലും വിജന പ്രധേഷമായാലും അള്ളാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ മതത്തില്‍ യാതൊരു തെളിവും ഇല്ല ....
2)Shaiku Allaama Ibnu Baaz (r)

യാ ഇബാദല്ലഹ് -എന്നാ വിഷയത്തില്‍ ലിജ്നത് ദ്ടാഹിമയുടെ അമീറായിരുന്ന ഷെയ്ക്ക് ഇബ്നു ബാസിന്റെ ഫതവ-

ലോകത്ത് മുസ്ലിംകള്‍ ക്കിടയില്‍ ഒരു തര്‍ക്കവും ഇല്ലാത്ത വിഷയത്തെ പൊതു ജന മധ്യത്തില്‍ വലിച്ചിട്ടു അവര്‍ക്കിടയില്‍ ചിദ്രതയും ഭിന്നിപ്പും സൃഷ്ടിച്ചു ...വീണ്ടും കുടുബങ്ങളിലും മഹല്ലുകളിലും കലഹം സൃഷ്ടിക്കും മുമ്പ് ഒന്ന് വായിക്കുക .....കക്ഷിത്വതെ നാം സൂക്ഷിക്കുക ...അത് സത്യത്തെ നമ്മില്‍ നിന്ന് അകറ്റും..അല്ലാഹു കാക്കട്ടെ
 

 
3). Abdullah bin Mubarak (H183), he is the shaykh of Sufyan thawri , yahya bin maeen etc 
 
Abu Ismaeel al harawee (H 483) in Dhamm ul Kalaam records from Abdullah bin Mubarak as follows:
 
أَنَّ عبد الله بن المبارك ضَلَّ في بَعْضِ أَسْفارِهِ في طريق ، وكان قَد بَلَغَهُ أنَّ مَن ضَلَّ في مَفازَةٍ فنادَى: عباد الله أعينوني. أُعينَ.
 قال: فَجَعَلْتُ أَطْلُبُ الجُزءَ أَنظُرُ إسنادَهُ. قال الهروي: فَلَم يَستجِز أن يَدعُوَ بِدُعاءِ لا يَرى إسنادَهُ
Once Abdullah bin Mubarak lost his way in the middle of the travel , it was reached to him that if someone loses his way in the desert he should call out : O Slaves of Allah help me , he will be helped. 
He said : I requested  for the part (of the book where he recorded his hadiths) and I saw its chain Imaam Harawee said :Its not permitted that he allowed to make a Dua without looking its Isnaad.
 
Benefits from the action of Abdullah bin Mubarak 
 
a. Not to act upon something even though its an Adhkaar without being sure its authentic
b. There is no shirk in it , if there was shirk , Abdullah bin Mubarak would not have requested to check its chain , Had there been shirk he would have immediately not even bothered about its chain
 
4. Shaykh Allamah Abdul Azeez al Hussaynee.(H 1237) A Durr-ar- Saniyyah an Najdiyyah 
He is one of the students of Shaykh Muhammad bin Abdul Wahaab , A Durr-ar-Saniyyah is a collection of work of Najdi scholars and in that one of the articles from Shayk Hussayinn says after proving the hadeeth is weak as follows.
أن الحديث الصحيح، ما رواه: العدل، الضابط، عن مثله، من غير شذوذ، ولا علة؛ فكيف: يعمل بالحديث المتكلم فيه، فيما لا يدل عليه دلالة مطابقة، ولا تضمن، ولا التزام ؟
A Saheeh hadith is one which is reported by an credible,precise and  from others similar to him without any shaadh(anomalous) and without any ilal(defect) so how can someone act upon this hadith which is criticized and in it there is no proof for them either fully or partially or agreeing with (their verdict that is to call on dead or someone who is absent above the means and reasons).
  
 
5. Allahmah Sulaiman bin Muhammad bin Abdullah) (1233H)
 
He is the grandson of Shaykhul Islaam Muhammad bin Abdul Wahaab. 
 
In his book كتاب تيسير العزيز الحميد في شرح كتاب التوحيد
 
After narrating the subject hadith he says as follows. 
وبتقدير ثبوته لا دليل فيه لأن هذا من دعاء الحاضر فيما يقدر عليه كما قال فإن لله في الأرض حاضرا سيحبسه عليكم 
If we assume that (this hadith ) is established there is no proof in (calling dead or someone absent as the Sufis claim)  as this is a call to someone who is present who is capable of as its said (in the hadith) , indeed Allah has in his earth (slaves which are) present that will help you. 
 
6. Hammad bin nasr al Muammar
 
He is also one of the students of Shaykh Muhammad bin Abdul Wahhaab, in Durr- ar-Saniyyah one of the articles 
 
أن يقال: إن صح الحديث فلا دليل فيه على دعاء الميت والغائب؛ فإن الحديث ورد في أذكار السفر; ومعناه: أن الإنسان إذا انفلتت دابته وعجز عنها، فقد جعل الله عبادا من عباده الصالحين، أي صالحي الجن أو الملائكة،
If its said :that this hadeeth is saleel there is no daleel in to make Dua to dead or to one who is absent, as this hadeeth is reocred in the supplications related to travel , meaning that when a person looses his vehicle, as Allah has make slaves among his pious slaves that is pious Jinn and Angels to retrieve it .......
 
A little later he says.
 
فإن هؤلاء عباد لله أحياء، قد
جعل الله لهم قدرة على ذلك، كما جعل الله للإنس. فهو ينادي من يسمع ويعين بنفسه ويرى بعينه، كما ينادي أصحابه الذين معه من الإنس. فأين هذا من الاستغاثة بأهل القبور؟! بل هذا من جنس ما يجوز طلبه من الأحياء
As these are among the salves who are alive , Allah has made them capable for that for Allah has made them for men , who when they hear the sound would help him and see him , just like a companion with him among the men who hears him , Where is the seeking help of the Ahlul Quboorees in this ?Rather this is a form in which its peremitted to seeking help from the alive. 
 
7. Shaykh Allamah Abdulla bin Abdul Rahmaan bin aba buttay ( 1282H)
 
In Durr-ar-Saniyyah he says:
إن كان الحديث صحيحا - أن النبي صلى الله عليه وسلم لا يأمر من انفلتت دابته أن يطلب ردها، وينادي من لا يسمع ولا يقدر على ردها، بل نقطع أنه إنما أمره أن ينادي من يسمعه، وله قدرة على ذلك، كما ينادي الإنسان أصحابه
If this hadeeth is saheeh , then Prophet (Sallalaahu alahi wassalam) would not command of something to get back his vehicle , from someone who cannot hear this voice and one who is not capable of retrieving it . rather for sure that he has commanded for someone who hears this voice , and he has the capability for it. Just like a person hears his companion that is with him in his travel
 
A little later he says
 
ودل عليه قوله: "فإن لله حاضرا"، تبين لك ضلال من استدل به على دعاء الغائبين والأموات، الذين لا يسمعون ولا ينفعون ولا يضرون
And the (wordings) indeed Allah has slaves who are present is a proof against them and its astray someone takes this as a proof to make dua to the one who is absent and to the dead, who cannot hear , help or harm
 
  8.Allamah Zaid bin aal sulaymaan~~(H1300) in his Fathul Mannan
This book is a refutation of Dehlaan , 
وبتقدير ثبوته لا دليل فيه لأن هذا من دعاء الحاضر فيما يقدر عليه كما قال فإن لله في الأرض حاضرا سيحبسه عليكم 
If we assume that (this hadith ) is established there is no proof in (calling dead or someone absent as the Sufis claim)  as this is a call to someone who is present who is capable of as its said (in the hadith) , indeed Allah has in his earth (slaves which are) present that will help you. 
 
  9.Allaamah Bahseer Sahswaani in Siyanathul Insaan
وعلى تقدير الحديث فالثابت منه جواز نداء الأحياء أو طلب ما يقدرون عليه منهم
If we assume this hadith is established in it there is permissibility to call someone who is alive or to seek help one is capable of. 
 
10. Ahmed bin Ibraheem bin Easa (H 1328)
 
He wrote a sharah on Nooniyyah of Ibn ul Qayyim , he is his work Ar-Radd alaa shubuhaathi mustaeneena bi ghayr-Allah
 
After this hadith he says:
 
الوجه الثاني : ان يقال علي تقدير صحته معناه ان الانسان اذا انفلتدت دابته و عجز عنها فقد جعل الله الملائكة او صالح الجن 
Second angle: IF its said that this hadeeth is established meaning that a when a person looses his vehicle and is uncapable of retrieving it Allah has ordeained angels or Pious Jinn to help him
 
فإن هؤلاء عباد لله أحياء حاضرون قد جعل الله لهم قدرة علي ذالك فهذا كما اذا دابة الانسان يا فلان ردة دابة فلا بأس بهاذا 
 
These slaves of Allah are alive and present and Allah has given them the ability for this just like a person says O Fulan bring me back the vehicle there is no problem in this

11. Allamah Sulaimaan bin Sahmaan (H1349) كشف غياهب الظلام عن أوهام جلاء الأفهام[/B]
 
He is one of the old scholars before Ibn Baaz (rahimahullah) this book is a refutation of a Sufi Syrian scholar whose name was Ahmed Baasha 
 
After proving the hadith is weak he says in the subject book as follows.
وعلى تقدير صحتها فليس فيه إلا نداء الأحياء والطلب منهم ما يقدر هؤلاء الأحياء
If we assume that the hadith is authentic there is nothing it except a call to the alive and request from them in which the alive is capable of 
 
Then later he says:
فإن قيل إن عباد الله المذكورين غائبون وأنتم تمنعون من دعاء الأموات والغائبين.
فالجواب أن نقول: هؤلاء ليسوا بغائبين وعدم رؤيتهم لا يستلزم غيبتهم فإنا لا نرى الحفظ ومع ذلك فهم حاضرون ولا نرى الجن ومع ذلك فهم حاضرون وكذلك الشياطين والهواء ونحو ذلك فإن علة الرؤية ليس هو الوجود فقط وأيضاً فإن الأسباب الظاهرة العادية ولا خلاف بين أهل العلم في جوازها فلا حجة لهم في هذا الحديث ولا متعلق لهم فيه بوجه من الوجوه والله أعلم
And if its said that the Slaves that is mentioned is among the unseen (which the humans can’t see) and you(Salafis) forbid calling upon dead and someone who is absent. 
 
The answer to this is: These are not someone who is absent (since they are present in the vicinity) and since you can’t see does not necessitate it to be someone who is absent. For indeed we cannot see the angels who protect and and they are present and we cannot see the jinn they are also present , and similar is to Shayateen and hawai and similar to this , and if Seeing is a constraint then its not necessary as its apparent from the means and reason and there is no difference between the scholars of knowledge in its permissibility and there is no proof for them in this hadith or nothing that is related for them 
 
He also mentions the same thing in الضياء الشارق في رد شبهات الماذق المارق page 66 
 
Again he mentions this in his another book : الصواعق المرسلة الشهابية على الشبه الداحضة الشامي Vol2 page 84
 
------------------------------------------------------------------------------------------------------------------------------------------
(((എന്നിട്ടോ ഈ ഒരു കളവു പരഞ്ഞുടാക്കിയിട്ടു അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയിട്ട് പിന്നീട് പ്രശ്നമുണ്ടാക്കി പരിഹരിക്കാന്‍ വേണ്ടിയിട്ട് അത് അഭൌധുകമല്ല ,അത് സഹായം ചോദിക്കല്‍ അല്ല .അത് കൊടുത്ത കഴിവില്‍ നിന്നാണ് ...അത് ഹാളിരായ ജിന്നിനോട് ആണ് .....അപ്പം പ്രശ്നം ഉണ്ടാവൂല ...ഇതാണ് അബദ്ധം ..അവിടെ മനുഷ്യരെ ഏറ്റവും നല്ലത് ,അഹമ്മദ്‌ ഇബ്നു ഹംബാലോ ഷൌകാനിയോ നവവിയോ ചെയ്തിട്ടുണ്ട് എങ്കില്‍ ആദ്യത്തെ പരിഗണന ...അവര്‍ അങ്ങിനെ ചെയ്തുവോ ...ജിന്നിനോട് ചോധിച്ചുവോ ...ജിന്നിനോട് ചോധിചിടില്ല ..ചോദിച്ചു എന്ന് തെളിയിക്കുക സാദ്യമല്ല ..ഇനി രണ്ടു ,അവര്‍ രണ്ടു ഉലമാക്കള്‍ അങ്ങിനെ ചെയ്യില്ല ...ഏതെങ്കിലും ഒരു കക്ഷി അല്ലെങ്കില്‍ നമുക്കറിയാത്ത ഒരു ആലിം ,മനുഷ്യരാണ് ആര്കെങ്കിലും ഒരു തെറ്റ് സംഭവിച്ചാല്‍ ,ഒരു ആലിം ഇങ്ങിനെ പറഞ്ഞാല്‍ ,പറ്റുമെന്ന് ഒരു ആലിം പറഞ്ഞാല്‍ അത് എടുക്കേണ്ടത് ഉണ്ടോ ...ധലീല്‍ ഉണ്ടെങ്കിലെ എടുക്കേണ്ടത് ഉള്ളൂ ...എന്താ ധലീല്‍ ,യാ ഇബാദല്ലഹ് ആഹെനൂനി ധലീല്‍ ആണോ ...ധലീല്‍ അല്ല അത് ദുര്‍ബല ഹദീസാ ,അത് സ്വീകരിക്കാന്‍ പറ്റില്ല ..പിന്നെങ്ങിനെ എടുക്കല് ...ഈ രണ്ടു വാചകത്തില്‍ ഇമാമീങ്ങള്‍ ചെയ്യാത്ത ഒരു കാര്യം അവരുടെ പേരില്‍ ആരോപികുന്നത് നിര്‍ത്തി വെക്കണം ....അതാണ്‌ ആദ്യം ചെയ്യേണ്ടത് )))
താങ്കള്‍ പറഞ്ഞ മനുഷ്യന്‍ എന്ന് മാത്രമേ ഉധേഷിചിട്ടുല്ലോ എന്ന് പറയുന്നതാണോ അബദ്ധം അല്ല മുകളില്‍ പറഞ്ഞ  സലഫീ പണ്ഡിതര്‍ മുഴുവന്‍ പറഞ്ഞതാണോ അബദ്ധം ...ശിര്‍ക്കിന്റെ ഇനങ്ങളില്‍ ആളുകള്‍ വസുവാസ്സു ഉണ്ടാക്കുമ്പോള്‍ ആണ് ഹാളിരും ഖാടിരും ..ഭൌധികവും അഭൌധികവും ചര്‍ച്ചക്ക് വരുന്നത് തന്നെ ...അവര്‍ ചോദിച്ചത് ജിന്നിനോടോ ,മലക്കിനോടോ ,മനുഷ്യരോടോ എന്നത് ഒരു ചര്‍ച്ചയും അല്ല ...അവര്‍ക്ക് അതിനു ഉത്തരം കിട്ടി എങ്കില്‍ ..അങ്ങിനെ ഒരു ഹദീസ് സ്വഹീഹായി വന്നു എങ്കില്‍ ...പ്രാര്‍ത്ഥന ആ തെട്ടത്തില്‍ ഉണ്ട് എങ്കില്‍ ,ആ തേട്ടം തന്നെ ശിര്‍ക്ക് എങ്കില്‍ അതിനു ഉത്തരം കിട്ടുക ഇല്ല ...കാരണം പ്രാര്‍ഥനക്ക് ഉത്തരം അല്ലാഹു അല്ലാതെ മറ്റാരും ചെയ്യില്ല ..ദുഹാഹിന്റെ പരിധിയില്‍ വരുന്ന ഒരു സഹായം ഏതൊരു സ്രിസ്ടിയോടു ചോദിച്ചാലും ഉത്തരം കിട്ടില്ല (സൂറത്തുല്‍ ഫാതിര്‍ വായിക്കുക )....അവര്‍ക്ക് ഉത്തരം കിട്ടി എങ്കില്‍ അതില്‍ അഭൌധികമായി ഒന്നും തന്നെ ഇല്ല ...അതാണ്‌ മുകളില്‍ കൊടുത്ത സലഫി പണ്ഡിതര്‍ എല്ലാവരും പറഞ്ഞത് ....ഇനി സുബൈര്‍ മൌലവി വ്യക്തമാക്കേണ്ടത് അവിടെ ഹാളിര്‍ ആയ ഖാദിര്‍ ആയ മനുഷ്യനെ ഉധേഷിച്ചാണ് അവര്‍ അമല്‍ ചെയ്തത് എങ്കില്‍ ശിര്കല്ല മറ്റു അത്തരത്തിലുള്ള സൃഷ്ടികളെ ആണ് ഉദ്ദേശിച്ചത് എങ്കില്‍ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ ഒരു ഏതാനും പണ്ഡിതരെ ഉധരിക്കാമോ ....താങ്കളുടെ വാദ പ്രകാരം ആഹ്ലുസുന്നയുടെ പണ്ടിതര്‍കെല്ലാം ഈ വിഷയത്തില്‍ അബദ്ധം പറ്റിയോ .....ഇമാമീങ്ങള്‍ എന്തിനെ ഉദ്ദേശിച്ചു എന്ന് ഹദീസില്‍ നിന്ന് വ്യക്തമല്ല ...പിന്നെ മനുഷ്യനെ മാത്രമാണ് എന്ന് പറയല്‍ സന്ഗീര്നമായ നിരവധി ചോദ്യങ്ങള്‍ നിരത്താനും ,അത് വഴി സൂഫികള്‍ക്ക് അവരുടെ ശിര്‍ക്കിനെ ന്യായീകരിക്കാനും നാം വഴി ഒരുക്കി കൊടുക്കലാണ് എന്നതിനാലാണ് ...സലഫു ലോകം ഇതില്‍ കൃത്യമായ ഒരു മന ധണ്ടം സ്വീകരിച്ചത് ...

അതാണ്‌ മുകളില്‍ നിങ്ങള്‍ നിരവധി ഇബാരതിലൂടെ വായിച്ചത് ...
സുബൈര്‍ മൌലവി ,ഞങ്ങള്‍ തമ്മിലുള്ള തര്‍ക്കം അങ്ങിനെ ചെയ്യാമോ ഇല്ലേ എന്നത് അല്ല ??ചെയ്യാന്‍ പാടില്ല എന്നതില്‍ എല്ലാവരും യോജിക്കുന്നു ??എന്നാല്‍ അതില്‍ ശിര്‍ക്കുണ്ടോ ??ശിര്കില്ല എന്ന് ഒരു കൂട്ടര്‍ പറയുന്നു ??ശിര്‍ക്കുണ്ട് എന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു ??
ആഹ്ലുസുന്നയുടെ മുഴുവന്‍ പണ്ഡിതരും ചോധികുന്നവരുടെ വിശ്വാസത്തെയും ഈ ഹടെസിന്റെ മത്നിനെയും എങ്ങിനെ വിലയിരുതിയോ അങ്ങിനെ ഞങ്ങള്‍ വിലയിരുത്തുന്നു ...അതാണ്‌ ശരി
.....................................................................................................................................................
ജിന്നിനെ സംബന്ധിച്ചേടത്തോളം നമുക്ക് അദ്രിശ്യം എന്നാ വാക്കാണ്‌ ശരി (സുബൈര്‍ മൌലവിയുടെ ജിന്ന് സിഹ്ര്‍ സി ഡി കേള്‍ക്കുക )...ജിന്നുകള്‍ ഉപദ്രവിക്കും എന്നും വിശ്വസിച്ചാല്‍ ,അവര്‍ രോഗവും വസുവാസ്സും ഉണ്ടാക്കും എന്ന് വിശ്വസിച്ചാല്‍ ...നമ്മുടെ തൌഹീടില്‍ വെള്ളം കോരി ഒഴിക്കല്‍ ആണ് എന്ന് പണ്ട് മടവൂരികള്‍ പറഞ്ഞു ..അതിനു അവര്‍ കാരണം പറഞ്ഞത് അഭൌധികമായി (നമുക്ക് അറിയാന്‍ കഴിയാത്ത )രീതിയില്‍ നമുക്ക് ഒരു ദോഷം ഉണ്ടാക്കാന്‍ അല്ലാഹുവിനെ കഴിയൂ ...സിഹ്രു ഫലിച്ചാല്‍ അബൌധികാംയി നമുക്ക് ഒരു ദോഷം വന്നു എന്ന് നമ്മള്‍ വിശ്വസിച്ചു ...അതിനാല്‍ ശിര്‍ക്ക് ചെയ്തു  .അന്ന് നമ്മള്‍ അതിനു മറുപടി കൊടുത്തു ..അല്ലാഹു ബൌദ്ധികമായി നമ്മുടെ ജീവിതത്തില്‍ നിശ്ചയിചിടുള്ള സബബുകളില്‍ ഒന്നാണ് ജിന്ന് ഭാധയും ,ഉപദ്രവവും ഒക്കെ ...അതില്‍ അബൌധികതത ഒന്നും ഇല്ല ....മുസ്ലിമിന്(സിഹ്രു ബാധിച്ചവന്  ഉണ്ടാകുന്ന ഉപദ്രവം സാഹിരിനു പിശാചു (ജിന്ന് )ചെയ്യുന്ന ഉപകാരമാണ് ...ആ ഉപകാരം ഭൌധികമായ മനടണ്ടാങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളത് ആണ് ..അതിനാല്‍ പിശാചിനെ ഉപയോഗിക്കുന്ന സാഹിരുകള്‍ക്ക് ഭൌധികമായ സഹായം ആ ജിന്ന് ചയ്തു കൊടുക്കുന്നു ,ജ്യോല്സ്യര്‍ക്ക് ചെയ്തു കൊടുക്കുന്നു എന്ന് പറഞ്ഞാല്‍ അത് പിശാചിന്റെ ഭൌധികമായ കഴിവ് എന്നതില്‍ അപ്പുറം ഒന്നും തന്നെ അതില്‍ ഇല്ല ..എന്നാല്‍ സിഹ്രിനെ സമീപികുന്നതും അത് ചെയ്യാം എന്ന് വിശ്വസികുന്നതും ഹറാമും കുഫ്രും ശിര്‍ക്കിലെക്കുള്ള വസീലയും ആണ് .....അതുപോലെ ഒരു മുസ്ലിമിന് ഭൌധിക്മായ ഒരു ഉപകാരവും ജിന്ന് ചെയ്യും എന്ന് ഖുറാന്‍ കൊണ്ടും സുന്നത് കൊണ്ടും സ്ഥിരപെടാത്ത കാലത്തോളം അങ്ങിനെ ഒരു സഹായ തേട്ടം പാടില്ലാത്തതും ഹറാമും ശിര്‍ക്കിലെക്കുള്ള വസീലയും ,ആണ് ...അതിനാല്‍ താങ്കള്‍ പ്രസംഗത്തില്‍ പറഞ്ഞ പോലെ ഒരു സാഹചര്യത്തിലും ജിന്നിനെ വിളിക്കാന്‍ ഖുരനിലോ ഹദീസിലോ തെളിവില്ല ...അതിനാല്‍ അതിന്റെ വാതിലുകള്‍ തന്നെ കൊട്ടി അടക്കേണ്ടത് ആണ് ,അതില്‍ ഒരു മാറ്റവും ഒരു മുജാഹിധും പറഞ്ഞിട്ടില്ല
---------------------------------------------------------------------------------------------------------
No Proof To call Any JINN-NV SALIM
കേവലം വൈജ്ഞാനികമായ ഒരു ചര്‍ച്ചയെ ,ആഹ്ലുസുന്നയുടെ ഒരു പണ്ഡിതനും ഇത് വരെ മനസ്സിലാക്കിയിട്ടില്ലാത്ത രീതിയില്‍ വ്യാക്യാനിച്ചു ...എട്ടും പൊട്ടും തിരിയാത്ത സാധാരണക്കാരന് മുമ്പില്‍ അത് സ്ഥാപിച്ചു ...പണ്ടിതരെയും ആഹ്ലുസുന്നയെയും പരിഹസിച്ചു നടക്കുന്ന ചില ആശയ കുഴപ്പക്കാര്‍ ഫിത്നയാണ് എന്നാണു സുബൈര്‍ മൌലവി സ്ഥാപികുന്നത് എങ്കില്‍ ...ഈ പുകമാരകള്‍ മാറി യഥാര്‍ത്ഥം തിരിച്ചു വരുന്ന കാലം വിദൂരമല്ല ....ഞങ്ങള്‍ ആരും ഒരു കാടും കയറുന്നില്ല ...അല്ലാഹുവിന്റെ ധീനിന്റെ കൃത്യമായ പ്രകാശത്തില്‍ മാത്രമേ സത്യം ഉള്ളൂ എന്ന് ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ തിരിച്ചറിയും ....
അല്ലാഹു താങ്കള്‍ക്കും നമുക്കും ഇല്മു വര്ധിപിച്ചു തരികയും സത്യത്തെ സ്വീകരിക്കാന്‍ ഉള്ള മനസ്സ് നല്‍കുകയും ചെയ്യട്ടെ ....