Tuesday, December 4, 2012

ഫേസ് ബൂക്ക് ഖുബൂരികൾ തഫ്സീറുകളിൽ നടത്തിയ ജൂതായിസം -suhail yusuf


ഫേസ് ബൂക്ക് ഖുബൂരികൾ തഫ്സീറുകളിൽ നടത്തിയ ജൂതായിസം


ഫേസ് ബുക്കിൽ ഇവർ ഇവരുടേ ഉപ്പുപ്പുമാരായ അബൂ ജഹ്ല് ,അബൂലഹബ് , തുടങ്ങിയ മുശ്രിക്കുകൾ  ഇവർ അല്ലാഹു അല്ലാത്തവരോട് തേടാൻ വേണ്ടി പല ന്യായങ്ങൾ ഉന്നയിച്ചിരുന്നൂ

ഇന്ന് അവരുടേ പിങ്ങാമികൾ ആയി വരുന്ന ഇവർ പല ന്യായങ്ങളും കൊണ്ട് വരുന്നൂ .ഇവിടേ ഇവരുടേ ദുർന്യായങ്ങൾ മാത്രമല്ലാ ഇവർ ഇവരുടേ മറ്റ് ഉപ്പുപ്പുമരായ യഹൂദികളുടേ സ്വഭാവം കൂടിയും  എടുത്ത് കാണിച്ചിരുക്കുന്നൂ

ഇൻഷാ അല്ലാ ഈ ലേഖനത്തിൽ ഫേസ്ബുക്ക് കുബൂരി നേതാക്കൾ നടത്തിയ് ജൂതായിസം ആണു തുറന്ന് കാണിക്കാൻ പോകുന്നത്

അതിൽ ഏറ്റവും കഠിനമായി പ്രവർത്തിക്കുന്ന രണ്ട് പേർ ഉണ്ട്

ഒന്ന് : അബ്ദുൽ ജലീൽ

രണ്ട് :യൂസുഫ് ഹബീബ്

ഇവർ തഫ്‌സീറുകളിലെ അർഥം നൽകുമ്പോൾ മന:പൂർവം ചില ഭാഗങ്ങൾ കട്ട് ചെയ്ത് യഥാർഥ ആശയം എന്ത് എന്ന് അറിയാതിരിക്കാൻ വേണ്ടി കാണിക്കുന്ന കള്ളതരങ്ങളുടേ ഒന്ന്   പോസ്റ്റ് മോർട്ടം ചെയ്യാം




തട്ടിപ്പ് ഒന്ന് :ഹാഷിയത്തു ബൈദാവിയിലേ ഇവർ നടത്തിയ ജൂതായിസം

അവർ ഈ വിഷയത്തിൽ  നൽകിയ അർഥം ഒന്ന് ശ്രദ്ധിച്ച് നോക്കുക:

ഹാശിയത്തുല്‍ ബൈളാവി എഴുതുന്നു:ജനങ്ങള്‍ നാവുകൊണ്ട് അല്ലാഹുവിനെ സമ്മ തിച്ചിരുന്നെങ്കിലും അതില്‍ അവര്‍ ആത്മാര്‍ഥതയുള്ളവരാണെന്ന് സ്വയം നടിച്ചിരുന്നു വെങ്കിലും ഈ സമ്മതം അവരുടെ വാദങ്ങളോട് യോജിച്ചതായിരുന്നില്ല. കാരണം തീര്‍ ച്ചയായും തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം അന്ത്യദിനവും അവര്‍ സമ്മതിക്കുമായിരുന്നു. പക്ഷേവിശ്വാസം മറ്റൊന്നായിരുന്നു”(ശൈഖ്സാദ, 1/127).

മക്കയിലെ മുശ്രിക്കുകൾ അല്ലാഹു അല്ലാത്തവർക്ക് സ്വമദിയത്ത് നൽകിയിരുന്നില്ലാ അഥവാ സ്വയം കഴിവ് വക വെച്ച് കൊടുത്തിരുന്നില്ല എന്നതിൻ വേണ്ടി കുബൂരികൾ കൊണ്ട് വന്ന ഇബാറത്ത് ആണിത്
നാം ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്

1.       ഇത് ഏത് ആയത്തിലാണു ഷൈഖ് സാദാ ഇത് കൊണ്ട് വന്നിരിക്കുന്നത്

2.       ആരേ പറ്റിയാണു ഇത് പ്രതിപാദിക്കുന്നത്

3.       ഇവിടേ ഏതെങ്കിലും വാക്കുകളോ വചങ്ങളോ ഇവർ കട്ട് ചെയ്തോ ഇല്ലേ

4.       കട്ട് ചെയ്തെങ്കിൽ എന്തിനു വേണ്ട്?

ഇത് മനസിലാകണനെകിൽ ആദ്യം ഈ തഫ്‌സീർ അതിന്റെ പൂർണ രൂപം ഇവരുടേ കക്കൾ കബളിപ്പിക്കൾ കുട്ടാതെ യഥാർഥ രീതിയിൽ വന്നത് പോലെ നമ്മുക്ക് അത് കൊടുക്കാം

و القوم و ان كانوا يقرون بالله تعالي بألسنتهم و يظنون أنهم مخلصون فيه لكن هذا الاقرار لا يواطئ قلوبهم لان ما اعتقوه ليس ما أقروا به من حيث انهم اعتقدوا في حقه تعالي الشبيه حيث قالوا لموسي عليه الصلاة و السلام اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ (138)و اعتقدوا أيضاًأنه اتخذ ولدًا حيث قالوا : (وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ و كذا يقرون باليوم الاخر أيضاً ما أقروا به غير ما اعتقدوه


ഇവർ ഇതിനു നൽകിയ അർഥം ഒന്നു കൂടിയും ഇടുന്നൂ

ഹാശിയത്തുല്‍ ബൈളാവി എഴുതുന്നു:ജനങ്ങള്‍ നാവുകൊണ്ട് അല്ലാഹുവിനെ സമ്മ തിച്ചിരുന്നെങ്കിലും അതില്‍ അവര്‍ ആത്മാര്‍ഥതയുള്ളവരാണെന്ന് സ്വയം നടിച്ചിരുന്നു വെങ്കിലും ഈ സമ്മതം അവരുടെ വാദങ്ങളോട് യോജിച്ചതായിരുന്നില്ല. കാരണം തീര്‍ ച്ചയായും തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം അന്ത്യദിനവും അവര്‍ സമ്മതിക്കുമായിരുന്നു. പക്ഷേവിശ്വാസം മറ്റൊന്നായിരുന്നു”(ശൈഖ്സാദ, 1/127).

ഇനി നമ്മൾ നേരത്തെ ഉന്നയിച്ച ചോദ്യങ്ങളിലേക്ക് കടക്കാം ഇതിന്റെ സത്യാവസ്ഥ മനസിലാക്കാൻ വേണ്ടി






1.      ഇത് ഏത് ആയത്തിലാണു ഇത് കൊണ്ട് വന്നിരിക്കുന്നത്?

അല്ലാഹു തആലാ പറയുന്നൂ:
وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُمْ بِمُؤْمِنِينَ (2:8 )
ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് (യഥാർത്ഥത്തിൽ അവർ വിശ്വാസികളല്ലാ)

2.     ആരേ പറ്റിയാണു ഇത് പ്രതിപാദിക്കുന്നത്??
ഇത് ആരെ പറ്റിയാണെന്ന് ഇതിലേ ആദ്യം ഇവർ കൊണ്ട് വന്ന വാക്ക്   القوم അതിന്റെ ഒരു വരി മുമ്പ് തന്നെ ബൈദാവിയും അത് പോലെ തന്നെ ഷൈഖ് സാദയും വ്യക്തമാക്കുന്നുണ്ട്. നമ്മുക്ക് നോക്കാം

وإيذان بأنهم منافقون فيما يظنون أنهم مخلصون فيه، فكيف بما يقصدون به النفاق، لأن القوم كانوا يهوداً وكانوا يؤمنون بالله وباليوم الآخر إيماناً كلا إيمان، لاعتقادهم التشبيه واتخاذ الولد،

അപ്പോൾ അവർ ആരായിരുന്നൂ?? ഹൂദികളിലേ മുനാഫിക്കുകൾമുനാഫിക്കുകളുടേ സ്വഭാവം എന്താണുഅവർ ഉള്ളിൽ ഒന്ന് നാവിൽ വേറേ ഒന്ന്.
ഇവർ (ഈ ഫേസ് ബുക്ക് കുറാഫികൾ) ഇത് ആരാക്കി മാറ്റി മക്കയിലേ മുശ്രിക്കുകൾ സ്വമദിയ്യത്ത് കൽപ്പിച്ചിരുന്നില്ലാ എന്ന് ആക്കിത്തീർക്കാൻ വേണ്ടി..
القوم  എന്ന വാക്ക് എന്ത് എന്ന് മാത്രമാണോ ഇവർ കാണിച്ച ക്രത്രിമത്രംഅല്ലാ അത് നമ്മുടേ അടുത്ത ചോദ്യം
3.     ഇവിടേ ഏതെങ്കിലും വാക്കുകളോ വചങ്ങളോ ഇവർ കട്ട് ചെയ്തോ ഇല്ലേ ??

ഒന്ന് കൂടിയും യഥാർഥ ഇബാറത്തും അതിൽ ഇവർ നൽകിയ അർഥവും നമ്മുക്ക് നോക്കാം

و القوم و ان كانوا يقرون بالله تعالي بألسنتهم و يظنون أنهم مخلصون فيه لكن هذا الاقرار لا يواطئ قلوبهم لان ما اعتقوه ليس ما أقروا به من حيث انهم اعتقدوا في حقه تعالي الشبيه حيث قالوا لموسي عليه الصلاة و السلام اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ (138)و اعتقدوا أيضاًأنه اتخذ ولدًا حيث قالوا : (وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ و كذا يقرون باليوم الاخر أيضاً ما أقروا به غير ما اعتقدوه
ഇവർ ഇതിനു നൽകിയ അർഥം ഒന്നു കൂടിയും ഇടുന്നൂ

ഹാശിയത്തുല്‍ ബൈളാവി എഴുതുന്നു:ജനങ്ങള്‍ നാവുകൊണ്ട് അല്ലാഹുവിനെ സമ്മ തിച്ചിരുന്നെങ്കിലും അതില്‍ അവര്‍ ആത്മാര്‍ഥതയുള്ളവരാണെന്ന് സ്വയം നടിച്ചിരുന്നു വെങ്കിലും ഈ സമ്മതം അവരുടെ വാദങ്ങളോട് യോജിച്ചതായിരുന്നില്ല. കാരണം തീര്‍ ച്ചയായും തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം അന്ത്യദിനവും അവര്‍ സമ്മതിക്കുമായിരുന്നു. പക്ഷേവിശ്വാസം മറ്റൊന്നായിരുന്നു”(ശൈഖ്സാദ, 1/127).

അവരുടെ തർജ്ജമയിൽ നമ്മുക്ക് കാണാം :(തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം)

ഇനി ഇവർ കട്ട ഭാഗങ്ങൾ നമ്മുക്ക് പരിശോദിക്കാം
1.   من حيث انهم اعتقدوا في حقه تعالي الشبيه حيث قالوا لموسي عليه الصلاة و السلام اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ (138)
2.   و اعتقدوا أيضاًأنه اتخذ ولدًا حيث قالوا : (وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ

ഇപ്പോൾ ഇത് ആരെക്കുറിച്ച് ആണേന്ന് അറിയാമല്ലോ ??? നാം മുമ്പ് പറഞ്ഞ ബൈദാവിയും ഷൈക് സാദയും വ്യക്തമാക്കിയ മുനാഫിക്കുകളായ യഹൂദികൾപക്ഷേ ഇത് ചിലർക്ക് ഇത് ജനങ്ങളേ അറിയിച്ചാൽ..... അത് ഇനി നമ്മുടേ അടുത്ത ചോദ്യത്തിനു:

4.     കട്ട് ചെയ്തെങ്കിൽ എന്തിനു വേണ്ട്?

ഇത് ഇവരുടെ പാരമ്പര്യം ആണു അഥവാ നേരത്തെ പറഞ്ഞാ ആ കൂട്ടർ (യഹൂദികൾ) ചെയ്യുന്ന അതേ പണി ഇവർ ചെയ്തൂ

യഥാർത്തിൽ മുനാഫിക്കുകൾ അവർ ഖൽബിൽ ഒന്നും നാക്കിൽ വേറേ ഒന്നും ആണെന്ന് എല്ലാവർക്കും അറിയാം അതാണിവിടേ ഷൈക് സാദാ പറഞ്ഞത്

പക്ഷേ തങ്ങളുടേ സ്വമദിയ്യത്ത് വാദം സ്വതാപിക്കാൻ വെണ്ടി അവരുടെ ശിർക്കിനെ ന്യായിക്കരികാൻ വേണ്ടി അവർ എന്തും ചെയ്യും കാരണം ഇബ്ലീസിന്റെ  ആളുകൾ ആണീക്കൂട്ടർ/

അത് കൊണ്ട് ആളുകളേ കബളിപിച്ച ഇത് മക്കയിലേ മുശ്രിക്കുകളേ കൂറിചാണെന്ന് നിങ്ങൾ വരുത്തിത്തീർത്ത കിത്താബുകളിൽ കട്ട് അർഥം വെച്ച് നിങ്ങൾ  ഇവിടേ പരസ്യമായി മാപ്പ് പറയുക  



തട്ടിപ്പ് രണ്ട് :ഇബ്ന് കഥീറിൽ ഇവർ നടത്തിയ ജൂതായിസം

ഇനി നമ്മുടെ അടുത്ത ഖുറാഫി ഇബ്ന് കഥീറിൻ അർഥം വെച്ചതും അതിനനുസരിച്ച് പുള്ളിയുടേ സ്വന്തം വക ന്യായീകരണങ്ങളും ദുർന്യായങ്ങളും നോക്കാം.

وَكَثِيرًا مَا يُقَرِّرُ تَعَالَى مَقَامَ الْإِلَهِيَّةِ بِالِاعْتِرَافِ بِتَوْحِيدِ الرُّبُوبِيَّةِ
തൌഹീദുല്‍ രുബൂബിയ്യ തിനെ കൊണ്ട് സമ്മതിക്കല്‍ കൊണ്ട് ഇലാഹാണ് എന്നാ സ്ഥാനത്തെ അംഗീകരിക്കുക എന്നത് അധികരിച്ചതാണ്
മുശ്രിക്കീങ്ങള്‍ ഇത് മനസ്സിലാക്കിയവര്‍ ആയിരുന്നു ഇതാണ് ഇബ്ന്‍ കസീര്‍ പറഞ്ഞത്,
പക്ഷെ അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നില്ല 
ഇനി ഉറച്ചു വിശ്വസിച്ചു എന്നാല്‍ തന്നെ അവര്‍ സ്വന്തം ഭാവനയില്‍ രൂപപ്പെടുത്തിയ ദൈവത്തിന്റെ രുബൂബിയ്യത്നെ സമ്മതിച്ചിരുന്നു എന്നെ വരുന്നുള്ളൂ

നേരത്തെ നമ്മൾ ചെയ്ത അതേ കാര്യം അഥവാ ഇത്

  1. ഏത് ആയത്തിന്റെ തഫ്‌സീർ ആണു

  1. ആരാണു ഇത് പ്രതിപാദിക്കുന്നത് ആരെ കുറിച്ചാണീ പ്രതിപാദികുന്നത് എന്തിനെക്കുറിചാണീ പ്രതിപാദികുന്നത് ?

  1. ഇവർ ഏതെങ്കിലും അർഥം വെച്ചത് ശരിയാണോ അല്ലേ ?എന്ത് കൊണ്ട് തെറ്റിച്ച് അർഥം വെച്ചൂ?? ഇവരുടേ ന്യായീകരണങ്ങൾക്ക് വല്ല വസ്ഥുവുമുണ്ടോ?

{وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَوَاتِ وَالأرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ (61) اللَّهُ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ (62) وَلَئِنْ سَأَلْتَهُمْ مَنْ نزلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الأرْضَ مِنْ بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لَا يَعْقِلُونَ (63) } .

  1. ആരാണു ഇത് പ്രതിപാദിക്കുന്നത് ആരെ കുറിച്ചാണീ പ്രതിപാദികുന്നത് എന്തിനെക്കുറിചാണീ പ്രതിപാദികുന്നത് ?

ഇവിടേ അല്ലാഹു തആലാ ആണു ഇത് പ്രതിപാദിക്കുന്നതും സ്തിരപ്പെടുത്തുന്നതും

എന്നാൽ ഇവിടേ يُقَرِّرُ تَعَالَى എന്നത് അല്ലാഹു തആലാ ആണു ഇവർ അല്ലാഹുവിന്റെ റുബൂബിയ്യത്ത് അങ്ങീകരിച്ചിരിക്കുന്നവർ എന്ന് ഇമാം ഇബ്ന് കഥീർ പറയുന്നത്

  1. ഇവർ ഏതെങ്കിലും അർഥം വെച്ചത് ശരിയാണോ അല്ലേ ?എന്ത് കൊണ്ട് തെറ്റിച്ച് അർഥം വെച്ചൂ?? ഇവരുടേ ന്യായീകരണങ്ങൾക്ക് വല്ല വസ്ഥുവുമുണ്ടോ?


ഇവരുടേ ഈ അങ്ങീകാരത്തെ കൊണ്ടാണു അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന ഉലൂഹിയത്തിന്റെ സ്ഥാനത്തേ സ്തിരപ്പെടുത്താൻ വേണ്ടി എന്നാൽ ഇത് അല്ലാഹു തആലാ തന്നെ ആണു ഇവിടേ പറയുന്നത് എന്ന ഭാഗം കട്ട് കൊണ്ട് അർഥം വെക്കാതെ മെല്ലെ തടി സലാമത്ത് ആക്കാം എന്നാണു ഇവർ കരുതിയത് ,അത് അപ്പോൾ തന്നെ ചോദിച്ചതാണീ കുബൂരിയോട് എന്നാൽ ഇത് വരെ അവർ ആ കളവ് ഇവർ നടത്തുന്ന ഈ കള്ളത്തരങ്ങൾ അവർ സമ്മതിക്കില്ലാ

എന്ത് കൊണ്ടാണീ മക്കാ മുശ്രിക്കുകൾ അല്ലാഹുവിനോട് മാത്രം ഇബാദത്ത് നൽകാതിരുന്നത് എന്ന് ഇമാം ഇബ്ന് കഥീർ തന്നെ വ്യക്തമാക്കുന്നുണ്ട്

مَعَ اعْتِرَافِهِمْ أَنَّ الَّذِينَ عَبَدُوهُمْ لَا يَخْلُقُونَ شَيْئًا، وَلَا يَمْلِكُونَ شَيْئًا، وَلَا يَسْتَبِدُّونَ بِشَيْءٍ، بَلِ اعْتَقَدُوا أَنَّهُمْ يُقَرِّبُونَهُمْ إِلَيْهِ زُلْفَى:

അവർ അങ്ങീകരിച്ചിരുന്നൂ ഈ ആരാധിക്കപ്പെടുന്ന ശക്തികൾ ഒന്നും തന്നെ സ്രഷ്ടിക്കുകയോഉടമപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലാ എന്നാൽ അവർ വിശ്വസിച്ചൂ (ഈ ആരാധിക്കപ്പെടുന്ന ശക്തികൾ) അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന്.

എന്നാൽ ഇത് ഇബ്ന് കഥീർ മാത്രമല്ലാ ഖുർത്തുബിയും അദ്ദേഹത്തിന്റെ തഫ്‌സീറിൽ കൊടുത്തിട്ടുണ്ട്.
أَنَّ الْكُفَّارَ إِنَّمَا يَعْتَقِدُونَ فِي أَصْنَامِهِمْ أَنَّهَا شَافِعَةٌ،

ഇതൊക്കെ വ്യക്തമായി കൊടുത്തതാണു എന്നാലും തങ്ങളുടേ ശിർക്കിനെ എങ്ങനെയെങ്കിലും ന്യായീകരീക്കണ്ടേ എന്ന ഒരറ്റ ലക്ഷ്യമാണൂ ഇവർ ഈ നടത്തുന്ന ജൂതായിസത്തിനു കാരണം


അല്ലാഹുലേക്ക് അടുപ്പിക്കാൻ ഇവരെക്കൂടിയും ആരാധിക്കണം എന്ന തെറ്റായ വിശ്വാസമാണു ഇവർ ഇവരെ അല്ലാഹു അല്ലാത്തവരോടുള്ള  പ്രാർഥന ,ബലി അർപ്പിക്കൾ എന്നിവ ചെയ്യാനുള്ള പ്രേരണഇങ്ങനെ ഒരു കാരണമായി അല്ലാഹു നിശ്ചയിച്ചിട്ടില്ലാഅവ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടിട്ടുള്ളതാണു.

സ്വയം കഴിവ് എന്ന ഉപാദിയും ഇട്ട് ഇവർ എന്തും എങ്ങനെയും പടപ്പുകൾക്ക് ചോദിക്കാം അതിനു അവർക്ക് അല്ലാഹു കഴിവുകൾ കൊടുത്ത് കൊണ്ടിരിക്കുന്നുണ്ട് എന്നാ കള്ള വിശ്വാസമാണു ഇന്നത്തെ കുറാഫികളുടേ വിശ്വാസം, വിശ്വാസവും ന്യായികരണവും ഇതിനു ഇവർക്ക് പ്രമാണമോ സലഫുസ്സ്വാലിഹീങ്ങളുടേ മാർഗ്ഗമോ ഇല്ലാ ഒരറ്റ സഹാബിയുടേ പേരോ താബിയുകളൂടേ പേരോ ഇവർക്ക് കൊണ്ട് വരാൻ ഇന്നേ വരേ സാധിച്ചിട്ടിലാ ,സാധിക്കുകയുമില്ലാ


ഇനി ഈ തൽബിയ്യത്ത് അവർ നബി(സ) ഇതൊക്കെ ചോദിക്കുന്നത് മുമ്പ് തന്നെ അവർ ചൊല്ലിയിരുന്നൂ അവർ അത് അങ്ങീകരിച്ചിരുന്നൂ അല്ലാതെ ചോദ്യം ചോദിച്ചപ്പോൾ അവർ തൽബിയ്യത്ത് ചൊല്ലിയതല്ലാ അത് കൊണ്ട് അങ്ങീകാരം കേവലം നാവ് കൊണ്ട് മാത്രമാണെന്ന് ഇവരുടെ സങ്കൽപ്പം കള്ളത്തരമാണു ഇവർക്ക് ശിർക്ക് ചെയ്യാൻ എന്തും കോട്ടി മാറ്റാം എന്നതാണിവിടേ കാണുന്നത്

നോക്കാം ഇവർ ഇത് കേവലം നാവ് കൊണ്ട് കള്ളത്തരമായി പറഞ്ഞതാണോ അതോ ഇവരുടേ വിശ്വാസത്തിൽപ്പെട്ട കാര്യമായി ഇവർ പറഞ്ഞതാണോ എന്താണെന്ന് ഇവരുടേ ദുർവ്യഖ്യാനങ്ങൾ കൂടാതെ നമ്മുക്ക് നോക്കാം

{وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلا وَهُمْ مُشْرِكُونَ} قَالَ ابْنُ عَبَّاسٍ: مِنْ إِيمَانِهِمْ، إِذَا قِيلَ لَهُمْ: مَنْ خَلَقَ السَّمَوَاتِ؟ وَمَنْ خَلَقَ الْأَرْضَ؟ وَمَنْ خَلَقَ الْجِبَالِ؟ قَالُوا: "اللَّهُ"، وَهُمْ مُشْرِكُونَ بِهِ. وَكَذَا قَالَ مُجَاهِدٌ، وَعَطَاءٌ وَعِكْرِمَةُ، وَالشَّعْبِيُّ، وَقَتَادَةُ، وَالضَّحَّاكُ، وَعَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ.
وَهَكَذَا فِي الصَّحِيحَيْنِ (2) أَنَّ الْمُشْرِكِينَ كَانُوا يَقُولُونَ فِي تَلْبِيَتِهِمْ: لَبَّيْكَ لَا شَرِيكَ لَكَ، إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ.

അത് പോലെ ത്വബരിയിലും ഇതേ കാര്യം പറഞ്ഞത് ശ്രദ്ധിക്കുക

حدثني يونس ، قال: أخبرنا ابن وهب ، قال: قال: سمعت ابن زيد يقول:( وما يؤمن أكثرهم بالله ) ، الآية ، قال: ليس أحدٌ يعبد مع الله غيره إلا وهو مؤمن بالله ، ويعرف أن الله ربه ، وأن الله خالقه ورازقه ، وهو يشرك به. ألا ترى كيف قال إبراهيم:( أَفَرَأَيْتُمْ مَا كُنْتُمْ تَعْبُدُونَ أَنْتُمْ وَآبَاؤُكُمُ الأقْدَمُونَ فَإِنَّهُمْ عَدُوٌّ لِي إِلا رَبَّ الْعَالَمِينَ ) [سورة الشعراء: 75-77]؟ قد عرف أنهم يعبدون رب العالمين مع ما يعبدون. قال: فليس أحد يشرك به إلا وهو مؤمن به. ألا ترى كيف كانت العرب تلبِّي تقول:"لبيك اللهم لبيك ، لبيك لا شريك لك ، إلا شريك هو لك ، تملكه وما ملك"؟ المشركون كانوا يقولون هذا.

അപ്പോൾ അവർ വിശ്വസിച്ച് കൊണ്ടാണു അവർ പറഞ്ഞത് അല്ലാതെ നാവിൽ എന്തോ പറഞ്ഞതെന്ന് ഇവരുടേ വക ആണു ഇവരുടേ ശിർക്കിനെ ന്യായിക്കരിക്കാൻ

ഇനി അവർ നടത്തിയ അടുത്ത തെറ്റായ അർഥം

ഇലാഹാണ് എന്നാ സ്ഥാനത്തെ അംഗീകരിക്കുക എന്നത് അധികരിച്ചതാണ്,


എന്ത് അധികരിച്ചതാണെന്ന് ഇവർക്ക് എന്താണു ഇബ്ന് കഥീർ പറഞ്ഞതെന്ന് ഒരു പിടിയുമിലാ .

എന്താണു അവിടേ ഇബ്ന് കഥീർ (ര)പറഞ്ഞത്?

وَكَثِيرًا مَا يُقَرِّرُ تَعَالَى
അല്ലാഹു തആലാ ധാരാളമായി സ്തിരപ്പെടുത്തുന്നൂ എന്ന കാര്യത്തെ കുറിച്ചാണു ഇവർ ഈ വിവരക്കേട് പറഞ്ഞിരിക്കുന്നത് അല്ലാഹു തആലാ ധാരാളമായി അവൻ മാത്രം ഏകനാണെന്നും അവനാണു എല്ലാം നിയന്തിർക്കുന്നതെന്നും പലവുരു ഈ കാര്യങ്ങൾ ഇബ്ന് കഥീർ കൊടുക്കുന്നൂണ്ട് നമ്മുക്ക് നോക്കാം

يَقُولُ تَعَالَى مُقَرِّرًا (2) أَنَّهُ لَا إِلَهَ إِلَّا هُوَ؛ لِأَنَّ الْمُشْرِكِينَ -الَّذِينَ يَعْبُدُونَ مَعَهُ غَيْرَهُ -مُعْتَرِفُونَ أَنَّهُ  الْمُسْتَقِلُّ بِخَلْقِ السَّمَوَاتِ وَالْأَرْضِ وَالشَّمْسِ وَالْقَمَرِ، وَتَسْخِيرِ اللَّيْلِ وَالنَّهَارِ، وَأَنَّهُ الْخَالِقُ الرَّازِقُ لِعِبَادِهِ، وَمُقَدِّرٌ آجَالَهُمْ، وَاخْتِلَافَهَا وَاخْتِلَافَ أَرْزَاقِهِمْ فَفَاوَتَ بَيْنَهُمْ، فَمِنْهُمُ الْغَنِيُّ وَالْفَقِيرُ، وَهُوَ الْعَلِيمُ بِمَا يُصْلِحُ كُلا مِنْهُمْ، ومَنْ يَسْتَحِقُّ الْغِنَى مِمَّنْ يَسْتَحِقُّ الْفَقْرَ،

ഈ പറഞ്ഞതിന്റെ ശേഷമാണു ഇബ്ന് കഥീർ ഇത് കൊണ്ട് വരുന്നത് وَكَثِيرًا مَا يُقَرِّرُ تَعَالَى
എന്നാൽ എന്താണു കഥ എന്നറിയാതെ കേവലം ചില വിവരക്കേടുകൾ പറയുക എന്നല്ലാതെ ഈ കൂട്ടർക്ക് എന്ത് ഇബ്ന് കഥീർ?

ഇനി ഇവരുടേ അടുത്ത തരികട

പക്ഷെ അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നില്ല

അവർ അല്ലാഹുവിന്റെ റുബ്ബുബിയത്തിൽ ഉറച്ച് വിശ്വസിച്ചിരുന്നിലാ എന്ന് ഇബ്ന് കഥീർ എവിടേയും പറഞ്ഞിട്ടില്ലാ അത് നിങ്ങലുടേ വക ആണു

ഇവിടെ ശരിയായ വിശ്വാസം അവർക്ക് ഉണ്ടായിരുന്നില്ലാ അഥവാ അല്ലാഹുവിനു മാത്രം കൊടുക്കേണ്ട കാര്യങ്ങൾ അവർ അല്ലാഹു അല്ലാത്തവർക്കും അവരുടേ തെറ്റായ വിശ്വാസം ഇവർ ഈ ആരാധനകൾ കൊണ്ട് അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നും അവർ അല്ലാഹുവിന്റെ അടുക്കൾ ശുപാർഷക്കാരാണെന്നും വിശ്വസിച്ചു

ഈ വിശ്വാസമാണു ഇവർ ശരിയായ വിശ്വസമല്ലാ അവർ അല്ലാഹുവും റസൂലും പറഞ്ഞത് പോലെ ഇവർ വിശ്വസിക്കില്ലാ അത് ഈ സമസത്ക്കാരും അല്ലാഹുഹും റസൂലും സഹാബികളും മനസിലാക്കിയ ഇസ്ലാമല്ലാ മറിച്ച് അവർ അവരുടേ സ്വന്തം മതമായ കാന്ത മതം ആണു ഇസ്ലാമുമായി ബന്ദമില്ലാ
ഇനി ഇവരുടേ അടുത്ത തരികട

ഇനി ഉറച്ചു വിശ്വസിച്ചു എന്നാല്‍ തന്നെ അവര്‍ സ്വന്തം ഭാവനയില്‍ രൂപപ്പെടുത്തിയ ദൈവത്തിന്റെ രുബൂബിയ്യത്നെ സമ്മതിച്ചിരുന്നു എന്നെ വരുന്നുള്ളൂ

ഇനി ഉറച്ച് വിശ്വസിച്ചാൽ തന്നെ!!!!! എന്തിനാണു ആ ഒരു സങ്കൽപ്പം എവിടെയും നിങ്ങൾ കൊണ്ട് വന്ന കള്ളത്തരത്തിനു യാതൊരു പഴുതുമിലാ എന്ന ഉറച്ച ബോധം ഉള്ളത് കൊണ്ടായിരിക്കും ഈ ഒരു തരികിട നടത്തുന്നത്
ഇനി മുഫസ്സിറുകൾ പരയുന്ന കാര്യം ലൈസ ഹുവല്ലാഹ് എന്നത് ഇവർക്കും ബാധകമാണു കാരണം ഇവരുടെ ദൈവം എന്നത് അല്ലാഹു കേൾക്കുന്നത് പോലെ കേൾക്കും കാണുന്നത് പോലെ കാണും അഥവാ തഷ്ബ്ബീഹിന്റെ ആളുകൾ ആണിവർ കേവലം സ്വയം കഴിവാണു ഇവരുടെ ഏക മാനദണ്ടം

മാത്രമല്ലാ ഇവരുടെ ദൈവം കാന്തപുരം അറിയാതെ ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ലാ എന്നാണു ഇവരുടേ ആളുകൾ പ്രചരിപ്പിക്കുന്നത് ,

ഇത് മുസ്ലിമീങ്ങൾ മനസിലാക്കിയ അല്ലാഹു അല്ലാ അത് കൊണ്ട് ഇവരുടേ ദൈവം അത് സങ്കൽപ്പ്തതിലുള്ള ഒരു ദൈവം തന്നെ ആണു
ഇത് ഭാഷയിൽ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണു ഇനി ഇവർ അങ്ങനെ ആയാൽ അവരുടേ ദൈവം ഒന്ന് വേറേ അല്ലെ പിന്നെ എന്തിനാണു പറയുന്നതാണെങ്കിൽ  .ഇവർ യഥാർഥ അല്ലാഹുവിനെ പറ്റിയാണു ഈ കാര്യങ്ങൾ പറയുന്നതും അവർ തേടുന്നതും മക്കാ മുഷ്രിക്കുകൾ അല്ലാഹുവിനെ പറ്റി ആരോപിച്ചതും അവർ അല്ലാഹുവിനെ പ്രതിസന്ദി ഘട്ടത്തിൽ തേടിയിരുന്നതു പോലെ

പക്ഷേ ഇവർക്ക് എന്ത് ഭാഷാ എന്ത് പ്രയോഗങ്ങൾ കാന്തന്റെ മുടി വെള്ളം കുടിച്ച് നടക്കുന്നവർക്ക് ഒരു ബോധം ഉണ്ടാവില്ലാ.
  1. തട്ടിപ്പ് മൂന്ന് : തഫ്സീർ റാസിയിൽ ഇവർ നടത്തിയ ജൂതായിസം

ഇനി ഇവർ രാസിയിൽ കൊണ്ട് വന്ന ഇബാറത്തും അതിൽ ഇവർ നടത്തിയ തട്ടിപ്പും നമ്മുക്ക് കാണാം
أَمْ خَلَقُوا السَّماواتِ وَالْأَرْضَ بَلْ لا يُوقِنُونَ (36)
وَفِيهِ وُجُوهٌ: أَحَدُهَا: مَا اخْتَارَهُ الزَّمَخْشَرِيُّ وَهُوَ أَنَّهُمْ لَا يُوقِنُونَ بِأَنَّهُمْ خُلِقُوا وَهُوَ حِينَئِذٍ فِي مَعْنَى قَوْلِهِ تَعَالَى: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ
അവരാണോ ആകാശ ഭൂമികളെ സൃഷ്ട്ടിച്ചത് എന്നാല്‍ അവര്‍ അതില്‍ ഉറച്ചു വിശ്വാസം ഇല്ലാത്തവര്‍ ആയിരുന്നു (സൂറത്ത് ത്തൂര്‍)
ഇതില്‍ പല വീക്ഷണങ്ങളും ഉണ്ട്,നിശ്ചയം അവര്‍ സൃഷ്ടിക്കപ്പെട്ടവര്‍ ആണെന്നുള്ള കാര്യം അവര്‍ ദൃഡം ആയി വിശ്വസിച്ചിരുന്നില്ല എന്നാ സമഖ്ഷരിയുടെ അപിപ്രായം ആണ് ഒന്നാമതെത്അത് 
وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ 
എന്നാ അല്ലാഹുവിന്റെ കൌലിന്റെ അര്‍ത്ഥത്തില്‍ ഈ അവസരത്തില്‍ വന്നിട്ടുള്ളത് (തഫ്സീര് റാസി)
അപ്പോള്‍ അവര്‍ സൃഷ്ട്ടിക്കപ്പെട്ടവര്‍ ആണെന്നത് അവര്‍ ദൃഡം ആയി വിശ്വസിക്കാത്തത് പോലെ തന്നെ ആകാശ ഭൂമികള്‍ സൃഷ്ട്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ അല്ലാഹു ആണെന്ന്നു അവര്‍ പറയുമെങ്കിലും അവര്‍ ദൃഡം ആയി വിശ്വസിച്ചിരുന്നില്ല എന്ന്സ്ഥിരപ്പെടുത്തുക ആണ് ഇമാം റാസി ചെയ്യുന്നത്, 
കാണുക

وَثَانِيهَا: الْمُرَادُ بَلْ لَا يُوقِنُونَ بِأَنَّ اللَّه وَاحِدٌ وَتَقْدِيرُهُ لَيْسَ الْأَمْرُ كَذَلِكَ أَيْ مَا خُلِقُوا وَإِنَّمَا لَا يُوقِنُونَ بِوِحْدَةِ اللَّه 
രണ്ടാമത്തെ വീക്ഷണംമുശ്രിക്കുകള്‍ അല്ലാഹു ഏകനാണ് എന്ന് ദൃഡം ആയി വിശ്വസിച്ചിരുന്നില്ല,എന്നതാണ്,
(ആകാശ ഭൂമികള്‍ അല്ലാഹുവിനാല്‍ സൃഷ്ട്ടിക്കപ്പെട്ടിട്ടില്ല എന്നതാണ് അവരുടെ സങ്കല്‍പം,) അല്ലാഹുവിന്റെ ഏകത്വതില്‍ അവര്‍ ദൃഡ വിശ്വാസം ഇല്ലാത്തവര്‍ ആയിരുന്നു (തഫ്സീരുള്‍ കബീര്‍ - ഇമാം റാസി)

ആദ്യമായി മനസില്ലാക്കേണ്ടത് ആരോടാണീ ചോദ്യം ?

ആരു സ്രഷ്ടിക്കുന്നതിനെ പറ്റിയാണു ഇവിടേ ഖുർആനിൽ പറയുന്നത്

എന്ത് സ്രഷ്ടിക്കുന്നതിനെ പറ്റിയാണു ഖുർആനിൽ പറയുന്നത്

അവർ ഉറച്ച് വിശ്വസിക്കുന്നില്ലാ എന്ന് പറഞ്ഞത് എന്താണു?

ആയത്ത് നമ്മുക്ക് ഇടാം

أَمْ خَلَقُوا السَّماواتِ وَالْأَرْضَ بَلْ لا يُوقِنُونَ (36)
അവരാണോ ആകാശ ഭൂമികളെ സൃഷ്ട്ടിച്ചത് എന്നാല്‍ അവര്‍ ഉറച്ച് വിശ്വസിക്കുന്നില്ലാ

ഇവിടെ സ്രഷ്ടിക്കപ്പെടുന്ന കാര്യങ്ങൾ : ആകാശഭൂമികളാണു

ആരാണു സ്രഷ്ടിക്കപ്പെടുന്നത് എന്ന ചോദ്യം : അവർ മക്കാ മുഷ്രിക്കുകൾ

അവർ ഉറച്ച് വിശ്വസിക്കുന്നില്ലാ :എന്നത് അല്ലാഹു പറഞ്ഞ രൂപത്തിൽ കാര്യങ്ങളിൽ അവർ ഉറച്ച് വിശ്വസിക്കുനില്ലാ

ഇതാണു ആയത്തിന്റെ ശരിയായ ആശയം ഇനി ഇവർ ഇതിൽ നടത്തിയ തട്ടിപ്പുകളിലേക്ക് നമ്മുക്ക് നോക്കാം.



مَا اخْتَارَهُ الزَّمَخْشَرِيُّ وَهُوَ أَنَّهُمْ لَا يُوقِنُونَ بِأَنَّهُمْ خُلِقُوا وَهُوَ حِينَئِذٍ فِي مَعْنَى قَوْلِهِ تَعَالَى: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25]

അതിൽ സമഷ്കരി(മു:ത്തസലീ) തെരെഞ്ഞെടുത്തത് അത് അവർ ഉറച്ച് വിശ്വസിക്കുന്നില്ലാ ആകാശഭൂമിക  [അവർ മുഷ്രിക്കുകൾ മുഖേന ആണെന്നുള്ളത്) സ്രഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ഇത് അല്ലാഹു തആലാ ഖുർആനിൽ പറഞ്ഞ കാര്യമായി ഇതിന്റെ സന്ദർഭം യോജിക്കുന്നൂ.
أَيْ هُمْ مُعْتَرِفُونَ بِأَنَّهُ خَلْقُ اللَّه وَلَيْسَ خَلْقَ أَنْفُسِهِمْ

അതായത് അവർ അങ്ങീകരിച്ചിരുന്നൂ അവ അല്ലാഹുവിന്റെ സ്രഷ്ടികളാണെന്ന് അവർ സ്വന്തം തന്നെ (ആകാശഭൂമികളേ) സ്രഷ്ടിച്ചിട്ടിലാ.


ഇനി بِأَنَّهُمْ خُلِقُوا ഇതിൻ ഇവർ നൽകിയ അർഥം നോക്കുക

നിശ്ചയം അവര്‍ സൃഷ്ടിക്കപ്പെട്ടവര്‍ ആണെന്നുള്ള കാര്യം: ഇതിനു അവർ നൽകിയ ശരഹും
അപ്പോള്‍ അവര്‍ സൃഷ്ട്ടിക്കപ്പെട്ടവര്‍ ആണെന്നത് അവര്‍ ദൃഡം ആയി വിശ്വസിക്കാത്തത് പോലെ തന്നെ ആകാശ ഭൂമികള്‍ സൃഷ്ട്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ അല്ലാഹു ആണെന്ന്നു അവര്‍ പറയുമെങ്കിലും അവര്‍ ദൃഡം ആയി വിശ്വസിച്ചിരുന്നില്ല എന്ന്സ്ഥിരപ്പെടുത്തുക ആണ് ഇമാം റാസി ചെയ്യുന്നത്


ഇവിടെ ഈ ആയത്തിൽ അല്ലാഹു തആലാ അവരെ സ്രഷ്ടിച്ചിട്ടുണ്ടോ ഇല്ലെ എന്നല്ലാ മറിച്ച് ആകാശഭൂമികൾ അവരാണോ അതൊക്കെ സ്രഷ്ടിച്ചത് എന്നാണു ചോദീകുന്നത് അഥവാ ഇത് ചെയ്യുന്നത് മക്കയിലേ മുഷ്രിക്കുകൾ ആണോ ഇതിനു ഖുബൂരികൾ അല്ലാഹു തആലാ എന്ന് ആക്കി മാറ്റി

ആകാശ ഭൂമികൾ സ്രഷ്ടിക്കപ്പെട്ടിണ്ടോ എന്നത് അവർ (മക്കയിലേ മുശ്രിക്കുകൾ) സ്രഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് മാറ്റി.

ആ തട്ടിപ്പ് സ്തിരപ്പെടുത്താൻ വേണ്ടി ഒരു ഇബാരത്തും അതിന്റെ അർഥവും കട്ടൂ

أَيْ هُمْ مُعْتَرِفُونَ بِأَنَّهُ خَلْقُ اللَّه وَلَيْسَ خَلْقَ أَنْفُسِهِمْ

അതായത് അവർ അങ്ങീകരിച്ചിരുന്നൂ അവ അല്ലാഹുവിന്റെ സ്രഷ്ടികളാണെന്ന് അവർ സ്വന്തം തന്നെ (ആകാശഭൂമികളേ) സ്രഷ്ടിച്ചിട്ടിലാ.

എന്തേ ജലില്ലേ ഇത് ഏത് ഇബ്ല്സാണു ഇതൊക്കെ കക്കാൻ പ്രേരിപ്പിച്ചത് ഇത് കട്ടാൽ നിന്റെ കുഞ്ഞാടുകൾക്ക് വലിയ കാര്യമായിരിക്കും പക്ഷേ ഇതൊക്കെ ഇപ്പോൾ പിടിക്കുന്നിലെങ്കിൽ പരലോകത്ത് പിടിക്കുമെന്ന് ബോധം ഉണ്ടായാൽ നിനക്ക് നന്ന്. ഇനി അടുത്ത വരികളിൽ ഇവർ നടത്തിയ തട്ടിപ്പ്






وَثَانِيهَا: الْمُرَادُ بَلْ لَا يُوقِنُونَ بِأَنَّ اللَّه وَاحِدٌ
وَتَقْدِيرُهُ لَيْسَ الْأَمْرُ كَذَلِكَ أَيْ مَا خُلِقُوا وَإِنَّمَا لَا يُوقِنُونَ بِوِحْدَةِ اللَّه

രണ്ടാമത്തേത്: അത് കൊണ്ട് ഉദ്ദേശം അവർ അല്ലാഹുവിന്റെ ഏകത്വത്തിൽ  ഉറച്ച് വിശ്വസിക്കുന്നില്ലാ.
അങ്ങനെ കരുതിയാൽ ആ കാര്യം  അത് പോലെ അല്ലാ അഥവാ അവ (ആകാശഭൂമികൾ (മുശ്രിക്കുകൾ മുഖേന) സ്രഷ്ടിക്കപ്പെട്ടിട്ടില്ലാ , (എന്നാൽ) അവർ അല്ലാഹുവിന്റെ ഏകത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നില്ലാ.

مَا خُلِقُوا
(ആകാശ ഭൂമികള്‍ അല്ലാഹുവിനാല്‍ സൃഷ്ട്ടിക്കപ്പെട്ടിട്ടില്ല എന്നതാണ് അവരുടെ സങ്കല്‍പം,)

ആദ്യം ഇതേ കാര്യത്തിനു അർഥം വെച്ചപ്പോൾ

അവർ അല്ലാഹു തആലാ ആണു അവരെ സ്രഷ്ടിച്ചതെന്ന് അവർ ഉറച്ച് വിശ്വസിക്കുനില്ലാ

ഇപ്പോൾ ഇതേ കാര്യത്തിൻ ആകാശഭൂമികൾ അല്ലാഹുവിനാൽ സ്രഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അവർ വിശ്വസിക്കുനില്ലാ

ഇതാണു കളവ് പറഞ്ഞാൽ ഇതേ പോലെ ഉണ്ടാവും ജലീലേ എന്താണു ആയത്തെന്നും എന്താണു അതിലേ ആശയം എന്നും നിനക്ക് അരിയാത്തറ്റ് കൊണ്ടൊന്നുമല്ലല്ലോ ഈ തരികിട കാട്ടുന്നത് ,

ഇതാണു ഖുബൂരികളുടേ കള്ളത്തരങ്ങൾ ഇനി ഈ കാര്യങ്ങൾ വ്യക്തമായി തന്നെ ഇബ്ന് ജരീർ അൽ ത്വബരിയും ഇബ്ന് അബ്ബാസും പറയുന്നത് നോക്കുക

Ibn Abbas:
{ أَمْ خَلَقُواْ السماوات والأرض } بل الله خلقهما
 { بَل لاَّ يُوقِنُونَ } بل لا يصدقون بمحمد صلى الله عليه وسلم والقرآن
എന്നാൽ അല്ലാഹുവാണു അവയെ സ്രഷ്ടിച്ചത് എന്നാൽ അവർ നബി (സ)വിനെയും ഖുർആനിനെയും സത്യപ്പെടുത്തുന്നില്ലാ

Tabari:
( أَمْ خَلَقُوا السَّمَاوَاتِ وَالأرْضَ ) يقول: أخلقوا السماوات والأرض فيكونوا هم الخالقين، وإنما معنى ذلك: لم يخلقوا السموات والأرض،

അല്ലാഹ് തആലാ പറയുന്നൂ നിങ്ങളാണോ ആകാശ ഭൂമികളേ സ്രഷ്ടിച്ചത് അങ്ങനെ ആയീത്തീർന്നാൽ നിങ്ങളാണോ അതിന്റെ (ആകാശഭൂമികളുടേ)  സ്രഷ്ടാക്കൾ?  ആ പറഞ്ഞതിന്റെ ഉദ്ദേശം അവരല്ലാ  (മുശ്രിക്കുകൾ)  ആകാശഭൂമികളേ സ്രഷ്ടിച്ചത്.


( بَل لا يُوقِنُونَ ) يقول: لم يتركوا أن يأتمروا لأمر ربهم، وينتهوا إلى طاعته فيما أمر ونهى، لأنهم خلقوا السموات والأرض، فكانوا بذلك أربابا،

ولكنهم فعلوا، لأنهم لا يوقنون بوعيد الله وما أعدّ لأهل الكفر به من العذاب في الآخرة.
അത് കൊണ്ടുള്ള ആശയം അവരാണു ആകാശഭൂമികളേ സ്രഷ്ടിച്ചത് അതിനാൽ അവർ അർബ്ബാബുകൾ ആയി എന്നുള്ള കാരണം കൊണ്ടല്ലാ മറിച്ച് അവർ അവരുടേ റബ്ബിന്റെ കൽപ്പനകളേ പാലിക്കാതിരുന്നത് കൊണ്ടും  അല്ലാഹുവിന്റെ കല്ൽപ്പനകളേയും വിരോധങ്ങളേയും അനുസരിക്കാതിരുന്നത് കൊണ്ടുമാണു.
അവർ അങ്ങനെ പ്രവർത്തിച്ചത്  അവർ അല്ലാഹുവിന്റെ മുന്നറിയിപ്പുകളേയും അല്ലാഹുഹു പരലോകത്ത്  അവർക്ക് ഒരുക്കിയ ശിക്ഷയെ കുറിച്ച് അവർ ഉറച്ച് വിശ്വസീകുന്നിലാത്തത് കൊണ്ടാണു

ഇതി വ്യക്തമായി എന്താണു സ്രഷ്ടിക്ക്പ്പെട്ടത് ആരാടാണീ ഇതൊക്കെ സ്രഷ്ടിക്കുന്നത് എന്താണു ഉറച്ച് വിശ്വാസം എന്നത് പറയുന്നൂ ,

ഈ തട്ടിപ്പുകൾ ഒക്കെ സഖാഫികളുടേ വീട്ടിൽ ഓതിയാൽ മതി ജലീലേ ഹബീബേ

അല്ലാഹു തആലാ നൽകിയ ഈ ഖുർആനിൽ നിങ്ങളുടേ പോലത്തെ ആളുകൾ നിങ്ങളുടേ ശിർക്കിനു ദുർവ്യഖാനിക്കാൻ ശ്രമിച്ചാൽ അത് ഇവിടേ വില പോകില്ലാ എന്നത് അറിയുന്നത് നല്ലതാണു സർവ ഖുബൂരികളും

6 comments: